വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.44.0-wmf.5
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നയരൂപീകരണം)
4
4708
220998
218978
2024-12-01T02:21:08Z
Shajiarikkad
1345
/* ചലച്ചിത്രഗാനങ്ങളുടെ പകർപ്പാവകാശം. */
220998
wikitext
text/x-wiki
[[വർഗ്ഗം:ഔദ്യോഗിക താളുകൾ]]
{{വിക്കിഗ്രന്ഥശാല പഞ്ചായത്ത്}}
{{നിലവറ}}
__TOC__
== ഗ്രന്ഥശാലയിൽ ചേർക്കുന്ന കൃതികൾക്ക് കടപ്പാട് ==
മലയാളം വിക്കിഗ്രന്ഥശാലയിൽ ഇപ്പോൾ ഐതിഹ്യമാല പോലുള്ള വലിയ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. വിക്കിയിൽ നിന്നും പുറത്തുള്ള സംരഭങ്ങളുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. 900 ത്തോളം പേജുകൾ വരുന്ന ഗ്രന്ഥം ടൈപ്പ് ചെയ്തു കയറ്റുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.ടൈപ്പ്ചെയ്ത ടീമിന് കടപ്പാട് വേണം എന്ന് പ്രസ്തുത സൈറ്റുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു. പൊതുസഞ്ചയത്തിൽ ഉള്ള സംഗതികൾക്ക് അങ്ങനെ കടപ്പാട് കൊടുക്കണം എന്നത് നിർബന്ധം ഇല്ലെങ്കിലും അവരുടെ പ്രയതനത്തെ നമ്മൾ മാനിക്കണം എന്ന് ഞാൻ കരുതുന്നു. ഇതിനെക്കുറിച്ച് മറ്റുള്ള വിക്കിഗ്രന്ഥശാല പ്രവർത്തകർ എന്തു പറയുന്നു ?
PS:[[സത്യവേദപുസ്തകം|സത്യവേദപുസ്തകത്തിന്റെ]] പേജിൽ കൈപ്പള്ളി ചേർത്തിരിക്കുന്ന കുറിപ്പ് കാണുക.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] 11:26, 20 മേയ് 2011 (UTC)
: കൃതികൾ തയ്യാറാക്കാൻ സഹായിക്കുന്ന വ്യക്തികളുടെ പേര് ക്രെഡിറ്റായി നല്കുന്നത് വിക്കി കീഴ്വഴക്കത്തിന് എതിരാണ്. പകരം പബ്ലിക് ഡൊമെയിനിലോ ക്രിയേറ്റീവ് കോമൺസിലോ അല്ലെങ്കിൽ വിക്കിഗ്രന്ഥശാല അനുശാസിക്കുന്ന ഏതെങ്കിലും ലൈസൻസിലോ ഉള്ള വെബ്സൈറ്റുകളിലെ ഉള്ളടക്കം അവരുടെ സഹായത്തോടെ ഗ്രന്ഥശാലയിലേക്ക് ഉപയോഗിക്കുകയാണെങ്കിൽ പ്രസ്തുത വെബ്സൈറ്റിന് കടപ്പാട് കൊടുക്കുന്ന ഒരു ടെംപ്ലേറ്റ് നിർമ്മിക്കാം. മലയാളം വിക്കിപീഡിയയിൽ സർവവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ ഉപയോഗിക്കുന്നതിന് ചെയ്തതുപോലെ ഒന്ന്. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 12:30, 20 മേയ് 2011 (UTC)
{{Note|'' മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകർ [http://malayalamebooks.wordpress.com Malayalam Spiritual EBooks] എന്ന സൈറ്റുമായി സഹകരിച്ച് ഡിജിറ്റൈസ് ചെയ്തതു്.}}
എന്ന ഫലകം ഐതിഹ്യമാലയുടെ പ്രധാനതാളിൽ കടപ്പാട് എന്ന വിഭാഗത്തിൽ കൊടുക്കാം. അവർ ചെയ്ത പ്രയത്നത്തെ വിക്കി സമൂഹം മാനിക്കുന്നതിനാൽ മാത്രമാണു് ഇതു്. അല്ലാതെ പബ്ലിക്ക് ഡൊമൈനിൽ ഉള്ള ഒരു കൃതിക്ക് കടപ്പാട് ആവശ്യമില്ല. --[[ഉപയോക്താവ്:Shijualex|Shijualex]] 17:21, 20 മേയ് 2011 (UTC)
: പബ്ലിക് ഡൊമെയിനിലുള്ള കൃതിക്ക് കടപ്പാട് വേണ്ടതില്ല എന്നത് ശരിതന്നെ. ഞാൻ ഉദ്ദേശിച്ചത് അതല്ല. ഈ ഫലകത്തിലൂടെ ലിങ്ക് ചെയ്യുന്ന വെബ്സൈറ്റിലെ ഉള്ളടക്കവും വിക്കിമീഡിയ അനുശാസിക്കുന്ന ലൈസൻസിലുള്ളതായിരിക്കണം. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 03:44, 21 മേയ് 2011 (UTC)
::അത് നടക്കുമോ എന്ന് സംശയമാനു്. കാരണം ഹൈനദവ സംബന്ധിയായ എല്ലാ പുസ്തകങ്ങളും വ്യക്തിസൗഹൃദങ്ങളുടെ പേരിൽ പകർപ്പവകാശപ്രശ്നങ്ങൾ നോക്കാതെ പ്രസിദ്ധീകരിക്കുന്ന സൈറ്റാണിത്. അതിനാൽ തന്നെ സൈറ്റ് മൊത്തം ഫ്രീ ലൈസൻസിലെക്ക് മാറ്റുന്നത് അവരെ സംബന്ദിച്ചിടത്തൊളം നടക്കുന്ന കാര്യമല്ല, പ്രായോഗികവുമല്ല, നിയമപരമായി ശരിയുമല്ല. അതിലെ എല്ലാ സംഗതികളും ഗ്രന്ഥശാലയ്ക്ക് അനുയോജ്യവുമല്ല. അതിനാൽ നമ്മൾ അതിന്റെ പിന്നാലെ പോകേണ്ട കാര്യവുമില്ല. --[[ഉപയോക്താവ്:Shijualex|Shijualex]] 04:09, 21 മേയ് 2011 (UTC)
വിക്കിമലയാളം പൊതുവിക്കിയിൽ നിന്നു ഒറ്റയ്ക്കു നിൽക്കുന്ന ഒരു എന്റിറ്റി അല്ല എന്നുവിചാരിക്കുന്നു. അങ്ങനെയെങ്കിൽ കടപ്പാട് കൊടുക്കുന്ന കീഴ്വഴക്കം സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്.
--[[ഉപയോക്താവ്:നിഷാന്ത്|നിഷാന്ത്]] 17:41, 21 മേയ് 2011 (UTC)
:(വേണമെങ്കിൽ) സംവാദം താളിൽ കടപ്പാട് കൊടുത്താൽ പോരെ? ചെയ്ത ആളുടെ പ്രയത്നം ഹിസ്റ്ററിയിൽ ലഭ്യമാണല്ലോ. സത്യവേദപുസ്തകത്തിന്റേയും മാറ്റണം എന്നെന്റെ അഭിപ്രായം--[[ഉപയോക്താവ്:Praveenp|Praveenp]] 18:50, 21 മേയ് 2011 (UTC)
::വിക്കിക്ക് പുറത്തുള്ള ഒരു സംരഭത്തിൽ നിന്ന് എടുത്ത് നേരിട്ട് ഉപയോഗിക്കുമ്പോൾ അവരുടെ പ്രയത്നത്തിന് അംഗീകാരം കൊടുക്കേണ്ടതില്ലേ? ഇത് വിക്കീപീഡിയപോലെ അധികം തിരുത്തലുകളൊന്നും ആവശ്യമില്ലാത്ത സംരഭം ആണിത്. ഡിജിറ്റൈസേഷൻ കഴിഞ്ഞ കൃതികൾ അത് അതിന്റെ യഥാർത്ഥ ഉടമസ്ഥർ തന്നെ ചേർക്കണം എന്നും എന്നില്ല. നമ്മൾ അതെടുത്ത് ഗ്രന്ഥശാലയിൽ ഉപയോഗിക്കുമ്പോൾ ''' ഇന്റക്സിങ് ഭാഗത്ത് മാത്രം'''(ഷിജു അലെക്സ് സൂചിപ്പിച്ച പോലെ) അവർക്ക് കടപ്പാട് കൊടുക്കുന്നതുകൊണ്ട് തെറ്റില്ല എന്ന് തോന്നുന്നു.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] 20:36, 21 മേയ് 2011 (UTC)
പ്രവീൺ പറഞ്ഞ പോലെ, സംവാദം താളിൽ ഞാൻ മുകളിൽ സൂചിപ്പിച്ച കുറിപ്പ് കൊടുക്കാം. ആ പരിപാടി വിക്കിപീഡിയയിൽ ഇംഗ്ലീഷിൽ വിക്കിയിൽ നിന്നു ചെയ്യുന്ന പരിഭാഷയ്ക്ക് പോലും ചെയ്യുന്നതാനു്. അതിൽ ദോഷമില്ല എന്ന് തോന്നുന്നു. സത്യവേദപുസ്തകത്തിന്റെ കടപ്പാടും ഈ പറഞ്ഞ വിധത്തിൽ മാറ്റാം.
നിഷാന്ത്, തക്കതായ ഇടങ്ങളിൽ കടപ്പാട് കൊടുക്കുന്നത് ഇംഗ്ലീഷ് അടക്കമുള്ള എല്ലാ വിക്കികളുടേയും പ്രത്യേകത ആണു്. ഓരോ ഭാഷാ സമൂഹത്തിനും അതത് സമൂഹത്തിന്റെ പ്രത്യേകത അനുസരിച്ച് വിക്കിയുടെ പൊതു നയത്തിനു ഹാനികരമല്ലാത്ത സ്വന്തം നയങ്ങൾ രൂപീകരിക്കാം. അല്ലാതെ എല്ലാ നയങ്ങളും ഇംഗ്ലീഷിൽ നിന്നു അതെ പോലെ പകർത്തണം എന്നില്ല. കേരളം/മലയാള സമൂഹത്തിൽ വിക്കിയുടെ നിലനിൽപ്പ്/പുരോഗതി ലക്ഷ്യമാക്കി നമുക്ക് വിക്കിസൊർസിന്റെ പൊതു നയങ്ങൾക്ക് വിരുദ്ധമല്ലാത്ത സ്വന്തം നയങ്ങൾ രൂപീകരിക്കാം. അതിൽ തെറ്റില്ല.--[[ഉപയോക്താവ്:Shijualex|Shijualex]] 07:48, 22 മേയ് 2011 (UTC)
:ഐതിഹ്യമാല ഡിജിറ്റൈസു ചെയ്ത ടീം "മലയാളംഇബുക്സ്" ബ്ലോഗിനു വേണ്ടി കോർഡിനേറ്റ് ചെയ്തത് ഞാനായിരുന്നു. ആ ടീമിൽ മനോജിന്റെ നേതൃത്വത്തിൽ വിക്കിയിലെ അംഗങ്ങളും പങ്കെടുത്തിരുന്നു. ആകെയുള്ള 870 പേജിൽ 120 പേജ് വിക്കി വോളണ്ടിയർമാരാണ് ചെയ്തത്. ബാക്കിയുള്ള 750 പേജ് "മലയാളംഇബുക്സ്" ബ്ലോഗിലെ വൊളണ്ടിയർമാരാണ് ചെയ്തത്. അതിൽതന്നെ രണ്ടുപേരാണ് 500 ലധികം പേജ് ടൈപ്പു ചെയ്തത്. ഷിജു അലക്സും, മനോജും അഭിപ്രായപ്പെട്ടതുപോലെ ഒരു കടപ്പാട് നല്കുന്നത് ഇവർക്കെല്ലാം വളരെ പ്രോത്സാഹനകരമായിരിക്കും. വ്യക്തികളുടെ പേരുകൾ എഴുതണമെന്നില്ല. ഷിജു അലക്സ് സൂചിപ്പിച്ചതുപോലെ "മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകർ [http://malayalamebooks.wordpress.com Malayalam Spiritual EBooks] എന്ന സൈറ്റുമായി സഹകരിച്ച് ഡിജിറ്റൈസ് ചെയ്തതു്" എന്നെഴുതിയാൽ മതി. ഇതിനുമുമ്പ് മനോജിന് കുഞ്ചൻ നമ്പ്യാർ രചിച്ച പഞ്ചതന്ത്രത്തിന്റെ മലയാളം യൂണിക്കോഡ് ടെക്സ്റ്റ് അയച്ചുകൊടുത്തിരുന്നു. ചട്ടമ്പിസ്വാമികളുടെയും, ശ്രീനാരായണഗുരുവിന്റെയും സമ്പൂർണ്ണകൃതികളും ഡിജിറ്റൈസ് ചെയ്തിരുന്നു. ഇനിയും പലതും ചെയ്യുവാൻ ആഗ്രഹമുണ്ട്. ഒരു ചെറിയ അംഗീകാരവും പ്രോത്സാഹനവും മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ - ശങ്കരൻ --[[ഉപയോക്താവ്:Shankara 2000|Shankara 2000]] 07:21, 22 മേയ് 2011 (UTC)
ഇംഗ്ലീഷ് കൃതികൾ ഡിജിറ്റൈസ് ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം കൃതികൾ ഡിജിറ്റൈസ് ചെയ്യുന്നത് വളരെ വിഷമം പിടിച്ച പണിയാണ്. ഇതിനു പിന്നിൽ ചെയ്ത പരിശ്രമത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവഴി വിക്കിസംരംഭങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, ഇത് വിക്കിസോഴ്സിന്റെ അടിസ്ഥാനനയങ്ങൾക്ക് എതിരാണെന്നും ഞാൻ കരുതുന്നില്ല. വിക്കിപീഡിയ ലേഖനങ്ങളുടെ പ്രത്യേകത അവ ഒരിക്കലും സ്ഥിരമല്ല എന്നതാണ്, അവയുടെ കണ്ടന്റിന് എപ്പോഴും മാറ്റം സംഭവിക്കാം. എന്നാൽ ഗ്രന്ഥശാലയിൽ ഒരു കൃതി കൃത്യമായി ചേർക്കപ്പെട്ടു കഴിഞ്ഞാൽ അതിൽ സമൂല മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഈ താളുകളെല്ലാം കാലാകാലവും ഒരു വ്യക്തിയുടെയോ കൂട്ടായ്മയുടെയോ പ്രവർത്തനഫലമായിത്തന്നെ ഇരിക്കും. ഇങ്ങനെയുള്ളപ്പോൾ വലിയ സംരംഭങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നത് ഗ്രന്ഥശാലയ്ക്ക് ഗുണമേ ചെയ്യൂ. ഓരോ താളിലും പ്രത്യേകം കുറിപ്പുകൾ നൽകാതെ ഷിജുവും ശങ്കരനും പറഞ്ഞതുപോലെ കൃതിയുടെ പ്രധാന താളിൽ ഡിജിറ്റൈസ് ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ച വെബ്സൈറ്റ്/കൂട്ടായ്മ/വ്യക്തികൾ എന്നിവരെ പരാമർശിക്കുന്നത് നല്ലതാണ് -- [[ഉപയോക്താവ്:Razimantv|Razimantv]] 07:55, 22 മേയ് 2011 (UTC)
::പ്രത്യേകിച്ച് നയം രൂപീകരിക്കുകയൊന്നും വേണ്ട; {{tl|Textinfo}} എന്ന ഫലകം സംവാദത്താളിൽ ചേർക്കേണ്ട പണിയേയുള്ളൂ ഇതിന്.
::ഡിജിറ്റലൈസേഷൻ നടത്തുന്ന ആളുടെ പ്രയത്നത്തെ മാനിക്കാത്ത സംരംഭമാണ് വിക്കിഗ്രന്ഥശാല എന്നത് തെറ്റിദ്ധാരണയാണ് എല്ലാവരിലും കാണുന്നത്. ഒരു കൃതി ചേർക്കപ്പെട്ടാൽ അതിന് ആധാരമായ പാഠം ഏതാണെന്ന് വ്യക്തമായി സംവാദത്താളിൽ രേഖപ്പെടുത്തേണ്ടത് ആവശ്യമാണ് (പരിശോധ്യത വിക്കിപീഡിയയുടെ മാത്രം നയമല്ല). ഇതിനോടൊപ്പം പ്രവർത്തനത്തിൽ പങ്കാളികളായവരുടെ വിവരവും. കുറിപ്പുകൾ നൽകാനുള്ള സ്ഥലത്ത് മറ്റ് എന്തൊക്കെ വിവരം വേണമെങ്കിലും ആവാം.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 19:55, 22 മേയ് 2011 (UTC)
തച്ചന്റെ മകൻ, ഈ ഫലകം ഐതിഹ്യമാല സംവാദം താളിൽ ചേർത്ത് കാണിക്കമോ? എനിക്ക് ഈ ഫലകം ഇതു വരെ ഉപയോഗിച്ച് പരിചയമില്ല. --[[ഉപയോക്താവ്:Shijualex|Shijualex]] 03:25, 23 മേയ് 2011 (UTC)
ഡിജിറ്റൈസ് ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ച കൂട്ടായ്മ/വ്യക്തികൾക്ക് കടപ്പാട് നൽകുന്നത് നന്നാകുമെന്ന് കരുതുന്നു. സ്ക്കൂൾ/ കോളേജ് പ്രോജക്റ്റുകളായി ധാരാളം കൃതികൾ ഗ്രന്ഥശാലയിലെത്താനിതു സഹായകമാകും--[[ഉപയോക്താവ്:Fotokannan|Fotokannan]] 22:28, 23 മേയ് 2011 (UTC)
ഡിജിറ്റലൈസേഷനു കടപ്പാട് സംവാദം താളിലല്ല, ആ പുസ്തകത്തിന്റെ പ്രധാനതാളിൽതന്നെ വേണമെന്നാണ് എന്റെ നിലപാട് . കോപ്പിറൈറ്റൊന്നുമല്ലല്ലോ, ചെയ്ത പണിയുടെ ക്രെഡിറ്റല്ലേ നൽകുന്നതു് .സംവാദം താളിൽ കൊടുക്കുന്നതു് കൊടുക്കാതിരിക്കലിനു തുല്യമാണ് . പ്രവീൺ പറഞ്ഞതിനോടു യോജിപ്പില്ല . സംവാദം താളിൽ വേണമെങ്കിൽ ഡിജിറ്റലൈസേഷന് മുൻകൈ എടുത്ത എല്ലാവരുടേയും പേരു വിവരങ്ങൾ ചേർത്ത് പുസ്തകത്തിനെ മെയിൻപേജിൽ നിന്നു അങ്ങോട്ട് ലിങ്ക് ചെയ്താലും മതി. --[[ഉപയോക്താവ്:AniVar|AniVar]] 06:44, 31 മേയ് 2011 (UTC)
::വിക്കിപീഡിയയും ഗ്രന്ഥശാലയും അനവധിപേരുടെ സംഭാവനകളുണ്ട്. അവർ ചെയ്ത പണിയുടെയൊക്കെ ക്രെഡിറ്റ് നാൾവഴിയിൽ രേഖപ്പെടുത്തപ്പെടുക മാത്രമാണ് ചെയ്യുന്നത്. കൃത്യമായ കടപ്പാട് രേഖപ്പെടുത്തുന്നതിൽക്കവിഞ്ഞ് ഗ്രന്ഥശാല അതിരറ്റ് ആർക്കെങ്കിലും കടപ്പെടുക നയമല്ല. ഗ്രന്ഥശാലയെ സംബന്ധിച്ച് ചില ഉള്ളടക്കങ്ങൾ പുറത്തുനിന്ന് ലഭിക്കുന്നു. അവ രേഖപ്പെടുത്തുകയും ചെയ്യുന്നു. ശീർഷഫലകത്തിൽ പ്രസ്തുതവിവരങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരാൻ {{tl|edition}} എന്ന ഫലകവും ഉണ്ട്.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 11:50, 31 മേയ് 2011 (UTC)
അനാവശ്യമായി പിന്നീട് പേരോർത്തുമാത്രം <!--(കൈപ്പള്ളി തന്നെ സത്യവേദപുസ്തകം അദ്ദേഹത്തിന്റെ പ്രോപ്പർട്ടി ആണെന്ന രീതിയിലാണ് കടപ്പാട് ആവശ്യപ്പെട്ടിരുന്നത്)--> ആൾക്കാർ ഗുണമേന്മയില്ലാത്ത കാര്യങ്ങൾ സംഭാവന ചെയ്യാനും അതെല്ലാം താളിൽ തന്നെ ഉൾപ്പെടുത്തേണ്ടിയും വരുന്ന വിധത്തിലുള്ള കീഴ്‌വഴക്കങ്ങൾ സൃഷ്ടിച്ച് വെക്കാതിരിക്കുകയാണ് നല്ലത്. ഒടുവിൽ പുസ്തകത്തേക്കാളും പ്രാധാന്യം ഡിജിറ്റൈസ് ചെയ്യുന്നവർക്കാകാതിരിക്കട്ടെ (ഡിജിറ്റൈസ് ചെയ്യുന്നവർ പ്രാധാന്യമില്ലാത്തവരാണെന്ന് പറഞ്ഞതായി വ്യാഖ്യാനിച്ച് കളയരുത്). ഇപ്പോൾ കുറച്ചു പേർ മാത്രമുള്ളപ്പോൾ അത് പരസ്പര പ്രോത്സാഹനമായിയോ മറ്റോ തോന്നിയേക്കാം. എഡിഷൻ ഫലകം ഉപയോഗിക്കുകയും വിവരങ്ങൾ സംവാദം താളിന്റെ ഏറ്റവും മുകളിൽ തന്നെ കൊടുക്കുകയും ചെയ്താൽ മതി എന്നെന്റെ അഭിപ്രായം.--[[ഉപയോക്താവ്:Praveenp|Praveenp]] 14:06, 28 ജൂൺ 2011 (UTC)
:അങ്ങനെ തന്നെ മതി എന്നാണു് പൊതുവെയുള്ള സമവായം. ഇംഗ്ലീഷ് വിക്കിസോർസിലെ നയവും അങ്ങനെ തന്നെ. അങ്ങനെ അല്ലാതിരുന്നവ ഒക്കെ മാറ്റിയിട്ടുണ്ട്. ഐതിഹ്യമാലയുടെ കാര്യത്തിൽ തിടുക്കം കാട്ടിയത് ചില പിഴവുകൾക്ക് കാരണമായി. അതിന്റെ പിന്നിൽ ഉണ്ടായ ചില സംവാദങ്ങൾ ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണിയേക്കാൾ പ്രാധാന്യം അത് ഡിജിറ്റൈസ് ചെയ്തവർക്ക് വേണം എന്നൊക്കെ ചൊദിക്കുന്ന തരത്തിൽ വരെ എത്തി. അതിനാൽ ഇനി മുതൽ എല്ലാ കൃതികൾക്കും മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള കടപ്പാട് മാത്രം കൊടുത്ത് വിക്കിയിലെക്ക് ചെർക്കാൻ വിക്കിഗ്രന്ഥശാല പ്രവർത്തകർ ശ്രദ്ധിക്കുക. വേറൊരു തരത്തിലുള്ള അനാവശ്യ സമ്മർദ്ദങ്ങൾക്കും കീഴപ്പെടേണ്ടതില്ല. ഗ്രന്ഥശാല നയങ്ങൾ അനുസരിക്കുന്ന കൃതികൾ മാത്രമേ മലയാളം വിക്കിഗ്രന്ഥശാലയിൽ വരേണ്ടതുള്ളൂ. --[[ഉപയോക്താവ്:Shijualex|Shijualex]] 15:18, 28 ജൂൺ 2011 (UTC)
== കൃതികളിലെ പ്രിന്റിംഗ് തെറ്റുകൾ ==
കൃതികൾ ഡിജിറ്റലൈസ് ചെയ്യുമ്പോൾ ആധാര രേഖയിലെ പ്രിന്റിങ് മിസ്റ്റേക്സ് എന്തു ചെയ്യണം? ഉദാ: രാമപുരത്തുവാരിയരുടെ ‘ഭാഷാഷ്ടപദിയിലെ ഒരു പദം ഇങ്ങനെയാണ്
::മുലകളിലണിഞ്ഞൊരു മൌക്തികമാലയെ
::'''മലയെന്നു മലയെന്നു''' കരുതുന്നു കനംകൊണ്ടു കാമിനി
::രാധികാ, കൃഷ്ണാ, രാധികാ വിരഹേ തവ കേശവ , രാധികാ
ഇവിടെ 2ആം വരിയിൽ ‘മലയെന്ന്’ ആവർത്തനം-പ്രിന്റിങ്ങ് മിസ്റ്റേക്ക് തന്നെ. എന്തു ചെയ്യും?
തിരുത്താമോ? --[[ഉപയോക്താവ്:Sujanika|Sujanika]] 12:30, 20 ജൂലൈ 2011 (UTC)
:തിരുത്തുക, വേണമെങ്കിൽ കുറിപ്പായി പുസ്തകത്തിൽ ഇപ്രകാരമെന്ന് ചേർക്കുക, അതല്ലേ നല്ലത്?--[[ഉപയോക്താവ്:Praveenp|Praveenp]] 12:52, 20 ജൂലൈ 2011 (UTC)
::തിരുത്താം. പൂർണ്ണമായും തെറ്റാണെന്നു ഉറപ്പില്ലാത്ത സന്ദർഭങ്ങളിൽ പുസ്തകത്തിന്റെ വേറെ പതിപ്പുകൾ പരിശോധിക്കേണ്ടിവരും. --[[ഉപയോക്താവ്:Santhosh.thottingal|Santhosh.thottingal]] 13:26, 20 ജൂലൈ 2011 (UTC)
പ്രവീൺ/സന്തോഷ് പറയുന്നത് മാതിരി ആണോ എന്ന് എനിക്ക് സംശയം ഉണ്ട്. മൂലകൃതി അതെ പോലെ പകർത്തണം എന്നാണു് ഗ്രന്ഥശാല നയം. തെറ്റുണ്ടെങ്കിൽ അതടക്കം വരണം. തെറ്റിന്റെ സ്ഥലത്ത് കുറിപ്പായി തിരുത്തൽ ചേർക്കാം.
നമ്മൾ തെറ്റൊക്കെ തിരുത്താൻ നടന്നാൽ ഡിസി ബുക്സ്സ് ശബ്ദതാരാവലി പ്രസിദ്ധീകരിച്ച പോലെ ആയി പോവില്ലേ?. ഒരിക്കലും അങ്ങനെ ആവരുത്. നമ്മുടെ ലക്ഷ്യം മൂലകൃതിയോട് പരമാവധി നീതി പുലർത്തുക എന്നതാണു്. ആ ഉള്ളടക്കം ഉപയൊഗിച്ച് വിവിധമാദ്ധ്യമങ്ങളിലൂടെ പ്രസ്തുത കൃതി പുനഃപ്രസിദ്ധീകരിക്കാനുള്ള അവകാശവും ഗ്രന്ഥശാല തരുന്നുണ്ട് എന്ന് മറക്കണ്ട. നമ്മുടെ വിക്കിപാഠശാല തന്നെ അത്തരം പരീക്ഷണങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യാം.
ഇത് കൊണ്ടാണു് ഗ്രന്ഥശാലയിൽ കൃതി ചെർക്കുമ്പോൾ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൂടെ ചേർക്കണം എന്ന് ഇംഗ്ലീഷ് വിക്കിസോർസ് നിഷ്കർഷിക്കുന്നത്. അതിനാൽ മൂലകൃതിയുടെ ഏറ്റവും പഴയ പതിപ്പ് അതെ പോലെ പുനഃസൃഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ നയം.--[[ഉപയോക്താവ്:Shijualex|Shijualex]] 15:32, 20 ജൂലൈ 2011 (UTC)
:മൂലകൃതി എന്നു പറയുന്നത്, കർത്താവ് എഴുതുന്നതല്ലെ :) അതിനോട് നീതിപുലർത്താൻ തെറ്റെന്നുറപ്പുള്ളതു തിരുത്തി പ്രിന്റിൽ ഇപ്രകാരം ആണെന്നെഴുതുന്നതല്ലേ നല്ലത്?--[[ഉപയോക്താവ്:Praveenp|Praveenp]] 16:08, 20 ജൂലൈ 2011 (UTC)
നമ്മളെ സംബന്ധിച്ചിടത്തോളം പ്രസ്തുത കൃതി ആദ്യമായി പ്രിന്റ് ചെയ്തത്/പുറം ലോകം കണ്ട പ്രമാണം ആണു്. അത് '''പ്രിന്റഡ് പുസ്തകം''' ആകാം/'''കയ്യെഴുത്ത് പ്രതി''' ആകാം/'''താളിയോല''' ആവാം. അതിനൊട് നീതി പുലർത്തുകയാണു് വേണ്ടത്. --[[ഉപയോക്താവ്:Shijualex|Shijualex]] 03:41, 21 ജൂലൈ 2011 (UTC)
::ഡി.സി. ബുക്സിന്റെ അച്ചടിപ്പിഴയല്ലാതാകാൻ വഴിയില്ല. താളിയോല കിട്ടാൻ നിർവാഹമില്ലാത്തതുകൊണ്ട് പരമാവധി പഴയൊരു പതിപ്പിനെ ആശ്രയിക്കാം. എഴുത്തുകാരന്റെ പിഴയല്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാറ്റാം. ഇതിലെ കുറിപ്പുകൾ പകർപ്പവകാശമുള്ളതാണ്. ഒഴിവാക്കണം. പറയാൻ വിട്ടതാണ്. മൂലകൃതി പ്രധാനകൃതിയോടൊപ്പം വേണ്ട. ഗീതഗോവിന്ദത്തിന് പല ഭേദങ്ങളുള്ളതിനാൽ ഭാഷാഷ്ടപദിക്ക് ആസ്പദമായ പാഠവുമായി താരതമ്യം ചെയ്യാവുന്ന വിധത്തിൽ ഉപതാളുകൾ നിർമ്മിച്ചാൽ മതി.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 12:23, 21 ജൂലൈ 2011 (UTC)
{{tl|SIC}} ചേർക്കുകയായിരിക്കും ഉചിതം.--[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 07:12, 10 മേയ് 2013 (UTC)
:{{കൈ}} --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 06:05, 11 മേയ് 2013 (UTC)
അപ്പോൾ ഇത് നയമായി ചേർത്ത് കൂടെ.--[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 07:06, 11 മേയ് 2013 (UTC)
::[https://ml.wikisource.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B6%E0%B5%88%E0%B4%B2%E0%B5%80%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82&action=history ഇങ്ങനെ] മതിയാകുമോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 01:52, 12 മേയ് 2013 (UTC)
:: ഒരു സംശയം [[താൾ:ശതമുഖരാമായണം.djvu/6]] ഇവിടെ ഞാൻ {{SIC|കപിപുംഗവനന്നേരം|കവിപുംഗവനന്നേരം}} എന്നാണോ {{SIC|കവിപുംഗവനന്നേരം|കപിപുംഗവനന്നേരം}} എന്നാണോ ചേർക്കേണ്ടത്? രണ്ടാമത്തേതല്ലേ ശരി? നമ്മൾ വായിക്കുമ്പോൾ ശരിയാണെന്നുറപ്പുള്ള ഉള്ളടക്കമല്ലേ കാണിക്കേണ്ടത്? നമ്മൾ ഉപയോഗിക്കുന്ന പുസ്തകത്തിലേതു പോലുള്ള ഉള്ളടക്കം രണ്ടാമത്തെ ഉള്ളടക്കമായല്ലേ വരേണ്ടത്? അക്ഷരത്തെറ്റുകൾ അച്ചടിച്ചപ്രതിയിലെ തെറ്റുകൾ എങ്ങെനാണോ അതേപോലെ ഗ്രന്ഥത്തിൽ വരണമെന്നു നയമുണ്ടാക്കുന്നത് ഒരു കടന്ന കൈ അല്ലേ? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 08:15, 12 മേയ് 2013 (UTC)
:::സ്രോതസ്സ് മൂലപതിപ്പാണേൽ മാത്രം {{tl|SIC}} ചേർത്താൽ മതി എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന്, [[ധർമ്മരാജാ]] ചേർക്കാനുപയോഗിച്ച സ്രോതസ്സ് ഊരും പേരുമില്ലാത്ത ഒരു പുതിയ പതിപ്പാണ്. അതിലുള്ള തെറ്റുകൾക്ക് SIC ചേർക്കുന്നതെന്തിനാ?!--[[പ്രത്യേകം:സംഭാവനകൾ/115.241.130.3|115.241.130.3]] 12:20, 12 മേയ് 2013 (UTC)-കേറാൻ വിട്ടുപോയതാണ്. വീണ്ടും ഒപ്പുന്നു.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 13:15, 12 മേയ് 2013 (UTC)
::::{{കൈ}} ഇതിനെ അനുകൂലിക്കുന്നു. സ്രോതസ്സ് പഴയ പതിപ്പാണെങ്കിൽ മാത്രം SIC ചേർത്താൽ മതി.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:03, 12 മേയ് 2013 (UTC)
:: മുൻപിലത്തെ ചോദ്യത്തിൽ എനിക്ക് ചെറിയ ഒരു തെറ്റുപറ്റി. {{SIC|കപിപുംഗവനന്നേരം|കവിപുംഗവനന്നേരം}}, ഇതിൽ {{SIC|കവിപുംഗവനന്നേരം|കപിപുംഗവനന്നേരം}} വരേണ്ടത്, കപിപുംഗവൻ എന്നാണ്, പക്ഷേ അച്ചടിപ്പിശാശ് കവിപുംഗവൻ എന്നും വന്നു. അപ്പോൾ {{SIC|കപിപുംഗവനന്നേരം|കവിപുംഗവനന്നേരം}} ഇങ്ങനല്ലേ കൃതിതാളിൽ ചേർക്കേണ്ടത്? ഇതിനാരും ഉത്തരം പറഞ്ഞില്ലല്ലോ? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 06:14, 13 മേയ് 2013 (UTC)
:::തെറ്റ് അതേപടി താളിൽ വരണം. നമ്മുടെ നിർദ്ദേശം ടൂൾടിപ്പായി വരണം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 10:32, 14 മേയ് 2013 (UTC)
== Wikisource vision development ==
വിക്കിഗ്രന്ഥശാലകളുടെ വരും വർഷങ്ങളിലുള്ള വികാസം എങ്ങനെ വേണമെന്ന് തിരുമാനിക്കുന്നതിനായി വിഷൻ ഡെവലപ്പ്മെന്റ് എന്നൊരു നയരൂപീകരണപരിപാടി നടക്കുന്നുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ആശയങ്ങളും [https://wikisource.org/wiki/Wikisource_vision_development/Participants സമർപ്പിക്കുക].--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:46, 10 മേയ് 2013 (UTC)
==സൂചിക താളുകൾ വഴിയുള്ള പുസ്തക നിർമ്മാണത്തിൽ ശ്രദ്ധേക്കേണ്ട ഒന്ന്==
സൂചിക താളുകൾ വഴി PDF/djvu ഫയലുകൾ ഉപയോഗിച്ച് താളുകൾ ഡിറ്റൈസ് ചെയ്തതിനു ശെഷം പ്രസ്തുത താളുകൾ പ്രദർശിപ്പിക്കുന്ന രീതി (ഉദാ: [[ശതമുഖരാമായണം]], [[യുക്തിഭാഷ]]) ഉപയോക്താക്കൾക്ക് പ്രശ്നമാണ്.. പുസ്ത്കത്തിൽ താളുകൾ എല്ലാം കൂടെ (ചില സമയത്ത് 400-500 താളുകളിൽ അധികം വരും) ഒറ്റ താളിൽ പ്രദർശിപ്പിക്കുന്നത് വായനക്കാരെ സഹായിക്കില്ല. നമ്മൾ PDF/djvu ഫയലുകൾ വഴിയല്ലാതെ ഡിജിറ്റൈസ് ചെയ്യുന്ന പുസ്ത്കങ്ങൾക്ക് ഉപതാളുകൾ ഉപയോഗിച്ച് പുസ്തകം നന്നായി അടുക്കി പെറുക്കുന്ന രീതി തന്നെ (അദ്ധ്യായങ്ങളും, ഉപഅദ്ധ്യായങ്ങളുമായി തിരിക്കുന്ന തീരി) PDF/djvu ഫയലുകൾ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുന്ന പുസ്ത്കങ്ങൾക്കും വരണം. PDF/djvu ഫയലുകൾ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയത് ചില പുസ്തകങ്ങൾ നമ്മൾ ഈ വിധത്തിൽ നന്നായി അടുക്കി പെറുക്കിയിട്ടുണ്ട് (ഉദാ:[[ഭാസ്ക്കരമേനോൻ]]). ഈ രീതി എല്ലാ പുസ്ത്കങ്ങൾക്കും ബാധകമാക്കണം. സ്മാർട്ട് ഫോണുകളുടേയും മറ്റും ഉപയോഗം കൂടി വരുന്നതിനാൽ സ്ക്രോളിങ്ങ് പരമാവധി കുറയ്ക്കാനുള്ള വഴികളും നോക്കണം. ഞാൻ സൂചിപ്പിച്ച വിധത്തിൽ ഒറ്റ താളിൽ 100ലധികം താളുകൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്ന കുറച്ചധികം പുസ്തകങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു--[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 18:06, 18 മേയ് 2013 (UTC)
: ഇത് മുൻപൊന്ന് [https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%82_1#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE_.E0.B4.A4.E0.B4.BF.E0.B4.B0.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.BD ഇവിടെ] ചർച്ച ചെയ്തതാണ്. അധ്യായം തിരിക്കാനുള്ള പാടോർത്തിട്ടാണ് ആരും അത് ചെയ്യാത്തതെന്ന് തോന്നുന്നു. അത്യാവശ്യം മിനക്കെട്ട പണി തന്നെയാണ് അത്. വേണ്ടത്ര മാൻപവർ ലഭ്യമാകുമ്പോൾ താനേ ശരിയായിക്കോളും എന്ന് പ്രതീക്ഷിക്കാം. ശതമുഖരാമായണം ശരിയാക്കിയിട്ടുണ്ട്. ഇതല്ലേ ഉദ്ദേശ്ശിച്ചത് എന്ന് നോക്കൂ. --[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 19:58, 18 മേയ് 2013 (UTC)
ഇത് തന്നെ ഉദ്ദേശിച്ചത്. ഫെബ്രുവരിയിലെ ചർച്ച ശ്രദ്ധിച്ചില്ലായിരുന്നു, പുസ്തകം തുടങ്ങുമ്പോൾ തന്നെ അതിന്റെ സ്റ്റ്രച്ചർ ഉണ്ടാക്കി ഇട്ടാൽ പിന്നീട് കാര്യങ്ങൾ എളുപ്പമാകും. എല്ലാം കൂടെ ഒരുമിച്ച് പിന്നീട് ചെയ്യാൻ നിന്നാൽ പിന്നെ നടക്കില്ല. കുറച്ച് പുസ്ത്കങ്ങൽമ് ഞാനും ശരിയാക്കാം --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 01:43, 19 മേയ് 2013 (UTC)
:ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി. ഉദാ: പ്രമാണം:ദീപാവലി.djvu ഉപയോഗിച്ചാണ് നിലവിൽ ദീപാവലി എന്ന ഉള്ളൂർ കൃതിയുടെ ഡിജിറ്റൈസേഷൻ നടന്നിട്ടുള്ളത്. ഒരു പക്ഷെ പകർപ്പവകാശപ്രശ്നം മൂലം പ്രമാണം:ദീപാവലി.djvu ഒഴിവാക്കേണ്ടി വന്നാൽ (അത് പുതിയ പ്രിന്റ് ആയതിനാൽ) നമ്മൾ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കം നിലനിൽക്കുന്നതിനാൽ ദീപാവലി എന്ന താളിനു പ്രശ്നം ഉണ്ടാകില്ല എന്ന് കരുതുന്നു. പക്ഷെ പിന്നീട് പൊതുസഞ്ചയത്തിൽ ഉള്ള സ്കാൻ കിട്ടുകയും ആ ഫയലിന്റെ ലേഔട്ട് നിലവിലെ ഫയലിൽ നിന്ന് വ്യത്യസ്തമാകുകയും ചെയ്താൽ (മിക്കവാറും വ്യത്യസ്തം ആയിരിക്കും) ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ ഒരു ആശയം കിട്ടുന്നില്ല. പൊതുസഞ്ചയത്തിൽ ഉള്ള സ്കാനുകൾ മാത്രം അപ്‌ലോഡ് ചെയ്യുക ആയിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 02:20, 19 മേയ് 2013 (UTC)
:: കൃതികൾ അദ്ധ്യായങ്ങളായി ഞാൻ തിരിക്കാറുണ്ടായിരുന്നതാണ്, ഉമാകേരളം, ഭാസ്കരമേനോൻ, തിരുവിതാംകൂർ ഭൂമിശാസ്ത്രം എന്നിവ അതിൽ കുറച്ചാണ്. പക്ഷേ ഒരു കാര്യം ഉള്ളത്, ചില കൃതികളിൽ ദീപാവലിപോലുള്ള കാവ്യ സമാഹാരങ്ങളിൽ ചില കവിതകളുടെ വലിപ്പം തുലോം കുറവാണ്, ഒരേ താളിൽ മൂന്നു കവിതാഭാഗങ്ങൾ കണ്ടതായി ഓർക്കുനു. അതുകൊണ്ട് ചിലതിനെ ഞാൻ വിട്ടു കളഞ്ഞിട്ടുണ്ട്. ഒരു നയം ഉണ്ടെങ്കിൽ അദ്ധ്യായം തിരിക്കുന്ന കാര്യം ഞാനേറ്റു. എന്റെ ഫേവറിറ്റ് പണിയായിട്ടുണ്ടത് ;) --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 04:46, 19 മേയ് 2013 (UTC)
:മനു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. എല്ലാ സ്ഥലത്തും അധ്യായം തിരിക്കൽ പ്രയോജനപ്പെടണമെന്നില്ല. വളരെ വലിയ കൃതികൾക്ക് മാത്രം മതിയാകും അധ്യായം തിരിക്കൽ. അല്ലെങ്കിൽ ചിലപ്പോൾ ഒരു പേജിൽ മൂന്നോ നാലോ വരി മാത്രമൊക്കെയേ കാണൂ. അതിലും നല്ലത് എല്ലാം ഒരുമിച്ച് കാണുന്നത് തന്നെയാ. പിന്നെ, ഒരു സമാഹാരത്തിൽ നിന്നും പേരറിയാത്ത, എന്നാൽ വരികളറിയുന്ന, ഒരു ഭാഗം തപ്പിയെടുക്കാനൊക്കെ അധ്യായം തിരിക്കാത്തതാ നല്ലത് (എന്റെ സ്ഥിരം അവസ്ഥ ഇതാ {{ചിരി}} ). ഇതൊക്കെ കൊണ്ട് ഞാൻ അധ്യായം തിരിക്കലിന് എതിരാണെന്നല്ല പറഞ്ഞത്, വലിയ കൃതികൾക്ക് അധ്യായം തിരിക്കൽ അവശ്യം തന്നെ, പക്ഷേ അത് അത്ര നിർബന്ധമാക്കണമെന്നില്ല. ചിലപ്പോൾ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. അല്ലെങ്കിൽ മൂലകൃതിയെ മറന്നിട്ട് അധ്യായം നമ്മൾ തിരിക്കണം. അതായത് നമ്മൾ അങ്ങ് തീരുമാനിച്ചു ഒരു പേജിൽ മൂന്ന് കവിതകൾ കിടക്കട്ടെ എന്ന്. അങ്ങനെ ആണെങ്കിൽ നടക്കും. അല്ലാതെ മൂലകൃതിയിൽ തിരിച്ചത് പോലെ തന്നെ അധ്യായം തിരിച്ചാൽ എല്ലായ്പോഴും വായനക്കാരന് ഇഷ്ടമായിക്കൊള്ളണമെന്നില്ല. നയരൂപീകരണം അത്ര സുഗമം ആകില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഷിജു കണ്ട ആ കുറച്ചു പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞാൽ, ഞാനും ഒരു കൈ നോക്കാം --[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 05:23, 19 മേയ് 2013 (UTC)
::ഗ്രന്ഥശാലയെ സംബന്ധിച്ച് ഉപയോക്താക്കളുടെ സൗകര്യമല്ല പുസ്തകത്തോടു് നീതി പുലർത്തുന്ന രീതിയിൽ ഡിജിറ്റൈസ് ചെയ്യുക എന്നതാണ് പ്രഥമ പരിഗണന. പുസ്തകത്തിന്റെ ഘടനയ്ക്ക് സമാനമായി ഉപതാളുകളിലേക്കും ഉള്ളടക്കം നീക്കാം. നിലവിൽ പല പുസ്തകങ്ങളിലും അങ്ങനെയാണ് ചെയ്തിരിക്കുന്നത്. പക്ഷേ പ്രധാനപ്രശ്നങ്ങൾ പുതിയ സ്കാൻ പേജുകൾ ചേർക്കുന്നതുതന്നെയാണ്. ഇതിൽ ഒരു നയമുണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കിൽ ഞാൻ ഇതുവരെ ചെയ്തതടക്കം ഭാവിയിൽ പലരും ചെയ്തേക്കാവുന്ന കുറേയധികം പ്രയത്നം ഒരുവിധത്തിൽ പാഴായിപ്പോകും. ഗ്രന്ഥശാലയുടെ ഉപയോക്താക്കളുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് സൂചികാ രീതിയിലുള്ള ഡിജിറ്റൈസേഷനു മുൻതൂക്കം കൊടുത്ത് പ്രവർത്തിച്ചത്.സൗകര്യപ്രദമായ ഈ ഇന്റർഫേസ് എനേബിൾ ചെയ്തശേഷം പദ്ധതി സഹായത്തിനായി ഗൂഗിൾ ബസ്സിലും പ്ലസ്സിലും ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും നിരന്തരം പോസ്റ്റുകളിട്ട് കുറേയധികം പുതിയ ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. [[സംവാദം:കേരളോല്പത്തി|കേരളോല്പത്തി പോലുള്ള സവിശേഷ പദ്ധതികളിൾ]] നാല്പത്തഞ്ചിലധികം ഉപയോക്താകൾ ഒരേസമയം പ്രവർത്തിക്കുന്നുവെന്ന സ്ഥിതിവിശേഷമൊക്കെയുണ്ടായി. ഇതിന്റെ ഒരു ഘട്ടത്തിൽ പഴയ സ്കാൻ ചെയ്ത താളുകൾക്ക് ക്ഷാമമനുഭവിക്കുകയും ഒന്നും ചെയ്യാനില്ലാതെ അതുവരെ സജീവമായിട്ടുണ്ടായിരുന്ന സദ്ധപ്രവർത്തകർ വെറുതെയിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ പുസ്തകങ്ങളുടെ അടുത്തിറങ്ങിയ പതിപ്പുകൾ അവലംബമാക്കിയുള്ള പുസ്തകങ്ങൾ സാഹചര്യത്തിന്റെ നിർബന്ധപൂർവ്വം ചെയ്ത് തുടങ്ങിയത്. ഇതിനുവേണ്ടി ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് ഡിജിറ്റൈസ് ചെയ്യാവുന്ന ഒരു പ്രോസസിങ്ങ് രീതിയും സ്വന്തമായി ഉണ്ടാക്കി(ഇന്ന് ഇതിന്റെ പോസ്റ്റ് പ്രോസസിങ്ങ് വളരെ പുരോഗമിച്ചു. (ചില സ്കാനുകൾ [[സൂചിക:കല്ലോലമാല.djvu|1]], [[സൂചിക:സുധാംഗദ.djvu|2]], [[സൂചിക:മയൂഖമാല.djvu|3]], [[സൂചിക:Sarada.djvu|4]] പരിശോധിച്ചാൽ അന്നത്ത് അവസ്ഥ പിടിക്കിട്ടും :). ഇന്ന് സൂചികാരീതിയിൽ ഡിജിറ്റൈസേഷൻ നടത്തിയ/നടക്കുന്ന 69ലധികം പുസ്തകങ്ങളുണ്ട്. പഴയ പ്രിന്റുകൾ ലഭ്യമാകുന്നതിന് പണ്ടത്തെപ്പോലെ ബുദ്ധിമുട്ട് ഇല്ലെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. പക്ഷേ നല്ല രീതിയിൽ സ്കാൻ ചെയ്യുന്നതിനു മറ്റും വളരെയധികം ശ്രമധാനം സാമ്പത്തികമായും അല്ലെങ്കിൽ മനുഷ്യാധ്വാനത്തിന്റെ കാര്യത്തിലും ഇപ്പോഴും ആവശ്യമുണ്ട്. പകർപ്പാവകാശം കഴിഞ്ഞ് സ്കാനുകൾ യഥേഷ്ടം ലഭ്യമാകുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകുമെങ്കിലേ അത് അത് ഗ്രന്ഥശാലയുടെ പുരോഗതിക്കുള്ള ഊർജ്ജമായി ഉപയോഗിക്കാൻ പറ്റു. [[വിക്കിഗ്രന്ഥശാല:കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുമായി]] സഹകരിച്ച് ഒരു പദ്ധതിയ്ക്കുള്ള ശ്രമം ആരംഭിച്ചെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അത് അധികം മുന്നോട്ട് പോയില്ല. ഈ സാഹചര്യത്തിൽ രണ്ട് കാര്യങ്ങളിൽ നയം രൂപീകരിക്കേണ്ടിയിരിക്കുന്നു. '''1. ഗ്രന്ഥശാലയിൽ നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന പുതിയ പതിപ്പിലുള്ള സ്കാനുകളെ സംബന്ധിച്ച്''' - ഓരോ കൃതികളായി പരിശോധിച്ച് അവ തിരുമാനമുണ്ടാക്കണമെന്നാണ് എന്റെ പക്ഷം. പകർപ്പാവകാശപ്രശ്നം ഉന്നയിച്ചേക്കാവുന്നവ നീക്കം ചെയ്യുക തന്നെ വേണം. '''2. വിക്കിഗ്രന്ഥശാലയ്ക്ക് പുറത്ത് നടക്കുന്ന ഡിജിറ്റൈസേഷന് ആട്രിബ്യൂഷൻ കൊടുക്കുന്ന കാര്യങ്ങൾ പുനരാലോചിക്കണം'''. ഇതേക്കുറിച്ച് മുമ്പ് നടന്ന [[വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(നയരൂപീകരണം)#ഗ്രന്ഥശാലയിൽ ചേർക്കുന്ന കൃതികൾക്ക് കടപ്പാട്|ചർച്ച ഇതുവരെ]]. --[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 08:11, 19 മേയ് 2013 (UTC)
എല്ലാം ഈ രീതിയിൽ അദ്ധ്യായം ആയി തിരിക്കണം എന്ന കടുംപിടുത്തവും ശരിയാവില്ല എന്ന് എന്റെ പക്ഷം. ഒരു സ്ക്രോളിനുള്ള വകുപ്പ് പോലും ഇല്ലാത്ത സംഗതികളെ തിരിക്കുന്നത് ബുദ്ധിയല്ല. അത്തരം സംഗതികളുടെ വിഭജനം ഒറിജിനൽ പുസ്തകം അടിസ്ഥാനമാക്കിയും പിന്നെ ഒട്ടൊക്കെ വിവേചനബുദ്ധിയും അനുസരിച്ച് ചെയ്യുക എന്നതെ ചെയ്യാൻ പറ്റൂ, അല്ലാതെ എല്ലാറ്റിനും കൂടെ ഒറ്റ നയം നടക്കും എന്ന് തോന്നുന്നില്ല.
\\അല്ലെങ്കിൽ മൂലകൃതിയെ മറന്നിട്ട് അധ്യായം നമ്മൾ തിരിക്കണം.\\
അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല. ഉദാ: [[സൂചിക:A_Malayalam_and_English_dictionary_1871.djvu]] പൊലുള്ളവയെ നമ്മൾ ഏതെങ്കിലും ഒരു യുക്തി വെച്ച് ഉപതാളുകൾ ആയി തിരിച്ചാലേ നമ്മൾ ഡിജിറ്റൈസ് ചെയ്യുന്നത് കൊണ്ട് പ്രയോജനം കിട്ടൂ. പുസ്തകവുമായി പ്രരമാവധി നീതി പുലർത്തേണ്ടത് പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ കാര്യത്തിലാണ്. അദ്ധ്യായവിഭജനം മൂലകൃതിയോട് നീതി പുലർത്തിയും ആവണം. അതിനപ്പുറം ലേഔട്ടിന്റെ കാര്യത്തിലും മറ്റും കടുമ്പിടുത്തം ആവശ്യമില്ല. അതിനായി ഒറിജിനൽ സ്കാൻ ലഭ്യമാണല്ലോ.
ഭഗവദ്ഗീത, സത്യവേദപുസ്തകം, ഖുറാൻ, ചങ്ങമ്പുഴകവിത, ആശാൻ കവിതകൾ, ശ്രീനാരായണഗുരു കൃതികൾ ഇതൊക്കെ മൂലകൃതിയുടെ PDF/djvu ഇതൊന്നും ഉപയോഗിക്കാതെ (പ്രധാനകാരണം അന്ന് അത് കിട്ടിയില്ല എന്നത് തന്നെ ആണ്) അന്നത്തെ ഒരു യുക്തി വെച്ച് അദ്ധ്യായം തിരിച്ച് ചെയ്തതാണ്. ഒരു പുസ്ത്കത്തിന്റെ ഉള്ളടക്കത്തെ മൂലകൃതിയുടെ PDF/djvu ന്റെ ലെഔട്ടുമായി അഭേദ്യമായി ബന്ധിപ്പിക്കാതെ ഉള്ളടക്കം പുനരുപയോഗിച്ച് പുസ്തകം ഉപയോക്താക്കൾക്ക് പ്രയോജനപ്രദം ആകുന്ന വിധത്തിൽ പ്രദർശിപ്പിക്കുന്ന ഒരു സംവിധാനം ആണ് വേണ്ടത്. പക്ഷെ അതിനൊപ്പം ഉള്ളടക്കം 2-3 സ്ഥലങ്ങളിൽ മെയ്ന്റേൻ ചെയ്യേണ്ട പ്രശ്നവും ഉണ്ടാവരുത്. സ്രോതസ് എപ്പൊഴും ഒന്നേ പാടൂ. എന്തായാലും ഒരു പുസ്തകം മൊത്തം ഒറ്റത്താളിൽ പ്രദർശിപ്പിക്കുന്ന രീതി മാറണം.
ചുരുക്കത്തിൽ ഗ്രന്ഥശാല ഉള്ളടക്കത്തിന്റെ വെറും സംഭരണി മാത്രം ആകരുത്. ഉള്ളടക്കം ഗ്രന്ഥശാലയ്ക്ക് പുറത്ത് മാത്രമല്ല അകത്തും വിവിധ തരത്തിൽ പുനരുപയോഗിക്കപ്പെടണം. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 08:33, 19 മേയ് 2013 (UTC)
\\ഷിജു കണ്ട ആ കുറച്ചു പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞാൽ, ഞാനും ഒരു കൈ നോക്കാം\\
ബാലു, രണ്ടെണ്ണം ([[ശതമുഖരാമായണം]], [[യുക്തിഭാഷ]]) ഞാൻ ആദ്യത്തെ സംവാദത്തിൽ സൂചിപ്പിച്ചല്ലോ. മറ്റൊന്ന് മുകളിൽ പറഞ്ഞ നിഘണ്ടുവാണ്. തപ്പിയാൽ ഇനിയും ചിലത് കണ്ടേക്കാം. കാനുന്ന മുറയ്ക്ക് ഞാൻ ബാലുവിന്റെ ശ്രദ്ധയിൽ കൊണ്ടുവരാം. ബാലു, അതിന്റെ ഒപ്പം ഇത് സൂചികാതാളിൽ നിന്ന് സബ്‌സറ്റ് ചെയ്ത് ചെയ്യുന്ന വിധം ഒന്ന് ഡോക്കുമെന്റ് കൂടി ചെയ്താൽ നന്നായിരുന്നു. ബാക്കിയുള്ളവർക്കും ബാലുവിനെ സഹായിക്കാമല്ലോ. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 08:53, 19 മേയ് 2013 (UTC)
:ഓക്കെ.. --[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 09:24, 19 മേയ് 2013 (UTC)
ആദ്യം തന്നെ, ഓരോ പുസ്തകത്തിനും ഒരു ഒറ്റ മാസ്റ്റർ ToC ഉണ്ടായിരിക്കണം എന്നുതീരുമാനിക്കുന്നതാണു നല്ലതു്. ടെക്സ്റ്റ് പൂർത്തിയായാൽ, ഈ ഇൻഡെക്സ് വെച്ചു തന്നെ ആവശ്യമുള്ള/യോജിച്ച ഉപപേജുകളോ ഉപഫോൾഡറുകളോ മറ്റുമായി മാറ്റാം. അത്തരമൊരു ഇൻഡക്സ്, ഓട്ടോമേറ്റഡ് പ്രോസസ്സുകളെ വളരെ സഹായിക്കും. ഒരു ഉദാഹരണത്തിനു് ഭാഷാഭാരതത്തിന്റെ ഉള്ളടക്കപ്പേജ്. അതിലെ എല്ലാ അദ്ധ്യായങ്ങളുടേയും ഉപ അദ്ധ്യായങ്ങളുടേയും ലിസ്റ്റ് ഒരൊറ്റ താളിൽ തന്നെ ആദ്യം തയ്യാറാക്കി, (അതു നീക്കം ചെയ്യാതെത്തന്നെ), ഉപലിസ്റ്റുകൾ ഉണ്ടാക്കുകയാണു വേണ്ടതു്. ഇങ്ങനെ ചെയ്താൽ, എപ്പോൾ വേണമെങ്കിലും നിമിഷങ്ങളെക്കൊണ്ടു് നമുക്കാവശ്യമുള്ള രീതിയിൽ ഒരു വലിയ പുസ്തകം തന്നെ റീ-ഫോർമാറ്റ് ചെയ്യാം. [[user:viswaprabha| വിശ്വപ്രഭ '''ViswaPrabha''']]<sup>[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</sup> 20:10, 19 മേയ് 2013 (UTC)
:: ഇവിടെ ഷിജു കണ്ട പുസ്തകങ്ങൾ ഇപ്പോൾ നമ്മൾ കയറ്റിക്കൊണ്ടിരിക്കുന്നവയാണ്. അതിൽ അദ്ധ്യായങ്ങൾ തിരിക്കുക എന്നത് കുറച്ചു പണിയുള്ളകാര്യമാണ്. ഒരു പുസ്തകം ഉള്ളടക്കം കയറ്റി തീർന്നു കഴിയുമ്പോൾ അദ്ധ്യായങ്ങൾ തിരിക്കാനാണ് എളുപ്പം. ഏതു താളിൽ അദ്ധ്യായം തുടങ്ങുന്നു ഏതിൽ തീരുന്നു എന്നൊക്കെ കണ്ടുപിടിക്കുക അതിനുമ്പേ പണിയാണ്. നമ്മൾ ഓരോ താളിലും കയറിനോക്കണം. (വേറേ വഴി ഇതുവരെ ഞാൻ കണ്ടിട്ടില്ല.) ഉള്ളടക്കമായി കഴിഞ്ഞാൽ അതെളുപ്പമാണ്. യുക്തിഭാഷ കുറച്ചു പുരോഗമിക്കട്ടെ എന്നാണെനിക്കു തോന്നുന്നത് അതുപോലെ ഗുണ്ടർട്ടിന്റെ നിഘണ്ടുവും. ഈ കാവ്യസമാഹാരങ്ങളിലേ എനിക്കു ഒരു ചെറിയ സംശയമുള്ളൂ. അതും നമ്മൾ ഓരോ കവിതയും പ്രത്യേകം ഉപതാളാക്കണം എന്നു തന്നെ ഞാൻ വിചാരിക്കുന്നു. ഉള്ളൂരിന്റെ കാവ്യസമാഹാരങ്ങൾ ശരിയാക്കണം. പിന്നെ ഈ പ്രശ്നം എല്ലാം ഡേജാവൂ താളുകൽക്കേ ഉള്ളൂ. നമ്മൾ അല്ലാതെ കയറ്റുന്ന പുസ്തകങ്ങൾ, ഉദാഹരണത്തിന്, [[കേരളപാണിനീയം]] ഇതൊക്കെ ചേർക്കുമ്പോഴേ നമുക്കറിയാം ഏതൊക്കെ താളുകൾ ഏതൊക്കെ ഉള്ളടക്കം, അതുകൊണ്ടു അതിനെപ്പറ്റി ആലോചിക്കേണ്ടാ. അതു നമുക്കു പുസ്തകത്തിലേതു പോലെ തന്നെ അദ്ധ്യായങ്ങളെന്ന നയം വേണമെങ്കിൽ ആക്കാവുന്നതാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 06:10, 20 മേയ് 2013 (UTC)
== എഴുത്തുകാർക്കുള്ള വർഗ്ഗങ്ങൾ ==
എഴുത്തുകാരുടെ പേരിൽ കൃതികൾ വർഗ്ഗീകരിക്കുന്നത് രചയിതാക്കൾക്ക് താളുകൾ തുടങ്ങുന്നതിനുമുമ്പ് ഏർപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ തികച്ചും അനാവശ്യമായ ഏർപ്പാടാണിത്. പ്രത്യേകിച്ചും നീണ്ടതും ഏകീകൃതമല്ലാത്തതുമായ ഇത്തരം വർഗ്ഗനാമങ്ങൾ കൃതികളുടെ താളുകളിൽ അരോചകമാണ്; മറ്റു വർഗ്ഗങ്ങൾ കണ്ടെത്താൻ അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പല പഴയ കൃതികളുടെയും രചയിതാവിനെ സംബന്ധിച്ച് അഭിപ്രായഭേദങ്ങളുള്ളതിനാൽ ഇങ്ങനെ വർഗ്ഗീകരിക്കുന്നതിൽ പ്രശ്നമുണ്ട്. എഴുത്തുകാർ ചേർന്നെഴുതിയ കൃതികളെ രണ്ട് എഴുത്തുകാരുടെ പേരിലും വർഗ്ഗീകരിക്കുന്നതും ഉചിതമാകില്ല. കൃതികളുടെ താളിൽ കർത്താക്കളുടെ താളിലേക്ക് കണ്ണിയുണ്ട്; അവരുടെ കൃതികളുടെ പട്ടിക അവശ്യവിവരണത്തോടും വർഗ്ഗീകരണത്തോടും കൂടി നൽകിയിട്ടുണ്ട്. അതിനാൽ വേണ്ടാത്ത ഈ ആവർത്തനം ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കുക.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 13:40, 16 ജൂലൈ 2013 (UTC)
:{{അനുകൂലം}} രചയിതാവിന്റെ പേര് വച്ചുള്ള വർഗ്ഗീകരണം അനാവശ്യമാണെന്ന് തോന്നുന്നു.--[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 15:21, 16 ജൂലൈ 2013 (UTC)
{{നിഷ്പക്ഷം}} മാറ്റം ചെറുതല്ലാത്തതാണ് ആരെങ്കിലും മൊത്തം അഴിച്ചു പണിയേണ്ടിവരുമെന്നാണ് എന്റെ വിചാരം. 80-ലധികം പ്രധാന വർഗ്ഗങ്ങളും, ഉപവർഗ്ഗങ്ങളും ഉണ്ട്. കൃതികൾ എന്ന പ്രധാന വർഗ്ഗങ്ങളും, പിന്നെ അതിനകത്തെ കവിതാസമാഹാരങ്ങളും മറ്റും ഉപവർഗ്ഗങ്ങളായും വരുന്നുണ്ട്. കൃത്യമായി മാറ്റിയാൽ.... ഒരുപക്ഷേ നല്ലതായിരിക്കാം {{ചെറുചിരി}} <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:07, 16 ജൂലൈ 2013 (UTC)
===ചർച്ച===
എഴുത്തുകാരുടെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണം അപ്പാടെ ഉപേക്ഷിക്കുന്നതിനോടു യോജിപ്പില്ല. അതേ സമയം, വിക്കി ഗ്രന്ഥശാലയിലെ വർഗ്ഗീകരണത്തിൽ സമഗ്രമായ ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണു്.
ഉദാഃ
# ഫലകങ്ങൾക്കുള്ളിൽ വർഗ്ഗങ്ങൾ ചേർക്കുന്ന സ്വഭാവം പരമാവധി ഒഴിവാക്കി, നിലവിൽ അത്തരത്തിലുള്ള വർഗങ്ങളെ സ്വതന്ത്രമാക്കണം.
# അതിവർഗ്ഗത്തിലെ അംഗങ്ങളെ ഉപശാഖയിൽ ആവർത്തിക്കുന്നതു് ഒഴിവാക്കണം. ("കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ" എന്നു വർഗ്ഗം ചേർത്ത താൾ മൊത്തം "കുമാരനാശാന്റെ കൃതികളു"ടെ ഉപവർഗ്ഗമാണു്. വീണ്ടും അതേ താളിൽ കുമാരനാശാന്റെ കൃതികൾ എന്നു് ആവർത്തിക്കേണ്ടതില്ല.).
# വായനക്കാർ മാത്രമായ ഉപയോക്താക്കൾക്കു് നേരിട്ട് പ്രയോജനമില്ലാത്ത വർഗ്ഗങ്ങളെ "ഒളിവിലുള്ള" വർഗ്ഗങ്ങളാക്കി മാറ്റാവുന്നതാണു്.
# മുകളിൽ പറഞ്ഞ വസ്തുതകൾ എഴുത്തുകാർക്കെന്നല്ല, എല്ലാ തരം വർഗ്ഗീകരണമാനദണ്ഡങ്ങൾക്കും ബാധകമാണു്.
# വായനക്കാരെ സംബന്ധിച്ചിടത്തോളം, ആസ്വാദ്യകരമായി ഉപയോഗിക്കാവുന്ന ഒരു അവതരണമുഖമല്ല വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കങ്ങൾക്കു് ഇപ്പോഴും ഉള്ളതു്. വർഗ്ഗബാഹുല്യം ഒരു പ്രശ്നമാണെങ്കിൽ തന്നെ മൊത്തം താളിന്റെ ന്യൂനതകളിൽ അതൊരു നിസ്സാരഭാഗമേ ആവുന്നുള്ളൂ. എന്നാൽ ശരിയായി ഏർപ്പെടുത്തിയ ഒരു വർഗ്ഗീകരണശൈലി തീർച്ചയായും എല്ലാ വിധ ഉപയോക്താക്കൾക്കും പ്രയോജനപ്രദമാണു താനും. പ്രത്യേകിച്ച് ഗവേഷണത്തിനുംlist-based dynamic data structures ഉണ്ടാക്കുന്നതിനും. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></font></font></sup> 18:59, 16 ജൂലൈ 2013 (UTC)
:നീളം കൂടിയതും പ്രാഥമികമായി ആവശ്യമില്ലെന്ന് പറയുന്ന വർഗ്ഗങ്ങൾ മറഞ്ഞിരിക്കുന്ന കാറ്റഗറിയാക്കി വയ്ക്കുകയല്ലേ നല്ലത് ? രചയിതാക്കളുടെ താളിൽ നിന്നും പേജുകൾ എടുക്കാൻ വർഗ്ഗത്തിന്റെ അതേ എളുപ്പം രചയിതാവ്: താളിലുണ്ടാകില്ലല്ലോ. പേരുകൾ ഏകീകരിക്കുന്നതിൽ അനുകൂലം. രണ്ട് രചയിതാക്കൾ ചേർന്നെഴുതിയ കൃതികൾക്ക് അങ്ങനെയൊരു വർഗ്ഗമുണ്ടാക്കിയാൽ മതിയാകില്ലേ !--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 10:38, 17 ജൂലൈ 2013 (UTC)
ഓരോരുത്തരുടെയും കൃതികൾ അക്ഷരമാലാക്രമത്തിൽ കിട്ടും എന്ന ഒരു ഗുണമേ ഇതിലുള്ളൂ. ഏതാനും കൃതികൾക്കിടയിൽനിന്ന് ഒന്ന് കണ്ടെത്താൻ അത്ര ബുദ്ധിമുട്ടൊന്നും ആകില്ല. വർഗ്ഗത്തിനു പുറമേ ഉപവർഗ്ഗവും ഉണ്ടാക്കുമ്പോൾ ഇവ വീണ്ടും ചിതറുന്നു. ഓരോ വർഗ്ഗത്തിലും വിരലിലെണ്ണാവുന്ന - പലപ്പൊഴും ഒന്നോ രണ്ടോ - കൃതികൾ. ചിതറൽ ഒഴിവാക്കാനാണ് വി.പ്ര. സൂചിപ്പിച്ച വിധം ഉപവർഗ്ഗത്തിലെ അംഗങ്ങളെ അതിവർഗ്ഗത്തിലും ഉൾപ്പെടുത്തുന്നത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങൾ എല്ലാം ഒരു വർഗ്ഗമായി കിട്ടണമെന്ന് കരുതുക. 'ആശാന്റെ ഖണ്ഡകാവ്യങ്ങൾ' എന്നിവ്വിധം നടത്തുന്ന അമിതവർഗ്ഗീകരണം അതിന് തടസ്സമാകുന്നു. അപ്പൊപ്പിന്നെ അമ്മമ്മയെ അമ്മയുമാക്കുക :)
ഈ വർഗ്ഗങ്ങൾകൊണ്ട് അംഗങ്ങൾക്ക് വിശേഷപ്രയോജനമൊന്നുമില്ല. അതിനാൽ മറച്ചുവെക്കുന്നതുകൊണ്ട് കാര്യവുമില്ല.
ഒന്നിലധികം പേർ ചേർന്നെഴുതിയവർക്ക് പ്രത്യേകം വർഗ്ഗമുണ്ട്. പക്ഷേ എഴുത്തുകാരുടെ പേരിൽ വർഗ്ഗീകരിക്കണമെങ്കിൽ കമ്യൂ. മാനിഫെസ്റ്റോയെ 'കാ.മാർക്സും ഫ്രെ.ഏംഗൽസും ചേർന്നെഴുതിയ കൃതികൾ' എന്ന വിധം വർഗ്ഗീകരിക്കണം. ഇത് വേണോ??
ഉപവർഗ്ഗങ്ങൾ ഉണ്ടാക്കാതെ എഴുത്തുകാർക്ക് ഒരോ വർഗ്ഗം വീതം നൽകിയാൽ? അപ്പോൾ ഒന്നിലധികം പേർ എഴുതിയ കൃതികളും കർത്തൃത്വം തീർച്ചപ്പെടാത്ത കൃതികളും മറ്റും വർഗ്ഗത്തിന് പുറത്താവും. അകത്ത് നിർത്തുന്നത് ഉചിതമല്ലല്ലോ. 'എഴുത്തച്ഛന്റെ കൃതികൾ എന്ന് സംശയിക്കുന്നവ' എന്ന് വർഗ്ഗമുണ്ടാക്കി 'എഴുത്തച്ഛന്റെ കൃതികൾ' എന്ന വർഗ്ഗത്തിൽ ചേർക്കുന്നതും എനിക്ക് അനുചിതമായിത്തോന്നി. കാളിദാസന്റെതെന്ന് ഐതിഹ്യം മാത്രമുള്ള മുക്തകങ്ങളെയും മറ്റും കാളിദാസകൃതികളായി വർഗ്ഗീകരിച്ചതും.
ഇങ്ങനെ പല കാരണങ്ങളാൽ ഇംഗ്ലീഷ് വിക്കിസോഴ്സിൽ എഴുത്തുകാരുടെ പേരിൽ വർഗ്ഗം ഉണ്ടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
:ഫലകങ്ങൾ വഴി വർഗ്ഗം ചേർക്കുന്നത് ഒരുപാട് താളുകളിൽ ചേർത്തിരിക്കുന്ന വർഗ്ഗകങ്ങൾ ഒരുമിച്ച് തിരുത്താൻ/ഒഴിവാക്കാൻ സഹായിക്കുന്നു. ഈ എഴുത്തുകാരുടെ വർഗ്ഗങ്ങൾതന്നെ ഫലകം വഴി ചേർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മനു തലേൽ കൈ വെക്കില്ലല്ലോ, വേണേൽ ഫലകത്തിലല്ലേ വെക്കൂ (പേടിക്കേണ്ട മനൂ. നമുക്ക് യന്ത്രങ്ങളുണ്ട്.). ഫലകംവഴി വർഗ്ഗം ചേർക്കുന്നതിന്റെ ദോഷങ്ങളും ഉണ്ട്. എന്തായാലും ഈ തലക്കെട്ടിൽ പരിഗണിക്കാവുന്ന കാര്യങ്ങൾ മാത്രം ഈ ചരടിൽ ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 19:08, 17 ജൂലൈ 2013 (UTC)
:: പലതും എനിക്കും അനാവശ്യമെന്നു പലപ്പോഴും തോന്നിയിട്ടുള്ളതാണ്, എന്തായാലും എന്റെ തലയിൽ ഒരു വ്യക്തമായ '''ബൾബൊ'''ന്നും കത്തുന്നില്ല... എങ്കിലും ഇതിനെ ഞാനും അനുകൂലിക്കുന്നു. പക്ഷേ ഒരു ശരിയായ വർഗ്ഗീകരണ രീതി പകരം വെക്കേണ്ടതാണെന്നുറച്ചു വിശ്വസിക്കുന്നു. ഈ വർഗ്ഗീകരണം ഉള്ളടക്കം മുതൽ താഴേക്കു പടരുന്നതാണ്, നമ്മളിതിനെ കുറേകൂടി മെച്ചമായതൊന്നു കൊണ്ട് ശരിയാക്കണം. അതിന് ഉള്ള ഒരു നിർദ്ദേശം ആരുടെയെങ്കിലും അടുത്തുണ്ടോ? വെറുതേ ഇതെടുത്തു മാറ്റുന്നതിനോട് എനിക്കു യോജിപ്പും ഇല്ല.<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 08:18, 18 ജൂലൈ 2013 (UTC)
== ആട്ടക്കഥകൾ ==
നിലവിൽ കുറച്ചധികം ആട്ടകഥകൾ http://kathakali.info/ യിൽ ഡിജിറ്റൈസ് ചെയ്ത് ചേർത്തിട്ടുണ്ട്. വെബ് സൈറ്റിന്റെ ലൈസൻസ് cc-by-sa 3.0 ആണ്. അതുകൊണ്ട് തന്നെ അതിലെ ഉള്ളടക്കം (ആട്രിബ്യൂഷനോടെ ) നമുക്ക് ശേഖരിച്ചുകൂടെ ? നിലവിലെ സാഹചര്യത്തിൽ ഈ കൃതികളുടെയൊക്കെ സ്കാനുകൾ എത്തുന്നതുവരെ ഇവയുടെ പ്രസ്തുത സൈറ്റിൽ കാണുന്ന രൂപം ഉപയോഗിക്കാമെന്നാണ് അഭിപ്രായം. --[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 05:21, 11 സെപ്റ്റംബർ 2013 (UTC)
== വരികൾ സ്കാനിലുള്ളതുപോലെ മുറിയ്ക്കണം ==
സ്കാനുകളുള്ള കൃതിയിൽ വരികൾ അതിനനുസരിച്ച് മുറിയ്ക്കുകയാണ് നല്ലത്. രണ്ട് ലൈൻഗ്യാപ്പിട്ടാലേ പുതിയ വരി തുടങ്ങുകയുള്ളൂ എന്നതുകൊണ്ട് പുറത്തേയ്ക്ക് കാണുന്നതിൽ പ്രശ്നമില്ല. മിക്ക ടെക്സ്റ്റുകളും ഇങ്ങനെയല്ല ചെയ്തിരിക്കുന്നത്. വഴിയെ ശരിയ്ക്കണമെന്ന് കരുതുന്നു.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:50, 30 ഏപ്രിൽ 2014 (UTC)
: ഒരു കാര്യം, ഒരു വാക്ക് രണ്ടു വരിയായി പുസ്തകത്തിൽ വരുമ്പോൾ, നമ്മൾ ഇടക്ക് ഒരു വരിയിട്ടാൽ ആ വാക്കിന്റെ ഇടക്ക് ഒരു ഇടവരുമല്ലോ? അതിനെന്തു ചെയ്യാം? എന്റെ അഭിപ്രായത്തിൽ ഇപ്പോൾ നടത്തുന്നതു പോലെ തന്നെ പദ്യമാണെങ്കിൽ വരി മുറിക്കുകയും, അല്ലാതെ ഗദ്യമാണെങ്കിൽ വരി മുറിക്കാതെയും വേണമെന്നാണ്. ഇനി ഈ നിർദ്ദേശം വേറേ എന്തെങ്കിലും കാര്യങ്ങളോടു ബന്ധപ്പെട്ടാണെങ്കിൽ അതു പറഞ്ഞാൽ നമുക്ക് അതിലെന്തു ചെയ്യാമെന്നാലോചിക്കാം! <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:05, 1 മേയ് 2014 (UTC)
::ഹൈഫണേഷനായി വരയിട്ട് മുറിച്ചവയ്ക്ക് ഇളവ് കൊടുക്കാമെന്ന് തോന്നുന്നു. ഭാവിയിൽ മലയാളം ഓ.സി.ആർ ചലിച്ച് തുടങ്ങുമ്പൊ ഇതൊരു പ്രശ്നമാകാനിടയുണ്ടെന്ന് തോന്നി. ഇംഗ്ലീഷ് വിക്കിസോഴ്സിൽ ഇങ്ങനെയാണ് ചെയ്യുന്നത്. അതിന് വേണ്ടിയാണ് ഒരു വരി വിട്ടാലും വരിമുറിയാത്ത ഫീച്ചർ കൊണ്ടുവന്നിരിയ്ക്കുന്നതെന്ന് തോന്നുന്നു. കൂടുതൽ റിസർച്ചിയിട്ടില്ല. :)--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 18:40, 1 മേയ് 2014 (UTC)
::: ആംഗലേയത്തിൽ കുറച്ചുകൂടിശ്രദ്ധിക്കാം എന്നിട്ടു നമുക്കും തീരുമാനിക്കാം... എനിക്കു തോന്നി.. ഈ നിർദ്ദേശം ഒ.സി.ആറുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് {{ചെറുചിരി}}--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 19:42, 1 മേയ് 2014 (UTC)
: [[താൾ:Hasthalakshana deepika 1892.pdf/3]] ഇതൊന്നു നോകിയേ, ഇത് ശരിയാകുമോ? പുതിയൊരു [[ഫലകം:ഇടശ്ലോ|ഫലകവും]] വരി മുറിക്കലും? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 14:11, 2 മേയ് 2014 (UTC)
== തലക്കെട്ടുകൾ ==
താളുകളിൽ വരുന്ന തലക്കെട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യണം? സമചിഹ്നമിട്ട് ഹെഡിങ് ഫോർമാറ്റ് ചെയ്യുകയാണോ അതോ വലുപ്പം നിർദ്ദേശിച്ച് ഉയർത്തുകയാണോ വേണ്ടത്? പല പുസ്തകങ്ങളിലും പല രീതി ഉപയോഗിക്കുന്നതുകൊണ്ട് ഒരു പൊതുശൈലി ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ പിന്തുടരാമായിരുന്നു. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:16, 24 മേയ് 2014 (UTC)
== ചലച്ചിത്രഗാനങ്ങളുടെ പകർപ്പാവകാശം. ==
[[വിക്കിഗ്രന്ഥശാല:സമാഹരണം/മലയാള ചലച്ചിത്ര ഗാനങ്ങൾ]] ഇങ്ങനെ ഒരു പേജ് ശ്രദ്ധയിൽപ്പെട്ടു. സിനിമയിലെ ഗാനങ്ങൾക്ക് എങ്ങനെയായിരിക്കും കോപ്പിറൈറ്റ് ബാധകം ആയിരിക്കുക? സാധാരണ പുസ്തകങ്ങളിലെ കൃതികൾ പോലെ തന്നെയല്ലേ? എനിക്ക് മനസ്സിലായത് രചയിതാവ് മരിച്ച് കഴിഞ്ഞ് 60 വർഷം കഴിയണം എന്നാണ്. --[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:34, 11 സെപ്റ്റംബർ 2024 (UTC)
:ഇതിനകത്ത് ഒരു കോംപ്ലിക്കേഷൻ ഉണ്ട്. സിനിമയുടെ നിർമ്മാതാവ് പകർപ്പവകാശം എഴുതി വാങ്ങിയിട്ടുണ്ടെങ്കിൽ പിന്നെ സിനിമ റിലീസായി 60 വർഷം കഴിഞ്ഞാൽ മതി. അല്ലാത്തപക്ഷം രചയിതാവ് മരിച്ച് 60 വർഷം കഴിയണം. നമുക്ക് ഈ പകർപ്പവകാശം എഴുതിവാങ്ങിയോ ഇല്ലയോ എന്നതിന് തെളിവ് കിട്ടണം. മറ്റൊരു കാര്യവും വരും രചയിതാവിന് പണം നൽകിയാണ് രചിച്ചതെങ്കിൽ (അതായത് രചയിതാവ് നിർമ്മാതാവിന്റെ ജോലിക്കാരനാണെങ്കിൽ) പകർപ്പവകാശം പണംമുടക്കിയ നിർമ്മാതാവിനാണ്. ഇതിനും വ്യക്തമായ തെളിവ് കിട്ടണം. പുതിയ സിനിമകളിലെല്ലാം നിർമ്മാതാവ് പകർപ്പവകാശം എഴുതിവാങ്ങുന്നുണ്ട് എന്നാണ് അറിവ്. [[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 08:40, 12 സെപ്റ്റംബർ 2024 (UTC)
==ന്റ, റ്റ തുടങ്ങിയ അക്ഷരങ്ങൾ ചേർക്കേണ്ടതെങ്ങനെ==
ന്റ, റ്റ തുടങ്ങിയ അക്ഷരങ്ങൾ പഴയ പുസ്തകങ്ങളിൽ ൻറ, ററ എന്നിങ്ങനെയാണ് പ്രിന്റു ചെയ്തു കാണുക. ഗ്രന്ഥശാലയിൽ അവ അതേ രൂപത്തിൽ തന്നെയാണോ ടൈപ് ചെയ്യേണ്ടത്. --[[ഉപയോക്താവ്:Shajiarikkad|Shajiarikkad]] ([[ഉപയോക്താവിന്റെ സംവാദം:Shajiarikkad|സംവാദം]]) 02:20, 1 ഡിസംബർ 2024 (UTC)
c7qabflr1qkdoadqcnh6ezhqbse8m4y
താൾ:കിരണാവലി.djvu/13
106
15866
220926
220871
2024-11-30T15:09:14Z
Adithyak1997
6759
[[Special:Contributions/103.173.121.81|103.173.121.81]] ([[User talk:103.173.121.81|സംവാദം]]) ചെയ്ത നാൾപ്പതിപ്പ് [[Special:Diff/220871|220871]] നീക്കം ചെയ്യുന്നു
220926
proofread-page
text/x-wiki
<noinclude><pagequality level="4" user="Sidharthan" /></noinclude><poem>
മുന്നാളത്തേതു ഹാ ഹാ! മുഴുതിക്തകവുമായ്
അക്കപീരിന്നു തോന്നി—അല്ല തോന്നിച്ചു സാക്ഷാൽ
മക്കവും ശ്രീകാശിയും വാണിടും മഹേശ്വരൻ.
</poem>
=== <center> ഒരു സുഹൃച്ചരമം </center> ===
<poem>
{{largeinitial|ദാ|2em}}രിദ്ര്യദാവശിഖി കത്തിയെരിഞ്ഞിടുന്നു;
ഭൂരിജ്വരച്ചുഴലി ചുറ്റിയടിച്ചിടുന്നു;
പാരിച്ച പാരിനുടെ ഭാവുകപാദപത്തിൻ-
വേരിൽക്കടന്നു വിധി വെണ്മഴുവെച്ചിടുന്നു! {{ശ്ലോ|1|5em}}
ലോകം കിടന്നു കിഴുമേൽത്തകിടംമറിഞ്ഞു
ഭൂകമ്പഭൂതകരകന്ദുകമായിടുന്നു!
ഹാ! കഷ്ടമപ്പൊഴുതു പിന്നെയുമെന്തു കേൾപ്പൂ!
ശോകപ്പെരുങ്കടലിലേപ്പുതുവേലിയേറ്റം. {{ശ്ലോ|2|5em}}
ഏതേതു ദുർവിഷമരുത്തുകൾ കാലഭോഗി-
യൂതേണമെങ്കിലവ നിന്നിൽ മുഴുക്കെയൂതി.
കാതേ! തുലഞ്ഞു തവ കന്മഷശക്തിയെന്നു
ഹാ! തേറി ഞാനഗതി; സംഗതി തെറ്റിയല്ലോ; {{ശ്ലോ|3|5em}}
ഹാ! ഹാ! രസജ്ഞകവിപണ്ഡിതസാർവഭൗമ—
ശ്രീഹാരമധ്യമണി; ശിഷ്ടജനാഗ്രഗണ്യൻ;
വ്യാഹാരദേഹിയുടെ വത്സലഗർഭദാസൻ;
നീഹാരനിർമ്മലയശസ്സിനു നിത്യഗേഹം; {{ശ്ലോ|4|5em}}
എൻ പന്തളക്ഷിതിധവൻ; കവിതാരസാല—
ക്കൊമ്പത്തു മിന്നിയൊരു കോകിലചക്രവർത്തി:
ഇമ്പത്തിൽ മാതൃമൊഴിയെക്കനകാഭിഷേക—
സമ്പന്നയാക്കിയ മഹാൻ; ചരിതാർത്ഥജന്മാ; {{ശ്ലോ|5|5em}}
തേനായിടഞ്ഞ മൊഴി തൂകി മനീഷികൾക്കു
ഭൂ നാകമാക്കിയൊരു പുഷ്കലപുണ്യശാലി:
നാനാഗുണങ്ങളുടെ നർത്തനവേദി... ഹാ ഹാ!
ഞാനാരോടെന്തു പറയുന്നു—ചതിച്ചു ദൈവം! {{gap}} (കുളകം) {{ശ്ലോ|6|5em}}
ആയില്ല നാല്പതു വയ,സ്സഴലാർന്ന ദീന—
പ്പായിൽ കിടന്നതു പരശ്രുതി കേട്ടതില്ല;
തീയിൽപ്പതിച്ച ജലബിന്ദുവൊടൊപ്പമെങ്ങോ
പോയിക്കഴിഞ്ഞിതവിടുന്നതിനുള്ളിലയ്യോ! {{ശ്ലോ|7|5em}}
</poem><noinclude><references/></noinclude>
osnqrovpz0az648bctiz6g09dn9ccrk
താൾ:1937-padyatharavali-part-2-pallath-raman.pdf/3
106
76808
221026
220784
2024-12-01T10:48:26Z
Sreejithkoiloth
771
221026
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>{{ന|
{{xxxx-larger|PADYATARAVALI}}<br/>
'''PART II'''
<br/><br/>
EDITED BY<br>
<big><big><big>'''പള്ളത്ത് രാമൻ,'''</big></big></big><br>
MEMBER- BOARD OF STUDIES. UNIVERSITY OF MADRAS<br>
MEMBER TEXT BOOK COMMITTEE<br>
AND<br>
SENIOR LECTURER IN MALAYALAM<br>
GOVERNMENT VICTORIA COLLEGE, PALGHAT.<br>
{{xxxx-larger|പദ്യതാരാവലി}}
<br>
<big>'''ഭാഗം 2.'''</big>
[Seventh Edition 2000]<br><br>
PUBLISHERS:<br>
'''THE KOHINOOR PUBLISHING HOUSE, PONANI.'''<br>
'''BRANCH:PALGHAT'''
{{custom rule|c|6|sp|10|do|7|fy1|40|do|7|sp|10|c|6}}
A. R. P. PRESS, KUNNAMKULAM.<br>
<br><br>
1937<br>
(എല്ലാ പ്രതികളിലും പ്രകാശകന്റെ മുദ്ര ഉണ്ടായിരിക്കും.)
}}<noinclude><references/></noinclude>
knnmsmrcu4hd1we1slf5pi85dhtq9jf
താൾ:1937-padyatharavali-part-2-pallath-raman.pdf/5
106
76811
221018
220793
2024-12-01T10:22:08Z
Sreejithkoiloth
771
221018
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><center>-3-<br>
<big>'''രണ്ടാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big></center>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{text-indent|2em|ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും,മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദി പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.}}
{{ന|
<big>'''ആറാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
}}
{{text-indent|2em|ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു}}<noinclude><references/></noinclude>
70g0lqcnf5bu0dkrwkl3r94buu3upzv
221019
221018
2024-12-01T10:23:53Z
Sreejithkoiloth
771
221019
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><center>-3-<br>
<big>'''രണ്ടാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big></center>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{text-indent|2em|{{nodent|ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും,മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദി പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.}} }}
{{ന|
<big>'''ആറാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
}}
{{text-indent|2em|ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു}}<noinclude><references/></noinclude>
f0u9i338mi4ooug0r4crc6ho19s2l6j
221020
221019
2024-12-01T10:25:15Z
Sreejithkoiloth
771
221020
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><center>-3-<br>
<big>'''രണ്ടാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big></center>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{text-indent|2em|{{nodent|ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും, മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദിയെ പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.}} }}
{{ന|
<big>'''ആറാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
}}
{{text-indent|2em|ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു}}<noinclude><references/></noinclude>
8m9agmg1lwm89ydoikf49evnaba3o21
221021
221020
2024-12-01T10:26:39Z
Sreejithkoiloth
771
221021
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>{{ന|-3-<br>
<big>'''രണ്ടാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big></center>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}} }}
{{text-indent|2em|ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും, മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദിയെ പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.}}
{{ന|
<big>'''ആറാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
}}
{{text-indent|2em|ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു}}<noinclude><references/></noinclude>
302u3gm1nwcui4g24hqt2vr1i09spot
221022
221021
2024-12-01T10:27:44Z
Sreejithkoiloth
771
221022
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>{{ന|-3-<br>
<big>'''രണ്ടാം പതിപ്പിന്റെ'''</big>
<big><big>മുഖവുര</big></big></center>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}} }}
{{text-indent|2em|ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും, മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദിയെ പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.}}
{{ന|
<big>'''ആറാം പതിപ്പിന്റെ'''</big><br/>
<big><big>മുഖവുര</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
}}
{{text-indent|2em|ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു}}<noinclude><references/></noinclude>
l5lhlr7ksa572353v2ev74ih6ogkxf9
221023
221022
2024-12-01T10:31:50Z
Sreejithkoiloth
771
221023
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>{{ന|-3-<br>
<big>'''രണ്ടാം പതിപ്പിന്റെ'''</big><br/>
{{xxx-larger|മുഖവുര}}
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}} }}
{{text-indent|2em|ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും, മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദിയെ പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.}}
{{ന|
<big>'''ആറാം പതിപ്പിന്റെ'''</big><br/>
{{xxx-larger|മുഖവുര}}
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
}}
{{text-indent|2em|ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു}}<noinclude><references/></noinclude>
1x7gx26crkp9ryl5gmlbcvid9mor4jr
221025
221023
2024-12-01T10:41:30Z
Sreejithkoiloth
771
221025
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>{{ന|-3-<br>
<big>'''രണ്ടാം പതിപ്പിന്റെ'''</big><br/>
{{xxx-larger|മുഖവുര}}
{{custom rule|c|6|sp|10|do|7|fy1|40|do|7|sp|10|c|6}} }}
{{text-indent|2em|ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും, മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദിയെ പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.}}<br/><br/>
{{ന|
<big>'''ആറാം പതിപ്പിന്റെ'''</big><br/>
{{xxx-larger|മുഖവുര}}
{{custom rule|c|6|sp|10|do|7|fy1|40|do|7|sp|10|c|6}}
}}
{{text-indent|2em|ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു}}<noinclude><references/></noinclude>
l3tfpo425x0uafc55zagjf4osoconuu
താൾ:Panchavadi-standard-5-1961.pdf/1
106
76878
220924
219652
2024-11-30T14:58:15Z
Shajiarikkad
1345
220924
proofread-page
text/x-wiki
<noinclude><pagequality level="3" user="Adithyak1997" /></noinclude>''“ SCHOOL EDITION”''
{{ന|{{xxx-larger|'''പ ഞ്ച വ ടി'''}}}}
{{ന|{{xx-larger|★}}}}
{{ന|ഗ്രന്ഥകൎത്താ:}}
{{ന|{{xx-larger|'''സി. വി. കുഞ്ഞുരാമൻ'''}}}}
{{ന|{{x-larger|'''1961'''}}}}<noinclude><references/></noinclude>
sms8tiemurcfs3tdg4eemf3x84bm3mg
താൾ:1937-padyatharavali-part-2-pallath-raman.pdf/6
106
76887
221012
219670
2024-12-01T09:43:14Z
Sreejithkoiloth
771
221012
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude><p>മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്.
മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.
</p>
പ്രകാശകന്മാർ.
<big><big>{{ന|PADYATARAVALI}}</big></big>
<p>I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, of which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced.</p>
C.K Nair, B.A, L.T.
DEPUTY INSPECTOR OF SCHOOLS.
PALGHAT.
7-3-31<noinclude><references/></noinclude>
qp9r8kylf2lazghbevbayyrx6ymx3bj
221013
221012
2024-12-01T09:44:02Z
Sreejithkoiloth
771
221013
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude><p>മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്.
മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.
</p>
പ്രകാശകന്മാർ.
<big><big>{{ന|PADYATARAVALI}}</big></big>
<p>I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, of which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced.</p>
C.K Nair, B.A, L.T.<br>
DEPUTY INSPECTOR OF SCHOOLS.<br>
PALGHAT.<br>
7-3-31<noinclude><references/></noinclude>
h93dn5joojamkz5r1qta897o2k22w43
221014
221013
2024-12-01T09:50:26Z
Sreejithkoiloth
771
221014
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude><p>മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്.
മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.
</p>
പ്രകാശകന്മാർ.
<big><big>{{ന|PADYATARAVALI}}</big></big>
<p>I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, of which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced.</p>
{{ഇടത്തുംവലത്തും|7-3-31|C.K Nair, B.A, L.T.<br>
DEPUTY INSPECTOR OF SCHOOLS.<br>
PALGHAT}}<noinclude><references/></noinclude>
6kex6i41m414c9yhlacz1f4oy7epw2p
221015
221014
2024-12-01T10:07:51Z
Sreejithkoiloth
771
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
221015
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><p>മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്.
{{text-indent|2em|മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.}}
{{right|പ്രകാശകന്മാർ.}}
<big><big>{{ന|PADYATARAVALI}}</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{text-indent|2em|I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, of which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced.}}
{{ഇടത്തുംവലത്തും|7-3-31|C.K Nair, B.A, L.T.<br>
DEPUTY INSPECTOR OF SCHOOLS.<br>
PALGHAT}}<noinclude><references/></noinclude>
iote7uj6a5l37dzxm0sb4l5ld1uerez
221016
221015
2024-12-01T10:14:32Z
Sreejithkoiloth
771
221016
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><p>മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്.
{{text-indent|2em|മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.}}
{{right|പ്രകാശകന്മാർ.}}
<big><big>{{ന|PADYATARAVALI}}</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{text-indent|I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, of which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced.}}
{{ഇടത്തുംവലത്തും|7-3-31|C.K Nair, B.A, L.T.<br>
DEPUTY INSPECTOR OF SCHOOLS.<br>
PALGHAT}}<noinclude><references/></noinclude>
onalk2qdmpjcht14y73aiql0vh6a24u
221017
221016
2024-12-01T10:16:32Z
Sreejithkoiloth
771
221017
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><p>മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്.
{{text-indent|2em|മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.}}
{{right|പ്രകാശകന്മാർ.}}
<big><big>{{ന|PADYATARAVALI}}</big></big>
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{text-indent|2em|I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, of which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced.}}
{{ഇടത്തുംവലത്തും|7-3-31|C.K Nair, B.A, L.T.<br>
DEPUTY INSPECTOR OF SCHOOLS.<br>
PALGHAT}}<noinclude><references/></noinclude>
iote7uj6a5l37dzxm0sb4l5ld1uerez
താൾ:Panchavadi-standard-5-1961.pdf/3
106
76975
220907
220647
2024-11-30T13:12:09Z
Shajiarikkad
1345
220907
proofread-page
text/x-wiki
<noinclude><pagequality level="1" user="SUryagAyathri" /></noinclude>{{ന|{{xxx-larger|'''പഞ്ചവടി'''}}}}
{{ന|{{bar}}}}
{{ന|(കുട്ടികൾക്കായി സംഗ്രഹിച്ചതു)}}
{{ന|ഗ്രന്ഥകർത്താ:}}
{{ന|{{x-larger|'''സി.വി. കുഞ്ഞുരാമൻ'''}}}}
{{ന|{{bar}}}}
{{ന|പ്രസാധകൻ:}}
{{ന|സി.കേശവൻ, മയ്യനാട്.}}
{{ന|പകർപ്പവകാശം.}}
{{ന|അഞ്ചാം പതിപ്പ് കോപ്പി 15000}}
{{ന|'''1961'''}}
{{വ|വില 50 ന. പൈ.}}<noinclude><references/></noinclude>
47sr6bar6fcviadpaw0lmwx9xus8e9m
220908
220907
2024-11-30T13:12:54Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220908
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{ന|{{xxx-larger|'''പഞ്ചവടി'''}}}}
{{ന|{{bar}}}}
{{ന|(കുട്ടികൾക്കായി സംഗ്രഹിച്ചതു)}}
{{ന|ഗ്രന്ഥകർത്താ:}}
{{ന|{{x-larger|'''സി.വി. കുഞ്ഞുരാമൻ'''}}}}
{{ന|{{bar}}}}
{{ന|പ്രസാധകൻ:}}
{{ന|സി.കേശവൻ, മയ്യനാട്.}}
{{ന|പകർപ്പവകാശം.}}
{{ന|അഞ്ചാം പതിപ്പ് കോപ്പി 15000}}
{{ന|'''1961'''}}
{{വ|വില 50 ന. പൈ.}}<noinclude><references/></noinclude>
i7a4jcw7zqjcnx6hdkotcho6fzmgs8q
220910
220908
2024-11-30T13:14:15Z
Shajiarikkad
1345
220910
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{ന|{{xxx-larger|'''പഞ്ചവടി'''}}}}
{{ന|{{bar}}}}
{{ന|(കുട്ടികൾക്കായി സംഗ്രഹിച്ചതു്)}}
{{ന|ഗ്രന്ഥകൎത്താ:}}
{{ന|{{x-larger|'''സി.വി. കുഞ്ഞുരാമൻ'''}}}}
{{ന|{{bar}}}}
{{ന|പ്രസാധകൻ:}}
{{ന|സി.കേശവൻ, മയ്യനാടു്.}}
{{ന|പകർപ്പവകാശം.}}
{{ന|അഞ്ചാം പതിപ്പ് കോപ്പി 15000}}
{{ന|'''1961'''}}
{{വ|വില 50 ന. പൈ.}}<noinclude><references/></noinclude>
qkejnbuut8hg47xc4m5q3musui8dtb6
താൾ:Panchavadi-standard-5-1961.pdf/5
106
77196
220912
220205
2024-11-30T13:35:30Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220912
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{ന|{{xxx-larger|'''പ ഞ്ച വ ടി'''}}}}
{{ന|{{bar}}}}
{{ന|{{xx-larger|ഒന്നാം അദ്ധ്യായം}}
{{ന|{{bar}}}}
കുംഭമാസം. ശുക്ലപക്ഷത്തിലെ ഏകാദശി. ഇവ രണ്ടും ചേർന്നാൽ രാത്രിയുടെ ഭംഗി പറയാനില്ല. തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനും ആകാശത്തെ അലങ്കരിക്കുന്നു.
കാടും കുന്നും ഒന്നും കൂടാതെ തുമ്പക്കാട്ടു മൈതാനം നീണ്ടുപരന്നു കിടന്നിരുന്നു. ഈ മൈതാനത്തിന്റെ
നടുവിൽക്കൂടി കിഴക്കുപടിഞ്ഞാറായി ഒരു നടയ്ക്കാവു് ഉണ്ടായിരുന്നതിന്റെ ഇരുവശവും പലതരം തണൽമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. നടയ്ക്കാവിന്റെ ഒട്ടുമദ്ധ്യത്തിൽ, ഒരു വലിയ അരയാലും നാട്ടുമാവും ഒന്നിച്ചു വളൎന്നു നിൽക്കുന്നുണ്ടു്. മഹാധൎമ്മിഷ്ഠനായ പൂവത്തൂരണ്ണാവി ഈ വൃക്ഷസഹോദരന്മാരുടെ ചുറ്റും മനോഹരമായ ഒരു വലിയ ആൽത്തറ കെട്ടിച്ചിരുന്നു. അതിനെതിരായി നടയ്ക്കാവിന്റെ മറുപുറത്തു് ഒരു വഴിയമ്പലവും കിണറും ഒരു കരിങ്കൽ ചുമടുതാങ്ങിയും ഉണ്ടായിരുന്നു.
ആ ആൽത്തറയിൽ അല്പം മുഷിഞ്ഞ ഒരു മുണ്ടും തോർത്തും ധരിച്ചു കോമളനായ ഒരു ബാലൻ ഉറങ്ങിക്കിടന്നിരുന്നു. അവനു പത്തുപതിനൊന്നു വയസ്സു് പ്രായം തോന്നും. വിശന്നും വഴിനടന്നും ഉണ്ടായ ക്ഷീണം അവ<noinclude><references/></noinclude>
s9v7r6pdfla3knch09jx80zclotgkg6
220913
220912
2024-11-30T13:39:41Z
Shajiarikkad
1345
220913
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{ന|{{xxx-larger|'''പ ഞ്ച വ ടി'''}}}}
{{ന|{{bar}}}}
{{ന|{{xx-larger|ഒന്നാം അദ്ധ്യായം}}}}
{{ന|{{bar}}}}
കുംഭമാസം. ശുക്ലപക്ഷത്തിലെ ഏകാദശി. ഇവ രണ്ടും ചേർന്നാൽ രാത്രിയുടെ ഭംഗി പറയാനില്ല. തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനും ആകാശത്തെ അലങ്കരിക്കുന്നു.
കാടും കുന്നും ഒന്നും കൂടാതെ തുമ്പക്കാട്ടു മൈതാനം നീണ്ടുപരന്നു കിടന്നിരുന്നു. ഈ മൈതാനത്തിന്റെ
നടുവിൽക്കൂടി കിഴക്കുപടിഞ്ഞാറായി ഒരു നടയ്ക്കാവു് ഉണ്ടായിരുന്നതിന്റെ ഇരുവശവും പലതരം തണൽമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. നടയ്ക്കാവിന്റെ ഒട്ടുമദ്ധ്യത്തിൽ, ഒരു വലിയ അരയാലും നാട്ടുമാവും ഒന്നിച്ചു വളൎന്നു നിൽക്കുന്നുണ്ടു്. മഹാധൎമ്മിഷ്ഠനായ പൂവത്തൂരണ്ണാവി ഈ വൃക്ഷസഹോദരന്മാരുടെ ചുറ്റും മനോഹരമായ ഒരു വലിയ ആൽത്തറ കെട്ടിച്ചിരുന്നു. അതിനെതിരായി നടയ്ക്കാവിന്റെ മറുപുറത്തു് ഒരു വഴിയമ്പലവും കിണറും ഒരു കരിങ്കൽ ചുമടുതാങ്ങിയും ഉണ്ടായിരുന്നു.
ആ ആൽത്തറയിൽ അല്പം മുഷിഞ്ഞ ഒരു മുണ്ടും തോർത്തും ധരിച്ചു കോമളനായ ഒരു ബാലൻ ഉറങ്ങിക്കിടന്നിരുന്നു. അവനു പത്തുപതിനൊന്നു വയസ്സു് പ്രായം തോന്നും. വിശന്നും വഴിനടന്നും ഉണ്ടായ ക്ഷീണം അവ<noinclude><references/></noinclude>
dnp77w5uvxb7tisb0ijbtqibc2cboqw
220917
220913
2024-11-30T14:08:17Z
Shajiarikkad
1345
220917
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{ന|{{xxx-larger|'''പ ഞ്ച വ ടി'''}}}}
{{rule|10em}}
{{ന|{{xx-larger|ഒന്നാം അദ്ധ്യായം}}}}
{{rule|10em}}
കുംഭമാസം. ശുക്ലപക്ഷത്തിലെ ഏകാദശി. ഇവ രണ്ടും ചേർന്നാൽ രാത്രിയുടെ ഭംഗി പറയാനില്ല. തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനും ആകാശത്തെ അലങ്കരിക്കുന്നു.
കാടും കുന്നും ഒന്നും കൂടാതെ തുമ്പക്കാട്ടു മൈതാനം നീണ്ടുപരന്നു കിടന്നിരുന്നു. ഈ മൈതാനത്തിന്റെ
നടുവിൽക്കൂടി കിഴക്കുപടിഞ്ഞാറായി ഒരു നടയ്ക്കാവു് ഉണ്ടായിരുന്നതിന്റെ ഇരുവശവും പലതരം തണൽമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. നടയ്ക്കാവിന്റെ ഒട്ടുമദ്ധ്യത്തിൽ, ഒരു വലിയ അരയാലും നാട്ടുമാവും ഒന്നിച്ചു വളൎന്നു നിൽക്കുന്നുണ്ടു്. മഹാധൎമ്മിഷ്ഠനായ പൂവത്തൂരണ്ണാവി ഈ വൃക്ഷസഹോദരന്മാരുടെ ചുറ്റും മനോഹരമായ ഒരു വലിയ ആൽത്തറ കെട്ടിച്ചിരുന്നു. അതിനെതിരായി നടയ്ക്കാവിന്റെ മറുപുറത്തു് ഒരു വഴിയമ്പലവും കിണറും ഒരു കരിങ്കൽ ചുമടുതാങ്ങിയും ഉണ്ടായിരുന്നു.
ആ ആൽത്തറയിൽ അല്പം മുഷിഞ്ഞ ഒരു മുണ്ടും തോർത്തും ധരിച്ചു കോമളനായ ഒരു ബാലൻ ഉറങ്ങിക്കിടന്നിരുന്നു. അവനു പത്തുപതിനൊന്നു വയസ്സു് പ്രായം തോന്നും. വിശന്നും വഴിനടന്നും ഉണ്ടായ ക്ഷീണം അവ<noinclude><references/></noinclude>
oe0ssean47qjtv8uwvwxs3ncos87i1a
താൾ:Panchavadi-standard-5-1961.pdf/6
106
77264
220914
220296
2024-11-30T13:55:20Z
Shajiarikkad
1345
220914
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>
നിൽ കാണുന്നുണ്ട്. ഈ ബാലൻ ആരായിരിക്കാം? എത്രയോ ബാലന്മാർ വഴിയമ്പലങ്ങളിലും മാളികകളുടെയും പീടികകളുടെയും പുറംതിണ്ണകളിലും കിടന്നു ഉറങ്ങൂന്നുണ്ടു്!. ആരെങ്കിലും അവരെക്കുറിച്ചു അന്വേഷിക്കാറുണ്ടോ? നമുക്കു ഈ ബാലൻ ആരെന്നന്വേഷിക്കാം.
അനാഥനായ ബാലൻ! അന്നു പകൽ അവൻ പട്ടിണി ആയിരുന്നു. പകൽ മുഴുവൻ വഴിനടന്നു് ക്ഷീണിച്ചു് വൈകുന്നേരമായപ്പോൾ അവൻ തുമ്പക്കാട്ടെ വഴിയമ്പലത്തിൽ എത്തി. അവിടത്തെ കിണറ്റിൽ
നിന്നു് സന്ധ്യക്കുള്ള കുളിയും കഴിച്ചു്, ക്ഷീണംപോകാൻ അവൻ ആ ആൽത്തറയിൽ കിടന്നു. കുറെ കഴിഞ്ഞപ്പോൾ ഇളംകാറ്റും ഇലകളുടെ മൎമ്മരവും അവനെ താരാട്ടി ഉറക്കി.
രാത്രിയുടെ ഒന്നാമത്തെ യാമം കഴിഞ്ഞു. നടയ്ക്കാവിന്റെ പടിഞ്ഞാറെ അറ്റത്തുനിന്ന് ഒരു ശബ്ദം കേട്ടുതുടങ്ങി. പൂവത്തൂരണ്ണാവിയുടെ അമാലന്മാരുടെയും ഭൃത്യന്മാരുടെയും ശബ്ദമാണു് . അണ്ണാവി അന്നു രാവിലെ
ഒരു കച്ചേരിക്കാൎയ്യമായി പോയിരുന്നു. രാമപുരം ദേവസ്വത്തിന്റെ കൈവശത്തെയും ഭരണത്തെയും കുറിച്ചു
പ്രമാദമായി നടന്നുവന്ന ഒരു വ്യവഹാരത്തിന്റെ വിധി അന്നാണു് പറഞ്ഞതു് .കേസ് ജയിച്ചതുനിമിത്തം
അദ്ദേഹം മാത്രമല്ല ഭൃത്യന്മാരും സന്തോഷംകൊണ്ട് മദിച്ചിരുന്നു. അവർ വഴിയമ്പലത്തിൽ എത്തി മഞ്ചലിറക്കി: വിശ്രമത്തിനായി അണ്ണാവി പുറത്തിറങ്ങി.
ആൽത്തറയിൽ ഉറങ്ങിക്കിടന്ന ബാലൻറ മുഖകാന്തികണ്ടു് അണ്ണാവി അൽഭുതപ്പെട്ടുപോയി.അല്പനേരം കഴിഞ്ഞു്, ദയാലുവായ അദ്ദേഹം അനാഥനെന്നു തോന്നിയ ആ ബാലനെ ഉണൎത്താൻ പതുക്കെ വിളിച്ചു.<noinclude><references/></noinclude>
lcd9te3h905l5uc3bk9ymz8sqfy3x7t
220915
220914
2024-11-30T13:58:31Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220915
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>
നിൽ കാണുന്നുണ്ട്. ഈ ബാലൻ ആരായിരിക്കാം? എത്രയോ ബാലന്മാർ വഴിയമ്പലങ്ങളിലും മാളികകളുടെയും പീടികകളുടെയും പുറംതിണ്ണകളിലും കിടന്നു ഉറങ്ങൂന്നുണ്ടു്!. ആരെങ്കിലും അവരെക്കുറിച്ചു അന്വേഷിക്കാറുണ്ടോ? നമുക്കു ഈ ബാലൻ ആരെന്നന്വേഷിക്കാം.
അനാഥനായ ബാലൻ! അന്നു പകൽ അവൻ പട്ടിണി ആയിരുന്നു. പകൽ മുഴുവൻ വഴിനടന്നു് ക്ഷീണിച്ചു് വൈകുന്നേരമായപ്പോൾ അവൻ തുമ്പക്കാട്ടെ വഴിയമ്പലത്തിൽ എത്തി. അവിടത്തെ കിണറ്റിൽ
നിന്നു് സന്ധ്യക്കുള്ള കുളിയും കഴിച്ചു്, ക്ഷീണംപോകാൻ അവൻ ആ ആൽത്തറയിൽ കിടന്നു. കുറെ കഴിഞ്ഞപ്പോൾ ഇളംകാറ്റും ഇലകളുടെ മൎമ്മരവും അവനെ താരാട്ടി ഉറക്കി.
രാത്രിയുടെ ഒന്നാമത്തെ യാമം കഴിഞ്ഞു. നടയ്ക്കാവിന്റെ പടിഞ്ഞാറെ അറ്റത്തുനിന്ന് ഒരു ശബ്ദം കേട്ടുതുടങ്ങി. പൂവത്തൂരണ്ണാവിയുടെ അമാലന്മാരുടെയും ഭൃത്യന്മാരുടെയും ശബ്ദമാണു് . അണ്ണാവി അന്നു രാവിലെ
ഒരു കച്ചേരിക്കാൎയ്യമായി പോയിരുന്നു. രാമപുരം ദേവസ്വത്തിന്റെ കൈവശത്തെയും ഭരണത്തെയും കുറിച്ചു
പ്രമാദമായി നടന്നുവന്ന ഒരു വ്യവഹാരത്തിന്റെ വിധി അന്നാണു് പറഞ്ഞതു് .കേസ് ജയിച്ചതുനിമിത്തം
അദ്ദേഹം മാത്രമല്ല ഭൃത്യന്മാരും സന്തോഷംകൊണ്ട് മദിച്ചിരുന്നു. അവർ വഴിയമ്പലത്തിൽ എത്തി മഞ്ചലിറക്കി: വിശ്രമത്തിനായി അണ്ണാവി പുറത്തിറങ്ങി.
ആൽത്തറയിൽ ഉറങ്ങിക്കിടന്ന ബാലൻറ മുഖകാന്തികണ്ടു് അണ്ണാവി അൽഭുതപ്പെട്ടുപോയി.അല്പനേരം കഴിഞ്ഞു്, ദയാലുവായ അദ്ദേഹം അനാഥനെന്നു തോന്നിയ ആ ബാലനെ ഉണൎത്താൻ പതുക്കെ വിളിച്ചു.<noinclude><references/></noinclude>
nyflaqwlxkppxnvf6humlhsvk9f1y95
താൾ:Panchavadi-standard-5-1961.pdf/7
106
77286
220916
220334
2024-11-30T14:06:52Z
Shajiarikkad
1345
220916
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>
ബാലൻ ഉണരുന്നില്ലെന്നു കണ്ടു്, അദ്ദേഹം അവനെ സാവധാനമായി താങ്ങി എണീപ്പിച്ചു. അവൻ കണ്ണു
തുറന്നു.
{{rule|10em}}
{{ന|{{xx-larger|രണ്ടാം അദ്ധ്യായം}}}}
{{rule|10em}}
അണ്ണാവിയും പരിവാരങ്ങളും പൂവത്തൂർ മാളികയിലെത്തിയപ്പോൾ, നേരം ഏകദേശം അർദ്ധരാത്രിയായി. കുളിയും ഊണും കഴിഞ്ഞശേഷം കേസിൽ ജയം കിട്ടാൻ താനും തന്റെ വക്കീലും കാണിച്ച മിടുക്കുകൾ വർണ്ണിച്ച് അണ്ണാവി നേരം വെളുപ്പിച്ചു എന്നു തന്നെ പറയാം. നമ്മുടെ ബാലന് പൂവത്തൂർ മാളികയേയും അപ്പോഴത്തെ അവിടത്തെ ബഹളങ്ങളേയും കുറിച്ചു കൌതുകം തോന്നാതിരുന്നില്ലെങ്കിലും, ക്ഷീണം നിമിത്തം ഊണു കഴിഞ്ഞ ഉടൻതന്നെ അവൻ ഒരിടത്തു കിടന്നുറക്കമായി.
പ്രഭാതമായതു മുതൽ കേസിന്റെ ജയവൎത്തമാനം അറിയാൻ ഓരോരുത്തർ വന്നു തുടങ്ങി. ആ കൂട്ടത്തിൽ
കേസ് ആരംഭിച്ചു്, പൂജമുടങ്ങിയതുവരെ രാമപുരം ക്ഷേത്രത്തിൽ രാമായണം വായന നടത്തിക്കൊണ്ടിരുന്ന കിട്ടു
ആശാനും വന്നു. ആശാന്റെ പ്രായവും സദാചാരവും മൂലം സമന്മാരുടെ നിലയിൽ അദ്ദേഹത്തെ അണ്ണാവി
ബഹുമാനിച്ചുവന്നു. ആശാൻ അമ്പത്തഞ്ച് വയസ്സ് പ്രായമായി എങ്കിലും, അതിനുതക്ക ക്ഷീണം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ചെറുപ്പത്തിൽ ഉണ്ടായിരുന്ന സൗന്ദൎയ്യത്തിന്റെ ലക്ഷണങ്ങൾ ഇപ്പോഴും അദ്ദേഹത്തിൽ ശേഷിച്ചിരുന്നു. രാമായണം, ഭാരതം, മുതലായ<noinclude><references/></noinclude>
3h454njbf1544dlc4gntzt1lmxhxcoh
220918
220916
2024-11-30T14:08:40Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220918
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>
ബാലൻ ഉണരുന്നില്ലെന്നു കണ്ടു്, അദ്ദേഹം അവനെ സാവധാനമായി താങ്ങി എണീപ്പിച്ചു. അവൻ കണ്ണു
തുറന്നു.
{{rule|10em}}
{{ന|{{xx-larger|രണ്ടാം അദ്ധ്യായം}}}}
{{rule|10em}}
അണ്ണാവിയും പരിവാരങ്ങളും പൂവത്തൂർ മാളികയിലെത്തിയപ്പോൾ, നേരം ഏകദേശം അർദ്ധരാത്രിയായി. കുളിയും ഊണും കഴിഞ്ഞശേഷം കേസിൽ ജയം കിട്ടാൻ താനും തന്റെ വക്കീലും കാണിച്ച മിടുക്കുകൾ വർണ്ണിച്ച് അണ്ണാവി നേരം വെളുപ്പിച്ചു എന്നു തന്നെ പറയാം. നമ്മുടെ ബാലന് പൂവത്തൂർ മാളികയേയും അപ്പോഴത്തെ അവിടത്തെ ബഹളങ്ങളേയും കുറിച്ചു കൌതുകം തോന്നാതിരുന്നില്ലെങ്കിലും, ക്ഷീണം നിമിത്തം ഊണു കഴിഞ്ഞ ഉടൻതന്നെ അവൻ ഒരിടത്തു കിടന്നുറക്കമായി.
പ്രഭാതമായതു മുതൽ കേസിന്റെ ജയവൎത്തമാനം അറിയാൻ ഓരോരുത്തർ വന്നു തുടങ്ങി. ആ കൂട്ടത്തിൽ
കേസ് ആരംഭിച്ചു്, പൂജമുടങ്ങിയതുവരെ രാമപുരം ക്ഷേത്രത്തിൽ രാമായണം വായന നടത്തിക്കൊണ്ടിരുന്ന കിട്ടു
ആശാനും വന്നു. ആശാന്റെ പ്രായവും സദാചാരവും മൂലം സമന്മാരുടെ നിലയിൽ അദ്ദേഹത്തെ അണ്ണാവി
ബഹുമാനിച്ചുവന്നു. ആശാൻ അമ്പത്തഞ്ച് വയസ്സ് പ്രായമായി എങ്കിലും, അതിനുതക്ക ക്ഷീണം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ചെറുപ്പത്തിൽ ഉണ്ടായിരുന്ന സൗന്ദൎയ്യത്തിന്റെ ലക്ഷണങ്ങൾ ഇപ്പോഴും അദ്ദേഹത്തിൽ ശേഷിച്ചിരുന്നു. രാമായണം, ഭാരതം, മുതലായ<noinclude><references/></noinclude>
2ir2l8botqouvrsbeowz6cfvu8pjsr7
താൾ:Panchavadi-standard-5-1961.pdf/8
106
77287
220919
220335
2024-11-30T14:23:00Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220919
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>
ഗ്രന്ഥങ്ങൾ വായിച്ചു അൎത്ഥം പറയുന്നതിൽ ആശാനു് അസാമാന്യമായ മിടുക്കാണുണ്ടായിരുന്നതു്. ആശാനു്
മതവിശ്വാസവും ഈശ്വരഭക്തിയും ദൃഢമായുണ്ടായിരുന്നു എങ്കിലും, അങ്ങനെയുള്ളവരെ ബാധിക്കാറുള്ള അന്ധവിശ്വാസങ്ങളും മറ്റും അദ്ദേഹത്തെ തീണ്ടുകപോലും ചെയ്തിരുന്നില്ല.
{{outdent|അണ്ണാവി - (ഒരു കസേര ചൂണ്ടിക്കാണിച്ചിട്ടു്) "ഇരിക്കണം ആശാനേ! ദേവസ്വം കേസിന്റെ വിധി
അറിഞ്ഞല്ലൊ.''}}
{{outdent|ആശാൻ - "സന്തോഷമായി. ക്ഷേത്രകാൎയ്യങ്ങൾ ഇവിടുത്തെ ഭരണത്തിൽ ഇനി ഭംഗിയായി നടക്കുമെന്നുള്ളതിനു സംശയമില്ല."}}
{{outdent|അ - "ആശാനും ഇനി ജോലി ആയല്ലോ. ആറുവർഷമായി കെട്ടഴിക്കാതെ ഇരിക്കുന്ന ഗ്രന്ഥം അടുത്ത
വിഷുമുതൽ വായന തുടങ്ങാം. ആശാന്റെ വായന കേൾക്കാൻ കൊതിയായിരിക്കുന്നു."}}
{{outdent|ആ - "ഞാൻ വൃദ്ധനായി എങ്കിലും, എന്റെ ജോലി ഇനിയും നടത്തിക്കൊണ്ടിരിക്കാൻ
സന്തോഷമുണ്ട്. "}}
അണ്ണാവിയുടെ മകൻ മാധവൻ എന്ന കുട്ടിയെ അവന്റെ അദ്ധ്യാപകൻ ഗൃഹപാഠങ്ങൾ പഠിപ്പിച്ചുകൊണ്ടു് പൂമുഖത്തിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു. അതു തൃഷ്ണയോടെ ശ്രദ്ധിച്ചുകൊണ്ടു നാം
കണ്ട ബാലൻ ഇരുന്നിരുന്നു. മാധവൻ പാഠങ്ങൾ പഠിക്കുന്നതു കേട്ടു് മറെറാന്നിലും ശ്രദ്ധയില്ലാതെ അവൻ അ<noinclude><references/></noinclude>
2tkjc63zna8vuhrunb3h414a5ofgkvw
താൾ:Panchavadi-standard-5-1961.pdf/9
106
77288
220920
220337
2024-11-30T14:40:04Z
Shajiarikkad
1345
220920
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>
ങ്ങനെ ഇരിക്കുകയാണു്. അവന്റെ ഇരിപ്പും കോമളമായ ആകൃതിയും കണ്ടു്, ആശാന്റെ കൗതുകവും ശ്രദ്ധയും
ആ വഴിക്കു തിരിഞ്ഞു.
ബാലനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, "ആ കുട്ടി ഏതാണു്?'' എന്നു ആശാൻ അണ്ണാവിയോടു ചോദിച്ചു.
{{outdent|അണ്ണാവി-“ഇന്നലെ ഞങ്ങൾ കച്ചേരിയിൽനിന്നു വരുമ്പോൾ ഇവൻ തുമ്പക്കാട്ട് ആൽത്തറയിൽ
കിടന്നിരുന്നു "}}
{{outdent|ആശാൻ "ഇങ്ങോട്ടുവരു കുട്ടി!" എന്നു് അവനെ കൈ മാടി വിളിച്ചു. അവൻ ഇറങ്ങിച്ചെന്നു.}}
ആശാൻ - "നിന്റെ പേരെന്താണു് ?"
കുട്ടി - "രാഘവൻ"
{{outdent|ആ-“രാഘവൻ! നിന്റെ സ്വദേശം എവിടെയാണ് ?'' രാഘവൻ സംശയിച്ചുനിന്നു. ആശാൻ വലിയ
കൗതുകത്തോടെ രാഘവനെ അടിമുടി സൂക്ഷിച്ചു നോക്കി.}}
{{outdent|അണ്ണാവി - (മന്ദഹസിച്ചുകൊണ്ട്) " രാഘവപുരം ദേവസ്വം കേസ് ജയിച്ചതും, രാഘവനെ കണ്ടുമുട്ടിയതും
ഒരു ദിവസമാണ്. ഒരു ദൈവയോഗം ഇതിലുണ്ടെന്നു തോന്നുന്നു."}}
{{outdent|ആശാൻ - (എന്തോ ആലോചനയിൽനിന്നു വിരമിച്ചതുപോലെ നിശ്വസിച്ചിട്ട്) "രാഘവപുരം അണ്ണാവിക്കും, രാഘവൻ എനിക്കും ഇരിക്കട്ടെ, എനിക്കു പ്രായം കടന്നുതുടങ്ങി. സഹായത്തിനു ആരും ഇല്ല.
ആരുടെ എങ്കിലും സഹായം കൂടാതെ നന്താവനം ഭംഗിയായി സൂക്ഷിക്കുന്നതിനും പ്രയാസമാണു്."}}
അണ്ണാ - "ക്ഷേത്രത്തിൽ മാലയും പുഷ്പാഞ്ജലിക്കും വേണ്ട<noinclude><references/></noinclude>
kq8g6fx0xeuholttxi5py3g1pgk7r04
220921
220920
2024-11-30T14:40:20Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220921
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>
ങ്ങനെ ഇരിക്കുകയാണു്. അവന്റെ ഇരിപ്പും കോമളമായ ആകൃതിയും കണ്ടു്, ആശാന്റെ കൗതുകവും ശ്രദ്ധയും
ആ വഴിക്കു തിരിഞ്ഞു.
ബാലനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, "ആ കുട്ടി ഏതാണു്?'' എന്നു ആശാൻ അണ്ണാവിയോടു ചോദിച്ചു.
{{outdent|അണ്ണാവി-“ഇന്നലെ ഞങ്ങൾ കച്ചേരിയിൽനിന്നു വരുമ്പോൾ ഇവൻ തുമ്പക്കാട്ട് ആൽത്തറയിൽ
കിടന്നിരുന്നു "}}
{{outdent|ആശാൻ "ഇങ്ങോട്ടുവരു കുട്ടി!" എന്നു് അവനെ കൈ മാടി വിളിച്ചു. അവൻ ഇറങ്ങിച്ചെന്നു.}}
ആശാൻ - "നിന്റെ പേരെന്താണു് ?"
കുട്ടി - "രാഘവൻ"
{{outdent|ആ-“രാഘവൻ! നിന്റെ സ്വദേശം എവിടെയാണ് ?'' രാഘവൻ സംശയിച്ചുനിന്നു. ആശാൻ വലിയ
കൗതുകത്തോടെ രാഘവനെ അടിമുടി സൂക്ഷിച്ചു നോക്കി.}}
{{outdent|അണ്ണാവി - (മന്ദഹസിച്ചുകൊണ്ട്) " രാഘവപുരം ദേവസ്വം കേസ് ജയിച്ചതും, രാഘവനെ കണ്ടുമുട്ടിയതും
ഒരു ദിവസമാണ്. ഒരു ദൈവയോഗം ഇതിലുണ്ടെന്നു തോന്നുന്നു."}}
{{outdent|ആശാൻ - (എന്തോ ആലോചനയിൽനിന്നു വിരമിച്ചതുപോലെ നിശ്വസിച്ചിട്ട്) "രാഘവപുരം അണ്ണാവിക്കും, രാഘവൻ എനിക്കും ഇരിക്കട്ടെ, എനിക്കു പ്രായം കടന്നുതുടങ്ങി. സഹായത്തിനു ആരും ഇല്ല.
ആരുടെ എങ്കിലും സഹായം കൂടാതെ നന്താവനം ഭംഗിയായി സൂക്ഷിക്കുന്നതിനും പ്രയാസമാണു്."}}
അണ്ണാ - "ക്ഷേത്രത്തിൽ മാലയും പുഷ്പാഞ്ജലിക്കും വേണ്ട<noinclude><references/></noinclude>
jaomn38gyk628wte57xzp6o1vr9w68s
താൾ:Panchavadi-standard-5-1961.pdf/10
106
77289
220922
220338
2024-11-30T14:47:17Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220922
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>
പുഷ്പം ഇപ്പോൾ ആശാന്റെ നന്താവനത്തിലുണ്ടോ? "
{{outdent|ആശാൻ - ധാരാളം ഉണ്ട്. രാഘവനെപ്പോലെ ഒരു ബാലന്റെ സഹായം ഉണ്ടായാൽ നന്താവനം ഒരു നന്ദനവനമാക്കം."}}
"ആച്ചാ! -റോജ-റോജ!" എന്നു കൊഞ്ഞ പറഞ്ഞുകൊണ്ടു അണ്ണാവിയുടെ മകൾ മൈഥിലി ഒരു റോസാപൂവുമായി ഓടിച്ചാടിവന്നു. അവൾ അണ്ണാവിയുടെ മടിയിൽ കയറിയിരുന്നു രാഘവനെ കണ്ടിട്ട് "ഇതാരച്ചാ,
ആയാന്റെ മോനോ?” എന്നു അവൾ ചോദിച്ചു.
അണ്ണാവി ചിരിച്ചു. മൈഥിലിയോടു തന്നെപ്പോലെ വാൽസല്യം ആശാനും ഉണ്ടെന്നു അണ്ണാവിക്കു ബോദ്ധ്യമായിരുന്നു. എങ്കിലും, അവളുടെ കളിവചനം കേട്ടിട്ടു് ആശാൻ ഗൗരവഭാവം കൈക്കൊൾകയാണ് ചെയ്തത്.
അതുകണ്ടു് അണ്ണാവി മൈഥിലിയോടു പറഞ്ഞു:- "നീ പോയി മാലകെട്ട് . ആശാനു മക്കളില്ലെന്നു് നിനക്കറിഞ്ഞുകൂടെ?"
മൈഥിലി - (അച്ഛന്റെ താടിയിൽ തടവിക്കൊണ്ട്)
“അച്ചാ റോജ എമ്പാടുപൂത്തു. അച്ഛനു വേണോ?" വേണമെന്നു അച്ഛൻ പറഞ്ഞില്ലെങ്കിലും വേണമെന്നു തീർച്ചയാക്കിക്കൊണ്ടു് മൈഥിലി അച്ഛന്റെ മടിയിൽനിന്നു ഇറങ്ങി ഓടി.
ആശാൻ മൈഥിലി ഓടിപ്പോകുന്നതു നോക്കിക്കൊണ്ടു്, കുളിർക്കെ ഒന്നു ചിരിച്ചിട്ടു പറഞ്ഞു:- “മൈഥിലി അണ്ണാവിയുടെ വാൽസല്യ ദേവതതന്നെ."
{{outdent|അണ്ണാ-- "അവളുടെ ഗുരുസ്ഥാനം ഞാൻ ആശാനു തന്നെ നിശ്ചയിച്ചിരിക്കുകയാണ്.
അവൾക്കും ആശാനും പൂക്കൾ വലിയ ഭ്രമമാണല്ലോ"}}<noinclude><references/></noinclude>
0arxqi6fta30aallv8js4aor602icqb
220923
220922
2024-11-30T14:48:08Z
Shajiarikkad
1345
220923
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>
പുഷ്പം ഇപ്പോൾ ആശാന്റെ നന്താവനത്തിലുണ്ടോ? "
{{outdent|ആശാൻ - ധാരാളം ഉണ്ട്. രാഘവനെപ്പോലെ ഒരു ബാലന്റെ സഹായം ഉണ്ടായാൽ നന്താവനം ഒരു നന്ദനവനമാക്കാം."}}
"ആച്ചാ! -റോജ-റോജ!" എന്നു കൊഞ്ഞ പറഞ്ഞുകൊണ്ടു അണ്ണാവിയുടെ മകൾ മൈഥിലി ഒരു റോസാപൂവുമായി ഓടിച്ചാടിവന്നു. അവൾ അണ്ണാവിയുടെ മടിയിൽ കയറിയിരുന്നു രാഘവനെ കണ്ടിട്ട് "ഇതാരച്ചാ,
ആയാന്റെ മോനോ?” എന്നു അവൾ ചോദിച്ചു.
അണ്ണാവി ചിരിച്ചു. മൈഥിലിയോടു തന്നെപ്പോലെ വാൽസല്യം ആശാനും ഉണ്ടെന്നു അണ്ണാവിക്കു ബോദ്ധ്യമായിരുന്നു. എങ്കിലും, അവളുടെ കളിവചനം കേട്ടിട്ടു് ആശാൻ ഗൗരവഭാവം കൈക്കൊൾകയാണ് ചെയ്തത്.
അതുകണ്ടു് അണ്ണാവി മൈഥിലിയോടു പറഞ്ഞു:- "നീ പോയി മാലകെട്ട് . ആശാനു മക്കളില്ലെന്നു് നിനക്കറിഞ്ഞുകൂടെ?"
മൈഥിലി - (അച്ഛന്റെ താടിയിൽ തടവിക്കൊണ്ട്)
“അച്ചാ റോജ എമ്പാടുപൂത്തു. അച്ഛനു വേണോ?" വേണമെന്നു അച്ഛൻ പറഞ്ഞില്ലെങ്കിലും വേണമെന്നു തീർച്ചയാക്കിക്കൊണ്ടു് മൈഥിലി അച്ഛന്റെ മടിയിൽനിന്നു ഇറങ്ങി ഓടി.
ആശാൻ മൈഥിലി ഓടിപ്പോകുന്നതു നോക്കിക്കൊണ്ടു്, കുളിർക്കെ ഒന്നു ചിരിച്ചിട്ടു പറഞ്ഞു:- “മൈഥിലി അണ്ണാവിയുടെ വാൽസല്യ ദേവതതന്നെ."
{{outdent|അണ്ണാ-- "അവളുടെ ഗുരുസ്ഥാനം ഞാൻ ആശാനു തന്നെ നിശ്ചയിച്ചിരിക്കുകയാണ്.
അവൾക്കും ആശാനും പൂക്കൾ വലിയ ഭ്രമമാണല്ലോ"}}<noinclude><references/></noinclude>
kct4jyawbs1ch8kryyb945oqlgc6pim
താൾ:Panchavadi-standard-5-1961.pdf/29
106
77325
220906
220389
2024-11-30T13:01:07Z
Adithyak1997
6759
/* Proofread */ തെറ്റ്തിരുത്തൽ വായന നടത്തി
220906
proofread-page
text/x-wiki
<noinclude><pagequality level="3" user="Adithyak1997" /></noinclude>{{ന|25}}
ആശാൻ――“ഉണ്ട്. പക്ഷേ അതു സംസ്കൃതമാണു്. രാഘവനു അതു വായിച്ചാൽ മനസ്സിലാകയില്ല―― ഞാൻ വായിച്ച് അൎത്ഥം പറഞ്ഞുകേൾപ്പിച്ചു തരാം.”
ആശാൻ ആരണ്യകാണ്ഡം 16-ാം സർഗ്ഗമെടുത്തു വായിച്ചു അൎത്ഥം പറഞ്ഞു. രാഘവൻ വളരെ രസത്തോടുകൂടി കേട്ടുകൊണ്ടിരുന്നു. വായന തീർന്നപ്പോൾ രാഘവൻ ചോദിച്ചു:―― “ഈ വലിയ പുസ്തകം മുഴുവൻ രാമായണമാണോ?”
ആശാൻ―― “രാമായണം തന്നെ. രാഘവനു വായിക്കണമെന്ന് താല്പര്യം തോന്നുന്നുണ്ടോ? ഇതിലെ അക്ഷരം ‘ഗ്രന്ഥാക്ഷരമാണു ’ ഇതാ നോക്കൂ.”
രാഘവൻ―― (രാഘവൻ പുസ്തകം വാങ്ങി സൂക്ഷിച്ചുനോക്കീട്ട്) “ഇതിലെ ചില ക്ഷരങ്ങൾ മലയാളം പോലെയിരിക്കുന്നു.”
ആശാ――“ചില അക്ഷരം മലയാളം പോലെയും, ചിലതു തമിഴു പോലെയും ഇരിക്കും. എട്ടുപത്തു പദ്യങ്ങൾ മലയാളത്തിൽ എഴുതി പഠിച്ച് അതിന്റെ ഓർമ്മവച്ചു വായിച്ചാൽ എളുപ്പം ഗ്രന്ഥാക്ഷരം വായിക്കാം.”
രാഘ - “വായിച്ചതുകൊണ്ടായില്ലല്ലോ. അൎത്ഥവും കൂടി അറിയണമല്ലോ.”
ആശാ―― “അഞ്ചോ പത്തോ ശ്ലോകമെഴുതി അൎത്ഥത്തോടുകൂടി പഠിക്കുക, അല്പകാലം കൊണ്ട് വാല്മീകി രാമായണം രാഘവനും തന്നത്താൻ വായിച്ചു രസിക്കാനുള്ള കഴിവുണ്ടാകും.”<noinclude><references/></noinclude>
ovz05fg9ho6thwfm924b6aaeamokamn
താൾ:Panchavadi-standard-5-1961.pdf/63
106
77478
220909
220721
2024-11-30T13:13:44Z
Adithyak1997
6759
/* Proofread */ തെറ്റ്തിരുത്തൽ വായന നടത്തി
220909
proofread-page
text/x-wiki
<noinclude><pagequality level="3" user="Adithyak1997" />{{ന|59}}</noinclude>ച്ചുകൊണ്ടു അവൻറെ വാലിൽ കടിച്ചുതൂങ്ങിയ മറ്റേ പട്ടിയേയും കൊണ്ട് അവൻ ആറ്റിൽചാടി. ആറ്റിൽ ചാടിയപ്പോഴേക്കും വാലിൽ തൂങ്ങിക്കിടന്ന വേട്ടപ്പട്ടി പിടിവിട്ടു തെറിച്ചുപോയി. എങ്കിലും പ്രാണരക്ഷയ്ക്കായി ആ ദുർഘടം വീണ്ടും ശങ്കുവിൻറെ വാലിൽ പിടികൂടി. ശങ്കു കാലുകൊണ്ട് ഒരു തൊഴി കൊടുത്തതോടുകൂടി ആ നായുടെ കഥകഴിഞ്ഞ് അതു ആറ്റിൽകൂടി ഒഴുകിത്തുടങ്ങി.
ശങ്കു യാതൊരു കൂസലും കൂടാതെ തൻറെ യജമാനൻറെ പിന്നാലെ ഇടുക്കുചാലിലേക്കു പ്രവേശിച്ചു. ശങ്കുവിൻറെ വരവുകണ്ട് രാഘവൻ ധൈൎര്യം അവലംബിച്ച്, ഒഴുകിപ്പോയ മനുഷ്യനെ ഒരു കൈ കൊണ്ടു താങ്ങി, മറ്റേ കൈകൊണ്ട് ശങ്കുവിൻറെ മുതുകിൽ പിടിച്ചു കിടന്നു. ഒഴുക്കിൻറെ ശക്തികൊണ്ട് മേല്പോട്ടു നീന്തുക പ്രയാസ മെന്നുകണ്ട് ശങ്കു കീഴ്പോട്ടേക്കുതന്നെ നീന്തി. ഏകദേശം ഒരു ഇരുന്നൂറുവാര ദൂരത്തിലെത്തിയപ്പോൾ ഗുഹപോലുള്ള ഇടുക്കുചാലിൽ നിന്നു, രാഘവനും ശങ്കവും ബോധരഹിതനായി രാഘവൻറെ കൈയ്യിൽ തങ്ങിക്കിടന്ന ആളുംകൂടി വെളിക്കുവന്നു. പക്ഷേ വെളിക്കുവന്നതു മൃത്യുവിൻറെ വായിലേക്കുതന്നെയായിരുന്നു.
ഒരു നൂറുവാര താഴെയാണ് അമരാവതിയിലെ അതിപ്രസിദ്ധമായ വെള്ളച്ചാട്ടം. അതിൻറെ ഗംഭീരധ്വനി അത്യുച്ചത്തിൽ അവിടെ കേൾക്കാമായിരുന്നു. ജന്തുസഹജമായ ആപൽബോധംകൊണ്ട് ശങ്കു ഭ്രമിച്ചു തുടങ്ങി. ഏതെങ്കിലും ഒരു കര പറ്റണമെന്നു വിചാരിച്ച് അവൻ ഇരുകരകളിലേക്കും മാറി മാറി നോക്കി. ഓരോ സെക്കൻറ് കഴിയുംതോറും അവർ വെള്ളച്ചാട്ട<noinclude><references/></noinclude>
dji754qitx9qaebf5qtu2lek66z6eyf
220911
220909
2024-11-30T13:16:31Z
Adithyak1997
6759
എലൈൻമെന്റ് ശെരിയാക്കി
220911
proofread-page
text/x-wiki
<noinclude><pagequality level="3" user="Adithyak1997" />{{ന|59}}</noinclude>ച്ചുകൊണ്ടു അവൻറെ വാലിൽ കടിച്ചുതൂങ്ങിയ മറ്റേ പട്ടിയേയും കൊണ്ട് അവൻ ആറ്റിൽചാടി. ആറ്റിൽ ചാടിയപ്പോഴേക്കും വാലിൽ തൂങ്ങിക്കിടന്ന വേട്ടപ്പട്ടി പിടിവിട്ടു തെറിച്ചുപോയി. എങ്കിലും പ്രാണരക്ഷയ്ക്കായി ആ ദുർഘടം വീണ്ടും ശങ്കുവിൻറെ വാലിൽ പിടികൂടി. ശങ്കു കാലുകൊണ്ട് ഒരു തൊഴി കൊടുത്തതോടുകൂടി ആ നായുടെ കഥകഴിഞ്ഞ് അതു ആറ്റിൽകൂടി ഒഴുകിത്തുടങ്ങി.
<p>ശങ്കു യാതൊരു കൂസലും കൂടാതെ തൻറെ യജമാനൻറെ പിന്നാലെ ഇടുക്കുചാലിലേക്കു പ്രവേശിച്ചു. ശങ്കുവിൻറെ വരവുകണ്ട് രാഘവൻ ധൈൎര്യം അവലംബിച്ച്, ഒഴുകിപ്പോയ മനുഷ്യനെ ഒരു കൈ കൊണ്ടു താങ്ങി, മറ്റേ കൈകൊണ്ട് ശങ്കുവിൻറെ മുതുകിൽ പിടിച്ചു കിടന്നു. ഒഴുക്കിൻറെ ശക്തികൊണ്ട് മേല്പോട്ടു നീന്തുക പ്രയാസ മെന്നുകണ്ട് ശങ്കു കീഴ്പോട്ടേക്കുതന്നെ നീന്തി. ഏകദേശം ഒരു ഇരുന്നൂറുവാര ദൂരത്തിലെത്തിയപ്പോൾ ഗുഹപോലുള്ള ഇടുക്കുചാലിൽ നിന്നു, രാഘവനും ശങ്കവും ബോധരഹിതനായി രാഘവൻറെ കൈയ്യിൽ തങ്ങിക്കിടന്ന ആളുംകൂടി വെളിക്കുവന്നു. പക്ഷേ വെളിക്കുവന്നതു മൃത്യുവിൻറെ വായിലേക്കുതന്നെയായിരുന്നു.</p>
<p>ഒരു നൂറുവാര താഴെയാണ് അമരാവതിയിലെ അതിപ്രസിദ്ധമായ വെള്ളച്ചാട്ടം. അതിൻറെ ഗംഭീരധ്വനി അത്യുച്ചത്തിൽ അവിടെ കേൾക്കാമായിരുന്നു. ജന്തുസഹജമായ ആപൽബോധംകൊണ്ട് ശങ്കു ഭ്രമിച്ചു തുടങ്ങി. ഏതെങ്കിലും ഒരു കര പറ്റണമെന്നു വിചാരിച്ച് അവൻ ഇരുകരകളിലേക്കും മാറി മാറി നോക്കി. ഓരോ സെക്കൻറ് കഴിയുംതോറും അവർ വെള്ളച്ചാട്ട</p><noinclude><references/></noinclude>
lwpnyhw5z9ckhemoh6ay9zac91prcxl
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/58
106
77544
220947
220847
2024-11-30T19:35:15Z
Manojk
804
220947
proofread-page
text/x-wiki
<noinclude><pagequality level="3" user="Shamila Farhana K" />48
പ്രകൃതിശാസ്ത്രം</noinclude>
രോഗം ബാധിക്കുന്നേയില്ല. അവരുടെ ശരീരത്തിലെ രക്ത
ത്തിലെ പരമാണുക്കൾക്കു വിഷപ്രാണികളെ എതിതിർത്തു
ജയിക്കുന്നതിനുള്ള ശക്തിയുള്ളതുകൊണ്ടാണ് ഇങ്ങിനെ
സംഭവിക്കുന്നതു്. രോഗസ്ഥലത്തു താമസിച്ചിട്ടും. രോഗം
ബാധിക്കാനുള്ള കാരണമുണ്ടായിട്ടും യാതൊരുവൻ ആരോഗ്യനായിരിക്കുന്നു അവന്റെ ദേഹം രോഗാവിഷയമാ
ണെന്നു പറയാം. ധാരാളം വ്യായാമം ചെയ്യുന്നവരുടെയും
സൂര്യപ്രകാശവും വായുവും ഏൽക്കുന്നവരുടേയും ദേഹം
പ്രകൃത്യാ രോഗാവിഷയമായിരിക്കും.
എന്നാൽ ചില ഭയങ്കരരോഗങ്ങളിൽനിന്നു രക്ഷ
പ്രാപിക്കുവാൻ ജനങ്ങൾ കൃത്രിമമായ രോഗാവിഷയത
സമ്പാദിക്കുന്നു. വിഷബീജങ്ങളോടെതിർത്തു
അവയെ
കൊല്ലുവാൻ ശക്തിയുള്ള പ്രതിവിഷങ്ങളെ (antitoins)
മനുഷ്യശരീരത്തിലുണ്ടാകുന്നതുകൊണ്ടു് രോഗഭയം കൂടാ
തിരിക്കാം. ഉദാഹരണമായി ഗോവസൂരിപ്രയോഗം
എടുക്കുക. വസൂരി ബാധിച്ച ഒരു പശുവിന്റെ അകിട്ടി
ൽനിന്നു സ്വല്പം ചലമെടുത്തു മനുഷ്യശരീരത്തിൽ കുത്തി
വെയ്ക്കുന്നതിനാൽ, ശരീരത്തിൽ ഒരു ലഘുവായ വസൂരി
(ഗോവസൂരി) ഉണ്ടാകുന്നു. ഇതിന് എതിക്കാൻ വേണ്ടി
ശരീരത്തിൽ ലക്ഷക്കണക്കായി
(antibodies) ഉണ്ടാവുകയും, പിന്നീടു വസൂരി ബാധി
ക്കാതിരിക്കുകയും ചെയ്യുന്നു.
മേൽ പറഞ്ഞ ഉദാഹരണത്തിൽ പ്രതിവിഷങ്ങൾ
മനുഷ്യശരീരത്തിൽ തന്നെയാണുണ്ടാകുന്നത്. എന്നാൽ
വേറെ ചില രോഗങ്ങളുടെ കാര്യത്തിൽ മൃഗങ്ങളുടെ<noinclude><references/></noinclude>
q5gbvy7276yryccdou31zoehvft5psc
220948
220947
2024-11-30T19:35:30Z
Manojk
804
220948
proofread-page
text/x-wiki
<noinclude><pagequality level="3" user="Shamila Farhana K" />48
പ്രകൃതിശാസ്ത്രം</noinclude>
രോഗം ബാധിക്കുന്നേയില്ല. അവരുടെ ശരീരത്തിലെ രക്ത
ത്തിലെ പരമാണുക്കൾക്കു വിഷപ്രാണികളെ എതിതിർത്തു
ജയിക്കുന്നതിനുള്ള ശക്തിയുള്ളതുകൊണ്ടാണ് ഇങ്ങിനെ
സംഭവിക്കുന്നതു്. രോഗസ്ഥലത്തു താമസിച്ചിട്ടും. രോഗം
ബാധിക്കാനുള്ള കാരണമുണ്ടായിട്ടും യാതൊരുവൻ ആരോഗ്യനായിരിക്കുന്നു അവന്റെ ദേഹം രോഗാവിഷയമാ
ണെന്നു പറയാം. ധാരാളം വ്യായാമം ചെയ്യുന്നവരുടെയും
സൂര്യപ്രകാശവും വായുവും ഏൽക്കുന്നവരുടേയും ദേഹം
പ്രകൃത്യാ രോഗാവിഷയമായിരിക്കും.
എന്നാൽ ചില ഭയങ്കരരോഗങ്ങളിൽനിന്നു രക്ഷ
പ്രാപിക്കുവാൻ ജനങ്ങൾ കൃത്രിമമായ രോഗാവിഷയത
സമ്പാദിക്കുന്നു. വിഷബീജങ്ങളോടെതിർത്തു
അവയെ
കൊല്ലുവാൻ ശക്തിയുള്ള പ്രതിവിഷങ്ങളെ (antitoins)
മനുഷ്യശരീരത്തിലുണ്ടാകുന്നതുകൊണ്ടു് രോഗഭയം കൂടാ
തിരിക്കാം. ഉദാഹരണമായി ഗോവസൂരിപ്രയോഗം
എടുക്കുക. വസൂരി ബാധിച്ച ഒരു പശുവിന്റെ അകിട്ടി
ൽനിന്നു സ്വല്പം ചലമെടുത്തു മനുഷ്യശരീരത്തിൽ കുത്തി
വെയ്ക്കുന്നതിനാൽ, ശരീരത്തിൽ ഒരു ലഘുവായ വസൂരി
(ഗോവസൂരി) ഉണ്ടാകുന്നു. ഇതിന് എതിക്കാൻ വേണ്ടി
ശരീരത്തിൽ ലക്ഷക്കണക്കായി
(antibodies) ഉണ്ടാവുകയും, പിന്നീടു വസൂരി ബാധി
ക്കാതിരിക്കുകയും ചെയ്യുന്നു.
മേൽ പറഞ്ഞ ഉദാഹരണത്തിൽ പ്രതിവിഷങ്ങൾ
മനുഷ്യശരീരത്തിൽ തന്നെയാണുണ്ടാകുന്നത്. എന്നാൽ
വേറെ ചില രോഗങ്ങളുടെ കാര്യത്തിൽ മൃഗങ്ങളുടെ<noinclude><references/></noinclude>
6ul6u53prco9a3wmex75yfb1al3jwhx
താൾ:Subhashitharathnakaram-patham-pathipp-1953.pdf/5
106
77581
220925
2024-11-30T15:01:09Z
Sreejithkoiloth
771
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' രണ്ടാം പതിപ്പിന്റെ മുഖപ്രസംഗം ഈ പുസ്തകം ൧൦൭൬-ാമാണ്ടിലാണ് ആദ്യമായി അച്ചടിപ്പിച്ചത്. ആയിടയ്ക്കു തന്നെ "മലയാള മനോരമ" മുതലായ മാന്യ പത്രങ്ങളും പല സഹൃദയന്മാരും...' താൾ സൃഷ്ടിച്ചിരിക്കുന്നു
220925
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>
രണ്ടാം പതിപ്പിന്റെ
മുഖപ്രസംഗം
ഈ പുസ്തകം ൧൦൭൬-ാമാണ്ടിലാണ് ആദ്യമായി അച്ചടിപ്പിച്ചത്.
ആയിടയ്ക്കു തന്നെ "മലയാള മനോരമ" മുതലായ മാന്യ
പത്രങ്ങളും പല സഹൃദയന്മാരും ഇതിനെപ്പറ്റി വളരെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവിതാംകൂർ ഗവണ്മെൻറ് ഇതിനേയും ഇതിന്റെ ഒരംശമായ "നീതിവാക്യങ്ങൾ" എന്ന പുസ്തകത്തേയും
ഇംഗ്ലീഷു പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകമായി സ്വീകരിക്കയും,
൧൦൭൬-ാമാണ്ടു മേടമാസം ൭-ാംനു ഒന്നു ഇതിന്റെ ഒരു പ്രതി കരുണാ
നിധിയായ നമ്മുടെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പിൽ
അടിയറവച്ചതിൽ അവിടുന്നു സന്തോഷപൂർവം ഒരു വീരശൃംഖ
ല സമ്മാനമായി കല്പിച്ചു തരികയും ചെയ്തിട്ടുണ്ട്. ആയവസര
ത്തിൽ പല സഹൃദയന്മാരിൽ നിന്നും എനിക്ക് അനുമോദനപ
ത്രങ്ങൾ ലഭിച്ചുകൊണ്ടിരുന്നു അവയിൽ കൂനേഴത്തു പരമേശ്വ
രമേനോൻ അവകൾ അയച്ചിട്ടുള്ള സരസങ്ങളായ നാലു ശ്ലോക
ങ്ങളെ ഇതിനടിയിൽ ചേൎത്തിരിക്കുന്നു.
ആദ്യകാലങ്ങളിൽ ഇതിന്റെ പ്രചാരം മന്ദമായിരുന്നു എ
ങ്കിലും കാലക്രമേണ ആവശ്യക്കാർ വദ്ധിച്ചുതുടങ്ങിയിരിക്കുന്നു.
ഒന്നാം പതിപ്പു മുഴുവനും ചെലവായിട്ട് ഇപ്പോൾ ഏകദേശം
ഒരു വത്സരം ആയിട്ടുണ്ട്. ഈയിടെ ഏതാനും മാസങ്ങളായി
ഇതിന്റെ ആവശ്യക്കാര്, അച്ചടിച്ച പ്രതികൾ തീർന്നു പോയ
തിനാൽ വീണ്ടും അച്ചടിക്കാൻ ആരംഭിച്ചിരിക്കുന്നു എന്നും മറു
പടികൾ അയച്ചതിനുതന്നെ ഒട്ടധികം പണം ചെലവായിരി
ക്കുന്നു. സ്നേഹിതന്മാരിൽ ചിലർ പുസ്തകം അയയ്ക്കാത്തതിനാൽ
മുഷിഞ്ഞിട്ടും ഉണ്ട്. ഈ വക ഉപദ്രവങ്ങളാൽ പ്രേരിതനായി
ട്ടാണ് ഇപ്പോൾ ഈ രണ്ടാം പതിപ്പിനെ ഞാൻ പ്രസിദ്ധപ്പെടു
ഒന്നാം പതിപ്പിനുശേഷം
സംസ്കൃതതർജ്ജമകളായും
മറ്റും ഞാൻ എഴുതിട്ടുള്ള ഏതാനും ശ്ലോകങ്ങളും, 20 ധനു
വിൽ കെ. ചിദംബരവാധ്യാർ ബി. ഏ. അവകൾ ആവശ്യപ്പെട്ട<noinclude><references/></noinclude>
hc68zwfmr470qdp63paw4r3f9l75ts1
220927
220925
2024-11-30T15:22:14Z
Sreejithkoiloth
771
220927
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>
രണ്ടാം പതിപ്പിന്റെ
മുഖപ്രസംഗം
<p>ഈ പുസ്തകം ൧൦൭൬-ാമാണ്ടിലാണ് ആദ്യമായി അച്ചടിപ്പിച്ചത്. ആയിടയ്ക്കു തന്നെ "മലയാള മനോരമ" മുതലായ മാന്യപത്രങ്ങളും പല സഹൃദയന്മാരും ഇതിനെപ്പറ്റി വളരെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവിതാംകൂർ ഗവണ്മെൻറ് ഇതിനേയും ഇതിന്റെ ഒരംശമായ "നീതിവാക്യങ്ങൾ" എന്ന പുസ്തകത്തേയും ഇംഗ്ലീഷു പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകമായി സ്വീകരിക്കയും, ൧൦൭൬-ാമാണ്ടു മേടമാസം ൭-ാംനു ഒന്നു ഇതിന്റെ ഒരു പ്രതി കരുണാനിധിയായ നമ്മുടെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പിൽ അടിയറവച്ചതിൽ അവിടുന്നു സന്തോഷപൂർവം ഒരു വീരശൃംഖല സമ്മാനമായി കല്പിച്ചു തരികയും ചെയ്തിട്ടുണ്ട്. ആയവസരത്തിൽ പല സഹൃദയന്മാരിൽ നിന്നും എനിക്ക് അനുമോദനപത്രങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അവയിൽ കൂനേഴത്തു പരമേശ്വരമേനോൻ അവകൾ അയച്ചിട്ടുള്ള സരസങ്ങളായ നാലു ശ്ലോകങ്ങളെ ഇതിനടിയിൽ ചേൎത്തിരിക്കുന്നു.</p>
<p>
ആദ്യകാലങ്ങളിൽ ഇതിന്റെ പ്രചാരം മന്ദമായിരുന്നു എങ്കിലും കാലക്രമേണ ആവശ്യക്കാർ വൎദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഒന്നാം പതിപ്പു മുഴുവനും ചെലവായിട്ട് ഇപ്പോൾ ഏകദേശം ഒരു വത്സരം ആയിട്ടുണ്ട്. ഈയിടെ ഏതാനും മാസങ്ങളായി ഇതിന്റെ ആവശ്യക്കാൎക്ക്, "അച്ചടിച്ച പ്രതികൾ തീൎന്നുപോയതിനാൽ വീണ്ടും പ്രതികൾ അച്ചടിക്കാൻ ആരംഭിച്ചിരിക്കുന്നു" എന്നു് മറുപടികൾ അയച്ചതിനുതന്നെ ഒട്ടധികം പണം ചെലവായിരിക്കുന്നു. സ്നേഹിതന്മാരിൽ ചിലർ പുസ്തകം അയയ്ക്കാഞ്ഞതിനാൽ മുഷിഞ്ഞിട്ടും ഉണ്ട്. ഈ വക ഉപദ്രവങ്ങളാൽ പ്രേരിതനായിട്ടാണ് ഇപ്പോൾ ഈ രണ്ടാം പതിപ്പിനെ ഞാൻ പ്രസിദ്ധപ്പെടുത്തുന്നത്.</p>
<p>ഒന്നാംപതിപ്പിനുശേഷം സംസ്കൃതതർജ്ജമകളായും മറ്റും ഞാൻ എഴുതിട്ടുള്ള ഏതാനും ശ്ലോകങ്ങളും, ൧൦൭൮ ധനുവിൽ കെ. ചിദംബരവാധ്യാർ ബി. ഏ. അവകൾ ആവശ്യപ്പെട്ട </p><noinclude><references/></noinclude>
cfgn36pww6f24rk42x74g2i4q26kg6g
220928
220927
2024-11-30T15:27:21Z
Sreejithkoiloth
771
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220928
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><center>
രണ്ടാം പതിപ്പിന്റെ<br>
<big><big><big>'''മുഖപ്രസംഗം'''</big></big></big></center>
<p>ഈ പുസ്തകം ൧൦൭൬-ാമാണ്ടിലാണ് ആദ്യമായി അച്ചടിപ്പിച്ചത്. ആയിടയ്ക്കു തന്നെ "മലയാള മനോരമ" മുതലായ മാന്യപത്രങ്ങളും പല സഹൃദയന്മാരും ഇതിനെപ്പറ്റി വളരെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവിതാംകൂർ ഗവണ്മെൻറ് ഇതിനേയും ഇതിന്റെ ഒരംശമായ "നീതിവാക്യങ്ങൾ" എന്ന പുസ്തകത്തേയും ഇംഗ്ലീഷു പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകമായി സ്വീകരിക്കയും, ൧൦൭൬-ാമാണ്ടു മേടമാസം ൭-ാംനു ഒന്നു ഇതിന്റെ ഒരു പ്രതി കരുണാനിധിയായ നമ്മുടെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പിൽ അടിയറവച്ചതിൽ അവിടുന്നു സന്തോഷപൂർവം ഒരു വീരശൃംഖല സമ്മാനമായി കല്പിച്ചു തരികയും ചെയ്തിട്ടുണ്ട്. ആയവസരത്തിൽ പല സഹൃദയന്മാരിൽ നിന്നും എനിക്ക് അനുമോദനപത്രങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അവയിൽ കൂനേഴത്തു പരമേശ്വരമേനോൻ അവകൾ അയച്ചിട്ടുള്ള സരസങ്ങളായ നാലു ശ്ലോകങ്ങളെ ഇതിനടിയിൽ ചേൎത്തിരിക്കുന്നു.</p>
<p>
ആദ്യകാലങ്ങളിൽ ഇതിന്റെ പ്രചാരം മന്ദമായിരുന്നു എങ്കിലും കാലക്രമേണ ആവശ്യക്കാർ വൎദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഒന്നാം പതിപ്പു മുഴുവനും ചെലവായിട്ട് ഇപ്പോൾ ഏകദേശം ഒരു വത്സരം ആയിട്ടുണ്ട്. ഈയിടെ ഏതാനും മാസങ്ങളായി ഇതിന്റെ ആവശ്യക്കാൎക്ക്, "അച്ചടിച്ച പ്രതികൾ തീൎന്നുപോയതിനാൽ വീണ്ടും പ്രതികൾ അച്ചടിക്കാൻ ആരംഭിച്ചിരിക്കുന്നു" എന്നു് മറുപടികൾ അയച്ചതിനുതന്നെ ഒട്ടധികം പണം ചെലവായിരിക്കുന്നു. സ്നേഹിതന്മാരിൽ ചിലർ പുസ്തകം അയയ്ക്കാഞ്ഞതിനാൽ മുഷിഞ്ഞിട്ടും ഉണ്ട്. ഈ വക ഉപദ്രവങ്ങളാൽ പ്രേരിതനായിട്ടാണ് ഇപ്പോൾ ഈ രണ്ടാം പതിപ്പിനെ ഞാൻ പ്രസിദ്ധപ്പെടുത്തുന്നത്.</p>
<p>ഒന്നാംപതിപ്പിനുശേഷം സംസ്കൃതതർജ്ജമകളായും മറ്റും ഞാൻ എഴുതിട്ടുള്ള ഏതാനും ശ്ലോകങ്ങളും, ൧൦൭൮ ധനുവിൽ കെ. ചിദംബരവാധ്യാർ ബി. ഏ. അവകൾ ആവശ്യപ്പെട്ട </p><noinclude><references/></noinclude>
qhmkaqs170n4tp6wr6ou12bfr3bgtt8
220942
220928
2024-11-30T17:05:54Z
Sreejithkoiloth
771
220942
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude><center>
{{ന|രണ്ടാം പതിപ്പിന്റെ<br>
<big><big><big>'''മുഖപ്രസംഗം'''</big></big></big>}}
<p>ഈ പുസ്തകം ൧൦൭൬-ാമാണ്ടിലാണ് ആദ്യമായി അച്ചടിപ്പിച്ചത്. ആയിടയ്ക്കു തന്നെ "മലയാള മനോരമ" മുതലായ മാന്യപത്രങ്ങളും പല സഹൃദയന്മാരും ഇതിനെപ്പറ്റി വളരെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവിതാംകൂർ ഗവണ്മെൻറ് ഇതിനേയും ഇതിന്റെ ഒരംശമായ "നീതിവാക്യങ്ങൾ" എന്ന പുസ്തകത്തേയും ഇംഗ്ലീഷു പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകമായി സ്വീകരിക്കയും, ൧൦൭൬-ാമാണ്ടു മേടമാസം ൭-ാംനു ഒന്നു ഇതിന്റെ ഒരു പ്രതി കരുണാനിധിയായ നമ്മുടെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പിൽ അടിയറവച്ചതിൽ അവിടുന്നു സന്തോഷപൂർവം ഒരു വീരശൃംഖല സമ്മാനമായി കല്പിച്ചു തരികയും ചെയ്തിട്ടുണ്ട്. ആയവസരത്തിൽ പല സഹൃദയന്മാരിൽ നിന്നും എനിക്ക് അനുമോദനപത്രങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അവയിൽ കൂനേഴത്തു പരമേശ്വരമേനോൻ അവകൾ അയച്ചിട്ടുള്ള സരസങ്ങളായ നാലു ശ്ലോകങ്ങളെ ഇതിനടിയിൽ ചേൎത്തിരിക്കുന്നു.</p>
<p>
ആദ്യകാലങ്ങളിൽ ഇതിന്റെ പ്രചാരം മന്ദമായിരുന്നു എങ്കിലും കാലക്രമേണ ആവശ്യക്കാർ വൎദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഒന്നാം പതിപ്പു മുഴുവനും ചെലവായിട്ട് ഇപ്പോൾ ഏകദേശം ഒരു വത്സരം ആയിട്ടുണ്ട്. ഈയിടെ ഏതാനും മാസങ്ങളായി ഇതിന്റെ ആവശ്യക്കാൎക്ക്, "അച്ചടിച്ച പ്രതികൾ തീൎന്നുപോയതിനാൽ വീണ്ടും പ്രതികൾ അച്ചടിക്കാൻ ആരംഭിച്ചിരിക്കുന്നു" എന്നു് മറുപടികൾ അയച്ചതിനുതന്നെ ഒട്ടധികം പണം ചെലവായിരിക്കുന്നു. സ്നേഹിതന്മാരിൽ ചിലർ പുസ്തകം അയയ്ക്കാഞ്ഞതിനാൽ മുഷിഞ്ഞിട്ടും ഉണ്ട്. ഈ വക ഉപദ്രവങ്ങളാൽ പ്രേരിതനായിട്ടാണ് ഇപ്പോൾ ഈ രണ്ടാം പതിപ്പിനെ ഞാൻ പ്രസിദ്ധപ്പെടുത്തുന്നത്.</p>
<p>ഒന്നാംപതിപ്പിനുശേഷം സംസ്കൃതതർജ്ജമകളായും മറ്റും ഞാൻ എഴുതിട്ടുള്ള ഏതാനും ശ്ലോകങ്ങളും, ൧൦൭൮ ധനുവിൽ കെ. ചിദംബരവാധ്യാർ ബി. ഏ. അവകൾ ആവശ്യപ്പെട്ട </p><noinclude><references/></noinclude>
oxn1iavhqno3da4b7xgwcbe6radzw27
220943
220942
2024-11-30T17:06:34Z
Sreejithkoiloth
771
220943
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>{{ന|രണ്ടാം പതിപ്പിന്റെ<br>
<big><big><big>'''മുഖപ്രസംഗം'''</big></big></big>}}
<p>ഈ പുസ്തകം ൧൦൭൬-ാമാണ്ടിലാണ് ആദ്യമായി അച്ചടിപ്പിച്ചത്. ആയിടയ്ക്കു തന്നെ "മലയാള മനോരമ" മുതലായ മാന്യപത്രങ്ങളും പല സഹൃദയന്മാരും ഇതിനെപ്പറ്റി വളരെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവിതാംകൂർ ഗവണ്മെൻറ് ഇതിനേയും ഇതിന്റെ ഒരംശമായ "നീതിവാക്യങ്ങൾ" എന്ന പുസ്തകത്തേയും ഇംഗ്ലീഷു പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകമായി സ്വീകരിക്കയും, ൧൦൭൬-ാമാണ്ടു മേടമാസം ൭-ാംനു ഒന്നു ഇതിന്റെ ഒരു പ്രതി കരുണാനിധിയായ നമ്മുടെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പിൽ അടിയറവച്ചതിൽ അവിടുന്നു സന്തോഷപൂർവം ഒരു വീരശൃംഖല സമ്മാനമായി കല്പിച്ചു തരികയും ചെയ്തിട്ടുണ്ട്. ആയവസരത്തിൽ പല സഹൃദയന്മാരിൽ നിന്നും എനിക്ക് അനുമോദനപത്രങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അവയിൽ കൂനേഴത്തു പരമേശ്വരമേനോൻ അവകൾ അയച്ചിട്ടുള്ള സരസങ്ങളായ നാലു ശ്ലോകങ്ങളെ ഇതിനടിയിൽ ചേൎത്തിരിക്കുന്നു.</p>
<p>
ആദ്യകാലങ്ങളിൽ ഇതിന്റെ പ്രചാരം മന്ദമായിരുന്നു എങ്കിലും കാലക്രമേണ ആവശ്യക്കാർ വൎദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഒന്നാം പതിപ്പു മുഴുവനും ചെലവായിട്ട് ഇപ്പോൾ ഏകദേശം ഒരു വത്സരം ആയിട്ടുണ്ട്. ഈയിടെ ഏതാനും മാസങ്ങളായി ഇതിന്റെ ആവശ്യക്കാൎക്ക്, "അച്ചടിച്ച പ്രതികൾ തീൎന്നുപോയതിനാൽ വീണ്ടും പ്രതികൾ അച്ചടിക്കാൻ ആരംഭിച്ചിരിക്കുന്നു" എന്നു് മറുപടികൾ അയച്ചതിനുതന്നെ ഒട്ടധികം പണം ചെലവായിരിക്കുന്നു. സ്നേഹിതന്മാരിൽ ചിലർ പുസ്തകം അയയ്ക്കാഞ്ഞതിനാൽ മുഷിഞ്ഞിട്ടും ഉണ്ട്. ഈ വക ഉപദ്രവങ്ങളാൽ പ്രേരിതനായിട്ടാണ് ഇപ്പോൾ ഈ രണ്ടാം പതിപ്പിനെ ഞാൻ പ്രസിദ്ധപ്പെടുത്തുന്നത്.</p>
<p>ഒന്നാംപതിപ്പിനുശേഷം സംസ്കൃതതർജ്ജമകളായും മറ്റും ഞാൻ എഴുതിട്ടുള്ള ഏതാനും ശ്ലോകങ്ങളും, ൧൦൭൮ ധനുവിൽ കെ. ചിദംബരവാധ്യാർ ബി. ഏ. അവകൾ ആവശ്യപ്പെട്ട </p><noinclude><references/></noinclude>
tn9xh9u829c2npaiubu5devowx3dk0w
താൾ:Subhashitharathnakaram-patham-pathipp-1953.pdf/6
106
77582
220929
2024-11-30T16:04:18Z
Sreejithkoiloth
771
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2 മുഖപ്രസംഗം <p> തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220929
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>2 മുഖപ്രസംഗം
<p>
തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.</p>
<p>യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന
സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.
തിരുവനന്തപുരം,
കെ. സി. കേശവപിള്ള,
അനുമോദനശ്ലോകങ്ങൾ.
കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ
താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ
പോകുന്ന നേരത്തിലും;
പൊപ്പൊട്ടി കിട്ടിയെങ്കിലതുവാ
യിച്ചീടുമീമട്ടിലാ
നീയുള്ളാനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.<noinclude><references/></noinclude>
lrpbh4o0obxnd2rf8r047uigwn8hm0b
220930
220929
2024-11-30T16:26:09Z
Sreejithkoiloth
771
220930
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>2 മുഖപ്രസംഗം
<p>
തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.</p>
<p>യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന
സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.</p>
തിരുവനന്തപുരം,<br>
൧൦൮൩ കന്നി ൨൩ കെ. സി. കേശവപിള്ള,
<center>
<big><big>'''അനുമോദനശ്ലോകങ്ങൾ.'''</big></big>
<poem>
"കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ-
ത്താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ-
പ്പോകുന്ന നേരത്തിലും;
പൊയ്യല്ലൊട്ടിട കിട്ടിയെങ്കിലതുവാ-
യിച്ചീടുമീമട്ടിലാ-
യീയുള്ളോനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.
</poem></center><noinclude><references/></noinclude>
fwg0wk9b3f4o1t8dpb3s5s6buo5wvqc
220931
220930
2024-11-30T16:35:06Z
Sreejithkoiloth
771
220931
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>2 മുഖപ്രസംഗം
<p>
തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.</p>
<p>യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന
സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.</p>
തിരുവനന്തപുരം,<br>
൧൦൮൩ കന്നി ൨൩ കെ. സി. കേശവപിള്ള,
<center>
<big><big>'''അനുമോദനശ്ലോകങ്ങൾ.'''</big></big>
<poem>
"കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ-
ത്താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ-
പ്പോകുന്ന നേരത്തിലും;
പൊയ്യല്ലൊട്ടിട കിട്ടിയെങ്കിലതുവാ-
യിച്ചീടുമീമട്ടിലാ-
യീയുള്ളോനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.
</poem></center><noinclude><references/></noinclude>
o79nuso3agpwggyi85l45kzz31uflnt
220932
220931
2024-11-30T16:36:26Z
Sreejithkoiloth
771
220932
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>2 <center>മുഖപ്രസംഗം</center>
<p>
തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.</p>
<p>യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന
സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.</p>
തിരുവനന്തപുരം,<br>
൧൦൮൩ കന്നി ൨൩ കെ. സി. കേശവപിള്ള,
<center>
<big><big>'''അനുമോദനശ്ലോകങ്ങൾ.'''</big></big>
<poem>
"കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ-
ത്താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ-
പ്പോകുന്ന നേരത്തിലും;
പൊയ്യല്ലൊട്ടിട കിട്ടിയെങ്കിലതുവാ-
യിച്ചീടുമീമട്ടിലാ-
യീയുള്ളോനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.
</poem></center><noinclude><references/></noinclude>
7fbkxtpjewvorzqgywh8jee8ywqyrc1
220933
220932
2024-11-30T16:37:11Z
Sreejithkoiloth
771
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220933
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>2 <center>മുഖപ്രസംഗം</center>
<p>
തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.</p>
<p>യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന
സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.</p>
തിരുവനന്തപുരം,<br>
൧൦൮൩ കന്നി ൨൩ കെ. സി. കേശവപിള്ള,
<center>
<big><big>'''അനുമോദനശ്ലോകങ്ങൾ.'''</big></big>
<poem>
"കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ-
ത്താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ-
പ്പോകുന്ന നേരത്തിലും;
പൊയ്യല്ലൊട്ടിട കിട്ടിയെങ്കിലതുവാ-
യിച്ചീടുമീമട്ടിലാ-
യീയുള്ളോനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.
</poem></center><noinclude><references/></noinclude>
10btp7l4qfq8txa4hipq6il64ywv79g
220944
220933
2024-11-30T17:07:24Z
Sreejithkoiloth
771
220944
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>2 {{ന|മുഖപ്രസംഗം}}
തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.</p>
<p>യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന
സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.</p>
തിരുവനന്തപുരം,<br>
൧൦൮൩ കന്നി ൨൩ കെ. സി. കേശവപിള്ള,
<center>
<big><big>'''അനുമോദനശ്ലോകങ്ങൾ.'''</big></big>
<poem>
"കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ-
ത്താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ-
പ്പോകുന്ന നേരത്തിലും;
പൊയ്യല്ലൊട്ടിട കിട്ടിയെങ്കിലതുവാ-
യിച്ചീടുമീമട്ടിലാ-
യീയുള്ളോനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.
</poem></center><noinclude><references/></noinclude>
csr0uq8nam1ascribo8yh7ydj9rfjpr
220945
220944
2024-11-30T17:08:52Z
Sreejithkoiloth
771
220945
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>2 {{ന|മുഖപ്രസംഗം}}
തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.</p>
<p>യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന
സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.</p>
തിരുവനന്തപുരം,<br>
൧൦൮൩ കന്നി ൨൩ കെ. സി. കേശവപിള്ള,
<big><big>{{ന|'''അനുമോദനശ്ലോകങ്ങൾ.'''</big></big>
<poem>
"കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ-
ത്താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ-
പ്പോകുന്ന നേരത്തിലും;
പൊയ്യല്ലൊട്ടിട കിട്ടിയെങ്കിലതുവാ-
യിച്ചീടുമീമട്ടിലാ-
യീയുള്ളോനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.
</poem>
}}<noinclude><references/></noinclude>
jz0eoxae5zi8fieq31ak6npub1in4k4
താൾ:Subhashitharathnakaram-patham-pathipp-1953.pdf/7
106
77583
220934
2024-11-30T16:38:57Z
Sreejithkoiloth
771
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മുഖപ്രസംഗം <poem> നെഞ്ചറും ഭവാൻ സംസ്കൃതനിധികളു മിം ഗ്ലീഷുഭാരവും നൽ തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗള മ കഹസ്തത്തിൽ മാത്രം വഞ്ചീശൻ വച്ചതെന്തത്ഭുതമിരു കരവും ശൃംഖല...' താൾ സൃഷ്ടിച്ചിരിക്കുന്നു
220934
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>മുഖപ്രസംഗം
<poem>
നെഞ്ചറും ഭവാൻ സംസ്കൃതനിധികളു മിം
ഗ്ലീഷുഭാരവും നൽ
തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗള മ
കഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരു കരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതി
ടുന്നു ഞാനിന്നു നൂനം.<br><br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി
ന്നാട്ടേറെ മതങ്ങളേ
വൻപേറും കവിവർ അൽ ഹരിതാ
ജോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ
ശൃംഗാരഭാവം മനഃ
കമ്പം ചേർത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br><br>
എന്നല്ലാസ്ക പോലകല്പിതമാ
മോരോരുഭാഗത്തിലും
നന്നായ് കാവലോകശാസ്ത്ര നിപുണ
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലയൊരു നൂറുകൂട്ട, മൊടുവിൽ
ചോരു സംഖ്യാപരി
ലോകോപകാരപ്രദം
</poem><noinclude><references/></noinclude>
24p7u0natf7f9sqtsygpuoax5zmhzp6
220935
220934
2024-11-30T16:39:13Z
Sreejithkoiloth
771
220935
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>മുഖപ്രസംഗം
<poem>
നെഞ്ചറും ഭവാൻ സംസ്കൃതനിധികളു മിം
ഗ്ലീഷുഭാരവും നൽ
തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗള മ
കഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരു കരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതി
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി
ന്നാട്ടേറെ മതങ്ങളേ
വൻപേറും കവിവർ അൽ ഹരിതാ
ജോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ
ശൃംഗാരഭാവം മനഃ
കമ്പം ചേർത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്ക പോലകല്പിതമാ
മോരോരുഭാഗത്തിലും
നന്നായ് കാവലോകശാസ്ത്ര നിപുണ
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലയൊരു നൂറുകൂട്ട, മൊടുവിൽ
ചോരു സംഖ്യാപരി
ലോകോപകാരപ്രദം
</poem><noinclude><references/></noinclude>
qxe8tmcogc9juca2i651035f0e4gmd8
220936
220935
2024-11-30T16:42:36Z
Sreejithkoiloth
771
220936
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>മുഖപ്രസംഗം
<poem>
നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി
ന്നാട്ടേറെ മതങ്ങളേ
വൻപേറും കവിവർ അൽ ഹരിതാ
ജോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ
ശൃംഗാരഭാവം മനഃ
കമ്പം ചേർത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്ക പോലകല്പിതമാ
മോരോരുഭാഗത്തിലും
നന്നായ് കാവലോകശാസ്ത്ര നിപുണ
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലയൊരു നൂറുകൂട്ട, മൊടുവിൽ
ചോരു സംഖ്യാപരി
ലോകോപകാരപ്രദം
</poem><noinclude><references/></noinclude>
4tarohcyeyzdni5w8nx8fsmetne27sm
220937
220936
2024-11-30T16:54:20Z
Sreejithkoiloth
771
220937
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude><center>മുഖപ്രസംഗം
<poem>
നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി-
ന്നൊട്ടേറെ രത്നങ്ങളേ
വൻപേറും കവിവൎയ്യർ ഭൎത്തൃഹരിതൊ-
ട്ടുള്ളോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ-
ശ്ശൃംഗാരഭാവം മനഃ-
കമ്പം ചേൎത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്വകപോലകല്പിതമതാ-
മോരോരുഭാഗത്തിലും
നന്നായ്‌ത്താവകലോകശാസ്ത്രനിപുണ-
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലുണ്ടൊരു നൂറുകൂട്ട, മൊടുവിൽ
ചേൎത്തോരുസംഖ്യാപരി-
ച്ഛിന്നാനേകപദാൎത്ഥസംഗണനവും
ലോകോപകാരപ്രദം."
</poem>
</center><noinclude><references/></noinclude>
0qej7a2ldy55iirffpt77i1e9hhn28y
220938
220937
2024-11-30T16:55:17Z
Sreejithkoiloth
771
220938
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude><right>3</right>
<center>മുഖപ്രസംഗം<b><br>
<poem>
നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി-
ന്നൊട്ടേറെ രത്നങ്ങളേ
വൻപേറും കവിവൎയ്യർ ഭൎത്തൃഹരിതൊ-
ട്ടുള്ളോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ-
ശ്ശൃംഗാരഭാവം മനഃ-
കമ്പം ചേൎത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്വകപോലകല്പിതമതാ-
മോരോരുഭാഗത്തിലും
നന്നായ്‌ത്താവകലോകശാസ്ത്രനിപുണ-
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലുണ്ടൊരു നൂറുകൂട്ട, മൊടുവിൽ
ചേൎത്തോരുസംഖ്യാപരി-
ച്ഛിന്നാനേകപദാൎത്ഥസംഗണനവും
ലോകോപകാരപ്രദം."
</poem>
</center><noinclude><references/></noinclude>
lb16o89zvdybtgt6v84uguuycl8pd8c
220939
220938
2024-11-30T16:57:29Z
Sreejithkoiloth
771
220939
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>3
<center>മുഖപ്രസംഗം<b><br>
<poem>
നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി-
ന്നൊട്ടേറെ രത്നങ്ങളേ
വൻപേറും കവിവൎയ്യർ ഭൎത്തൃഹരിതൊ-
ട്ടുള്ളോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ-
ശ്ശൃംഗാരഭാവം മനഃ-
കമ്പം ചേൎത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്വകപോലകല്പിതമതാ-
മോരോരുഭാഗത്തിലും
നന്നായ്‌ത്താവകലോകശാസ്ത്രനിപുണ-
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലുണ്ടൊരു നൂറുകൂട്ട, മൊടുവിൽ
ചേൎത്തോരുസംഖ്യാപരി-
ച്ഛിന്നാനേകപദാൎത്ഥസംഗണനവും
ലോകോപകാരപ്രദം."
</poem>
</center><noinclude><references/></noinclude>
cdtntg510sz078yxrcqy0534qmaopnt
220940
220939
2024-11-30T16:57:57Z
Sreejithkoiloth
771
220940
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithkoiloth" /></noinclude>3
<center>മുഖപ്രസംഗം<br><br>
<poem>
നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി-
ന്നൊട്ടേറെ രത്നങ്ങളേ
വൻപേറും കവിവൎയ്യർ ഭൎത്തൃഹരിതൊ-
ട്ടുള്ളോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ-
ശ്ശൃംഗാരഭാവം മനഃ-
കമ്പം ചേൎത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്വകപോലകല്പിതമതാ-
മോരോരുഭാഗത്തിലും
നന്നായ്‌ത്താവകലോകശാസ്ത്രനിപുണ-
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലുണ്ടൊരു നൂറുകൂട്ട, മൊടുവിൽ
ചേൎത്തോരുസംഖ്യാപരി-
ച്ഛിന്നാനേകപദാൎത്ഥസംഗണനവും
ലോകോപകാരപ്രദം."
</poem>
</center><noinclude><references/></noinclude>
41bflce8fkvzhu5gkdvie8sbzp8geek
220941
220940
2024-11-30T16:58:28Z
Sreejithkoiloth
771
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
220941
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>3
<center>മുഖപ്രസംഗം<br><br>
<poem>
നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി-
ന്നൊട്ടേറെ രത്നങ്ങളേ
വൻപേറും കവിവൎയ്യർ ഭൎത്തൃഹരിതൊ-
ട്ടുള്ളോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ-
ശ്ശൃംഗാരഭാവം മനഃ-
കമ്പം ചേൎത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്വകപോലകല്പിതമതാ-
മോരോരുഭാഗത്തിലും
നന്നായ്‌ത്താവകലോകശാസ്ത്രനിപുണ-
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലുണ്ടൊരു നൂറുകൂട്ട, മൊടുവിൽ
ചേൎത്തോരുസംഖ്യാപരി-
ച്ഛിന്നാനേകപദാൎത്ഥസംഗണനവും
ലോകോപകാരപ്രദം."
</poem>
</center><noinclude><references/></noinclude>
0dajv5x8n6hccrstpzbgb8hkzjkmq2y
220946
220941
2024-11-30T17:10:08Z
Sreejithkoiloth
771
220946
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithkoiloth" /></noinclude>3
{{ന|മുഖപ്രസംഗം<br><br>
<poem>
നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.<br>
മുൻപേതന്നെ സുഭാഷിതക്കടലിൽ നി-
ന്നൊട്ടേറെ രത്നങ്ങളേ
വൻപേറും കവിവൎയ്യർ ഭൎത്തൃഹരിതൊ-
ട്ടുള്ളോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ-
ശ്ശൃംഗാരഭാവം മനഃ-
കമ്പം ചേൎത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.<br>
എന്നല്ലാസ്വകപോലകല്പിതമതാ-
മോരോരുഭാഗത്തിലും
നന്നായ്‌ത്താവകലോകശാസ്ത്രനിപുണ-
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലുണ്ടൊരു നൂറുകൂട്ട, മൊടുവിൽ
ചേൎത്തോരുസംഖ്യാപരി-
ച്ഛിന്നാനേകപദാൎത്ഥസംഗണനവും
ലോകോപകാരപ്രദം."
</poem>
}}<noinclude><references/></noinclude>
ohbdfe54vnm5zz9gucgs9favvtm88jj
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/59
106
77584
220949
2024-11-30T19:43:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതെങ്ങിനെ 49 ദേഹത്തിൽ പ്രതിവിഷങ്ങളുണ്ടാക്കി അവയെ എടുത്തു മനുഷ്യ ശരീരത്തിൽ കുത്തിവെയ്ക്കുകയാണു. ഉദാഹരണ മായി സർപ്പത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
220949
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതെങ്ങിനെ 49
ദേഹത്തിൽ പ്രതിവിഷങ്ങളുണ്ടാക്കി അവയെ എടുത്തു
മനുഷ്യ ശരീരത്തിൽ കുത്തിവെയ്ക്കുകയാണു. ഉദാഹരണ
മായി സർപ്പത്തിന്റെ വിഷത്തിനു എതിരായ മരുന്നാണ്
വേണ്ടതെന്നു കരുതുക. അപ്പത്തിന്റെ സ്വല്പം വിഷ
മെടുത്തു ഒരു കുതിരയുടെ ദേഹത്തിൽ കുത്തിവെയ്ക്കുന്നു.
ഈ വിഷം കുതിരയെ കൊല്ലുവാൻ തക്കവണ്ണം അത്ര
അധികം എടുക്കുന്നില്ല.) കുതിരയുടെ ചോരയിൽ ഈ
വിഷത്തെ എതിക്കുന്നതിന്നു ലക്ഷക്കണക്കായി പ്രതി
വിഷബീജങ്ങളുണ്ടാവുന്നു. പിന്നെയും രണ്ടു മൂന്നു പ്രാവ
ശം ഇങ്ങിനെ കുത്തിവെച്ചശേഷം, കുതിരയുടെ കഴുത്തി
നടുത്തുള്ള ഒരു രക്തക്കുഴൽ മുറിച്ചു രക്തമെടുക്കുന്നു. ഇതി
ലുള്ള പ്രതിവിഷബീജങ്ങളാൽ പ്പവിഷം എന്നില്ല.
൧൬. വസ്ത്രങ്ങൾ:- അവയെ
വൃത്തിയായി സൂക്ഷിക്കുന്നതെങ്ങനെ?
നിങ്ങൾക്കു പുതിയ വസ്ത്രം കൊണ്ടുവന്നിട്ടുണ്ട്
കിൽ നിങ്ങൾ അതിനെ വൃത്തിയായും, ഭംഗിയായും
വെയ്ക്കുവാൻ ശ്രദ്ധവെയ്ക്കുന്നില്ലേ. നിങ്ങളുടെ പൊതുവേ
യുള്ള രൂപത്തിന്റെ ആകഷണശക്തി മിക്കവാറും നിങ്ങ
ളുടെ വസ്ത്രങ്ങളെയാണ് അപേക്ഷിച്ചിരിക്കുന്നതു്. നിങ്ങ
ളുടെ സുഖസൗകങ്ങളും ആരോഗ്യവും കൂടി വൃത്തി
യായ വസ്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നു പറയാം.
പൊടിയും വിയർപ്പും ദേഹത്തിലെ മലിനാംശങ്ങളും, വിറ
ഞ്ഞ വസ്ത്രങ്ങൾ പരുപരുത്തിയും, ഉലച്ചയില്ലാത്തവയു
മായിത്തിന്നു നിങ്ങൾക്ക് അസൌകയുമുണ്ടാക്കും; ദേഹ
4<noinclude><references/></noinclude>
jzqprpyk706bhlpm6xs631e56no9vdj
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/61
106
77585
220950
2024-11-30T19:43:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭവനനിമ്മാണം 51 powder) കലക്കിയ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞാൽ മിക്കവാറും അഴുക്കു പുള്ളികൾ പോകുന്നതാണു്. വല്ല വ ങ്ങളും ചായം മുക്കണമെങ്കിൽ നല്ല ചായസോപ്പുകൾ ഉണ്ട്. അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220950
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭവനനിമ്മാണം
51
powder) കലക്കിയ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞാൽ
മിക്കവാറും അഴുക്കു പുള്ളികൾ പോകുന്നതാണു്. വല്ല വ
ങ്ങളും ചായം മുക്കണമെങ്കിൽ നല്ല ചായസോപ്പുകൾ
ഉണ്ട്. അവ വാങ്ങി വെള്ളത്തിൽ കലക്കി. മുക്കി
ഉണക്കാം.
വസ്ത്രങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കി അവയെ നശി
ശത്രുവാണു ഒരുതരം
പ്പിക്കുന്ന
സാധാരണ
പാറകളെപ്പോലെ ഇവയ്ക്കും നാലു രൂപാന്തരങ്ങളുണ്ടു്.
വലിയ പെൺപാറകൾ വസ്ത്രങ്ങളിൽ പ്രത്യേകിച്ചു
കമ്പിളികളിലും രോമച്ചുരക്കുകളിലും മുട്ടയിടുന്നു.
വിരിഞ്ഞ പുഴുക്കളാവുകയും, പുഴുക്കൾ നൂൽ തിന്നു വരുന്നു
വരികയും ചെയ്യുന്നു.
പുസ്തകങ്ങളിലും തുളയുണ്ടാക്കുന്നതു നിങ്ങൾ കണ്ടി
ട്ടുണ്ടാവും. പുഴുക്കൾ വലുതായി. ലോക്കറിന്റെ
സ്ഥയെത്തിയതിൽ പിന്നെ അവ പാറകളാകുന്നു.
നാഫ്ത്തലിൻ ഉണ്ടകളും കർപൂരക്കട്ടകളും ഉപയോ
ഗിച്ചാൽ വസ്ത്രങ്ങളെ ഇത്തരം പുഴുക്കളിൽനിന്നു രക്ഷി
ക്കാം. ചിലർ പട്ടുവസ്ത്രങ്ങളിൽ വൃത്തിയായ വേപ്പില
യിട്ടു അവയെ സൂക്ഷിക്കുന്നു. വസ്ത്രങ്ങളെ നല്ലവണ്ണം
വെയിലത്തിട്ടുവേണം പെട്ടിയിൽ വെച്ചു സൂക്ഷിക്കുവാൻ.
6)
ഭവന നിമ്മാണം:-
അതിനുപയോഗിക്കുന്ന കല്ലുകൾ.
വീടുകളും, ക്ഷേത്രങ്ങളും, തൊഴിൽശാലകളും മാറും
പണിയുന്നതിന്നു നാം പലതരം കല്ലുകൾ ഉപയോഗി
ക്കാറുണ്ടല്ലോ. ഇവയിൽ പ്രധാനമായവ ചെങ്കല്ല്, വെട്ടു<noinclude><references/></noinclude>
e7ghghzlk87t1l6q5kiz658drci8vgx
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/63
106
77586
220951
2024-11-30T19:43:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭവാനിമ്മാണം നാമല എന്നിവിടങ്ങളിൽ 53 നിമ്മിച്ചിട്ടുള്ള മഹാക്ഷേത്ര ങ്ങൾ കണ്ടാൽ വിസ്മയിച്ചുപോകും. എത്ര നൂറ്റാണ്ടുക' താൾ സൃഷ്ടിച്ചിരിക്കുന്നു
220951
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭവാനിമ്മാണം
നാമല എന്നിവിടങ്ങളിൽ
53
നിമ്മിച്ചിട്ടുള്ള മഹാക്ഷേത്ര
ങ്ങൾ കണ്ടാൽ വിസ്മയിച്ചുപോകും. എത്ര നൂറ്റാണ്ടുക<noinclude><references/></noinclude>
5h6xddvbhheuf19cblqmo1jlj313bvs
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/64
106
77587
220952
2024-11-30T19:43:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '54 പ്രകൃതിശാസ്ത്രം കോൺ ളായി അവ കേടുപാടൊന്നും കൂടാതെ നില്ക്കുന്നു. ക്രീമുണ്ടാക്കുവാനും കരിങ്കൽച്ചില്ലുകൾ ഉപയോഗി ക്കുന്നു. കരിങ്കൽപ്പാറകളിൽനിന്നു ബലമുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
220952
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>54
പ്രകൃതിശാസ്ത്രം
കോൺ
ളായി അവ കേടുപാടൊന്നും കൂടാതെ നില്ക്കുന്നു.
ക്രീമുണ്ടാക്കുവാനും കരിങ്കൽച്ചില്ലുകൾ ഉപയോഗി
ക്കുന്നു. കരിങ്കൽപ്പാറകളിൽനിന്നു ബലമുള്ള ഉളികൾ
കൊണ്ടു വെട്ടിപ്പൊളിച്ചാണ് ഈ കല്ല് എടുക്കുന്നതു്.
ചിലപ്പോൾ പാറകളിൽ തുളയുണ്ടാക്കി വെടിമരുന്നിട്ടു
വെടിവെച്ചിട്ടും പാറ പൊളിച്ചെടുക്കുന്നു.
നിങ്ങൾ ഏതെങ്കിലും തീവണ്ടി
ആപ്പീസ്സിൽ ചെന്നു നോക്കീട്ടുണ്ടോ. അവിടെ നിലത്തു
വിരിച്ചിട്ടുള്ള കറുത്ത കല്ലുകൾ പലമാതിരിയല്ലേ ഇരി
ഈ കല്ലു കപ്പ് ജില്ലയിൽ അധികം
കാണുന്നതുകൊണ്ടു കഡപ്പ എന്ന പേർ കിട്ടി.
കനമധികമില്ലാത്ത പലകകളായി അടത്തിയെടുക്കാമെന്ന
താണു ഇതിനുള്ള വിശേഷം. ഉറപ്പ് അധികമില്ല; ഇതു
വേഗം ഉടയുന്നു. നിലത്തു വിരിക്കുന്നതിന്നാണു്
കമായി ഉപയോഗിക്കുന്നത്.
അധി
കല്ല് -നിങ്ങൾ പ്രാഥമിക പാഠശാല
കളിൽ പഠിച്ചിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന
ഒരുതരം പാറകളിൽനിന്നു വെട്ടിയെടുത്തതാണ്.
നേരിയ തകിടുകളായി അടത്തി യെടുക്കുവാൻ
കഴിയും. ഉറപ്പില്ലാത്തതിനാൽ അതിനെ ചിലേടങ്ങളിൽ
പുരമേയുവാൻ മാത്രം ഉപയോഗിക്കുന്നു.
വെണ്ണക്കല്ല് - മാർബിൾ) എന്ന വേറൊരു തരം
വിശേഷപ്പെട്ട കല്ലുണ്ടു്. നിങ്ങളുടെ ഗോട്ടികൾ മാർ
ബിൾകൊണ്ടുണ്ടാക്കപ്പെട്ടവയാണു്. ഗോട്ടി എത്ര മിനു
പ്പുള്ളതാണു. അധികം പ്രയാസം കൂടാതെ ഇതു ഉരച്ചു<noinclude><references/></noinclude>
52v36xjphrmnyzxrq13gqcu0w0gvsyu
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/65
106
77588
220953
2024-11-30T19:43:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '55 വനനിമ്മാണം മിനുസപ്പെടുത്താവുന്നതുകൊണ്ടും. വെടുപ്പും വൃത്തിയുമുള്ളതു കൊണ്ടും, ഭക്ഷണം കഴിക്കാനുള്ള മേശകളുടെ മേൽപ്പ കകൾ മാർബിൾകൊണ്ടുണ്ടാക്കുന്നു. വളരെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220953
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>55
വനനിമ്മാണം
മിനുസപ്പെടുത്താവുന്നതുകൊണ്ടും. വെടുപ്പും വൃത്തിയുമുള്ളതു
കൊണ്ടും, ഭക്ഷണം കഴിക്കാനുള്ള മേശകളുടെ മേൽപ്പ
കകൾ മാർബിൾകൊണ്ടുണ്ടാക്കുന്നു. വളരെ ഭംഗിയുള്ള<noinclude><references/></noinclude>
ej9zpngz85w1uv16utbd53kvygg5x1c
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/67
106
77589
220954
2024-11-30T19:44:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇഷ്ടികകളും കാടുകളും 57 നാടൻ സമ്പ്രദായ പ്രകാരം ഇഷ്ടിക ഉണ്ടാക്കുന്നതു് ഇങ്ങിനെയാണു്. പശയുള്ള കളിമണ്ണു കുഴച്ചു വരുത്തി അടിയും മുകളും തുറന്ന മരപ്പാത്തികളിൽ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
220954
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇഷ്ടികകളും കാടുകളും
57
നാടൻ സമ്പ്രദായ പ്രകാരം ഇഷ്ടിക ഉണ്ടാക്കുന്നതു്
ഇങ്ങിനെയാണു്. പശയുള്ള കളിമണ്ണു കുഴച്ചു
വരുത്തി അടിയും മുകളും തുറന്ന മരപ്പാത്തികളിൽ നി
ഒരു അലക്കു കൊണ്ടു മരത്തിനു മീതെയുള്ള മണ്ണ
വടിച്ചെടുത്തശേഷം, മരച്ചട്ട പൊക്കിയെടുക്കുന്നു.
ചട്ടത്തിൽ മണ്ണു പറ്റിപ്പിടിക്കാതിരിക്കുവാൻ
ഇടയ്ക്കിടെ വെള്ളം തളിക്കാറുണ്ടു്. ഈ ഈറൻ കല്ലുകളെ
തണലത്തുവെച്ചുണക്കി പച്ചക്കല്ലുകൾ ഉണ്ടാക്കുന്നു.
പിന്നീടു്
ഇവയെ ചൂളയിൽ വെച്ചു വേവിക്കുന്നു.
തി വെയ്ക്കുന്നു.
അതിൽ
വിറകു കൂട്ടുവാൻ അടിയിൽ വലിയ ചാരങ്ങൾ
വി ഈ പച്ചക്കല്ലുകൾ ഇടക്കിടെ വിറകു ചേർത്തു
അടുക്കായി മിതമിതെ വെച്ചു ചൂളയുണ്ടാക്കുന്നു. ഇതിന്നു
ചുറ്റും കുഴച്ച മണ്ണുകൊണ്ടു പൊതിഞ്ഞ് ദ്വാരങ്ങളെല്ലാം
അടയ്ക്കുന്നു. പിന്നീട് അടിയിൽ
കൊം കത്തി വലിയ ചൂടുണ്ടാവുകയും കല്ലുകൾ വെന്തു
ചുവന്ന നിറമാവുകയും ചെയ്യുന്നു. പത്തുപതിനഞ്ചു
ദിവസം കഴിഞ്ഞം, തണുത്തതിനു ശേഷം ചൂള പൊളിച്ചു
കല്ലുകൾ എടുക്കുന്നു. യന്ത്രങ്ങൾകൊണ്ടും ഇഷ്ടികകളും
ഓടും ഉണ്ടാക്കാറുണ്ടു്. ഓട്ടുകമ്പനികളിൽ മരിച്ചു കുഴ
യുവാനും ഇഷ്ടിക, ഓട്ട് എന്നിവ ശരിയായ ആകൃതി
യിൽ വാടുക്കുവാനും യന്ത്രങ്ങൾ ഉപയോഗിക്കുന്നു
എന്നു മാത്രമേ വ്യത്യാസമുള്ള. യന്ത്രപ്പാത്തികളിൽ വെച്ച
മിട്ടാണു് ഇഷ്ടികകൾക്കു വേണ്ട ആകൃതി കൊടുക്കു
ന്നത്. വീണ്ടും പൊളിഞ്ഞുപോകാതിരിക്കുവാൻ
ലിൽ വെച്ചുണക്കുന്നു. പിന്നീടു
ചൂളയ്ക്കു വെച്ചു വേവി
ച്ചെടുക്കുന്നു. ഓട്ടുകമ്പനികളിൽ വിറകു കത്തിയുണ്ടാ
തണ<noinclude><references/></noinclude>
lus71mxn5j10fj0nwm74el9l2jky6sp
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/68
106
77590
220955
2024-11-30T19:44:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 പ്രകൃതിശാസ്ത്രം വുന്ന പുകയും മറ്റു ഉഷ്ണവാതകങ്ങളും പുറത്തുപോവാൻ വലിയ പുകക്കുഴൽ വെച്ചിട്ടുള്ളതു നിങ്ങൾ കണ്ടിട്ടില്ലേ. അവിടത്തെയന്ത്രങ്ങൾ പ്രവർത്തിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220955
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>58
പ്രകൃതിശാസ്ത്രം
വുന്ന പുകയും മറ്റു ഉഷ്ണവാതകങ്ങളും പുറത്തുപോവാൻ
വലിയ പുകക്കുഴൽ വെച്ചിട്ടുള്ളതു നിങ്ങൾ കണ്ടിട്ടില്ലേ.
അവിടത്തെയന്ത്രങ്ങൾ പ്രവർത്തിക്കുന്നതു നിങ്ങൾ അദ്ധ്യാ
പകനോടുകൂടി ചെന്നുകണ്ടു മനസ്സിലാക്കണം.
കല്ലും ഓടുകളും ചൂളയ്ക്കു വെയ്ക്കുന്നതെന്തിനാണെന്ന
റിയേണ്ടതാണു്. ഒന്നാമതായി പച്ചക്ക് വെള്ളത്തിൽ
അലിഞ്ഞുപോകും. വേവിച്ച കല്ലുകൊണ്ടു ഭവനത്തിന്റെ
ഭിത്തികളും മറ്റും ഉണ്ടാക്കിയാൽ അഗ്നിഭയം ഇല്ലാതി
രിക്കാം. ഇഷ്ടിക പാവിയാൽ നിലത്തിനു നല്ല ഉറപ്പും
മിനുപ്പും കിട്ടും.
൧൯. ചുണ്ണാമ്പുകല്ലും ചുണ്ണാമ്പും സിമൻറും.
കല്ലുകൾ ചേർത്തു
ഭിത്തിയുണ്ടാക്കുമ്പോൾ
ധാരാളമായി കുമ്മായം ഉപയോഗിക്കുന്നുണ്ടല്ലോ.
കുമ്മായം എങ്ങനെ ഉണ്ടാക്കുന്നു?
ഈ
കിഴക്കൻ രാജ്യങ്ങളിൽ ചാരനിറമുള്ള ചുണ്ണാമ്പുക
ല്ലുകൾ സുലഭമാണു്. അവ ഉണ്ടായിട്ടുള്ളതു സമുദ്രത്തിലെ
പ്രാണികളായ കക്ക, ചിപ്പി
മുതലായവയുടെ
മാം ചേച്ചിട്ടാണു്. മലയാളക്കരയിൽ
ധാരാ
ളമായിട്ടു കിട്ടുന്ന കക്കയെ ചൂളയിൽ ഇട്ടു
ച്ചിട്ടാണു് ചുണ്ണാമ്പുണ്ടാക്കുന്നതു്. ഇവിടെ കാണി
2
ച്ചിരിക്കുന്ന
ചുണ്ണാമ്പു മുളയുടെ
aso
നോക്കുക. ചെങ്കല്ലുകൾ കൊണ്ടുണ്ടാക്കിയ
വലിയ പാത്രം പോലെയിരിക്കുന്നു
മുകൾഭാഗമെത്തുന്തോറും വീതി<noinclude><references/></noinclude>
n9b0faxqf5gpo1znu90wvce3ezsm7c3
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/69
106
77591
220956
2024-11-30T19:44:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചുണ്ണാമ്പുകളും ചുണ്ണാമ്പും സിമൻറും 59 കുറഞ്ഞുവരുന്നുണ്ടു്. മുകളിൽ ഒരു വലിയ ദ്വാരം കാണാം. അടിയിലും രണ്ടു വശങ്ങളിലും ദ്വാരങ്ങൾ ഉണ്ട്. കക്കയെ കരിയോടു കൂട്ടിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
220956
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചുണ്ണാമ്പുകളും ചുണ്ണാമ്പും സിമൻറും
59
കുറഞ്ഞുവരുന്നുണ്ടു്. മുകളിൽ ഒരു വലിയ ദ്വാരം കാണാം.
അടിയിലും രണ്ടു വശങ്ങളിലും ദ്വാരങ്ങൾ ഉണ്ട്. കക്കയെ
കരിയോടു കൂട്ടിക്കലർത്തി ഈ വലിയ പാത്രത്തിൽ
അടിയിലെ ദ്വാരങ്ങളിൽക്കൂടി തീ കൊടുക്കുന്നു. തികൊണ്ടു
കക്ക വെന്തിട്ട് അതിലുള്ള ഇംഗാലാമ്ല വാതകം എല്ലാം
പുറത്തു പോകുന്നു. വെന്തു രണ്ടുമൂന്നു ദിവസം കഴിഞ്ഞ
ആറിയതിനുശേഷം പാശങ്ങളിലുള്ള വാതിലുകളിലൂടെ
ഇത്തിൾ പുറത്തെടുക്കുന്നു. ഇത്തിളിൽ സ്വല്പം വെള്ളം
ത്താൽ അതു പൊടിഞ്ഞ ചുണ്ണാമ്പാകും. അപ്പോൾ
ധാരാളം ചൂടുണ്ടാവുകയും ചെയ്യുന്നുണ്ടു്. ഇത്തിളിനെ
ചുണ്ണാമ്പാക്കുന്നതിനു നിറക്കുക എന്നാണു പറയാറുള്ളത്.
ഇത്തിൾ നിറമ്പോൾ അതു ചൂടു കൊണ്ടു തിളച്ചു മറിയാ
ചുണ്ണാമ്പും മണലും ശരിയായ തോതിൽ കലത്തി
യിട്ട് ചുണ്ണാമ്പായ്ക്കുന്ന ചക്കിലിട്ടുരച്ചിട്ടാണ് കാരയുണ്ടാ
ക്കുന്നതു്. ഇതു വെള്ളത്തിലലിയുകയില്ല.
തട്ടുന്തോറും ഉറപ്പു കൂടുകയേ ഉള്ളു. ആയതിനാൽ വെള്ള
ത്തിനടിയിൽ സ്ഥിതി ചെയ്യേണ്ടുന്ന പാലങ്ങളുടെ
കാലുകൾ, അണക്കെട്ടുകൾ എന്നിവ കെട്ടുന്നതിനു കാര
യുപയോഗിക്കുന്നു.
സിമൻറ് നല്ല കളിമണ്ണും ചുണ്ണാമ്പുകല്ലും കൂടി
കലത്തി നല്ലവണ്ണം പൊടിച്ച് തിരിഞ്ഞു കൊണ്ടിരിക്കുന്നു
ഒരു ഉരുൾപാത്രത്തിൽ വെച്ചു വേവിക്കുന്നു. അതിൽ നിന്നു
ണ്ടാവുന്ന സാധനത്തെ തല്ലിപ്പൊളിച്ചു പൊടിച്ചിട്ടാണു്
സിമൻറുണ്ടാക്കുന്നത്. സിമൻറ പച്ചയോടു ന്ന ചാര<noinclude><references/></noinclude>
1gq6unvtt3hlz2w8qkqi1sq6t2nr5l3
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/70
106
77592
220957
2024-11-30T19:44:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '60 പ്രകൃതിശാസ്ത്രം നിറമാണു്. വെള്ളം തട്ടുന്തോറും ഉറപ്പു കൂടുമെന്നതാണു് ഇതിന്റെ ഗുണം. വെള്ളത്തിൽ തന്നെ ഇതു ഉറയ്ക്കുകയും ചെയ്യുന്നു. പാലങ്ങളുടെ അസ്തിവാരത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
220957
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>60
പ്രകൃതിശാസ്ത്രം
നിറമാണു്. വെള്ളം തട്ടുന്തോറും ഉറപ്പു കൂടുമെന്നതാണു്
ഇതിന്റെ ഗുണം. വെള്ളത്തിൽ തന്നെ ഇതു ഉറയ്ക്കുകയും
ചെയ്യുന്നു. പാലങ്ങളുടെ അസ്തിവാരത്തിന്നും കോൺക്രീ
രണ്ടാക്കുന്നതിന്നും ഇതു ധാരാളം ഉപയോഗിക്കുന്നു
കരിങ്കൽച്ചില്ലും സിമൻറം കൂടി നല്ലവണ്ണം കലർത്തി വെള്ള
ത്തിലിട്ടു ഇടിച്ചാൽ കോൺക്രീററ് കിട്ടുന്നതാണ്. ഇക്കാ
ലത്തു ഏതു പുതിയ കെട്ടിടം നോക്കിയാലും കോൺ
ക്രീം പണി കാണാം. സിമൻറ് നിലത്തു
നിലം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടു്.
കഴുകുവാൻ വളരെ എളുപ്പമാണു്.
തേച്ചുരച്ചു
ഇങ്ങനത്തെ നിലം
തീവണ്ടി വഴിക്കു നിങ്ങളാരെങ്കിലും പോത്ത
പോകുന്നുവെങ്കിൽ മധുക്കര
വമ്പിച്ച ഉരുളല കാണാവുന്നതാണു്.
ശാലയിലെ
അതുകൊണ്ടുള്ള ഉപയോഗങ്ങൾ
വെള്ളം തീരെ ഉപയോഗിക്കാത്ത ഒരു വീടെങ്കിലും
ഉണ്ടാകുമോ? കുടിക്കുവാനും കുളിക്കുവാനും
കായ്യങ്ങൾക്കും വെള്ളം അത്യാവശ്യമാണു്.
നമുക്കു
വേണ്ടുന്ന വെള്ളം എവിടെനിന്നാണു കിട്ടുന്നതു്. പ്രകൃതി
യിൽ വെള്ളം മഴ പെയ്തിട്ടാണല്ലോ ഉണ്ടാകുന്നത്. മഴ
വെള്ളം ഏറ്റവും ശുദ്ധമായിരിക്കും. എന്നാൽ
ളിലും, മേച്ചിലുള്ള
വൈക്കോലിലും പട്ടയിലും
കാടുക
വീണു
അതു മലിനമാകുന്നുണ്ടു്. പുതുമഴ പെയ്യുമ്പോൾ എപ്പോഴും<noinclude><references/></noinclude>
nazdh608e4lbgoy9i0mry4w69g4nfvq
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/71
106
77593
220958
2024-11-30T19:44:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെള്ളം 61 ആദ്യം കിട്ടുന്ന വെള്ളത്തിൽ ധാരാളം പൊടിയുണ്ടാവും. മഴ പെയ്യുമ്പോൾ നല്ല വെള്ളം കിട്ടണമെങ്കിൽ തുറന്നു ഒരു സ്ഥലത്തു ഒരു വൃത്തിയുള്ള കല്ലിലോ മറേറാ പാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
220958
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വെള്ളം
61
ആദ്യം കിട്ടുന്ന വെള്ളത്തിൽ ധാരാളം പൊടിയുണ്ടാവും.
മഴ പെയ്യുമ്പോൾ നല്ല വെള്ളം കിട്ടണമെങ്കിൽ തുറന്നു
ഒരു സ്ഥലത്തു ഒരു വൃത്തിയുള്ള കല്ലിലോ മറേറാ
പാത്രം വെച്ചാൽ മതി. എന്നാൽ മഴ എപ്പോഴും പൊ
ത്തതു കൊണ്ടും, മഴവെള്ളം നമുക്കു പാത്രങ്ങളിൽ ശേഖരി
ക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടും നമ്മുടെ നിത്യാവശ്യങ്ങൾ
നടത്തുന്നതും കിണറുവെള്ളവും ആവെള്ളവും
കൊണ്ടാണു്.
കിണറുകൾതന്നെ രണ്ടുതരത്തിലുണ്ട്. ഉറവുജലം
വരുന്ന ആഴമുള്ള കിണറുകൾ, മഴവെള്ളം കെട്ടിനില്ക്കുന്ന
ആഴം കുറഞ്ഞ കിണറുകൾ. ഒന്നാമത്തെ ഇനത്തിലുള്ള
കിണറുകളിലെ വെള്ളം വറ്റുകയില്ല. അതു നിർമ്മല
മായിരിക്കുകയും ചെയ്യും. എന്നാൽ മറോ ഇനത്തിലുള്ള
കിണറുകളിലെ വെള്ളം വേനലിൽ വരുന്നു. ജലം മലി
നമായിരിക്കാനും ഇടയുണ്ട്. കുടിപ്പാൻ ഉപയോഗിക്കുന്ന
വെള്ളം ഏററവും നിലമായിരിക്കണം.
തിളപ്പിച്ചിട്ടുവേണം കുടിക്കുവാൻ. മഴക്കാലത്തുണ്ടാവുന്ന
വെള്ളം ഏരികളിലും കുളങ്ങളിലും ശേഖരിച്ചുവെയ്ക്കപ്പെ
ടുന്നു. കുളിക്കാനും, വയലുകൾ നനയ്ക്കുന്നതിന്നും അല്ലാതെ
ഇവയിലെ വെള്ളം ഉപയോഗിക്കുന്നില്ല.
ഈ വെള്ളം
കാരണം
ഈ വെള്ളത്തിൽ മലിനപദാർത്ഥങ്ങളും വിഷാണു പ്രാണി
കളുമുണ്ടാവും.
പുഴകളിൽ നിന്നും നമുക്കു വെള്ളം കിട്ടുന്നുണ്ട്.
ഇതിൽ അധികം മാലിന്യമുണ്ടാവില്ലെങ്കിലും വിഷാണു
പ്രാണികൾ ഇല്ലെന്നു തീർത്തു പറയുവാൻ വയ്യ. എന്നാൽ
കുന്നിൻപുറങ്ങളിൽ തട്ടി ഔഷധങ്ങളും മറ്റും അലിഞ്ഞ<noinclude><references/></noinclude>
ill3t8jcdo7iellzfkch8ab2kk9gccz
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/72
106
77594
220959
2024-11-30T19:45:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '62 പ്രകൃതിശാസ്ത്രം ചേരുന്നതുകൊണ്ടു ചിലപ്പോൾ ജലം തീരെ നിലമാ ഗംഗാജലം (തീത്ഥം എത്രകാലം എടുത്തുവെ ച്ചാലും അതു കേടുവന്നു പോകയില്ലെന്നു സുപ്രസിദ്ധമാ കുന്നു. സമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220959
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>62
പ്രകൃതിശാസ്ത്രം
ചേരുന്നതുകൊണ്ടു ചിലപ്പോൾ ജലം തീരെ നിലമാ
ഗംഗാജലം (തീത്ഥം എത്രകാലം എടുത്തുവെ
ച്ചാലും അതു കേടുവന്നു പോകയില്ലെന്നു സുപ്രസിദ്ധമാ
കുന്നു.
സമുദ്രത്തിലേയും ചില തടാകങ്ങളിലേയും വെള്ള
കുടിപ്പാൻ കൊള്ളുന്നതല്ല. അതു ഉപ്പുരസമായിരിക്കും.
ചിലേടങ്ങളിൽ ഉപ്പുണ്ടാക്കുന്നതുതന്നെ ഈ വെള്ളത്ത
പടനകളിൽ വിട്ടു വറ്റിച്ചിട്ടാണല്ലോ.
വീടുകളിൽ വെള്ളം കുടിക്കുവാനും, ഭക്ഷണം പാകം
കൈകാൽ കഴുകുവാനും, വസ്ത്രങ്ങൾ അലക്കി
വൃത്തിയാക്കുവാനും, തോട്ടം നനയ്ക്കുവാനും ഉപയോഗി
ക്കുന്നു. കുടിക്കുവാനുള്ള വെള്ളം ഏറ്റവും നിമ്മലമായി
രിക്കേണ്ടതാണ്. സാധാരണ വെള്ളം തിളപ്പിച്ചരിച്ചു
കുടിക്കയാണ് നല്ലത് .
വേഗം
ചില കിണറുകളിലെ വെള്ളത്തിൽ
പതയുന്നു. മറ്റ് ചില കിണറുകളിലേതിൽ സോപ്പു പത
യുന്നില്ല. ആദ്യത്തെ തരത്തിലുള്ള വെള്ളത്തിന്നു മൃദുജല
(soft water)മെന്നും മറേറതിന്നു കഠിനജല(hard water)
മെന്നും പറയുന്നു. വെള്ളത്തിൽ സോഡാപ്പൊടി നി
രിക്കകൊണ്ടാണു് അതു പതയാത്തത്. തിളപ്പിച്ചാൽ
അതു മൃദുവാകുന്നതാണു്. കഠിനജലത്തിൽ സോപ്പ് നല്ല
വണ്ണം പതയാത്തതുകൊണ്ടു വസ്ത്രം അലക്കുന്നതിന്നു അതു
ഉപയോഗിച്ചാൽ സോപ്പ് അധികം ചെലവാകും. ചളി
നല്ലവണ്ണം പോകയുമില്ല. അതിനാൽ മൃദുജലമാക്കേണ്ട
താണു്.<noinclude><references/></noinclude>
bvg9t6voc7zqrpvxx3fxegjalzg8kkj
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/73
106
77595
220960
2024-11-30T19:45:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെള്ളത്തിന്റെ ഗുണങ്ങൾ 63 പട്ടണങ്ങളിൽ കുഴൽ വെള്ളം കിട്ടുന്നുണ്ടല്ലോ. അതു ജലസംഭരണ സ്ഥലത്തുനിന്നാണു് വരുന്നത്. ജലസൂത്രം കൊണ്ടോ മറോ ആണ് ഈ ജലശേഖരങ്ങൾ നിറയ്ക്ക പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220960
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വെള്ളത്തിന്റെ ഗുണങ്ങൾ
63
പട്ടണങ്ങളിൽ കുഴൽ വെള്ളം കിട്ടുന്നുണ്ടല്ലോ. അതു
ജലസംഭരണ സ്ഥലത്തുനിന്നാണു് വരുന്നത്. ജലസൂത്രം
കൊണ്ടോ മറോ ആണ് ഈ ജലശേഖരങ്ങൾ നിറയ്ക്ക
പ്പെടുന്നതു്. കുഴലുകൾ കേടുവരാതിരിക്കുവാനും കുടിക്കു
നവ രോഗമില്ലാതിരിക്കാനും വെള്ളം മൃദുവും നി
ലവും ആക്കുന്നു. വെള്ളം നിശ്ചലമാകുന്നതു അതിനെ
മണലിൽ കൂടി അരിച്ചിട്ടും അതിൽ
അലക്കുപൊടി
(bleaching powder) ചേർത്തിട്ടുമാണു്. അലക്കുപൊടി
വെള്ളത്തിലുള്ള കൃമികളെ കൊല്ലുന്നതിനാകുന്നു.
. വെള്ളത്തിന്റെ ഗുണങ്ങൾ.
വാറ്റിയെടുത്ത ശുദ്ധജലം ഒരു കോപ്പയിലെടുത്തു
അതിന്റെ നിറം, മണം, സ്വാദ് എന്നിവ പരിശോധി
ക്കുക. താഴെ പറയുന്ന സംഗ
തികൾ അപ്പോൾ
വുന്നതാണു് .
1. ശുദ്ധജലത്തിന്നു നിറമില്ല.
2. അതിനു മണവും സ്വാദുമില്ല.
കണ്ണാടിക്കോപ്പയിൽ
ഒരു
കുറെ ജലമെടുത്തു മദ്യദീപത്താ
ൽ ചൂടുപിടിപ്പിക്കുക. വെള്ളം
ക്രമേണ ചൂടുപിടിച്ച് ആവി
യായി പരിണമിക്കുന്നു. ഈ
ആവി തണുപ്പിച്ചാൽ നമുക്കു
വെള്ളം
തണുത്ത
കിട്ടുന്നതുമാണു.
വെള്ളമുള്ള
പരീക്ഷണത്തിനായി
ഗ്ലാസ്സെടുത്തു അതിൽ<noinclude><references/></noinclude>
kmvblsz81ibc9r8nh07m070eeusqt3z
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/74
106
77596
220961
2024-11-30T19:45:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '64 പ്രകൃതിശാസ്ത്രം നീരാവി തട്ടിക്കുക. നീരാവി തണുത്തു വെള്ളത്തുള്ളിക ളായി വീഴുന്നതു കാണാം. വെള്ളം നല്ലവണ്ണം തണുപ്പി 'ച്ചാൽ ഹിമക്കട്ട് കിട്ടും. ശീതരാജ്യങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു
220961
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>64
പ്രകൃതിശാസ്ത്രം
നീരാവി തട്ടിക്കുക. നീരാവി തണുത്തു വെള്ളത്തുള്ളിക
ളായി വീഴുന്നതു കാണാം. വെള്ളം നല്ലവണ്ണം തണുപ്പി
'ച്ചാൽ ഹിമക്കട്ട് കിട്ടും. ശീതരാജ്യങ്ങളിൽ കാലാവ
തണുപ്പുകൊണ്ടുതന്നെ
സ്ഥയാലുണ്ടാവുന്ന
മഞ്ഞുകാ
ലത്തും ജലാശയങ്ങളിലെ വെള്ളം ഉറച്ചു കട്ടിയാവുന്നു.
അതിനാൽ വെള്ളം, ഘനം ദ്രവം ബാഷ്പം എന്നീ മൂന്നു
രൂപങ്ങളിലുമുണ്ടെന്നു ധരിക്കേണ്ടതാണ്.
ദ്രാവണവും അതിനാലുള്ള ഉപയോഗവും
പരീക്ഷണങ്ങൾ ഒരു പരീക്ഷണനാളത്തിൽ
കുറച്ചു വെള്ളമെടുത്തു അതിൽ
പഞ്ചസാര
അതു കുലുക്കിയാൽ പഞ്ചസാര ക്രമേണ
കാണാതെയാവും. അതെവിടെപ്പോയി. അതു വെള്ളത്തി
ലലിഞ്ഞുചേർന്നും അദൃശ്യമായി. ഇങ്ങിനെ ഒരു ദ്രാവക
ത്തിൽ അലിഞ്ഞുചേരുന്ന പദാർത്ഥത്തിൽ ലേയം
(solute) എന്നു പറയുന്നു. അലിയിക്കുന്ന ദ്രാവകത്തിനു
(solvent) ലയകം, എന്നും രണ്ടും ന്ന മിശ്രത്തിന്നു
ദ്രാവണം (solution) എന്നും പറയുന്നു.
'രീക്ഷണങ്ങൾ (1) രണ്ടു പരീക്ഷണനാളങ്ങ
ളിൽ വെള്ളമെടുക്കുക. ഒന്നിൽ ഒരു കട്ട കണ്ടമിടുക.
മാതിൽ കുറച്ചു പൊടിച്ച് കൽക്കണ്ടം ഇടുക. ഏതു
കുഴലിലേയാണു് വേഗം അലിയുന്നത്. (2) രണ്ടു കണ്ണാ
ടിക്കോപ്പുകളിൽ വെള്ളമെടുത്തു രണ്ടിലും സ്വല്പം പഞ്ച
സാരയിടുക. ഒന്നിനെ അനക്കാതെ മേശപ്പുറത്തു
യ്ക്കുക. വേറൊന്നിലേതിനെ കുപ്പിക്കുഴലിട്ടിളക്കുക. പഞ്ച
സാര വേഗം അലിയുന്നതും ഏതിലാണ്. (3) ആദ്യത്തെ<noinclude><references/></noinclude>
svswkxf3n7zibc9j1b3l7ikqdcdn3sc
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/75
106
77597
220962
2024-11-30T19:45:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെള്ളത്തിന്റെ ഗുണങ്ങൾ 65 പരീക്ഷണത്തിലുള്ളതുപോലെ രണ്ടു പരീക്ഷണനാളി രണ്ടിലും പഞ്ചസാരയിടുക. ളിൽ വെള്ളമെടുത്തു ഒന്നിനെ ചൂടുപിടിപ്പിക്കുക. ചൂടുപിടിപ്പിച്ച കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220962
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വെള്ളത്തിന്റെ ഗുണങ്ങൾ
65
പരീക്ഷണത്തിലുള്ളതുപോലെ രണ്ടു പരീക്ഷണനാളി
രണ്ടിലും പഞ്ചസാരയിടുക.
ളിൽ
വെള്ളമെടുത്തു
ഒന്നിനെ ചൂടുപിടിപ്പിക്കുക. ചൂടുപിടിപ്പിച്ച കുഴലിൽ
പഞ്ചസാര വേഗം അലിയുന്നുണ്ടോ?
മേൽ പറഞ്ഞ മൂന്നു പരീക്ഷണങ്ങളിൽ നിന്നു നാം
എന്തു പറിക്കുന്നു. (1) ഒരു സാധനത്തെ പൊടിക്കുന്നതും
ദ്രാവകത്തിലിട്ടിളക്കുന്നതും (3) ദ്രാവക
(2) അതു
ചൂടുപിടിപ്പിക്കുന്നതും അലിയുന്നതിനു
എന്നു തന്നു.
കുറേശ്ശയായി
സഹായമാകും
പഞ്ചസാര
കുറച്ചു വെള്ളമെടുത്തു അതിൽ സ്വല്പം പഞ്ചസാര
പ്പൊടി ചേർത്തു ഇളക്കുക. അതലിയുന്നു. വീണ്ടും കുറെ
ത്തിളക്കുക. അതും അലിയുന്നു. ഇങ്ങിനെ കുറേശ്ശ
ത്തു കൊണ്ടിരുന്നാൽ
പിന്നെ അലിഞ്ഞു ചേരുകയില്ല എന്ന ഘട്ടമെത്തും.
ഒരു ദ്രാവകത്തിൽ ഒരു ഘനപദാം എത്രത്തോളം
അധികം അലിഞ്ഞുചേരാമോ, അത്രത്തോളം അലി
ന്നരിക്കുമ്പോൾ ആ ദ്രാവണിത്തൻ സംപൂരി
ദ്രാവണം (Saturated solution) എന്നുപറയുന്നു. ഈ
നില കടന്നാൽ പിന്നെ പദാം
ആ ദ്രാവകത്തിൽ
അലിയുകയില്ല. പക്ഷേ ചൂടുപിടിപ്പിക്കുന്നതായാൽ കൂടു
തൽ അലിയുവാൻ ഇടയുണ്ടു്. ഇങ്ങിനെ ചൂടുപിടിപ്പിച്ചു
അലിയിക്കുന്നതിന്നും ഒരതൃത്തിയുണ്ടു്.
വെള്ളം ഇങ്ങിനെ ലോകത്തിലെ മിക്കവാറും പദാ
ങ്ങളെ അലിയിക്കുന്നതുകൊണ്ടു അതിനു സർവ്വവില
(universal solvent) എന്നു പറയാം.
5<noinclude><references/></noinclude>
9utug3osqqtk4regd4iu3501ptkcvrk
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/76
106
77598
220963
2024-11-30T19:45:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 പ്രകൃതിശാസ്ത്രം പ്രത്യേകശക്തികൊണ്ടു നമുക്കു പല ഉപകാരങ്ങളുമുണ്ട്. കൈകാലുകളിലെ അഴുക്കുകൾ കഴുകിക്കളയുക, വസ്ത്രങ്ങ ളിലെ അഴുക്കുകൾ നീക്കുക മുതലായ പലതിനും ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220963
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>66
പ്രകൃതിശാസ്ത്രം
പ്രത്യേകശക്തികൊണ്ടു നമുക്കു പല ഉപകാരങ്ങളുമുണ്ട്.
കൈകാലുകളിലെ അഴുക്കുകൾ കഴുകിക്കളയുക, വസ്ത്രങ്ങ
ളിലെ അഴുക്കുകൾ നീക്കുക മുതലായ പലതിനും ജല
ത്തിന്റെ ഈ ശക്തി ഉപകരിക്കുന്നു. കൈ കഴുകുവാനും
കുളിക്കുവാനും മറ്റും വെള്ളമില്ലെങ്കിൽ എത്രവേഗത്തിൽ
നമ്മുടെ ദേഹവും വസ്ത്രാദികളും മലിനമായിപ്പോകുന്നു.
വെള്ളത്തിൽ പഞ്ചസാര, ഉപ്പ് മുതലായവ അലി
യുന്നതിനാലാണു അവ വേഗം ദഹിച്ചു നമ്മുടെ ശരീര
ത്തിലെ രക്തത്തിൽ ലയിച്ചു ചേരുന്നത്. തുണികളിൽ
പിടിപ്പിക്കുന്നതു് അതു വെള്ളത്തിൽ
ചായം
സോഡ
കലക്കി, അതിൽ മുക്കീട്ടാണ്. ഇംഗാലാമ്ലവാതകം
വെള്ളത്തിൽ
അലിയുകകൊണ്ടല്ലേ നമുക്കു
കുടിക്കാൻ കിട്ടുന്നതും വെള്ളത്തിൽ അമ്ല ജനകം അലി
ഞ്ഞന്നിരുന്നില്ലെങ്കിൽ മത്സ്യം മുതലായവ ജീവി
കുമോ?
ലോകത്തിൽ
ഘനം, ദ്രവം ബാഷ്പം, എന്ന
മൂന്നു സ്ഥിതിയിലാണല്ലോ പദാർത്ഥങ്ങൾ ഉള്ളത്. മിക്ക
വാറും സാധനങ്ങളെ ചൂടുപിടിപ്പിക്കുന്നതായാൽ അവ
ഘനസ്ഥിതിയിൽനിന്നു ഭൂവസ്ഥിതിയിലേയ്ക്കും, പിന്നീട്
ബാഷ്പസ്ഥിതിയിലേയ്ക്കും മാറുന്നതാണ്. ഗന്ധകം,
മെഴുകു മുതലായവ ഉദാഹരണം. ഇരുമ്പു കൂടി നല്ല
വണ്ണം ചൂടുപിടിപ്പിക്കാമെങ്കിൽ ഉരുകിത്തിളച്ചു ബാഷ്പ
മാകും.<noinclude><references/></noinclude>
53132xwdxaos36g4off8i6prllx4x9d
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/77
106
77599
220964
2024-11-30T19:45:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അന്തർലീനോം 67 ഒരു കഷണം ഹിമക്കട്ടയെടുത്തു ഒരു കണ്ണാടിക്കോ പയിലിട്ടു ചൂടുപിടിപ്പി ക്കുക. അതുരുകി വെള്ളമാകുന്നു. അതായത് ഒരു പദാത്ഥത്തിൽ ഘനസ്ഥിതി വിട്ടു ദ്രവ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220964
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അന്തർലീനോം
67
ഒരു കഷണം ഹിമക്കട്ടയെടുത്തു ഒരു കണ്ണാടിക്കോ
പയിലിട്ടു ചൂടുപിടിപ്പി ക്കുക. അതുരുകി വെള്ളമാകുന്നു.
അതായത് ഒരു പദാത്ഥത്തിൽ ഘനസ്ഥിതി വിട്ടു ദ്രവ
സ്ഥിതിയിലാകണമെങ്കിലോ, ദ്രാവസ്ഥിതി വിട്ടു ബാഷ
സ്ഥിതിയിലാവണമെങ്കിലോ ചൂടു വേണം. ദ്രവ സ്ഥിതി
യിലും ബാഷ്പസ്ഥിതിയിലും ഇരിക്കുമ്പോൾ ആദ്യം വലി
ച്ചെടുത്ത ചൂട്ട് എവിടെപ്പോയി ? അത് എവിടേയും
പോകാതെ അതിൽ തന്നെ മറഞ്ഞുകിടക്കുന്നു. മറഞ്ഞ
കിടക്കുന്ന ഈ ഉഷ്ണത്തിന്നാണ് അന്തർലീനോം എന്നു
പറയുന്നത്. പദാർത്ഥം ഭൂവസ്ഥിതിയിൽ നിന്നു ഘനസ്ഥി
തിയിലാവുമ്പോഴോ (ഉറച്ചു കട്ടിയാവുമ്പോഴോ) ബാഷ്പ
സ്ഥിതി വിട്ടു ദ്രാവകമാകുമ്പോഴോ, ഈ ചൂടു പുറത്തേയ്ക്കു
വിടുന്നു. (മഴ പെയ്യുന്നതിന്നു സ്വല്പം മുമ്പു് അത്യന്തം
ഉഷ്ണം തോന്നുന്നത് എന്തുകൊണ്ടാണ്?
മേൽപറഞ്ഞ തത്വപ്രകാരം ഹിമം ഉരുകി വെള്ള
മാകണമെങ്കിൽ അതിനു ചൂട് അത്യാവശ്യമാണു്.
ഒരു ഗ്രാം ഹിമം ഉരുകി വെള്ളമാകണമെങ്കിൽ അതിന്നു
എത്ര ചൂടു വേണമോ അതുകൊണ്ടു് 80 ഗ്രാം
ത്തിന്റെ ഉഷ്ണസ്ഥിതിയെ ഒരു ഡിഗ്രി ഉയർത്താവുന്ന
താണു്. ശാസ്ത്രീയ ഭാഷയിൽ ഒരു ഗ്രാം ഹിമത്തിനു
വെള്ളമാവാൻ 80 താപമാനം (colarie) ചൂടു വേണ
മെന്നു പറയുന്നു. ഇതിനാണ് ജലത്തിന്റെ അന്തർല
നോം എന്നു പറയുന്നത്.
ഒരു ഗ്രാം വെള്ളം ഹിമമാകണമെങ്കിൽ അതിൽ
നിന്നു 80 താപമാനം ചൂട് കളയണം. (അതായതു<noinclude><references/></noinclude>
3kczr055a7880l2bsiopvoxlxgxkxf1
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/78
106
77600
220965
2024-11-30T19:45:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 പ്രകൃതിശാസ്ത്രം വളരെ നല്ലവണ്ണം അതിന്റെ തണുപ്പിക്കണം. വെള്ളത്തിൽ ജീവിതം ന്നതിനു ഈ സ്ഥിതി ഉപകരിക്കുന്നു. കുറച്ചുമാത്രം തണുപ്പുകൊണ്ടാൽ വെള്ളം ഉറച്ചു കട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
220965
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>68
പ്രകൃതിശാസ്ത്രം
വളരെ നല്ലവണ്ണം അതിന്റെ തണുപ്പിക്കണം.
വെള്ളത്തിൽ
ജീവിതം
ന്നതിനു ഈ സ്ഥിതി ഉപകരിക്കുന്നു. കുറച്ചുമാത്രം
തണുപ്പുകൊണ്ടാൽ വെള്ളം ഉറച്ചു കട്ടിയായി ഹിമമാവുമെ
ങ്കിൽ ശീതമേഖലയിലുള്ള സമുദ്രങ്ങളിലെ മത്സ്യങ്ങളും
മാറും ശീതകാലത്തു ഹിമത്തിന്നടിയിലുറച്ചു
അനങ്ങ
വാൻ കഴിയാതെ മരിച്ചു പോകുമല്ലോ. എന്നാൽ വെള്ളം
മുഴുവനും കട്ടിയാക്കത്തക്കവണ്ണമുള്ള തണുപ്പ്
അവിടെ
ഉണ്ടാവില്ലെന്നു മാത്രമല്ല, കട്ടിയായ ഹിമം ഘനം കുറ
താകകൊണ്ടു വെള്ളത്തിനു മീതെ പൊങ്ങിനിന്നു
തണുപ്പ് ഉള്ളിൽ പ്രവേശിക്കാതിരിക്കുവാൻ ഒരു രക്ഷാ
വസ്തു ആവുകയും ചെയ്യുന്നു. ആയതിനാൽ ജലജന്തുക്കൾ
ഹിമത്തിനിടിയിലുള്ള വെള്ളത്തിൽ നിബ്ബാധം വസി
. ഹിമവും സ് ക്രീമും.
1
പരീക്ഷണം - 1. കുറച്ചു മദ്യവീയം ' (Spirit)
എടുത്തു പുറങ്കയ്യിൽ തേക്കുക. കയ്യിന്നു തണുപ്പ് തോന്നു
ന്നുണ്ടോ? മദ്യവീയം എവിടെപ്പോയി?
2. സ്വല്പം ഈതർ (ether) ഒരു കണ്ണാടിക്കോപ്പയി
ലെടുത്തു അതിൽ ഒരു കണ്ണാടിക്കുഴലിലൂടെ ഊതുക.
എന്നിട്ടു കോപ്പയുടെ അടി തൊട്ടു നോക്കുക, കൈ തണു
കൊണ്ടു കോച്ചും. ഇതല്ലാം എവിടെപ്പോയി
ബാഷ്പീഭവിക്കുന്ന സമയത്തു തണുപ്പുണ്ടാവുമെന്നു
മേല്പറഞ്ഞ പരീക്ഷണങ്ങൾകൊണ്ടു വ്യക്തമാകുന്നു. വളരെ<noinclude><references/></noinclude>
m3x9yh2s1vz8osdt4mak1t7zriog7qm
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/79
106
77601
220966
2024-11-30T19:46:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹിമവും ഐസ് ക്രീമും 69 വേഗത്തിൽ ബാഷ്പീഭാവം ഉണ്ടാകുമ്പോൾ വളരെ അധികം തണുപ്പുണ്ടാകുന്നു. ഈ തത്വത്തെ അടിസ്ഥാന പ്പെടുത്തിട്ടാണു് ഹിമക്കട്ടയുണ്ടാക്കുന്നതു്. അമോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220966
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹിമവും ഐസ് ക്രീമും
69
വേഗത്തിൽ ബാഷ്പീഭാവം
ഉണ്ടാകുമ്പോൾ
വളരെ
അധികം തണുപ്പുണ്ടാകുന്നു. ഈ തത്വത്തെ അടിസ്ഥാന
പ്പെടുത്തിട്ടാണു് ഹിമക്കട്ടയുണ്ടാക്കുന്നതു്.
അമോണിയാവാതകം വമ്പിച്ച മർദ്ദശക്തിയാൽ
അമർത്തിയതിനുശേഷം തണുപ്പിക്കുമ്പോൾ, അത് അമോ
ണിയ ദ്രാവകമാകുന്നു. ഈ ദ്രാവകം ഒരു വലിയ കടാഹ
ത്തിലുള്ള ഉപ്പുവെള്ളത്തിൽ വളഞ്ഞുകിടക്കുന്ന കുഴലി
ലൂടെ ഒഴുകുന്നു. ഉപ്പുവെള്ളത്തിൽ സ്ഥിതിചെയ്യുന്ന ചില
പാത്രങ്ങളിൽ ശുദ്ധജലം നിറച്ചിരിയ്ക്കും. അവ നിമിത്തം
കുഴലിലൂടെ ഒഴുകുമ്പോൾ ദ്രാവകം പെട്ടെന്നു ബാഷ്പമായി
മാറും. ഇതു നിമിത്തം വലിയ തണുപ്പുണ്ടാവുകയും, പാത്ര
ങ്ങളിലുള്ള വെള്ളം തണുത്ത് കട്ടിയാവുകയും ചെയ്യും.
ഐസ്ക്രീം. പരീക്ഷണം
സ്വല്പം നവസാരം
എടുത്ത് ഒരു പരീക്ഷണനാളിയിലുള്ള വെള്ളത്തിലിടുക.
അതു് ഉടനെ അലിയുന്നു. പരീക്ഷണനാളം നശിച്ചു നോ
ക്കുക. തണുപ്പു തോന്നുന്നുണ്ടോ?
തത്വങ്ങളേയും
ഒരു ഘനപദാം ദ്രാവകത്തിൽ അലിയുമ്പോൾ
തണുപ്പുണ്ടാകുന്നു. ഒരു ഘനപദാർത്ഥം ഉരുകി ദ്രവമാകു
മ്പോഴും ചൂടു വലിച്ചെടുക്കുന്നു. ഈ രണ്ടു
അടിസ്ഥാനപ്പെടുത്തിട്ടാണ് ഐസ് ക്രീം യന്ത്രമുണ്ടാക്കി
യിരിക്കുന്നതു്. വളരെ തണുപ്പും മാധുവും ഉള്ള ഒരു ഭക്ഷ
പദാർത്ഥമാണ് ഐസ് ക്രീം.
ഉപ്പും ഹിമക്കഷണങ്ങളും കൂടി ഒരു ബക്കറ്റിലിടുന്നു.
ഈ ബക്കറിനുള്ളിൽ അലൂമിനിയം കൊണ്ടുള്ള ഒരു ഉരു
പാത്രമുണ്ട്. ഇതിൽ പാലും പഞ്ചസാരയും വെയ്ക്കുന്നു.<noinclude><references/></noinclude>
oe6wbacx74nld8wiy4l09pajch6s445
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/80
106
77602
220967
2024-11-30T19:46:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '70 പ്രകൃതിശാസ്ത്രം അതിനെ മൂടി പാത്രത്തെ ഒരു കൈപ്പിടിയാൽ തിരി ക്കുന്നു. ഉപ്പ അലിയുന്നതിനാലും, ഹിമം ദ്രവിക്കുന്നതി നാലും വളരെ അധികം തണുപ്പുണ്ടാവുന്നതുകൊണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220967
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>70
പ്രകൃതിശാസ്ത്രം
അതിനെ മൂടി പാത്രത്തെ ഒരു കൈപ്പിടിയാൽ തിരി
ക്കുന്നു. ഉപ്പ അലിയുന്നതിനാലും, ഹിമം
ദ്രവിക്കുന്നതി
നാലും വളരെ അധികം തണുപ്പുണ്ടാവുന്നതുകൊണ്ടു പാൽ
ഉറച്ചു തണുപ്പുള്ള ഐസ്ക്രീം ഉണ്ടാകുന്നു.
കാലാവസ്ഥ
കാലം
നിങ്ങളുടെ സ്കൂൾ പൂട്ടിത്തുറക്കുമ്പോഴത്തെ
വസ്ഥ, അവാഷികപരീക്ഷ (Half yearly Examina
tion) നടക്കുമ്പോഴത്തെ കാലാവസ്ഥ, സ്കൂൾ പൂട്ടുന്നതി
നാടുത്തു മുൻപുള്ള കാലാവസ്ഥ, ഇവ തമ്മിൽ വല്ല
വ്യത്യാസങ്ങളും ഉണ്ടോ? തീർച്ചയായും ഉണ്ടു്.
പൂട്ടിത്തുറക്കുന്ന കാലത്തു ആകാശം കറുത്ത മേഘം
കൊണ്ട് മൂടപ്പെട്ടുകാണുന്നു. മഴ ഇടവിടാതെ ചെയ്യുന്നു.
എവിടെ നോക്കിയാലും വെള്ളം തന്നെ.
തണുത്ത കാറ
ടിക്കുന്നു. അക്കാലത്തെ നാം മഴക്കാലമെന്നു പറയുന്നു.
അവാഷിക പരീക്ഷയ്ക്കു സമീപിച്ചു. മഴയെല്ലാം
നിന്നുപോകുന്നു. കാറ്റു നിലയ്ക്കുന്നു. രാത്രി തണുപ്പ് അധി
കമായി മഞ്ഞു വീഴുവാനും തുടങ്ങുന്നു. തിരുവാതിര
അപ്പ് എല്ലാവരും അറിയുന്നതാണല്ലോ. ഈ കാലത്തിനു
മഞ്ഞ കാലമെന്നു പറന്നു.
സ്കൂൾ പൂട്ടുന്നതിനു സമീപിച്ചു. മഴയും തണുപ്പും
എല്ലാം നിന്നുപോകുന്നു. സഹിക്കവയ്യാത്ത ഉഷ്ണമുണ്ടാ
വന്നു. കുളങ്ങളിലും, കിണറുകളിലും മാറ്റും വെള്ളം വറ്റാ
പോവുന്നു. ദാഹം കൂടിവരു ന്നു.
ഇക്കാലത്തെ വേനൽ
കാലം എന്നു പറയുന്നു. ഇങ്ങിനെ ഒരു കൊല്ലക്കാല<noinclude><references/></noinclude>
n2yd6qwdb5p1ud606k9acsbtakunmfw
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/81
106
77603
220968
2024-11-30T19:46:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാലാവസ്ഥ 71 ത്തിൽ വരുന്ന അവസ്ഥകളെ (ശീതോഷ്ണം, വായുവിന്റെ നില, വായുമണ്ഡലത്തിലുള്ള നീരാവിയുടെ നില എന്നി വയെ കുറിക്കുന്ന വാക്കാണ് കാലാവസ്ഥ, അധി കമാണ്, ചുരുക്കമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220968
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കാലാവസ്ഥ
71
ത്തിൽ വരുന്ന അവസ്ഥകളെ (ശീതോഷ്ണം, വായുവിന്റെ
നില, വായുമണ്ഡലത്തിലുള്ള നീരാവിയുടെ നില എന്നി
വയെ കുറിക്കുന്ന വാക്കാണ് കാലാവസ്ഥ, അധി
കമാണ്, ചുരുക്കമാണ് എന്നെല്ലാം സാധാരണ പാ
വരുന്നുണ്ടെങ്കിലും എത്രകണ്ടു് ഏറ്റക്കുറവുണ്ടു് എന്നു
തിട്ടമായി കണ്ടുപിടിക്കുവാൻ ഒരു യന്ത്രം വേണ്ടതാണ്.
ഉഷ്ണനില അളക്കുവാനുപയോഗിക്കുന്ന യന്ത്രത്തിനു ഉഷ്ണ
മാപിനി (Thermometer) എന്നു പറയുന്നു.
C
F
212
$194
ഒരു
ഈ ഉഷ്ണമാപിനി നോക്കുക.
അ തി ൻറ ഭാഗങ്ങളേതെല്ലാ
മാണ്. നേരിയ ദ്വാരമുള്ള
കണ്ണാടിക്കുഴൽ. അതിന്റെ രണ്ട
റാവും മൂടിയിരിക്കുന്നു. ഒരറ്റത്തു
പൊള്ളയായ ചെറിയ ബൽ
ബുദം (Bulb). ഇതിൽ രസം
3 നിറച്ചിരിക്കുന്നു. കുഴലിന്റെ
പുറത്തു വരകളിട്ടിട്ടുണ്ടു്.
80
70
176
158
140
122
O
50
104
86
68
30
50
20
32
10
14
0°
20
കൾക്കു നേരെ
അക്കങ്ങളുമുണ്ടു.
ബുൽബുദത്തിലെ രസം ചൂടേ
ലമ്പോൾ
വികസിക്കുന്നു.
അപ്പോൾ അതു കുഴലിലെ
നേരിയ ദ്വാരത്തിലൂടെ മേലോട്ടു
കയറുന്നു. ഇങ്ങിനെ കയറിയ രസത്തിന്റെ
അഗ്രം
ഏതു രേഖയ്ക്കു എതിരായിട്ടു നില്ക്കുന്നുവോ ആ രേഖ ഉ
നില കുറിക്കുന്നു.<noinclude><references/></noinclude>
6tak5wor0mc8tycc7kx47wbujjeukn9
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/82
106
77604
220969
2024-11-30T19:46:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 പ്രകൃതിശാസ്ത്രം ഉഷ്ണനില അളക്കുന്ന തോതിന്നു ഡിഗ്രിയെന്നു പറയും. നീളമളക്കുവാൻ നാം സെൻറിമീറ്റർ, ഇഞ്ച് മുതലായ തോതുകൾ ഉപയോഗിക്കും പോലെ ഉഷ്ണനിലയള വാനും നാം മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220969
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>72
പ്രകൃതിശാസ്ത്രം
ഉഷ്ണനില അളക്കുന്ന തോതിന്നു ഡിഗ്രിയെന്നു പറയും.
നീളമളക്കുവാൻ നാം സെൻറിമീറ്റർ, ഇഞ്ച് മുതലായ
തോതുകൾ ഉപയോഗിക്കും പോലെ ഉഷ്ണനിലയള
വാനും നാം മൂന്നു തോതുകളുപയോഗിക്കുന്നു. ഉഷ്ണമാപി
നികൾ ഈ തോതനുസരിച്ചു 3 തരത്തിലാണ്. അവയെ
പററി സ്വല്പം അറിയേണ്ടതാവശ്യമാകുന്നു.
ബ്രിട്ടീഷുകാരൻ കണ്ടുപിടിച്ചതും, ബ്രിട്ടീഷുകാർ
സാധാരണ ഉപയോഗിക്കുന്നതുമായ ഉഷ്ണമാപിനിയ
ഫാരൻഹീററ് ഉഷ്ണമാപിനിയെന്നു പറയും. ഈ ഉഷ്ണമാ
പിനിയിൽ ഹിമത്തിന്റെ ദ്രവണരേഖ 32 ഡിഗ്രിയും,
ജലത്തിന്റെ ഉൽക്കാനരേഖ 212 ഡിഗ്രിയും ആണ്.
ഓരോ ഡിഗ്രിയ്ക്കും 'ഫാരൻഹീററ്' എന്നു പറയുന്നു.
ഫ്രെഞ്ചുകാരൻ കണ്ടുപിടിച്ചിട്ടുള്ളതും എല്ലാ പരീ
ക്ഷണശാലകളിലും സാധാരണമായി ഉപയോഗിക്കുന്നതു
മായ ഉഷ്ണമാപിനി സെൻറിഗ്രേഡ് ഉഷ്ണമാപിനിയെ
പായം. ഇതിൽ ഹിമം ഉരുകുന്ന നില 0 ഡിഗ്രിയും,
തിളയ്ക്കുന്നനില 100 ഡിഗ്രിയുമാണു്. ഓരോ ഡിഗ്രിയ്ക്കും
സെൻറിഗ്രേഡ് ഡിഗ്രി എന്നു പറയുന്നു.
ഒരുതരം
ജനിക്കാൻ ഉപയോഗിക്കുന്നതു് റോമർ ഉഷ്ണമാ
പിനിയാണ്. ഇതിൽ ഉൽകലനരേഖ 80ഡിഗ്രിയാണു്.
സെൻറിഗ്രേഡിനും ഇതിന്നും ഈ വ്യത്യാസമേയുള്ളു.
ഡോക്ടർമാർ ഉപയോഗിക്കുന്നത്
ഫാരൻഹിറ് ഉഷ്ണമാപിനിയാണ്. ഏതു രോഗമായാലും
ദേഹത്തിന്റെ ഉഷ്ണനില 95 നു താഴെയോ, 110
മേലോ പോകാത്തതുകൊണ്ട് സാധാരണമായി ഇതിൽ
95 മുതൽ 110 ഡിഗ്രിവരെ മാത്രമേ രേഖപ്പെടുത്തിയിര
ക്കുകയുള്ള<noinclude><references/></noinclude>
bonkgv19zkriau0b5ebrbdbork7mzh6
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/83
106
77605
220970
2024-11-30T19:46:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ദശക്തിയും ഉൽക്ക ലബിന്ദുവും 3. മറ്റു ശക്തിയും ഉൽക്കല ബിന്ദുവും (Boiling Point) 73 ഒരു പാത്രത്തിലുള്ള വെള്ളത്തെ മദ്യദീപം കൊ ണ്ടോ മാറു വിധത്തിലെ ചൂടുപിടിപ്പിച്ചുകൊണ്ടേയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220970
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ദശക്തിയും ഉൽക്ക ലബിന്ദുവും
3. മറ്റു ശക്തിയും ഉൽക്കല
ബിന്ദുവും (Boiling Point)
73
ഒരു പാത്രത്തിലുള്ള വെള്ളത്തെ മദ്യദീപം കൊ
ണ്ടോ മാറു വിധത്തിലെ ചൂടുപിടിപ്പിച്ചുകൊണ്ടേയിരു
ന്നാൽ അതിന്റെ ഉഷ്ണനില കയറിക്കയറിവരുന്നു. ഒടു
വിൽ പ്രത്യേക ഉഷ്ണനിലയിൽ അതു തിളയ്ക്കുവാൻ തുട
തിള തുടങ്ങിയശേഷം ഉഷ്ണനില
ങ്ങുന്നു.
മാറുന്ന
യില്ല. തിളയ്ക്കുമ്പോൾ ഇളക്കമില്ലാതെ സ്ഥിരമായി നില്ക്കുന്ന
ഈ ഉഷ്ണ നിലയ്ക്കാണു് ഉൽക്കാനബിന്ദു (Boiling Point)
എന്നു പറയുന്നത് അതു തിളയ്ക്കുന്ന ദ്രാവകത്തിനു മീതേ
യുള്ള മർദ്ദശക്തിയെ ആശ്രയിച്ചിരിക്കുന്നു. അതായതു
അതിനു മേലുള്ള അന്തരീക്ഷത്തിന്റെ ശക്തി ചുരുങ്ങു
മ്പോൾ ഉൽക്കലിന്ദു താഴുന്നു; മർദ്ദശക്തി അധിക
മാകുമ്പോൾ കയറുന്നു.
പരീക്ഷണം. ഒരു സ്ഫടിക ജയിലുള്ള വെള്ളം
മദ്യദീപം കൊണ്ടു് തിളപ്പിക്കുക. വിളക്കു പെട്ടെന്നെടുത്തു
കുജ ഒരു റബ്ബാടുപ്പിട്ട് അടച്ച ശേഷം താമസിയാതെ ഒരു
വാൽ പാത്രവളയത്തിൽ ചിത്രത്തിൽ കാണിച്ച മാതിര
കമിഴ്ത്തി വെക്കുക. കുറെ കഴിഞ്ഞശേഷം (അതായതു വെ
ള്ളത്തിന്റെ ഉഷ്ണനില തിളയ്ക്കും നിലയിൽ നിന്നു അഞ്ചോ
ആറോ ഡിഗ്രി താഴ്ന്നു എന്നു ബോദ്ധ്യമായതിനുശേഷം
വെള്ളത്തിൽ മുക്കിയ ഒരു സഞ്ചുകൊണ്ടു
ജയിൽ
ജയിലുള്ള വെള്ളം തിളക്കുന്നതു
കാണാം. ഉഷ്ണനില താളിയ്ക്കും നിലയിൽ നിന്നു താണിട്ടു്
വെള്ളം<noinclude><references/></noinclude>
8m3fqkvmyfwq6tpd1c7bmfh37uo6z9b
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/84
106
77606
220971
2024-11-30T19:46:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '71 പ്രകൃതിശാസ്ത്രം വെള്ളം എന്തുകൊണ്ടു തിളയ്ക്കുന്നു. വെള്ളത്തിന്മീതേയുള്ള നീരാവി തണുത്തു ജലമായതിനാൽ അവിടത്തെ മദ്ദശ കുതി ചുരുങ്ങി; ആയതിനാൽ വെള്ളം തിളച്ചു....' താൾ സൃഷ്ടിച്ചിരിക്കുന്നു
220971
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>71
പ്രകൃതിശാസ്ത്രം
വെള്ളം എന്തുകൊണ്ടു തിളയ്ക്കുന്നു. വെള്ളത്തിന്മീതേയുള്ള
നീരാവി തണുത്തു ജലമായതിനാൽ അവിടത്തെ മദ്ദശ
കുതി ചുരുങ്ങി; ആയതിനാൽ വെള്ളം തിളച്ചു. ഈ തത്വ
പ്രകാരം ഒരു ഖനിയ്ക്കടിയിൽ
വെള്ളം ഉയർന്ന ഉഷ്ണനിലയിലേ
തിളയ്ക്കു എന്നും ഒരു മലയുടെ
മുകളിൽ താഴ്ന്ന ഉഷ്ണനില
യിൽ തിളയ്ക്കുമെന്നും നമുക്കു
ബോദ്ധ്യമാവുന്നതാണു്.
നാം പ്രതിദിനം ഉപയോ
ഗിക്കുന്ന ഭക്ഷണം
പാകം
ചെയ്യുന്നതു പദാർത്ഥങ്ങളെ
വെള്ളത്തിൽ തിളപ്പിച്ചിട്ടാണു്.
പദാർത്ഥങ്ങൾ വേവുന്നതു ചൂടു കൊണ്ടാണല്ലോ. ആ
അവസ്ഥയിൽ വെള്ളം താഴ്ന്ന ഉഷ്ണനിലയിൽ തന്നെ
തിളയ്ക്കുന്നുവെങ്കിൽ പദാത്ഥങ്ങൾ വേകുവാൻ
സമയം
ആയതി
ധാരാളം വേണ്ടിവരും. ഉയർന്ന ഉഷ്ണനിലയെത്താത്തതു
കൊണ്ടു ചില പദാർത്ഥങ്ങൾ വേവുകയുമില്ല.
നാൽ മലയുടെ മുകളിലും മറ്റും വായുമർദ്ദന ശക്തി അധി
കമാകത്തക്കവണ്ണമുള്ള പാക പാത്രങ്ങളുപയോഗിക്കുന്നു.
ഈ പാത്രങ്ങൾ തുറന്നവയല്ല. ആയതുകൊണ്ടു വെള്ളത്തി
ൽനിന്നുണ്ടാവുന്ന നീരാവി തന്നെ അധികമായി,
ങ്ങിയ സ്ഥലത്തു നില്ക്കുകകൊണ്ടു് മർദ്ദശക്തി അധികമാ
ക്കുന്നു. അതിനാൽ ഉൽക്കലരേഖ
കയറുകയും
(boiling point)
ഭക്ഷണപദാത്ഥങ്ങൾ വേഗം<noinclude><references/></noinclude>
d2il4nd5io3ovqva4wme3gkcgo4ljcx
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/85
106
77607
220972
2024-11-30T19:47:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വായുമണ്ഡലം കയും ചെയ്യുന്നു. ന്നു. മർദ്ദശക്തി കടന്ന 75 നിലയിലെത്തി പാത്രം പൊട്ടിത്തകർന്നു പോകാതിരിക്കുവാൻ അതിന്നു ഒരു രക്ഷകവാടം' (safety valve) ഉണ്ടു്. മർദ്ദശക്തി നിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220972
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വായുമണ്ഡലം
കയും ചെയ്യുന്നു.
ന്നു. മർദ്ദശക്തി കടന്ന
75
നിലയിലെത്തി
പാത്രം പൊട്ടിത്തകർന്നു പോകാതിരിക്കുവാൻ അതിന്നു
ഒരു രക്ഷകവാടം' (safety valve) ഉണ്ടു്. മർദ്ദശക്തി
നിശ്ചിത സീമയിലധികമായി എങ്കിൽ കവാടം
തനിയെ തുറന്നു നിരാവി പുറത്തു പോവുകയും തന്നി
മിത്തം മർദ്ദശക്തി ചുരുങ്ങുകയും ചെയ്യുന്നു.
എന്നൊരു
നമുക്കു ചുററും എല്ലാഭാഗത്തും വായ
പദാത്ഥമുണ്ടെന്നും അത് ഇളകുമ്പോൾ കാറ് എന്ന
രൂപത്തിൽ നമുക്കു അനുഭവപ്പെടുന്നുവെന്നും, എല്ലാ ജീവ
ജാലങ്ങൾക്കും വായു അത്യാവശ്യമാണെ ന്നും പഠിച്ചുക
ഴിഞ്ഞു. വായുവിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്ന
തെന്നു പരിശോധിക്കുക. ഇരിമ്പു കൊണ്ടുണ്ടാക്കിയ സാധ
നങ്ങൾ കാറ്റു കൊള്ളത്തക്കവിധം വെച്ചാൽ തവിട്ടുനിറ
ത്തിലുള്ള ഒരു വിധം കറ പിടിക്കും. ഇതിന്നു തുരുമ്പു പിടി
ക്കുക എന്നാണല്ലോ പറയുക.
ക
ഇങ്ങനെ തുരുമ്പു
പിടിക്കുന്നതു വായുവിലടങ്ങിട്ടുള്ള പ്രാണവായു
നകം) ഇരുമ്പിനോടു ചേരുന്നതുകൊണ്ടാണ്. തീ
വാനും അ ജനകം അത്യാവശ്യമാണു്. വായുമണ്ഡല
അതിലെ അഞ്ചിലൊരംശം അകമത്രേ.
പ്രാണവായു
ജീവന്നാധാരവുമാണ്. പ്രാണവായു ന്നു തുരുമ്പുപി
ടിച്ചു നശിച്ചുപോകാതിരിക്കുവാനാണു
സൈക്കിളിന്റെ
കൈപ്പിടിയിലും മോട്ടോർ കാറിന്റെ പല ഭാഗങ്ങളിലും
നിക്കൽ പൂശുന്നത്.<noinclude><references/></noinclude>
jhy6hrphskyk1how5xix4ki8fedy28l
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/86
106
77608
220973
2024-11-30T19:47:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '76 പ്രകൃതിശാസ്ത്രം ഒരു പരന്ന പാത്രത്തിൽ കുറെ തെളിഞ്ഞ ചുണ്ണാമ്പു വെള്ളം ഒഴിച്ചു മൂന്നു നാലു ദിവസത്തേയ്ക്കു മൂടാതെ വെയ്ക്കുക. അതിനുശേഷം നോക്കിയാൽ ചുണ്ണാമ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220973
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>76
പ്രകൃതിശാസ്ത്രം
ഒരു പരന്ന പാത്രത്തിൽ കുറെ തെളിഞ്ഞ ചുണ്ണാമ്പു
വെള്ളം ഒഴിച്ചു മൂന്നു നാലു ദിവസത്തേയ്ക്കു മൂടാതെ
വെയ്ക്കുക. അതിനുശേഷം നോക്കിയാൽ ചുണ്ണാമ്പു വെള്ള
ത്തിനു മിതെ ഒരു വെളുത്ത പാട കാണാം. ഇതുണ്ടാവു
അതു വായുവിലുള്ള വേറൊരു പദാം ന്നിട്ടാണ്.
അതിനാണ് ഇംഗാലാമ്ലവാതകം എന്നു പറയുന്നത്. ഇതു
വായുവിൽ പതിനായിരത്തിൽ രണ്ടു ഭാഗം മാത്രമേയുള്ളു.
ജീവജാലങ്ങൾ ശ്വസിക്കുന്നതുകൊണ്ടും തീ കത്തുന്നതു
കൊണ്ടുമാണ് ഇതുണ്ടായി വായുവിൽ ചേരുന്നതു്. ഇവ
രണ്ടും നിമിത്തം ഇംഗാലാമ്ലവായു ഉണ്ടാവുന്നുവെന്നു
കാണിക്കാൻ താഴെ ചേർത്ത പരീക്ഷണങ്ങൾ ചെയ്താൽ
മതി. (1) ഒരു പരീക്ഷണ നാളി തെളിഞ്ഞ ചുണ്ണാമ്പു
വെള്ളമെടുത്തു ഒരു കുപ്പിക്കുഴലിലൂടെ ആ വെള്ളത്തിൽ
കുറെ നേരം ഊതുക. വെള്ളം പാൽ നിറമാകുന്നതു
2. ഒരു നിണ്ടുരുണ്ട് കണ്ണാടിപ്പാത്രമെടുക്കുക.
വളച്ച് ഒരു കമ്പിയിൽ ഒരു കഷ
ണം മെഴുകുതിരി തറച്ചു കത്തിച്ചു
പാത്രത്തിൽ ഇറക്കി
കാണാം.
മെഴുകുതിരി വേഗം കെട്ടു പോകു
ന്നതാണു്. ഇതിനെ പാത്രത്തിൽ
നിന്നെടുത്തു ഉടനെ പാത്രത്തിൽ
തെളിഞ്ഞ ചുണ്ണാമ്പു വെള്ളം ഒഴിച്ചു
വായ മൂടി കുലുക്കുക. ചുണ്ണാമ്പുവെള്ളം വെളുത്ത നിറമു
ള്ളതായിത്തീരുന്നതു കാണാം. സസ്യങ്ങൾക്കുള്ള മുഖ
മായ ആഹാരങ്ങളിലൊന്നു ഈ വാതകമാണ്.
ജന്തു
പുറത്തേയ്ക്കു വിടുന്ന ഇംഗാലാമ്ലവാതകം<noinclude><references/></noinclude>
1kpsbuarrkltb7yz17xyyg746i493zl
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/87
106
77609
220974
2024-11-30T19:47:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വായുമണ്ഡലം 77 സസ്യങ്ങൾ വലിച്ചെടുത്തു ജീവജാലങ്ങൾക്കു വേണ്ടുന്ന അല്ല ജനകം - oxygen) സസ്യങ്ങൾ പുറത്ത് വിടുന്നു. വായുവിൽ പ്രാണവായു, ഇംഗാലാവാതകം എന്നിവ രണ്ടുമുണ്ടെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
220974
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വായുമണ്ഡലം
77
സസ്യങ്ങൾ വലിച്ചെടുത്തു ജീവജാലങ്ങൾക്കു വേണ്ടുന്ന
അല്ല ജനകം - oxygen) സസ്യങ്ങൾ പുറത്ത്
വിടുന്നു.
വായുവിൽ പ്രാണവായു, ഇംഗാലാവാതകം എന്നിവ
രണ്ടുമുണ്ടെന്നു കണ്ടുകഴിഞ്ഞു. ഇവ കഴിഞ്ഞാൽ വായു
വിലെ ബാക്കി വലിയ ഭാഗവും എന്താണ്? വെടിയു
വായു എന്നാരു വാതകമുണ്ട്. വായുമണ്ഡലത്തിൽ
പ്രാണവായുവിന്റെ നാലിരട്ടിയുണ്ട് വെടിയുപ്പുമായും
ഇത് അജനക ത്തിന്റെ ഉഗ്രതയെ കുറയ്ക്കുവാനുപകരി
ക്കുന്നു. ഓരോ വാതകവും എത്ര ഭാഗമുണ്ടെന്നു കാണി
ക്കുന്ന താഴെ കൊടുത്ത ചിത്രം നോക്കുക.
വായുമണ്ഡലത്തിൽ
അതിൽ
ഈ വാതകങ്ങൾക്കു പുറമെ
മറ്റു ചില വാതകങ്ങളുമുണ്ട്. മാത്രമല്ല, നീരാവിയും,
പൊടിയും കൂടി അതിൽ കലന്നിരിക്കുന്നു.
ഒരു വൃത്തിയുള്ള സ്ഫടിക പാത്രമെടുത്തു
കുറെ തണുത്ത ജലം ഒഴിച്ചു മേശപ്പുറത്തു വെയ്ക്കുക. (ഹിമ
എട്ട് കിട്ടുമെങ്കിൽ ഒരു ചെറിയ കഷണമെടുത്തു വെള്ള
ത്തിലിട്ടു തണുപ്പിക്കുക.) സ്വല്പം നേരം കഴിഞ്ഞാൽ
സ്ഫടികപാത്രത്തിനു പുറമെ വെള്ളത്തുള്ളികൾ കാണാം.
സ്ഫടികത്തിലൂടെ ഉള്ളിലുള്ള വെള്ളം പുറത്തു വരികയില്ല
എന്നു തീർച്ചതന്നെ. ആയതിനാൽ പുറമെയുള്ള വായു
വിൽ നീരാവി തണുത്തുണ്ടായതാണ് ഈ വെള്ളം. അതു
കൊണ്ടു വായുമണ്ഡലത്തിൽ നിരാവിയുണ്ടെന്നു സ്പഷ്ടമാ
കുന്നു.
നാം ഉപസിക്കുന്നതുകൊണ്ടും സസ്യങ്ങൾ പുറ
ത്ത നീരാവി അയയ്ക്കുന്നതുകൊണ്ടും കുളങ്ങൾ, പുഴ<noinclude><references/></noinclude>
7seert8didytiunn5of862rdx41exhe
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/88
106
77610
220975
2024-11-30T19:47:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 പ്രകൃതിശാസ്ത്രം കൾ, കിണറുകൾ എന്നിവയിൽ നിന്നു സദാ ബാഷിക രണമുണ്ടാവുന്നതുകൊണ്ടുമാണ് നീരാവി കാറിലുണ്ടാവു ന്നത്. നാം ശ്വസിക്കുന്നവായുവിൽ നീരാവി ഒരു ക്ലിപ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
220975
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>78
പ്രകൃതിശാസ്ത്രം
കൾ, കിണറുകൾ എന്നിവയിൽ നിന്നു സദാ ബാഷിക
രണമുണ്ടാവുന്നതുകൊണ്ടുമാണ് നീരാവി കാറിലുണ്ടാവു
ന്നത്. നാം ശ്വസിക്കുന്നവായുവിൽ നീരാവി ഒരു ക്ലിപ്ത
മായ തോതുപ്രകാരം വേണ്ടതാണ്. അത് അധികമാ
യാൽ നമുക്കു രോഗം പിടിക്കുന്നു. ചുരുങ്ങിയാലും
അസ്വാസ്ഥ്യമുണ്ടാകുന്നു.
കാറുകൾ ബസ്സുകൾ മുതലായ വാഹനങ്ങൾ ഓടു
മ്പോഴും കാറ്റടിക്കുമ്പോഴും വായുവിൽ വളരെ പൊടി
കലരുന്നു. മൂന്നു നാലു ദിവസത്തേയ്ക്കു അടച്ചു പൂട്ടിയിട്ട
ഒരു മുറി തുറന്നു അതിലെ കസേലയും മേശയും മറ്റും
നോക്കിയാൽ അവയുടെ മീതെ വളരെ മിനുത്ത പൊടി
കാണാം: ഇതു വായുമണ്ഡലത്തിലെ പൊടിയാണ്.
ഈ പൊടിയിൽ അണുപ്രാണികളും കലർന്നിരിക്കും.
ചുരുക്കിപ്പറയുന്നതാണെങ്കിൽ വായുമണ്ഡലത്തിൽ
പ്രാണവായു, അജനകം ഇംഗാലാമ്ലവാതകം, വെടിയു
വാതകം, നീരാവി, പൊടി ഇതെല്ലാം ഉണ്ടു്. ഇതിൽ
നീരാവിയും പൊടിയും വായുവിൽ സ്വതേ ഉള്ളതല്ല.
അന്യപദാത്ഥങ്ങളിൽനിന്നു ചേരുന്നതാണു്.
നമ്മുടെ ഉപരിഭാഗത്തു് 200 നാഴികയോളം ഉയര
ത്തിൽ ഭൂമിക്ക് ചുറ്റും വായുമണ്ഡലമുണ്ടെന്നാണ് ശാസ്ത്ര
ജ്ഞന്മാർ കണ്ടുപിടിച്ചിട്ടുള്ളത്.
എന്നാൽ ഒന്നു രണ്ടു നാഴിക ഉയരം പോയാൽ
വാഴ വളരെ ഘനം കുറഞ്ഞതാവുകകൊണ്ടു നമുക്കു
ശ്വസിക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ടാവുന്നതാണ്. പരീ
ക്ഷണം മേലോട്ടയച്ചിട്ടുള്ള ബലൂണുകളിൽ ഗോള<noinclude><references/></noinclude>
f28ehvbh998s1yhe36k7vh43hvjkaej
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/89
106
77611
220976
2024-11-30T19:47:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭൂമിയും അതിന്റെ ഭ്രമണവും 79 വിമാനം ഏറ്റവും ഉയരത്തിൽ പറന്നിട്ടുള്ള ഒന്നു 21 മ യിൽ മുകളിൽ എത്തിട്ടുണ്ടത്രെ. കങ്ങൾ ജീവികൾ ഇംഗാലാമ്ലവാതകം ഉപസിക്കുന്നുണ്ട ന്നും,...' താൾ സൃഷ്ടിച്ചിരിക്കുന്നു
220976
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭൂമിയും അതിന്റെ ഭ്രമണവും
79
വിമാനം ഏറ്റവും ഉയരത്തിൽ പറന്നിട്ടുള്ള ഒന്നു 21 മ
യിൽ മുകളിൽ എത്തിട്ടുണ്ടത്രെ.
കങ്ങൾ
ജീവികൾ ഇംഗാലാമ്ലവാതകം ഉപസിക്കുന്നുണ്ട
ന്നും, സസ്യങ്ങൾ ഇതു വലിച്ചെടുത്തു പ്രാണവായ
പുറത്തേക്കയയ്ക്കുന്നുണ്ടെന്നും, പറഞ്ഞുവല്ലോ. ഈ വാത
വായുമണ്ഡലത്തിൽ കല ഒരേതരത്തിൽ
മിശ്രമാവുന്നതെങ്ങിനെയാണ്. ഈ വാതകങ്ങളുടെ അണു
ക്കൾ എപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നുണ്ടു്. ഈ
സഞ്ചാരം നിമിത്തം ഒരു വാതകത്തിന്റെ
അണുക്കൾ
വേറൊന്നിലെ അണുക്കളോടു അല്പസമയത്തിനുള്ളിൽ
കലരുന്നു. ഇങ്ങിനെയുള്ള സഞ്ചാരത്തിനാണ്
രണം (Diffusion) എന്നു പറയുന്നത്.
പ്രസാ
പരീക്ഷണം നല്ല വാസനദ്രവ്യമുള്ള കുപ്പിയുടെ
അടപ്പ് തുറന്നു മുറിയിൽ വെയ്ക്കുക. സ്വല്പനിമിഷത്തിനു
ള്ളിൽ എല്ലാവക്കും വാസനയറിയാവുന്നതാണ്. വാസ
നയുള്ള വാതകത്തിന്റെ അണുക്കൾ സഞ്ചരിച്ചു. നാലു
പാടും പരന്നിട്ടാണു് ഇതു സംഭവിക്കുന്നത്.
എ. ഭൂമിയും അതിന്റെ ഭ്രമണവും
ദിവസേന രാവിലെ സൂൻ കിഴക്കു ഉദിക്കുന്ന
തായും, വൈകുന്നേരം പടിഞ്ഞാറ അമിക്കുന്നതായും
കാണുന്നു. ആദിത്യമണ്ഡലം ആകാശത്തിൽ കിഴക്കുനി
ന്നു പടിഞ്ഞാട്ടു സഞ്ചരിക്കുന്നതായിട്ടാണ് നമുക്കു തോന്നു
ന്നതു. നമ്മുടെ ഈ ധാരണ ഭൂമി സ്ഥിരമായി നില്ക്കുന്നു
ണ്ടെന്നും, സൂൻ അതിനു ചുറ്റും സഞ്ചരിക്കുന്നുണ്ടെന്നും
ഉള്ള ധാരണ തിരെ തെറ്റാണ്. നിങ്ങൾ
തീവണ്ടി<noinclude><references/></noinclude>
9rp1953oc70eo7trhvb3xldngq8px3p
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/90
106
77612
220977
2024-11-30T19:47:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 പ്രകൃതിശാസ്ത്രം യിൽ സഞ്ചരിച്ചിട്ടില്ല. തീവണ്ടി ഓടുമ്പോൾ അതിന്ന രികെയുള്ള കമ്പിത്തൂണുകളും മറ്റും വണ്ടിയെ തിരായി ഓടുന്നതുപോലെ കണ്ടിട്ടില്ലേ? അപ്രകാരം ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
220977
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>80
പ്രകൃതിശാസ്ത്രം
യിൽ സഞ്ചരിച്ചിട്ടില്ല. തീവണ്ടി ഓടുമ്പോൾ അതിന്ന
രികെയുള്ള കമ്പിത്തൂണുകളും മറ്റും വണ്ടിയെ തിരായി
ഓടുന്നതുപോലെ കണ്ടിട്ടില്ലേ? അപ്രകാരം ഒരു
മാണ് ഈ വിഷയത്തിലും നമ്മുടെ ദൃഷ്ടിക്കു സംഭവിക്കു
ന്നത്. വാസ്തവത്തിൽ ചലിയ്ക്കുന്നതു ഭൂമിയാണ്. സൂൻ
സഞ്ചരിക്കുന്നു എന്നു തോന്നുന്നു.
ഭൂമി സൂനും ചുറ്റും അത്യന്തം വേഗത്തിലാണു
സഞ്ചരിക്കുന്നത്. സൂനിൽനിന്നു ശരാശരി 9 കോടി
30 ലക്ഷം നാഴിക ദൂരത്തു സഞ്ചരിക്കുന്ന ഭൂമിക്കു
സൂന്നു ചുറ്റും ഒരിക്കൽ സഞ്ചരിക്കുവാൻ 5651
ദിവസം വേണം. ഈ കാൽദിവസത്തെ കണക്കു വിട്ടു
പോകാതിരിക്കുവാനാണ് കൊല്ലം കൂടുമ്പോൾ നാം
ഒരു ദിവസം (ഫിബ്രുവരിയിൽ അധികം ചേരുന്നത്.
അതുകൊണ്ടു് ഒരു സംവത്സരകാലമെന്നതു ഭൂമിക്കു സൂയ്യ
നെ ഒരു പ്രാവശ്യം ചുറ്റിസഞ്ചരിക്കുവാൻ വേണ്ടുന്ന
സമയമാണ് .
ഇങ്ങിനെ ഭൂമി സൂന്നു ചുറ്റും സഞ്ചരിക്കുക മാത്ര
മല്ല ചെയ്യുന്നതു്. അതു അതിന്റെ അക്ഷത്തിൽ തിരി
യുകകൂടി ചെയ്യുന്നുണ്ടു്. അക്ഷത്തിൽ ഒരു പ്രാവശ്യം
തിരിയുവാനുള്ള സമയത്തിനു ഒരു ദിവസം എന്നു
പറയുന്നു. ഒരു ദിവസം ഒരു രാത്രിയും ഒരു പകലും കൂടി
യതാണ് . രാവും പകലും എങ്ങിനെയാണുണ്ടാവുന്ന
തെന്നു കഴിഞ്ഞ ക്ലാസ്സിൽ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ.
അതു
ഭൂമിയുടെ അക്ഷം കുത്തനെയുള്ളതല്ല.
സൂമൻ നേരെ 23 ഡിഗ്രി ചരിഞ്ഞിരിക്കുന്നു.
സൂൻ നേരെ 23 ഡിഗ്രി ചരിഞ്ഞിരിക്കുന്ന
അ<noinclude><references/></noinclude>
dank98ar4urttqkcy94irpbhd40uwra
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/91
106
77613
220978
2024-11-30T19:49:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വായുമണ്ഡലം ത്തിന്മേൽ ഭൂമി സുനു ചിറ 81 സഞ്ചരിക്കുന്നതുകൊ ണ്ടാണ് ഋതുക്കളുണ്ടാവുന്നതു്. ഋതുക്കളുണ്ടാവുന്നതെങ്ങി നെയെന്നു ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. myal ഇക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
220978
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വായുമണ്ഡലം
ത്തിന്മേൽ ഭൂമി സുനു ചിറ
81
സഞ്ചരിക്കുന്നതുകൊ
ണ്ടാണ് ഋതുക്കളുണ്ടാവുന്നതു്. ഋതുക്കളുണ്ടാവുന്നതെങ്ങി
നെയെന്നു ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.
myal
ഇക്കാലത്തു നാം ഭൂമി സൂനു ചാറും സഞ്ചരിക്കു
ന്നുണ്ടെന്നു സമ്മതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു
വെങ്കിലും പണ്ടു നാം മുമ്പു പ്രസ്താവിച്ച മാതിരി സൂൻ
ഭൂമിക്കു ചുറ്റും യാത്ര ചെയ്യുന്നുണ്ടെന്നാണ് കരുതിയിരു
ന്നത്. ഈ അഭിപ്രായത്തിന്നെതിരായി വിശ്വസിക്കുന്നവ
രേയോ പ്രസംഗിക്കുന്നവരേയോ, പഠിപ്പിക്കുന്നവരേയോ
ക്രിസ്തു ൻ മതാദ്ധ്യക്ഷന്മാർ കഠിനമായി ശിക്ഷിച്ചിരുന്നു.
എന്നാൽ കോപ്പർ നിക്കസ്' എന്ന ഒരു ശാസ്ത്രജ്ഞൻ
ദിവസം തോറും നക്ഷത്രങ്ങളുടേയും സൂൻറയും സ്ഥിതി
നോക്കി സൂ ചാരം ഭൂമിയാണു തിരിയുന്നതെന്നു കണ്ടു
പിടിച്ചു. അദ്ദേഹത്തിനും അതു പ്രസ്താവിക്കുവാൻ ആദ്യം
ധനമുണ്ടായില്ല. ഒടുവിൽ നല്ലവണ്ണം ധൈയ്യും ക
ക്കൊണ്ടു് വാസ്തവം പ്രസിദ്ധപ്പെടുത്തുമ്പോഴേയ്ക്കു അദ്ദേഹം
മരിക്കയും
ചെയ്തു. അദ്ദേഹത്തിൻറ പുസ്തകം അച്ചടിച്ചു
6<noinclude><references/></noinclude>
t43tittuhb6nwvvepupj8rpa26gcpds
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/92
106
77614
220979
2024-11-30T19:49:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 പുറത്തായ പ്രകൃതിശാസ്ത്രം ദിവസമാണ് അദ്ദേഹം മരിച്ചുപോ ക്രൈസുവ മതാദ്ധ്യക്ഷന്മാർ ഈ പുസ്തകത്തെ ആദ്യം അത്ര ഗണിച്ചില്ല. എന്നാൽ പിന്നീട് കെപ്ലർ, ഗലീ ലിയോ എന്നീ ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220979
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>82
പുറത്തായ
പ്രകൃതിശാസ്ത്രം
ദിവസമാണ്
അദ്ദേഹം
മരിച്ചുപോ
ക്രൈസുവ മതാദ്ധ്യക്ഷന്മാർ ഈ പുസ്തകത്തെ ആദ്യം
അത്ര ഗണിച്ചില്ല. എന്നാൽ പിന്നീട് കെപ്ലർ, ഗലീ
ലിയോ എന്നീ ശാസ്ത്രജ്ഞന്മാർ തുടരെ തുടരെയുള്ള പരി
ക്ഷണങ്ങൾകൊണ്ടു കോപ്പർ നിക്കസ്സിന്റെ സിദ്ധാന്തം
സ്ഥാപിച്ചപ്പോൾ അവർ ദേഷ്യം വന്നു. ദൂരദശിനി
കണ്ടുപിടിച്ച ആളാണ് ഇറ്റലിക്കാരനായ ഗലീലിയോ
അദ്ദേഹം ദൂരദശിനിയുടെ സഹായത്താൽ
ങ്ങൾ കണ്ടുപിടിക്കുകയും, അതുവഴിയായി സൂനും
അതിന്റെ അച്ചുതണ്ടിന്മേൽ ചുറ്റുന്നുണ്ടെന്നു പ്രസിദ്ധ
പ്പെടുത്തുകയും ചെയ്തു. മതാദ്ധ്യക്ഷന്മാർ ദേഷ്യം സഹി
കവയ്യാതെ ഗലീലിയോവിനെ തടവിലിട്ടു പലവിധേ
നയും ഉപദ്രവിച്ചു. തന്റെ സിദ്ധാന്തം തെറ്റാണെന്നു
തുറന്നു സഭയിൽ സമ്മതിച്ചപ്പോൾ മാത്രമേ അദ്ദേഹത്തെ
സ്വതന്ത്രനാക്കിയുള്ളു.
ഗലീലിയോ അന്ധനായി വളരെ കഷ്ടമനുഭവിച്ച
ശേഷമാണ് മരിച്ചത്. എന്നാലും
സത്യമേവ ജയതി
നാവൃതം. മതാദ്ധ്യക്ഷന്മാരുടെ ക്രൂരതയ്ക്കും സത്യത്തെ
വെയ്ക്കുവാൻ കഴിഞ്ഞില്ല. ഗലീലിയോവിന്റെ സിദ്ധാ
ന്തം പിന്നീടു സർവ്വസമ്മതമായി.
പിന്നീടു ന്യൂട്ടൻ ഇതിനെ തുടർന്നു. പരീക്ഷണങ്ങൾ
നടത്തുകയും പദാത്ഥങ്ങളുടെ പരസ്പരാകഷണശക്തി
കണ്ടുപിടിക്കുകയും ചെയ്തു. ഈ ബ്രഹ്മാണ്ഡത്തിൽ
ത്രങ്ങളും സൂനും ചന്ദ്രനും തമ്മിൽ ഉരസി മറിഞ്ഞു.
തകന്നു വീഴാതിരിക്കുവാൻ കാരണം ഒന്നിനു
നക്ഷ
ന്മേലുള്ള ആകഷണശക്തിയാണ്. ഭൂമി സൂനു ചുറ്റും
സഞ്ചരിക്കുന്നതും ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കു
ന്നതും ആകഷണം കൊണ്ടാകുന്നു.<noinclude><references/></noinclude>
pdtujj8d0975j66bpo22rhuyn9ooezm
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/93
106
77615
220980
2024-11-30T19:49:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '83 വായുമണ്ഡലം നവീനശാസ്ത്രത്തിന്റെ ജനകൻ എന്നു വിഖ്യാതനായ ഗലീലി യോ ഒരു മഹാ നായ ഇറ്റാലിയൻ ആണ്. 20' (Law of motions of the nendulum) കണ്ടുപിടിച്ചു. ഉഷ്ണമാപിനി ( hermometer) പരിഷ്ക്കരിച്ചു. ജോത...' താൾ സൃഷ്ടിച്ചിരിക്കുന്നു
220980
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>83
വായുമണ്ഡലം
നവീനശാസ്ത്രത്തിന്റെ ജനകൻ എന്നു വിഖ്യാതനായ ഗലീലി
യോ ഒരു മഹാ നായ ഇറ്റാലിയൻ ആണ്.
20' (Law of motions of the nendulum)
കണ്ടുപിടിച്ചു. ഉഷ്ണമാപിനി ( hermometer) പരിഷ്ക്കരിച്ചു.
ജോതിശ്ശാസ്ത്ര പരവേക്ഷണത്തിനു പാകമായ രൂപത്തിൽ ദൂരദ
ശിനി നിർമ്മിച്ചു. ബൃഹസ്പതിയുടെ ഉപഗോളങ്ങളെ കാണാനും
കുജൻ ബുധൻ സ്കൂളൻ എന്നീ ഗോളങ്ങളെക്കുറിച്ചു പലതും ഗ്രഹി
ക്കുവാനും ആ യന്ത്രമാണ് ഉപകരിച്ചത് .<noinclude><references/></noinclude>
5f1k2t5vbkm5rz4m6pb01gucvfkjywx
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/94
106
77616
220981
2024-11-30T19:49:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '84 പ്രകൃതിശാസ്ത്രം സർ ഐസെക് ട്ടൻ (രവി) ന്യൂട്ടൻ ഗണിതശാസ്ത്രത്തിൽ സുഗമവും നാവുമായ കലനം (Calculus) mso ദ്വിപദസിദ്ധാന്തം (Binomial theorem) പ്രതിഫലിക്കുന്ന ദൂര ദിനി നിർമ്മിക്കാനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
220981
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>84
പ്രകൃതിശാസ്ത്രം
സർ ഐസെക് ട്ടൻ (രവി)
ന്യൂട്ടൻ ഗണിതശാസ്ത്രത്തിൽ സുഗമവും നാവുമായ കലനം
(Calculus) mso
ദ്വിപദസിദ്ധാന്തം (Binomial
theorem) പ്രതിഫലിക്കുന്ന ദൂര ദിനി നിർമ്മിക്കാനുള്ള ആസൂത്ര
ജനം ഉണ്ടാക്കി ധവളമായ വെളിച്ചത്തിൽ ഉള്ള വണ്ണസംയോഗം
പ്രകാശിപ്പിച്ചു; വിശ്വനിയമമായ കഷണമാണു അദ്ദേഹത്തി
ന്റെ മുഖ്യമായ കണ്ടുപിടിത്തം.<noinclude><references/></noinclude>
8efql4996j6giy5p0n5fpcq05cwbebb
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/95
106
77617
220982
2024-11-30T19:49:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചന്ദ്രനും ഗ്രഹണങ്ങളും 1. ചന്ദ്രനും ഗ്രഹണങ്ങളും. 85 സൌരയൂഥത്തിലെ ഒരംഗമാണു ഭൂമി. അതായതു ഭൂമി സൂനെ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണു്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220982
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചന്ദ്രനും ഗ്രഹണങ്ങളും
1. ചന്ദ്രനും ഗ്രഹണങ്ങളും.
85
സൌരയൂഥത്തിലെ ഒരംഗമാണു ഭൂമി. അതായതു
ഭൂമി സൂനെ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണു്.
ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹമാകുന്നു. ഭൂമിയുടെ അമ്പ
തിലൊരു ഭാഗം മാത്രമേ ചന്ദ്രന്നു വലുപ്പമുള്ളു. ഭൂമിയിൽ
നിന്നു ചന്ദ്രനിലേയ്ക്കുള്ള ദൂരം 2,38,000 നാഴികയാകുന്നു.
മണിക്കൂറിൽ 60 നാഴിക ഗതിവേഗമുള്ള തീവണ്ടിയി
ലാണു നിങ്ങൾ സഞ്ചരിക്കുന്നതെന്നും ആ തീവണ്ടി ചന്ദ്ര
നിലേയ്ക്കു പോകുന്നു എന്നും വിചാരിക്കുക.
ചന്ദ്രനിലെത്തുവാൻ ആവ മാസക്കാലം വേണ്ടിവരും.
ചന്ദ്രനിൽ വെള്ളമോ വായുവോ ഇല്ല. അതുകൊണ്ടു് ഭൂമി
യിൽ കാണുന്ന മാതിരിയിലുള്ള ജീവജാലങ്ങളുണ്ടാകു
വാൻ വഴിയില്ല. ചന്ദ്രനെ
നിങ്ങൾക്കു
കാണുന്നതുതന്നെ
സൂയ വെളിച്ചത്തിന്റെ സഹായം കൊണ്ടാണു്.
വെളുത്ത വാവുന്നാൾ ചന്ദ്രനെ നോക്കിയാൽ അതിൽ
മാറിനൊ ആകൃതിയിലുള്ള കല കാണുന്നുണ്ടല്ലോ. ഇതു
ചന്ദ്രനിലുള്ള മലകളുടെ അടിയിൽ വെളിച്ചം തട്ടാത്ത
നിഴലുകളാണെന്നാണു പറയുന്നത്.
സഞ്ചരിക്കുന്നു.
ചന്ദ്രൻ
പ്രാവശ്യം ഇങ്ങിനെ സഞ്ചരിക്കുവാൻ 29 ദിവസം
വേണം. ഈ കാലാവധി നാം മാസമെന്നു പറയുന്നു.
ഈ കാലത്തിനുള്ളിൽ തന്നെ ചന്ദ്രൻ അതിന്റെ അക്ഷ
ത്തിനു ചുറ്റും പതുക്കെ ഒരു പ്രാവശ്യം തിരിയുന്നുണ്ടു്.
ആയിനാൽ
ചന്ദ്രൻ ഒരു ഭാഗം മാത്രമേ നാം
എപ്പോഴും കാണുന്നുള്ളു.<noinclude><references/></noinclude>
j2tq1fq65dadewpdcjjtu092nfn4lwc
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/96
106
77618
220983
2024-11-30T19:50:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '86 പ്രകൃതിശാസ്ത്രം ചന്ദ്രഗ്രഹണം: സൂര്യപ്രകാശമോ, ചന്ദ്രികയോ വേറെ വിളക്കുകളുടെ പ്രകാശമോ ഉള്ളപ്പോൾ നാം നമ്മുടെ കറുത്ത നിഴലുകൾ കാണുന്നു. സൂര്യപ്രകാശം ഉള്ള സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220983
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>86
പ്രകൃതിശാസ്ത്രം
ചന്ദ്രഗ്രഹണം: സൂര്യപ്രകാശമോ, ചന്ദ്രികയോ
വേറെ വിളക്കുകളുടെ പ്രകാശമോ ഉള്ളപ്പോൾ നാം
നമ്മുടെ കറുത്ത നിഴലുകൾ കാണുന്നു. സൂര്യപ്രകാശം
ഉള്ള സ്ഥലത്താണല്ലോ ഭൂമിയും ചന്ദ്രനും
സഞ്ചരിക്കു
ആയതിനാൽ ഭൂമിക്കും ചന്ദ്രനും നിഴലുകൾ
ഉണ്ടാവാൻ അവകാശമുണ്ട്. ചിലപ്പോൾ ഭൂമി ചന്ദ്രന്നും
സൂനും മദ്ധ്യേ ഒരേ രേഖയിൽ സ്ഥിതിചെയ്യുമ്പോൾ
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നു. ആയതിനാൽ
ചന്ദ്രൻ ഏതാനും ഭാഗമോ മുഴുവനുമോ ഇരുട്ടിൽ
പെടുകയും ചന്ദ്രഗ്രഹണമുണ്ടാവുകയും ചെയ്യുന്നു.
സൂയഗ്രഹണം: ചില അവസരങ്ങളിൽ ചന്ദ്രൻ
വായിലായിരുന്നു.
അന്നേരം ചന്ദ്രൻ നിഴൽ ഭൂമിയിൽ വീഴുകയും നിഴൽ
വീഴുന്ന ഭാഗത്തു താമസിക്കുന്നവ പൂണ്ണസൂരഗ്രഹണ
ണ്ടാവുകയും ചെയ്യുന്നു.
ചന്ദ്രഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നതെന്നു
നിങ്ങൾ സൂക്ഷിച്ച് അറിഞ്ഞു വെയ്ക്കണം. വെളുത്ത വാവ
നാൾ മാത്രമേ ഉണ്ടാവുന്നുള്ളു. അപ്പോൾ സൂയ്യൻ നാമിരി
ക്കുന്ന ഭൂമിക്കു നേരെ പിന്നിലായിരിക്കണമല്ലോ.<noinclude><references/></noinclude>
g9pjozlptvhlyuppgytr00v2huzdh28
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/97
106
77619
220984
2024-11-30T19:50:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നക്ഷത്രങ്ങൾ . നക്ഷത്രങ്ങൾ. 87 രാത്രിസമയത്ത് നല്ലവണ്ണം ചന്ദ്രകയില്ലാത്തപ്പോൾ നോക്കിയാൽ കാണുന്നതെന്താണു്. നാം മേലോട്ടു നീലനിറമുള്ള ഒരു വലിയ പാത്രം കമിഴ്ത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
220984
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നക്ഷത്രങ്ങൾ
. നക്ഷത്രങ്ങൾ.
87
രാത്രിസമയത്ത് നല്ലവണ്ണം ചന്ദ്രകയില്ലാത്തപ്പോൾ
നോക്കിയാൽ കാണുന്നതെന്താണു്.
നാം മേലോട്ടു
നീലനിറമുള്ള ഒരു വലിയ പാത്രം കമിഴ്ത്തി
പോലെ തോന്നുന്ന ആകാശവും അതിൽ അങ്ങിങ്ങായി
അനേകായിരം രസകുടുക്കുകൾ തൂക്കിയപോലെ നക്ഷത്ര
ങ്ങളും കാണുന്നു. ചില നക്ഷത്രങ്ങൾക്കു നല്ല വെളുത്ത
നിറമുണ്ടു്. ചിലതിന്നു ചുവന്ന നിറമുണ്ടു്. അവ മിന്നി
മിന്നി പ്രകാശിക്കുന്നു. ചില പ്രത്യേകം പ്രത്യേകം
കൂട്ടങ്ങളായി നില്ക്കുകയും ചെയ്യുന്നു. നിങ്ങൾ ശ്രദ്ധവെച്ചു
ദിവസേന നോക്കുന്ന പക്ഷം മിക്ക നക്ഷത്രങ്ങളും സൂനെ
പോലെ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നുണ്ടെന്ന
റിയാം. ചില നക്ഷത്രങ്ങളുടെ സ്ഥിതി നോക്കി സമയം
ഗണിക്കാനും സാധിക്കുന്നു. വടക്കുള്ള
നക്ഷത്രം
മാത്രം സ്ഥിരമായി നില്ക്കുന്നു. ഇതിന്നു ധ്രുവനക്ഷത്രം
ധ്രുവൻ എല്ലായ്പോഴും
സംസ്ഥാനത്തു നില്ക്കുന്നതുകൊണ്ടു ര്യമുള്ളവരെ
ധ്രുവനോടുപമിക്കാം.
(Pole Star) a) mo
ണ്ടാവാൻ തന്നെ
8089
ഈ നക്ഷത്രങ്ങളെല്ലാം നാം നിവസിക്കുന്ന ഭൂമിയിൽ
നിന്നു എത്രയോ ദൂരെയാണുള്ളത്. ആ ദൂരത്തെ നാഴിക
യായി പറയുന്നതായാൽ അതെത്രയാണെന്നുള്ള അറിവു
പ്രകാശം കണ്ടിൽ
186,000 നാഴിക സഞ്ചരിക്കുന്നു. ആയതിനാൽ ഒരു വഷ
ത്തിൽ അതു സഞ്ചരിക്കുന്ന ദൂരം കുറിക്കുവാൻ ഒരു പ്രകാ
ശഷം (light year) സങ്കല്പിക്കാം. കണക്കിൽ അഭിരുച<noinclude><references/></noinclude>
sosc15bbjdbjtv0ja696truuzhve511
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/98
106
77620
220985
2024-11-30T19:50:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '888 യുള്ള കുട്ടികൾ പ്രകൃതിശാസ്ത്രം ക്ഷമയോടെ പെരുക്കി നോക്കട്ടെ. (186,00006024365 നാഴികയാണിത്). ഇതു ഏകദേശം 6 ലക്ഷം കോടി നാഴികയാണ്. ഏററവും അടുത്ത നക്ഷത്രത്തിലേക്കുള്ള ഈ ദൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220985
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>888
യുള്ള കുട്ടികൾ
പ്രകൃതിശാസ്ത്രം
ക്ഷമയോടെ പെരുക്കി
നോക്കട്ടെ.
(186,00006024365 നാഴികയാണിത്). ഇതു
ഏകദേശം 6 ലക്ഷം കോടി നാഴികയാണ്. ഏററവും
അടുത്ത നക്ഷത്രത്തിലേക്കുള്ള ഈ ദൂരം 4 പ്രകാശവ
ഷങ്ങളാണു്. ഏറ്റവും പ്രകാശമുള്ള mano (sirius)
10 പ്രകാശവഷം ദൂരത്താകുന്നു.
ഏറ്റവും ദൂരത്തിരിക്കുന്ന നക്ഷത്രത്തിലേയ്ക്കുള്ള ദൂരം
3500 പ്രകാശവഷങ്ങളായിരിക്കുമെന്നൂഹിച്ചിരിക്കുന്നു.
ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ടു്. യന്ത്രസഹായ
മില്ലാതെ വെറും കണ്ണുകൊണ്ടു നോക്കിയാൽ 10,000
നക്ഷത്രങ്ങൾ കാണാം.
യന്ത്രസഹായത്തോടെ 5 ലക്ഷം
നക്ഷത്രങ്ങൾ എണ്ണിക്കഴിഞ്ഞിരിക്കുന്നു. ഏകദേശം 8000
കോടി നക്ഷത്രങ്ങളുണ്ടായിരിക്കുമെന്നാണ് ഊഹിച്ചിരിക്കു
അതും നമു
നക്ഷത്രങ്ങളെത്ര വലുപ്പമുള്ളതാണു്.
താരതമ്യ പ്രകാരം മാത്രമേ മനസ്സിലാക്കാൻ കഴികയുള്ളു.
ചിലതു
43 ഇരട്ടി വലുപ്പമുള്ളതും,
മാറു ചിലതു 90 ഇരട്ടി വലുപ്പമുള്ളതും ആണെന്നു കണ
ക്കാക്കിട്ടുണ്ടു്. സൂൻ തന്നെ ഭൂമിയേക്കാൾ 12 ലക്ഷം
ഇരട്ടി വലുപ്പമുള്ളതാണ് എന്നുവരുമ്പോൾ ഒാരോ നക്ഷ
ത്രത്തിനായും വലുപ്പം എത്രയായിരിക്കണം.
നക്ഷത്രങ്ങൾ മിന്നിമിന്നി പ്രകാശിക്കുന്നവയാണു്.
മിന്നി പ്രകാശിക്കുന്നതിന്നുള്ള കാരണമെന്താണെന്നു മന
സ്സിലാക്കിട്ടില്ല. നക്ഷത്രത്തിന്റെ രശ്മികൾ ഭൂമിയുടെ
വായുമണ്ഡലത്തിൽ കൂടി പ്രകാശിക്കുമ്പോൾ ചില ഗതി
വ്യത്യാസമുണ്ടാകുന്നതുകൊണ്ടാണെന്നു ചിലർ
പ്രായപ്പെടുന്നു.<noinclude><references/></noinclude>
rs02srtdw8dmbbmycfhc5i4nlgajcji
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/99
106
77621
220986
2024-11-30T19:50:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അണുപ്രാണികൾ വൻ. അണുപ്രാണികൾ 89 നമ്മുടെ വീടുകളിലും ചുറ്റുപാടും നമുക്കു പുറമെ എത്രയോ അധികം ജന്തുക്കൾ വസിക്കുന്നുണ്ടെന്നു നി ങ്ങൾക്കറിയാമോ? അവ വളരെ ചെറുതായതു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220986
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അണുപ്രാണികൾ
വൻ. അണുപ്രാണികൾ
89
നമ്മുടെ വീടുകളിലും ചുറ്റുപാടും നമുക്കു പുറമെ
എത്രയോ അധികം ജന്തുക്കൾ വസിക്കുന്നുണ്ടെന്നു നി
ങ്ങൾക്കറിയാമോ? അവ വളരെ ചെറുതായതുകൊണ്ടു
വെറും കണ്ണുകൊണ്ടു കാണാൻ സാധിക്കയില്ല. ഒരു ദൂത
കണ്ണാടിതന്നെ വേണം. ഈ ജീവജാലങ്ങൾക്ക് അണു
പ്രാണികൾ എന്നാണു പേർ. നാം ശ്വസിക്കുന്ന വായു
വിലും, നിലത്തുനിന്നു പറന്നുവരുന്ന പൊടിയിലും അണു
പ്രാണികൾ കോടിക്കണക്കായിട്ടുണ്ടു്.
അണുപ്രാണികൾ പല തരത്തിലുണ്ട്.
തരത്തിലുള്ളവയ്ക്കും, പ്രത്യേകം ആകൃതികളുമില്ലായ്മയില്ല.
എങ്കിലും അണുപ്രാണികളെ ബാക്ടീരിയാ, യീസ്റ്റ്, മോ
ൾഡ് എന്നീ തരത്തിൽ വിഭജിക്കാവുന്നതാണു്. ഇതിൽ
ഒടുവിൽ പറഞ്ഞ രണ്ടുതരം സവത്തിലുൾപ്പെ
ടുത്താം. അവയുടെ വളച്ചയും വിനയും ഏതാണ്ടു സസ്യ
ങ്ങളുടെ മാതിരിയാണു. പച്ചനിറമില്ലെന്നുള്ള വ്യത്യാസം
മാത്രമേ ഉള്ളു. ബാക്ടീരിയാ വധിക്കുന്നതു വിഭജനം
വഴിക്കാണു് . ഒന്നു മൂപ്പത്തിയാൽ രണ്ടായി പിളരുന്നു.
ഇതു രണ്ടും വളന്നു മൂപ്പെത്തിയാൽ വീണ്ടും പിളരുന്നു.
ഇങ്ങിനെ നിമിഷനേരത്തിനുള്ളിൽ ഇവ ആയിരക്കണ
ക്കായി വദ്ധിക്കുന്നു.
ബാക്ടീരിയയ്ക്കു സൂക്ഷ്മജീവികൾ വളരുവാൻ ഭക്ഷ
ണം വേണമല്ലോ. ആയരിനാൽ അതു വായു തട്ടുന്ന
ഭക്ഷണപദാർത്ഥങ്ങളിൽ ഒട്ടിപ്പിടിച്ചു താമസമുറപ്പിച്ചു.
പെരുകിവരുന്നു. ഇവയുടെ വളർച്ചയ്ക്കു മിതോഷ്ണമാണു<noinclude><references/></noinclude>
dzk1nwjlrgomsf38dstff42lv557vr1
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/100
106
77622
220987
2024-11-30T19:50:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '90 90 പ്രകൃതിശാസ്ത്രം ആയതിനാൽ പറ്റിയതു്. അധികം ചൂടോ അധികം തണുപ്പോ ആ യാൽ ഇവ നശിച്ചുപോകുന്നതാണ്. ഇവയെ നശിപ്പിക്കുവാനുള്ള ഉത്തമമാം ഭക്ഷണ പദാ ങ്ങളെ നല്ലപോലെ ചൂടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220987
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>90
90
പ്രകൃതിശാസ്ത്രം
ആയതിനാൽ
പറ്റിയതു്. അധികം ചൂടോ അധികം തണുപ്പോ ആ
യാൽ ഇവ നശിച്ചുപോകുന്നതാണ്.
ഇവയെ നശിപ്പിക്കുവാനുള്ള ഉത്തമമാം ഭക്ഷണ പദാ
ങ്ങളെ നല്ലപോലെ ചൂടു പിടിപ്പിക്കുകയോ നല്ല
പോലെ തണുപ്പിക്കുകയോ ആണു്.
അണുപ്രാണികളിൽ സൂക്ഷ്മജീവികളിൽ ചില
വഗ്ഗങ്ങൾ മനുഷ്യന്നു ഉപകാരമുള്ളവയും, ചിലതു വലിയ
മോരിനു പുളി
ഉപദ്രവം ഉണ്ടാക്കുന്നവയും
യുണ്ടാക്കുന്നതും, സസ്യങ്ങളുടെ ദ്രാവകങ്ങളെ ചാരായ
മാക്കുന്നതും, റൊട്ടിയെ വിപ്പിക്കുന്നതും ബാക്ടീരിയ
ആണു. ഒരുതരം അണുപ്രാണികൾ സസ്യങ്ങളുടെ വേരു
കളിൽ താമസമുറപ്പിച്ച് അവയുമായി കൂട്ടുകച്ചവടം നട
ത്തി വായുവിലെ വെടിയുപ്പ് വായുകൊണ്ടു മനുഷ
റാവും ഉപകാരമുള്ള പാക്യജനകങ്ങൾ അഥവാ നി
തങ്ങൾ (nitrates) ഉണ്ടാക്കുന്നു.
ആയതിനാൽ ഈ തരം അണുപ്രാണികളുടെ വ
നയ്ക്കു മനുഷ്യർ യത്നിക്കുന്നു.
എന്നാൽ ഭക്ഷണ പദാർത്ഥങ്ങൾ ചീഞ്ഞളിയുന്നതും,
ഗു, കോളറ, വസൂരി മുതലായ രോഗങ്ങളുണ്ടാവു
ന്നതും വേറൊരുതരം അണുപ്രാണികൾ നിമിത്തമാണു്.
ഇവ വളർന്നുവരുമ്പോൾ ഒരുതരം വിഷമുണ്ടാകുന്നതിനാ
ലാണ് ഈ രോഗങ്ങൾ ഉത്ഭവിക്കുന്നത്. ആയതിനാൽ
മനുഷ്യർ ഇവയെ നശിപ്പിക്കുവാൻ കഴിയും വണ്ണം യത്നി
ഇവയെ നശിപ്പിക്കുവാനുള്ള ഉപായം,
ബാധിച്ചിരിക്കുന്ന പദാർത്ഥങ്ങളെ നല്ലപോലെ
പിടിപ്പിക്കുകയോ, തിളപ്പിക്കുകയോ ആണു്.
ഇവ
as
ഇവയെ
കൊല്ലുന്ന ദ്രാവകങ്ങളുടേയും വാതകങ്ങളുടേയും സഹായം
കൊണ്ടും ഉദ്ദേശം സാധിക്കാം.<noinclude><references/></noinclude>
0knmf2rxxi56uskae8mkrah6zwef042
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/101
106
77623
220988
2024-11-30T19:50:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. സസ്യങ്ങൾ സസ്യങ്ങൾ സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്ന സംഗതി ക 91 മനുഷ്യ ജീവിക്കുവാൻ ഭക്ഷണം, വായു, ജലം ഇവ ആവശ്യമാണല്ലോ. അതുപോലെ സസ്യങ്ങൾക്കും ഭക്ഷ ണം, വായു, ജലം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220988
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>1.
സസ്യങ്ങൾ
സസ്യങ്ങൾ
സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്ന
സംഗതി ക
91
മനുഷ്യ ജീവിക്കുവാൻ ഭക്ഷണം, വായു, ജലം ഇവ
ആവശ്യമാണല്ലോ. അതുപോലെ സസ്യങ്ങൾക്കും ഭക്ഷ
ണം, വായു, ജലം എന്നിവ അത്യാവശ്യമാകുന്നു. ധാരാളം
വെള്ളവും സുപ്രകാശവുമുണ്ടായാൽ മാത്രമേ സസ്യങ്ങ
ൾക്ക് ഭക്ഷണമുണ്ടാക്കുവാൻ കഴികയുള്ളു. അതുകൊണ്ടു
പൊതുവെ സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്ന മുഖ്യ
സംഗതികൾ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ശീതോ
നാവസ്ഥ എന്നിവയാണു്.
മണ്ണ് : മണ്ണ ഫലപുഷ്ടിയുള്ളതാണെങ്കിൽ (അതാ
യത് ജനിച്ച സസ്യങ്ങളുടെയോ, ജീവജാലങ്ങളുടേയോ
ശരീരംകൊണ്ടുള്ള വളങ്ങളൊ, മറ്റു വളങ്ങളൊ, നി
ട്ടുള്ളതാണെങ്കിൽ സസ്യം നന്നായി വളരുന്നു. ഫലപുഷ്ടി
യില്ലാത്ത വെറും മണലിൽ സസ്യങ്ങൾ നന്നായി വളരു
ന്നില്ല. മണ്ണിന്നു സ്വതേ ഉറപ്പു കൂടുമെങ്കിലും ബലമുള്ള
തടികളും കൊമ്പുകളുമുള്ള വന്മരങ്ങൾ ഉണ്ടാകും. ഉറപ്പി
ല്ലാതെ മണൽപോലെ ഉല് മണ്ണാണെങ്കിൽ ബലമി
ല്ലാത്ത സസ്യങ്ങളേ ഉണ്ടാവുകയുള്ളു. വീട്ടി, തേക്ക്, കല്ലാ
്, ഇതെല്ലാം പാറപ്രദേശങ്ങളിലേ ഉണ്ടാവുന്നു.
തെങ്ങ്, ഈപ്പന, കമുങ്ങ് ഇവ തീരപ്രദേശങ്ങളിൽ വള
രുന്നു.
ജലം: സസ്യത്തിനു വെള്ളത്തിൽ അലിഞ്ഞുചേ
രുന്ന ഭക്ഷണപദാർത്ഥങ്ങൾ
മാത്രമേ വലിച്ചെടുക്കാൻ<noinclude><references/></noinclude>
bozzjn3sseua5fsbc5pummrcke2if68
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/102
106
77624
220989
2024-11-30T19:50:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1 92 പ്രകൃതിശാസ്ത്രം സാധിക്കുകയുള്ളു. വെള്ളം വേണ്ടിടത്തോളമില്ലെങ്കിൽ സസ്യത്തിന്നു ഭക്ഷണം കിട്ടുവാൻ ബുദ്ധിമുട്ടുണ്ടാവുകയും അതുനിമിത്തം അതിന്റെ വളച്ച ചുരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
220989
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>1
92
പ്രകൃതിശാസ്ത്രം
സാധിക്കുകയുള്ളു. വെള്ളം
വേണ്ടിടത്തോളമില്ലെങ്കിൽ
സസ്യത്തിന്നു ഭക്ഷണം കിട്ടുവാൻ ബുദ്ധിമുട്ടുണ്ടാവുകയും
അതുനിമിത്തം അതിന്റെ വളച്ച ചുരുങ്ങുകയും ചെയ്യുന്നു.
മരുഭൂമിയിലുള്ള സസ്യങ്ങളെ നോക്കുക.
അവയുടെ ഇല
കളും, മറ്റു ഭാഗങ്ങളും മറ്റുള്ളവയിൽ നിന്നു എത്രയോ
വ്യത്യാസപ്പെട്ടതാണ്. നേരേമറിച്ചു ജലം അധികമാ
ണെങ്കിലും, അതായതു സസ്യത്തിന്റെ അധികഭാഗം
വെള്ളത്തിൽ സ്ഥിതി ചെയ്യുമ്പോഴും, അതിന്റെ വള
ഇ മാറ്റങ്ങൾ സംഭവിക്കുന്നു. അവയ്ക്കു ബലമില്ലാ
താവുന്നു. വേരുകൾ നാരുവേരുകളാകുന്നു.
ആമ്പൽ, താമര )
(ഉദാ:
സുപ്രകാശം: മിക്ക സസ്യങ്ങൾക്കും സൂപ
കാശം യാതൊരു മാവും കൂടാതെ ലഭിക്കണം. അവ ഭ
ണം പാകം ചെയ്യുന്നതു തന്നെ സൂര്യപ്രകാശം കൊ
ആയതിനാൽ
പ്രകാശം വേണ്ടുന്നത
ലഭിക്കുവാൻ, അതിന്റെ ഭാഗങ്ങൾ, പലമാതിരി വള
രുന്നു. തണ്ടു ബലമില്ലാത്ത വള്ളികൾ മാ
ളേയോ, പന്തലിനേയോ, ആശ്രയിച്ചു
വൃക്ഷങ്ങ
പടരുന്നു.
വലിയ വൃക്ഷങ്ങളുടെ കീഴിൽ വളരുന്ന ചെടികൾ വള
ഞ്ഞ വളന്നു പ്രകാശം ലഭിക്കുവാൻ യത്നിക്കുന്നു. വൃക്ഷ
ങ്ങൾ തിങ്ങി വളരുന്ന കാടുകളിൽ അവ ഞാൻ
ഞാൻ മീതെ എന്ന മത്സരത്തോടുകൂടി ഉയന്നു വളരുന്നു.
വൃക്ഷങ്ങളുടെ ചോലയിൽ ചില സസ്യങ്ങൾ
നതേ ഇല്ല.
വളരു
ശീതോഷ്ണം :- ഉഷ്ണമേഖലയിൽ വളരുന്ന സസ്യ
ങ്ങൾക്കു വീതിയുള്ള ഇലകളും പടർന്നു പിടിക്കുന്ന കൊമ്പു<noinclude><references/></noinclude>
gyniep72jg9a4ftierkp90vp4sai5yg
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/103
106
77625
220990
2024-11-30T19:50:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജീവജാലങ്ങൾ 93 കളും ഉണ്ടാവും. എന്നാൽ ശീതമേഖലയിലെ സസ ങ്ങൾക്കു പൊതുവേ ചുരുങ്ങിയ ഇലകളും പടരാത്ത കൊമ്പുകളുമാണുണ്ടാവുക. ശൈത്യം കഠിനമായ പ്രദേ ശങ്ങളിലാകട്ടെ, മോസസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
220990
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ജീവജാലങ്ങൾ
93
കളും ഉണ്ടാവും. എന്നാൽ ശീതമേഖലയിലെ സസ
ങ്ങൾക്കു പൊതുവേ ചുരുങ്ങിയ ഇലകളും പടരാത്ത
കൊമ്പുകളുമാണുണ്ടാവുക. ശൈത്യം കഠിനമായ പ്രദേ
ശങ്ങളിലാകട്ടെ, മോസസ്സ്, ലിൻസ് മുതലായ പായലു
വഗ്ഗത്തിൽ പെട്ട സസ്യങ്ങളൊഴികെ വേറൊന്നും ഉണ്ടാ
വന്നില്ല.
. ജീവജാലങ്ങൾ.
അവയുടെ വകുപ്പുകളും ഉപവകുപ്പുകളും.
നാം വസിക്കുന്ന ഭൂമിയിൽ ഞാഞ്ഞൾ, കൂറാൻ,
പാമ്പ്, എലി, കാക്ക, കുയിൽ, പശു, ആന
തുടങ്ങി
പലവിധ ജീവജന്തുക്കളുണ്ടല്ലോ. ഇവയെയെല്ലാം ആദ്യ
മായി പൊതുവേ രണ്ടു ഇനങ്ങളായി വേർതിരിക്കാം.
1. നാട്ടെല്ലുള്ളവ. 2. നട്ടെല്ലില്ലാത്തവ. ആദ്യത്തെ വകു
പ്പിലുള്ള ജന്തുക്കൾക്ക് ഉറപ്പുള്ള എല്ലുകൾ കൂടിയ
അസ്ഥികൂടങ്ങൾ ഉണ്ടു്. (പാമ്പു, മുതല, കോഴി, ആടു്.
വകുപ്പിൽ പെട്ടവയ്ക്കു അസ്ഥികളേ ഇല്ല.
(ഞാഞ്ഞൾ, അട്ട, കൂറ, വണ്ട് ). നട്ടെല്ലുള്ള ജന്തുക്കൾ
പ്രാണി ചരിത്രത്തിൽ മറ്റുള്ളവയേക്കാൾ ഒ പടി ഉയ
ന്നിട്ടാണു്. ഇവയെ വീണ്ടും താഴെ ചേക്കുന്ന വകുപ്പുകളാ
യി വിഭജിക്കാം.
രണ്ടാമത്തെ
1. മത്സ്യവർഗ്ഗം
പലതരത്തിലുള്ള മത്സ
ങ്ങളും ഇതിൽ ഉൾപ്പെടും. ഇവയ്ക്കു വെള്ളത്തിൽ സഞ്ച
രിക്കുവാൻ ഇറകളുണ്ടു്.<noinclude><references/></noinclude>
i7s8l46ccynotlwyw68ecsc12v9epcc
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/104
106
77626
220991
2024-11-30T19:50:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '94 പ്രകൃതിശാസ്ത്രം 2. ഇഴജാതികൾ മണ്ണിലിഴഞ്ഞ നടക്കുന്ന പാമ്പ്, ഓന്ത്, പല്ലി മുതലായവ ഈ വിഭാഗത്തിൽ പെടുന്നു. 3. പക്ഷികൾ - ഇവയ്ക്കു ചിറകുകളുടെ സഹാ യത്താൽ പറക്കുവാൻ കഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220991
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>94
പ്രകൃതിശാസ്ത്രം
2. ഇഴജാതികൾ മണ്ണിലിഴഞ്ഞ
നടക്കുന്ന
പാമ്പ്, ഓന്ത്, പല്ലി മുതലായവ ഈ വിഭാഗത്തിൽ
പെടുന്നു.
3. പക്ഷികൾ - ഇവയ്ക്കു ചിറകുകളുടെ സഹാ
യത്താൽ പറക്കുവാൻ കഴിയുന്നു. കഴുകൻ, പ്രാവു,
ഗരുഡൻ ഇവ വളരെ ഉയരത്തിൽ പറക്കുന്നു. കോഴി,
മയിൽ മുതലായവയ്ക്കു ഘനം കൂടിയ ദേഹങ്ങളുള്ളതുകൊ
ണ്ട് അധികം ദൂരമോ അധികം ഉയരത്തിലോ പറക്കു
വാൻ കഴിയുന്നില്ല. ഇവ പെരുകുന്നതു മുട്ടയിട്ടു വിരി
ഞ്ഞിട്ടാണു്.
4. മൃഗങ്ങൾ സന്താനങ്ങളെ സ്വദേഹത്തിലു
ണ്ടാവുന്ന പാൽ കൊണ്ടു വളർത്തുന്ന പ്രാണികൾക്കു മൃഗ
ങ്ങൾ എന്നു പറയുന്നു. ഇവയ്ക്കു പൊതുവേ നാലു കാലു
കള്ളതുകൊണ്ടു ഇവയെ നാൽക്കാലികൾ എന്നും പറ
വരുന്നു.
ma
മൂലവസ്തുക്കൾ. (ധാതുക്കൾ).
മിശ്രങ്ങൾ, സംയുക്ത പദങ്ങൾ.
നമുക്കു ചുറ്റും കാണുന്നതും നാം നിത്യേന ഉപ
യോഗിക്കുന്നതുമായ അനേകം പദാത്ഥങ്ങൾ ഭൂമിയിലു
ണ്ടല്ലോ. ഇരുമ്പു, ഗന്ധകം, ഉപ്പ്, പഞ്ചസാര മുത
ലായവ ഉദാഹരണമായെടുക്കാം. ഇരുമ്പിനേയോ,
ചെമ്പിനേയോ അപഗ്രഥിച്ചാൽ (analyse) ഇരുമ്പോ
ചെമ്പോ അല്ലാതെ അന്യമായ പദാർത്ഥം ലഭിക്കയില്ല.<noinclude><references/></noinclude>
1qpl6i10fi0s68nok0zt3mdmzx0s24s
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/105
106
77627
220992
2024-11-30T19:51:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഓളം മൂലവസ്തുക്കൾ മൂലവസ്തുക്കൾ 95. ഇങ്ങിനെയുള്ള പദാർത്ഥങ്ങൾക്കു മൂലവസ്തുക്കൾ (Ele ments) എന്നു പറയുന്നു. ഇപ്പോൾ ശാസ്ത്രജ്ഞന്മാർ 92 ധാതുക്കൾ കണ്ടുപിടിച്ചിട്ടുണ്ടു്....' താൾ സൃഷ്ടിച്ചിരിക്കുന്നു
220992
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഓളം മൂലവസ്തുക്കൾ
മൂലവസ്തുക്കൾ
95.
ഇങ്ങിനെയുള്ള പദാർത്ഥങ്ങൾക്കു മൂലവസ്തുക്കൾ (Ele
ments) എന്നു പറയുന്നു. ഇപ്പോൾ ശാസ്ത്രജ്ഞന്മാർ 92
ധാതുക്കൾ കണ്ടുപിടിച്ചിട്ടുണ്ടു്.
ഇവയിൽ ചിലതു ( ഘനസ്ഥിതിയിലും മാറു ചിലതു
ഭൂവസ്ഥിതിയിലും ബാക്കി ചിലതു ബാഷ്പാവസ്ഥയിലു
മാണു്. ഏതു പദാർത്ഥത്തെ എത്രതന്നെ വിശകലനം
വേറെ പദാത്ഥം
ചെയ്താലും ആ ഒരു പദമല്ലാതെ
കിട്ടുകയില്ലയോ, ആ പദാർത്ഥം മൂലവസ്തു അഥവാ
ധാതു എന്നു പറയുന്നു. (ഉ. രസം, ഗന്ധകം, ഇരുമ്പു
ചെമ്പു, ഭാസ്വരം.)
“കുറച്ച് ഉപ്പു മണലിൽ കടന്നുപോയെന്നു വിചാരി
ക്കുക. അതു മണലിൽ നിന്നു വേർ തിരിച്ചെടുക്കുവാൻ നി
ങ്ങൾക്കു കഴിയുമോ ? ഇതു രണ്ടും ന്ന മിശ്രത്തെ വെള്ള
ത്തിലിടുക. ഉപ്പ് അലിഞ്ഞ് വെള്ളത്തിൽ ചേരുന്നു. എ
ന്നാൽ മണൽ അലിയാതെ പാത്രത്തിനടിയിൽ കിടക്കു
ന്നു. വെള്ളത്തിനെ ഊറ്റിയെടുത്തു വറ്റിച്ചാൽ നമുക്കു
ഉപ്പു കിട്ടും. ഇങ്ങിനെ എളുപ്പമായ വഴികൾ കൊണ്ടു വേർ
തിരിച്ചെടുക്കാവുന്നതായ പദങ്ങളുടെ കൂട്ടിന്നു മിശ്രം
എന്നു പറയുന്നു. മിശ്രത്തിനു വേറൊരുദാഹരണം
യാം. സ്വല്പം ഗന്ധകപ്പൊടിയും ഇരുമ്പു രാവിയ പൊ
ടിയും കൂടി കലത്തു ക ഇത് ഒരു മിശ്രമായി. ഇതിൽ
നിന്നു ഇരുമ്പുപൊടി വേറെയെടുക്കുവാൻ കഴിയുമോ?
ഉവ്വ്. ഒരു കാന്തിക്കോലെടുത്തു ഈ മിശ്രത്തിൽ ആഴ്ത്തി
യാൽ രാവുപൊടി അതിന്മേൽ പറ്റിപ്പിടിക്കും. ഈ
വഴിക്ക് ഇരുമ്പിനെ വേർതിരിച്ചെടുക്കാം.<noinclude><references/></noinclude>
18cenmxr18x3b2imdh92g854u5dk7fb
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/106
106
77628
220993
2024-11-30T19:51:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '96 പ്രകൃതിശാസ്ത്രം കുറച്ചു പഞ്ചസാരയെടുത്തു ഒരു ചൈനാക്കാ യിൽ വെച്ചു മദദീപം കൊണ്ടു ചൂടു പിടിപ്പിക്കുക. പഞ്ച സാരയിൽ നിന്നു വെള്ളം ആവിയായി പോയി ഒടുവിൽ ഒരു കറുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
220993
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>96
പ്രകൃതിശാസ്ത്രം
കുറച്ചു പഞ്ചസാരയെടുത്തു
ഒരു ചൈനാക്കാ
യിൽ വെച്ചു മദദീപം കൊണ്ടു ചൂടു പിടിപ്പിക്കുക. പഞ്ച
സാരയിൽ നിന്നു വെള്ളം ആവിയായി പോയി ഒടുവിൽ
ഒരു കറുത്ത സാധനം കോപ്പയിൽ ശേഷിക്കുന്നതുകാ
ണാം. ഇതു കരിയാകുന്നു. അതിനാൽ
പഞ്ചസാരയിൽ
കരിയും വെള്ളവും അടങ്ങിയിരിക്കുന്നുവെന്നറിയാം.
ന്നാൽ നാം കരിപ്പൊടിയും വെള്ളവും കലത്തിയാൽ
പഞ്ചസാര കിട്ടുമോ? തീർച്ചയായും ഇല്ല. അതിന്നു സസ
ങ്ങൾതന്നെ വേണം. പഞ്ചസാര കരിയുടെ വല്ല ഗുണ
ങ്ങളുമുണ്ടോ? ഇല്ല. ഇങ്ങിനെ രണ്ടാ അതിലധികമോ
പദാർത്ഥങ്ങൾ ചേർന്നു് ആകൃതിയിലും പ്രകൃതിയിലും അവ
യിൽ നിന്നു മത്യാസപ്പെട്ടിട്ടുണ്ടാവുന്ന ആ പദം
ത്തിനു സംയുക്ത പദാത്ഥമെന്നു പേർ,
സംയുക്ത പദാത്ഥത്തിന്നു. അതിലടങ്ങിയ മൂലവസ്തു
ക്കളുടെ രൂപമോ ഗുണങ്ങളോ വേണമെന്നില്ല. ഉദാഹര
ണമായി വെള്ളം എന്നതു അനകവാതകവും അജന
കവാതകവും ചേർന്നുണ്ടായ ഒരു സംയുക്ത പദമാണ്.
ഈ വായുക്കൾ അഗ്നിയെ ദ്ധിപ്പിക്കുമെങ്കിലും വെള്ളം
അഗ്നിയെ കെടുക്കുകയല്ലേ ചെയ്യുന്നു.
ഇതുപോലെത
അന
ന്നെയാണു ഇംഗാലാമ്ലവായുവും. ഇംഗാലവും
കവും പ്രാണവായുവും ചേർന്നുണ്ടായ ഇംഗാലാമ്ലവാതകം
തീ കെടുത്തുകയേ ചെയ്യുന്നു. ഇം ഗാലവും പ്രാണവാ
യുവും തീ പിടിപ്പിക്കുന്നതിനു സഹായകമല്ലേ. ഇങ്ങനെ
നോക്കുന്നതാണെങ്കിൽ മിശ്രങ്ങൾക്കും സംയുക്ത പദാ
ങ്ങൾക്കും തമ്മിൽ താഴെ ചേ
കാണാം.
വ്യത്യാസങ്ങൾ<noinclude><references/></noinclude>
lftqq93x2sxqz91wv0jodtfj9lr13r1
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/107
106
77629
220994
2024-11-30T19:51:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂലവസ്തുക്കൾ മിശ്രങ്ങൾ. 1 മിശ്രങ്ങൾക്കു അവ യിലുള്ള പദാർത്ഥങ്ങളുടെ എല്ലാ ഗുണങ്ങളും ശരാശ രി തോതനുസരിച്ചു ഉണ്ടാ 2. മിശ്രങ്ങളിൽ പദാ സംയുക്ത പദാർത്ഥങ്ങൾ. 97 സംയുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
220994
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂലവസ്തുക്കൾ
മിശ്രങ്ങൾ.
1 മിശ്രങ്ങൾക്കു അവ
യിലുള്ള പദാർത്ഥങ്ങളുടെ
എല്ലാ ഗുണങ്ങളും ശരാശ
രി തോതനുസരിച്ചു ഉണ്ടാ
2. മിശ്രങ്ങളിൽ പദാ
സംയുക്ത പദാർത്ഥങ്ങൾ.
97
സംയുക്ത പദാർത്ഥത്തി
ന്റെ ഗുണങ്ങൾ അവയിലു
ള്ള പദാത്ഥങ്ങളുടെ ഗുണങ്ങ
ളിൽനിന്നു തീരെ വ്യത്യസ്ത
ങ്ങളായിരിക്കും.
പദാർത്ഥങ്ങൾ ഒരു നിശ്ചി
ങ്ങളെ ഏതു തോതിലും തമായ തോതിൽ ചേർന്നിരി
ചേക്കാം.
എളുപ്പത്തിൽ വേർതിരി
ദാത്ഥങ്ങളെ എളുപ്പത്തി കുവാൻ കഴികയില്ല.
ൻ കഴിയും.
3. മിശ്രങ്ങളിലുള്ള പ
ൽ വേർതിരിച്ചെടുക്കുവാ
4. മിശ്രങ്ങളുണ്ടാവുമ്പോ
ശബ്ദമോ ഉണ്ടാവുന്നില്ല.
ട്, ശബ്ദം എന്നിവ എല്ലാ
സംയുക്ത പദാർത്ഥങ്ങൾ ഉ
ൾ ചൂടോ, വെളിച്ചമോ, ണ്ടാവുമ്പോൾ വെളിച്ചം, ച
മാ ഓരോന്നോ ഉണ്ടാവുന്നു.
ഉദാഹരണങ്ങൾ മൂലവസ്തുക്കൾ ഇരുമ്പ്, ചെമ്പ്,
രസം, അകവാതകം.
മിശ്രങ്ങൾ വായു, വെടിമരുന്നു.
സംയുക്ത പദാത്ഥങ്ങൾ
ഗന്ധകാമ്ലം, ഇംഗാലാമ്ലവാതകം.
7
വെടിയു<noinclude><references/></noinclude>
q0a8lwguo12gy0stpfpjw36ouyz479b
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/108
106
77630
220995
2024-11-30T19:51:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '98 പ്രകൃതിശാസ്ത്രം ശബ്ദം മനുഷ്യന്നു പുറമേയുള്ള ലോകത്തെപ്പറ്റി അറിവു സിദ്ധിക്കുന്നതിനുതകുന്ന ഏറ്റവും പ്രധാനമായ ഒരു സഹായമാണു വെളിച്ചം. വെളിച്ചമില്ലെങ്കിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
220995
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>98
പ്രകൃതിശാസ്ത്രം
ശബ്ദം
മനുഷ്യന്നു പുറമേയുള്ള ലോകത്തെപ്പറ്റി അറിവു
സിദ്ധിക്കുന്നതിനുതകുന്ന ഏറ്റവും പ്രധാനമായ ഒരു
സഹായമാണു വെളിച്ചം. വെളിച്ചമില്ലെങ്കിൽ കണ്ണിനു
ഒന്നും വ്യക്തമായിട്ടു വിഷയമാവുകയില്ല.
പിന്നെ പ്രധാനമായതു ശബ്ദമാകുന്നു. ചെവി വഴി
ക്കാണു ശബ്ദം ഹേതുവായ അറിവു നമുക്കു ലഭിക്കുന്നതു്.
ശബ്ദത്തിന്റെ അലകൾ ചെവിയിൽ വന്നടിച്ച് അവിടെ
യുള്ള ഒരു തോലിനെ ഇളക്കുന്നതുകൊണ്ടാണു നമുക്കു കേൾ
പാൻ കഴിയുന്നത്. മനുഷ്യനു സുഖമായി കഴിഞ്ഞ കൂടു
വാൻ ചുറ്റുമുള്ള സ്ഥിതികളെപ്പറ്റി അറിവുണ്ടായിരി
ക്കേണ്ടതുകൊണ്ടു ശബ്ദത്തിന്റെ പ്രാധാന്യം
ഊഹിക്കാമല്ലോ.
നമുക്കു
ശബ്ദം ഒരുതരം പ്രവർത്തനശക്തിയാണു (energy).
സ്പന്ദിച്ചുകൊണ്ടിരിക്കുന്ന സാധനങ്ങളിൽനിന്നാണു ശബ്ദ
മുണ്ടാവുന്നതു്.
പരീക്ഷണം: ഒരു സൈക്കൾ ബെല്ലോ സാധാ
രണ മണിയോ ' അടിക്കുക.
ശബ്ദമുണ്ടാവുന്നത് ഒരു
ലോഹദണ്ഡം മണിയിൽ ബലമായി അടിക്കുന്നതു
കൊണ്ടാണല്ലോ. ഈ അടി നിമിത്തം
ലോം
ബെല്ലിന്റെ
അതിവേഗത്തിൽ സ്പന്ദിക്കുന്നു. ശബ്ദിക്കുന്ന
മണിയേ ചുണ്ടിന്നരികയോ ചെവിക്കരികയോ
നമുക്കു ഒരു
ച്ചാൽ ഈ സ്പന്ദനം അറിയാവുന്നതാണു്.
തരിപ്പുതോന്നും. ബെല്ലിൽ കൈവെക്കുക. ശബ്ദം നിന്നു
കാരണമെന്തു സ്പന്ദനം നിന്നുപോകുന്നതു
പോകും.<noinclude><references/></noinclude>
qrm63a8cbjg7whcqv8juomtqxp3sxis
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/109
106
77631
220996
2024-11-30T19:51:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശബ്ദം 99 കൊണ്ടു തന്നെ. അതിനാൽ ശബ്ദത്തിനു ഹേതു സ്പന്ദന മാണെന്നു ഊഹിക്കാമല്ലോ. 2. ഒരു ചംഗം.”. (Tuning fork) എടുത്തു റബ്ബർക്കഷണം കൊണ്ടു ബലമായി അടിക്കുക. ഹും എന്ന ഒരു മൂളിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
220996
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശബ്ദം
99
കൊണ്ടു തന്നെ. അതിനാൽ ശബ്ദത്തിനു ഹേതു സ്പന്ദന
മാണെന്നു ഊഹിക്കാമല്ലോ.
2. ഒരു ചംഗം.”. (Tuning fork) എടുത്തു
റബ്ബർക്കഷണം കൊണ്ടു ബലമായി അടിക്കുക.
ഹും എന്ന ഒരു മൂളിച്ച് കേൾക്കാം. ഇതിന്റെ ശാഖ
കളെ കെട്ടിത്തൂക്കിയിരിക്കുന്ന പിത്ത് ബോളി
രികെ കാണിച്ചാൽ പന്തു വളരെ വേഗത്തിൽ തട്ടപ്പെടു
ന്നതായി കാണാം. ആ മൂളുന്ന ചംഗത്തെ തലകീഴായി
കണ്ണാടിക്കോപ്പയിലുള്ള വെള്ളത്തിന്മേൽ തൊടുവിക്കുക.
വെള്ളം വളരെ ചെറിയ തുള്ളികളായി നാലുപാടും തെ
റിക്കുന്നതു കാണാം. ചംഗത്തിന്റെ കരങ്ങളെ തൊട്ടാൽ
ആയതിനാൽ സ്പന്ദനമാണു
ശബ്ദമുണ്ടാക്കുന്നതു് എന്നു സ്പഷ്ടമാണല്ലൊ.
സ്പന്ദിക്കുന്ന വസ്തുക്കളാണു, ശബ്ദമുണ്ടാക്കുന്നതെന്നു
നാം പഠിച്ചു. ശബ്ദം എങ്ങിനെയാണ് സഞ്ചരിക്കുന്നത്.
ദൂരത്തു നില്ക്കുന്ന ഒരാൾ ഊതുന്ന ഓടക്കുഴലിന്റെ ശബ്ദം
നാമെങ്ങിനെ കേൾക്കുന്നു. ശബ്ദത്തിനു സഞ്ചരിക്കുന്ന
തിന്നു സഹായിക്കുവാൻ വല്ല പദാർത്ഥങ്ങളുമാവശ്യമുണ്ടോ
എന്നു അറിയുക.
ശബ്ദം
നിന്നുപോകും.
ശബ്ദത്തിനു സഞ്ചരിക്കുവാൻ ആധാരമായിട്ടു ഒരു
പദാമാവശ്യമാണ്. വാതകം, ദ്രവം, ഘനം എന്നീ
രൂപങ്ങളിലാണല്ലോ പദാർത്ഥങ്ങൾ. അതിനാൽ ഈ മൂന്നു
തരത്തിലുള്ള ദ്രവ്യങ്ങളും ശബ്ദത്തെ വഹിച്ചുകൊണ്ടുപോ
കുന്നു. പദമൊന്നുമില്ലാത്ത ഒഴിഞ്ഞ സ്ഥലത്തിൽ കൂടി
രിക്തമായ സ്ഥലത്തുകൂടി (vacuum) ശബ്ദം
സഞ്ചരി
ക്കയില്ല.<noinclude><references/></noinclude>
4i3utvu5w64r6k549pexq2a2tvp2e09
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/110
106
77632
220997
2024-11-30T19:51:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '100 പ്രകൃതിശാസ്ത്രം സ്പന്ദിക്കുന്ന വസ്തുക്കൾ തങ്ങളുടെ സ്പന്ദനത്തെ മറ പദാത്ഥങ്ങൾക്കു കൊടുക്കുന്നു. ആ പദാർത്ഥങ്ങൾ നന്ദി നിമിത്തം സഞ്ചരിക്കുന്നു. ശബ്ദം ഉദാഹര...' താൾ സൃഷ്ടിച്ചിരിക്കുന്നു
220997
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>100
പ്രകൃതിശാസ്ത്രം
സ്പന്ദിക്കുന്ന വസ്തുക്കൾ തങ്ങളുടെ സ്പന്ദനത്തെ മറ
പദാത്ഥങ്ങൾക്കു കൊടുക്കുന്നു. ആ പദാർത്ഥങ്ങൾ നന്ദി
നിമിത്തം സഞ്ചരിക്കുന്നു.
ശബ്ദം
ഉദാഹരണം:- മൂളുന്ന ചംഗത്തെ എടുക്കുക. അതി
ന്റെ കരങ്ങൾ നന്ദിക്കുമ്പോൾ തന്നിമിത്തം അവ
ചുറ്റുമുള്ള വായുവിലും ഈ സ്പന്ദനം (ഇളക്കം തട്ടി
അതിൽ അലകൾ ഉണ്ടാവുന്നു. സമനിരപ്പായി കിടക്കുന്ന
ജലത്തിനുമീതെ ഒരു കല്ലിട്ടാൽ അലകളുണ്ടായി അവ
തിരങ്ങളിലേയ്ക്കു പോകുന്നില്ലേ? ഈ അലകൾ വൃത്താ
കൃതിയിൽ എല്ലാഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നു. ഈ
അലകൾ ചെവിയിൽ തട്ടുമ്പോൾ നാം ശബ്ദം കേൾ
ക്കുന്നു. വായു പദാർത്ഥങ്ങളേക്കാൾ വേഗത്തിൽ ദ്രവപദാ
തങ്ങൾ ശബ്ദത്തെ വഹിച്ചുകൊണ്ടുപോകുന്നു അതാ
യത് ശബ്ദം ദ്രവപദാർത്ഥങ്ങളിലാണ് വേഗത്തിൽ സഞ്ച
രിക്കുക. ഘനപദാർത്ഥങ്ങളിൽ അതിലും കൂടുതൽ വേഗ
ത്തിൽ സഞ്ചരിക്കുന്നു. (നിങ്ങളുടെ മേശയുടെ മീതെ ചെ
വിവെച്ചു നഖം കൊണ്ടു മരത്തിൽ വരയ്ക്കുക. ശബ്ദം എത്ര
വലുതായി കേൾക്കുന്നു. ഇവിടെ ശബ്ദം ഏതിൽ കൂടി
യാണു സഞ്ചരിച്ചതു്.)
ശബ്ദം സാധാരണ വായുവിൽ സെക്കണ്ടിനു 1180
അടി വീതമാണു സഞ്ചരിക്കുന്നതു്.<noinclude><references/></noinclude>
hlvhahqe9mh2jh33wke8gfbv0r4ej7l
താൾ:വിരുതൻ ശങ്കു.pdf/4
106
77633
220999
2024-12-01T05:38:19Z
Sreejithk2000
57
പുതിയ താൾ
220999
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|_2_}}
നാൻ ഈ നോവൽ എഴുതിത്തുടങ്ങിയത്. ഞാൻ തൃശ്ശിവപേരൂർ തഹശീൽദാർ ആയിരിക്കുമ്പോൾ മദ്രാസിൽ
നിന്നും ശരീരസുഖവൎത്തമാനങ്ങൾ കൂടക്കൂടെ എനിക്കും
എഴുതി അയച്ചിരുന്ന കൂട്ടത്തിൽ ഒരെഴുത്തിൽ രോഗത്തിന്നു വളരെ ശാന്തിയുണ്ടെന്നും, സമയം ചിലവുചെയ്യാൻ
താൻ ഒരു മലയാള നോവൽ എഴുതുവാൻ തുടങ്ങീട്ടുണ്ടെന്നും
പ്രസ്താവിച്ചിട്ടുണ്ടായിരുന്നു. രോഗത്തിന്നു ചികിത്സിച്ചു
താമസിക്കുന്നതുകൊണ്ടു ശരീരത്തിനേയും മനസ്സിനിനേയും
അമിതമായി യാതൊരു വിധത്തിലും ക്ലേശിപ്പിക്കരുതെന്നു
ഞാൻ മറുപടി അയച്ചതിൽ പ്രത്യേകമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് ഒന്നുരണ്ടു മാസം
കഴിഞ്ഞപ്പോൾ ദീനത്തിന്നു തീരെ ഭേദം കിട്ടുവാൻ പ്രയാസമാണെന്നും, എന്നാൽ കുറെ ആശ്വാസമുണ്ടെന്നും, നോവൽ എഴുതിക്കഴിഞ്ഞു എന്നും, താൻ നാട്ടിലേയ്ക്കു മടങ്ങി
വരുന്നുണ്ടെന്നും, മുമ്പത്തെപ്പോലെ തന്റെ തൊഴിലായ
വക്കീൽ പണി നടത്തി ഉപജീവനം കഴിപ്പാൻ ദുസ്സാദ്ധ്യമായി തോന്നുന്നു എന്നും മറ്റും കാണിച്ചു നാട്ടിലേയ്ക്കു മടങ്ങിവരുന്നതിനു കുറച്ചു ദിവസം മുമ്പും എനിക്കു തൃശ്ശിവപേരും ഒരു എഴുത്തും അയച്ചിട്ടുണ്ടായിരുന്നു. നാട്ടി
ലേയ്ക്കു മടങ്ങിവന്നതിന്റെ ശേഷം പട്ടഞ്ചേരിയിൽ തന്റെ
മക്കളുടെ വീട്ടിൽത്തന്നെ പാൎക്കുകയും പ്രത്യേകവേഴ്ചയുള്ള
ചില കക്ഷികളുടെ നിർബ്ബന്ധത്താൽ അടുത്തുള്ള ചിറ്റൂർ മുൻസിഫ് മജിസ്ട്രേട്ടു കോർട്ടുകളിൽ ഒന്നോ രണ്ടോ
കേസ്സുകൾക്കും തൃശ്ശിവപേരൂർ ഡിസ്ട്രിക്ട് മജിസ്ട്രേട്ടു കോൎട്ടിൽ ഒരു കേസ്സിനും ഹാജരാവുകയും ചെയ്തു.<noinclude><references/></noinclude>
kxaddjday8oedd07w40mzrwhvy5wahs
താൾ:General-science-pusthakam-1-1958.pdf/23
106
77634
221000
2024-12-01T05:50:48Z
Sreejithk2000
57
പുതിയ താൾ
221000
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|17}}
ഭൂമിക്കും ഒരിക്കൽ തിരിയുന്നതിനു 24 മണിക്കൂർ
വേണം. ഭൂമിയുടെ ഒരൎദ്ധം സൂൎയ്യനിൽനിന്നു അകലുന്നതിനു 12 മണിക്കൂർ വേണം. അതുകൊണ്ട് 12 മണിക്കൂർ പകലും 12 മണിക്കൂർ രാവും അനുഭവപ്പെടുന്നു.
ഉദയാസ്തമന സമയങ്ങൾ എല്ലായിടത്തും ഒരുപോലെയല്ല. നമുക്ക് കിഴക്കായി കിടക്കുന്ന ജപ്പാനിൽ
സൂൎയോദയം കഴിഞ്ഞു കുറെ സമയത്തിനുശേഷമേ ഇന്ത്യയിൽ സൂൎയ്യോദയമുണ്ടാകുന്നു. ഇന്ത്യയിൽ
സൂൎയോദയം കഴിഞ്ഞു. അഞ്ചരമണിക്കൂറിനു ശേഷമെ ഇംഗ്ലണ്ടിൽ സൂൎയ്യോദയം ഉണ്ടാകുന്നുള്ളു. ജപ്പാനിൽ അസ്തമനം കഴിഞ്ഞു കുറച്ചു കഴിഞ്ഞാലെ ഇന്ത്യയിൽ അസ്തമനം സംഭവിക്കുന്നു.
ഇംഗ്ലണ്ടിലെ ഗ്രീനിച്ച് സമയമാണു
എല്ലാ രാജ്യങ്ങളും സ്റ്റാൻഡേർഡ് സമയമായി സ്വീകരിച്ചിരിക്കുന്നത്. ഗ്രീനിച്ചിൽ കാലത്ത് 6 മണി എന്നത് ഇന്ത്യ
യിൽ പകൽ 11 മണി 30 മിനിട്ടാണ്<noinclude><references/></noinclude>
0o5u1jj230vlzq646cs7d8hfkxvxto8
താൾ:General-science-pusthakam-1-1958.pdf/88
106
77635
221001
2024-12-01T05:55:51Z
Sreejithk2000
57
പുതിയ താൾ
221001
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|82}}
'ശുദ്ധവായു ശ്വസിക്കുക' എന്നതാണു് ആദ്യത്തെ നിയമം. അതിനു താമസിക്കുന്ന വീട്ടിൽ ധാരാളം
ശുദ്ധവായു കടക്കുന്നതിനു വേണ്ടത്ര വാതായനങ്ങൾ
ഉണ്ടായിരിക്കണം. രാത്രികാലങ്ങളിൽ ജനലുകൾ അടച്ചിട്ട മുറിയിൽ കിടന്നുറങ്ങരുതു്. ഗ്രഹത്തിന്റെ പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ
മലിനപദാത്ഥങ്ങൾ വീട്ടിനടുത്തു കിടന്നു ചീയുകയും
അതിൽ തട്ടിയ ദുഷിച്ച വായു ശ്വസിക്കുവാൻ ഇട വരുകയുംചെയ്യും.
'ശുദ്ധ ജലമേ കുടിക്കാവൂ' എന്നതാണു രണ്ടാമത്തെ നിയമം. ജലത്തിൽ പ്രായേണ പലതരം മാലിന്യങ്ങൾ അലിഞ്ഞും അലിയാതെയും കലർന്നിരിക്കും.
വെള്ളം തിളപ്പിച്ചാൽ അതിലെ രോഗാണുക്കൾ നശിക്കുകയും ആകുന്ന സമയംകൊണ്ടു ലയിക്കാത്ത വസ്തുക്കൾ അതിന്റെ അടിയിൽ താഴുകയും ചെയ്യും. തിളപ്പിച്ചാറ്റി ഉപയോഗിക്കുവാൻ ഏവൎക്കും
എളുപ്പത്തിൽ കഴിയുന്നതുമാണ്.
ഭക്ഷണം മിതവും ഹിതവുമായിരിക്കണം. അതു
കൃത്യസമയത്തു കഴിക്കുകയും വേണം. കഴിക്കുന്ന
ഭക്ഷണത്തിൽ ദേഹപോഷണത്തിന്നാവശ്യമായ എല്ലാ
അംശങ്ങളും ഉണ്ടായിരിക്കണം. ഒരിക്കൽ ഭക്ഷണം കഴിച്ചാൽ അതു ദഹിച്ച ശേഷമേ പിന്നൊരിക്കൽ ഭക്ഷണം കഴിക്കാവൂ.<noinclude><references/></noinclude>
segpenibncbsfm3ckihv65rpm61q72p
താൾ:Keralapadavali-malayalam-standard-3-1964.pdf/77
106
77636
221002
2024-12-01T06:07:23Z
Varghesepunnamada
10368
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '{{ന|71}} {{ന|'''അഭ്യാസം'''}} 1. അൎത്ഥഭേദം ഗ്രഹിക്കുക. (വരയിട്ട വാക്കിൻറ അൎത്ഥം മാത്രം) :- പുരമേയുന്നു ആടുമേയുന്നു 2. കേട്ടെഴുത്തിനുള്ള പദങ്ങൾ :- അനർത്ഥം ഹിംസ ഹോമകുണ്ഡം സൗകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
221002
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|71}}
{{ന|'''അഭ്യാസം'''}}
1.
അൎത്ഥഭേദം ഗ്രഹിക്കുക. (വരയിട്ട വാക്കിൻറ
അൎത്ഥം മാത്രം) :-
പുരമേയുന്നു
ആടുമേയുന്നു
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
അനർത്ഥം
ഹിംസ
ഹോമകുണ്ഡം
സൗകയും
സൃഷ്ടി
സംഭവം
ഈശ്വരൻ
അഗ്നികുണ്ഡം
പുണ്യം
ദ്രോഹം
3. (1) ആരുടെ യാഗത്തിനാണ് ആടുകളെ കൊണ്ടു
4.
ഈ
പോയതും ?
(2) ബുദ്ധൻ മുടന്തനാടിനെ തോളിലേറ്റി നട
ന്നത് എന്തുകൊണ്ടു ?
(3) ബുദ്ധൻ യാഗത്തിനു നിർത്തിയിരുന്ന ആടിനെ
എന്തു ചെയ്തു ?
(4) ബുദ്ധൻ രാജാവിനും എന്തുപദേശമാണ്
കൊടുത്തതും ?
5) ഉപദേശത്തിന്റെ ഫലം എന്തായിരുന്നു ?
നാടകം
അഭിനയിക്കണം. പുസ്തകം
നോക്കാതെ അഭിനയിക്കുന്നതാണ് നല്ലത്.
5. ഇതും അഭിനയിക്കുന്നതിനും ആവശ്യമുള്ള സാധന
ങ്ങളുടെ പേരു എഴുതുക.<noinclude><references/></noinclude>
j3cvdq0t3jz8jkipw6lj49wekh53ifv
221003
221002
2024-12-01T06:38:09Z
Varghesepunnamada
10368
221003
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|71}}
{{ന|'''അഭ്യാസം'''}}
1.
അൎത്ഥഭേദം ഗ്രഹിക്കുക. (വരയിട്ട വാക്കിൻറ
അൎത്ഥം മാത്രം) :-
ആടുമേയുന്നു പുരമേയുന്നു
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
അനൎത്ഥം
ഹിംസ
ഹോമകുണ്ഡം
സൗകയും
സൃഷ്ടി
സംഭവം
ഈശ്വരൻ
അഗ്നികുണ്ഡം
പുണ്യം
ദ്രോഹം
3. (1) ആരുടെ യാഗത്തിനാണ് ആടുകളെ കൊണ്ടു
പോയതു്?<br>
(2) ബുദ്ധൻ മുടന്തനാടിനെ തോളിലേറ്റി നടന്നത് എന്തുകൊണ്ടു ?<br>
(3) ബുദ്ധൻ യാഗത്തിനു നിർത്തിയിരുന്ന ആടിനെ
എന്തു ചെയ്തു ?<br>
(4) ബുദ്ധൻ രാജാവിനും എന്തുപദേശമാണ്
കൊടുത്തതും ?<br>
5) ഉപദേശത്തിന്റെ ഫലം എന്തായിരുന്നു ?<br>
4.ഈ നാടകം അഭിനയിക്കണം. പുസ്തകം
നോക്കാതെ അഭിനയിക്കുന്നതാണ് നല്ലത്.<br>
5. ഇതും അഭിനയിക്കുന്നതിനും ആവശ്യമുള്ള സാധന
ങ്ങളുടെ പേരു എഴുതുക.<noinclude><references/></noinclude>
5nslvrk5lerokoks538u9lu7lal9r87
221004
221003
2024-12-01T06:38:36Z
Varghesepunnamada
10368
221004
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|71}}
{{ന|'''അഭ്യാസം'''}}
1.
അൎത്ഥഭേദം ഗ്രഹിക്കുക. (വരയിട്ട വാക്കിൻറ
അൎത്ഥം മാത്രം) :-
ആടുമേയുന്നു പുരമേയുന്നു
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
അനൎത്ഥം
ഹിംസ
ഹോമകുണ്ഡം
സൗകയും
സൃഷ്ടി
സംഭവം
ഈശ്വരൻ
അഗ്നികുണ്ഡം
പുണ്യം
ദ്രോഹം<br>
3. (1) ആരുടെ യാഗത്തിനാണ് ആടുകളെ കൊണ്ടു
പോയതു്?<br>
(2) ബുദ്ധൻ മുടന്തനാടിനെ തോളിലേറ്റി നടന്നത് എന്തുകൊണ്ടു ?<br>
(3) ബുദ്ധൻ യാഗത്തിനു നിർത്തിയിരുന്ന ആടിനെ
എന്തു ചെയ്തു ?<br>
(4) ബുദ്ധൻ രാജാവിനും എന്തുപദേശമാണ്
കൊടുത്തതും ?<br>
5) ഉപദേശത്തിന്റെ ഫലം എന്തായിരുന്നു ?<br>
4.ഈ നാടകം അഭിനയിക്കണം. പുസ്തകം
നോക്കാതെ അഭിനയിക്കുന്നതാണ് നല്ലത്.<br>
5. ഇതും അഭിനയിക്കുന്നതിനും ആവശ്യമുള്ള സാധന
ങ്ങളുടെ പേരു എഴുതുക.<noinclude><references/></noinclude>
0fzlcrtgysluafgligl0p15jv5xizdu
221005
221004
2024-12-01T06:39:09Z
Varghesepunnamada
10368
221005
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|71}}
{{ന|'''അഭ്യാസം'''}}
1.
അൎത്ഥഭേദം ഗ്രഹിക്കുക. (വരയിട്ട വാക്കിൻറ
അൎത്ഥം മാത്രം) :-
ആടുമേയുന്നു പുരമേയുന്നു
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :- <br>
അനൎത്ഥം
ഹിംസ
ഹോമകുണ്ഡം
സൗകയും
സൃഷ്ടി
സംഭവം
ഈശ്വരൻ
അഗ്നികുണ്ഡം
പുണ്യം
ദ്രോഹം<br>
3. (1) ആരുടെ യാഗത്തിനാണ് ആടുകളെ കൊണ്ടു
പോയതു്?<br>
(2) ബുദ്ധൻ മുടന്തനാടിനെ തോളിലേറ്റി നടന്നത് എന്തുകൊണ്ടു ?<br>
(3) ബുദ്ധൻ യാഗത്തിനു നിർത്തിയിരുന്ന ആടിനെ
എന്തു ചെയ്തു ?<br>
(4) ബുദ്ധൻ രാജാവിനും എന്തുപദേശമാണ്
കൊടുത്തതും ?<br>
5) ഉപദേശത്തിന്റെ ഫലം എന്തായിരുന്നു ?<br>
4.ഈ നാടകം അഭിനയിക്കണം. പുസ്തകം
നോക്കാതെ അഭിനയിക്കുന്നതാണ് നല്ലത്.<br>
5. ഇതും അഭിനയിക്കുന്നതിനും ആവശ്യമുള്ള സാധന
ങ്ങളുടെ പേരു എഴുതുക.<noinclude><references/></noinclude>
fnwufegn75ws015xrcrhluizsqjcyuz
221006
221005
2024-12-01T06:50:40Z
Varghesepunnamada
10368
221006
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|71}}
{{ന|'''അഭ്യാസം'''}}
1.
അൎത്ഥഭേദം ഗ്രഹിക്കുക. (വരയിട്ട വാക്കിൻറ
അൎത്ഥം മാത്രം) :-
ആടുമേയുന്നു പുരമേയുന്നു
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :- <br>
അനൎത്ഥം സംഭവം<br>
ഹിംസ ഈശ്വരൻ <br>
ഹോമകുണ്ഡം അഗ്നികുണ്ഡം<br>
സൗകൎയ്യo പുണ്യം <br>
സൃഷ്ടി ദ്രോഹം<br>
3. (1) ആരുടെ യാഗത്തിനാണ് ആടുകളെ കൊണ്ടു
പോയതു്?<br>
(2) ബുദ്ധൻ മുടന്തനാടിനെ തോളിലേറ്റി നടന്നത് എന്തുകൊണ്ടു ?<br>
(3) ബുദ്ധൻ യാഗത്തിനു നിർത്തിയിരുന്ന ആടിനെ
എന്തു ചെയ്തു ?<br>
(4) ബുദ്ധൻ രാജാവിനും എന്തുപദേശമാണ്
കൊടുത്തതും ?<br>
5) ഉപദേശത്തിന്റെ ഫലം എന്തായിരുന്നു ?<br>
4.ഈ നാടകം അഭിനയിക്കണം. പുസ്തകം
നോക്കാതെ അഭിനയിക്കുന്നതാണ് നല്ലത്.<br>
5. ഇതും അഭിനയിക്കുന്നതിനും ആവശ്യമുള്ള സാധന
ങ്ങളുടെ പേരു എഴുതുക.<noinclude><references/></noinclude>
bfzcryy2cdye8428j6a25stynx0fqmx
താൾ:വിനോബയുടെ ശബ്ദം.pdf/48
106
77637
221007
2024-12-01T07:53:51Z
Akbarali
414
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ്വകാര്യരംഗത്തേക്കും നീക്കിവെക്കുമെന്ന്; അങ്ങിനെ ആകെ 100 ശതമാനം. ഇതു സർവ്വകലാശാലയിൽ പഠിപ്പിക്കാത്ത സ വോദയക്കണക്കാണ്. കുടുംബത്തിൽ ഓരോ അംഗത്തിന്നു 100 ശതമാനം ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
221007
proofread-page
text/x-wiki
<noinclude><pagequality level="1" user="Akbarali" /></noinclude>സ്വകാര്യരംഗത്തേക്കും നീക്കിവെക്കുമെന്ന്; അങ്ങിനെ ആകെ
100 ശതമാനം. ഇതു സർവ്വകലാശാലയിൽ പഠിപ്പിക്കാത്ത സ
വോദയക്കണക്കാണ്. കുടുംബത്തിൽ ഓരോ അംഗത്തിന്നു 100
ശതമാനം ഉത്തരവാദിത്വമുള്ളതുപോലെ, കുടുംബത്തിൽ
നേയും അമ്മയുടേയും മക്കളുടേയും അധികാരം പങ്കിടലും വി
തരണം ചെയ്യലുമില്ലാത്തതുപോലെ, കുടുംബവും അതിലെ അംഗ
ങ്ങളും തമ്മിൽ വ്യത്യാസമില്ലാത്തതുപോലെ, വ്യക്തിയും സമു
ദായവും തമ്മിൽ തരംതിരിക്കലും വൈജാത്യവുമില്ല. ഭാരതീയ
രിഷ്ക്കാരത്തിന്റേയും സംസ്ക്കാരത്തിന്റേയും അടിസ്ഥാനതത്വം ഇ
താണ്. വ്യക്തി സമുദായത്തിനുവേണ്ടി തന്റെ സർവ്വ ശേഷിയും
വിനിയോഗിക്കുകയും സമർപ്പിക്കുകയും വേണം; ഇതിനുപകരം
സമുദായം വ്യക്തിക്കു പൂണ്ണമായ സ്വാതന്ത്ര്യം നല്കുകയും ആയാളു
ടെ വികാസത്തിനുള്ള എല്ലാ സൌകര്യവും പാനിൽ ഉൾകൊള്ളി
ക്കുകയും വേണം. ഇതാണ് സർവ്വോദയപ്പാൻ.
താല്പര്യസംഘട്ടനങ്ങളുടേയും സംഘഷങ്ങളുടേയും
സ്ഥാനത്തിൽ സമുദായ പുനഃസംഘടനചെയ്യാൻ നമ്മളാഗ്രഹിക്കു
ന്നില്ല. വീണയുടെ വ്യത്യസ്ത തന്ത്രികൾ തമ്മിൽ സംഘഷമില്ലെ
ന്നു നമുക്കറിയാം. നേരേമറിച്ച് ഇവ തമ്മിലുള്ള ഇണക്കത്തെ ആ
ശ്രയിച്ചാണ് അതിന്റെ താളലയങ്ങൾ നില്ക്കുന്നത്. അക്ഷരമാല
യിൽ 51 അക്ഷരങ്ങളുണ്ട്. അവ തമ്മിൽ സംഘട്ടനമില്ല. നേരേമ
റിച്ച് അവയുടെ സമുചിതസമ്മേളനം കൊണ്ടാണ് ഉത്തമ കാവ്യ
ങ്ങളുണ്ടാകുന്നത്. ഷഡ്രസങ്ങൾ തമ്മിൽ സംഘട്ടനമില്ല. അവ
വേണ്ടതുപോലെ ചത്തു പാകപ്പെടുത്തുന്നതുകൊണ്ടാണ് രുചിക
രങ്ങളായ ഭക്ഷ്യപദാർത്ഥങ്ങൾ ഉണ്ടാകുന്നത്. ഇതുപോലെ സ
വ്വോദയപദ്ധതിയിൽ ഗ്രൂപ്പുകളുടേയോ വ്യക്തികളുടെയോ താല
ര്യങ്ങൾ തമ്മിലും, അവയുടേയും സമുദായത്തിൻറയും താല്പ
ര്യങ്ങൾ തമ്മിലും സംഘട്ടനമുണ്ടാവില്ല. പ്ലാനിങ്ങിൽ സുബദ്ധത
യും കൌശലവുമാണ് നമുക്കാവശ്യം. ഇതു രണ്ടുമുണ്ടെങ്കിൽ, ഓ
രോ വ്യക്തിയുടേയും സേവനം സമുദായത്തിനു ലഭിക്കും.<noinclude><references/></noinclude>
ksftclmevxldw3xoulzp2359rq9cxpr
താൾ:വിനോബയുടെ ശബ്ദം.pdf/49
106
77638
221008
2024-12-01T07:54:28Z
Akbarali
414
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നാൽ ദൌർഭാഗ്യവശാൽ നാം പാശ്ചാത്യ സാമൂഹ്യശാ സ്ത്രവും, സാമ്പത്തികസിദ്ധാന്തങ്ങളും, രാജനീതിയും സ്വീകരിച്ചി അതുകൊണ്ടാണ് താല്പര്യസംഘട്ടനങ്ങളും സംഘഷവും ഇത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
221008
proofread-page
text/x-wiki
<noinclude><pagequality level="1" user="Akbarali" /></noinclude>എന്നാൽ ദൌർഭാഗ്യവശാൽ നാം പാശ്ചാത്യ സാമൂഹ്യശാ
സ്ത്രവും, സാമ്പത്തികസിദ്ധാന്തങ്ങളും, രാജനീതിയും സ്വീകരിച്ചി
അതുകൊണ്ടാണ് താല്പര്യസംഘട്ടനങ്ങളും സംഘഷവും
ഇത്രയേറെ വദ്ധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഭൂരിപക്ഷം,
ന്യൂനപക്ഷം എന്ന വിചാരങ്ങൾ സുലഭമായിരിക്കുന്നത്. ஐற
വൈരുദ്ധ്യമാണ് ലോകത്തിൽ സർവ്വത്ര ഇത്രയേറെ ജാതികളും വ
ഗങ്ങളുമുണ്ടാകാൻ കാരണം. സർവ്വസമ്മതമായ തീരുമാനം കൊ
ണ്ടും സാമാന്യമായ യോജിപ്പുകൊണ്ടും യാതൊന്നും ചെയ്യാൻ സാ
ധിക്കുകയില്ലെന്നുവരുമാറ് ഇതൊക്കെ അത്രയേറെ ആഴത്തിലേക്കി
റങ്ങിയിരിക്കുന്നു.
ഭൂരിപക്ഷ ലഘുപക്ഷസമ്പ്രദായത്തിന്റെ പ്രവർത്തനം
ഇനി നമുക്കൊന്നു പരിശോധിക്കുക. വോട്ട് നാലിന്നെതിരെ ഒ
ന്നാണെങ്കിലും, മൂന്നിനെതിരെ രണ്ടാണെങ്കിലും പ്രമേയം പാസ്സാ
ഇതിന്നം വെറും തലയെണ്ണൽ മാത്രമേയുള്ളവെന്നാണ്.
ഭൂരിപക്ഷത്തിന്റെ ഭാഗത്ത് കൂടുതൽ യുക്തിയും വിവേകവുമുണ്ട
ന്നു ഇതിന്നമില്ല. ഈ ഭൂരിപക്ഷ ലഘുപക്ഷസിദ്ധാന്തത്തെ അടി
സ്ഥാനമാക്കി പ്ലാനുണ്ടാക്കുവാൻ സർവ്വോദയം തയ്യാറില്ല. ഇന്ന്
യഥാത്തിൽ നാമെന്താണ് കാണുന്നത്? ഈ അബദ്ധമായ ഭൂരി
പക്ഷേ ലഘുപക്ഷസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് തിര
ഞ്ഞെടുപ്പു മുഴുവൻ നില്ക്കുന്നത്. അനുകൂലമായും പ്രതികൂലമായും
പൊക്കുന്ന കൈകൾ എണ്ണിയാണ് പാർളിമെണ്ടിലും തീരുമാന
ങ്ങൾ ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളിൽനിന്നു ഇറക്കുമതി
ത സാമൂഹ്യ-രാഷ്ട്രീയ ശാസ്ത്രങ്ങളുടെ ദുരന്തഫലമാണിത്.
ദായത്തെ സേവിക്കുന്നതിലല്ല, നിർബ്ബന്ധിക്കുന്നതിലാണ് ഈ
ചിന്താഗതിയുടെ പ്രാധാന്യം മുഴുവൻ കിടക്കുന്നത്. ചുമതലയെ
അടിസ്ഥാനമാക്കിയല്ല, അവകാശത്തെ അടിസ്ഥാനമാക്കിയാ
ണ് ഇതിലെ സമീപനം മുഴുവൻ. കുടുംബത്തിൽ വ്യക്തികളുടെ
അവകാശങ്ങളെപ്പറ്റി ആലോചിക്കാറില്ല; ആലോചന മുഴുവൻ
അവരുടെ ചുമതലകളെക്കുറിച്ചാണ്. ഇതു ഇന്ത്യൻ ചിന്താഗതി<noinclude><references/></noinclude>
imgwja0dyz7g6iw0urhbgr4p6hfac1z
താൾ:Keralapadavali-malayalam-standard-3-1964.pdf/47
106
77639
221009
2024-12-01T08:04:49Z
Varghesepunnamada
10368
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '{{ന|41}} പോയ വഴി നോക്കിച്ചെന്ന് അവർ അതിനെ കണ്ടുപിടിക്കട്ടെ. പക്ഷേ, അവർ ഒരു കാൎയ്യം മനസ്സിലാക്കണം. കണ്ണുണ്ടായാൽ പോരാ കാണണം" എന്നു പറഞ്ഞ് ന്യായാധിപതി പ്രതിയെ വിട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
221009
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|41}}
പോയ വഴി നോക്കിച്ചെന്ന് അവർ അതിനെ
കണ്ടുപിടിക്കട്ടെ. പക്ഷേ, അവർ ഒരു കാൎയ്യം
മനസ്സിലാക്കണം. കണ്ണുണ്ടായാൽ പോരാ
കാണണം" എന്നു പറഞ്ഞ് ന്യായാധിപതി
പ്രതിയെ വിട്ടയച്ചു.
{{ന|അഭ്യാസം}}
1.ഈ പാഠത്തിൽനിന്നു താഴെക്കാണുന്നവയ്ക്കുതുക
പകരം ഉപയോഗിച്ചിട്ടുള്ള പദങ്ങൾ എഴുതുക:-<br>
അനുമാനിച്ചു=<br>
പരാതി<br>
ന്യായം അനുസരിച്ചു വിധിക്കുന്ന ആൾ=<br>
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
ഭാണ്ഡം; മുടന്തുണ്ടെന്നും ;
ബോദ്ധ്യം ; ന്യായാ
ധിപൻ ; ഉണ്ടല്ലോ; മനസ്സിലായി; മരുഭൂമി;
അന്വേഷിക്കുക; ദൃഢം.<br>
എന്ന അക്ഷരമുള്ള എത്ര പദങ്ങൾ
നിങ്ങൾക്കറിയാം ?
അതുപോലെ 'ധ' എന്ന അക്ഷരമുള്ള വാക്കുകൾ
എഴുതുക. മ, ധാ, ധി, ധീ എന്നിങ്ങനെ
അ, ആ, ഇ മുതലായവ ചേർന്ന 'ധ' ആകാം.
ആരും വിശ്വസിക്കും.
ആരു വിശ്വസിക്കും ?
ഒന്നാമത്തെ വാക്യം ചോദ്യമല്ല. ഒരു കാര്യം
പറഞ്ഞു അവസാനിപ്പിച്ചിരിക്കയാണ്.
അതു
കൊണ്ട് ആ വാക്യത്തിൽ, പറയാനുള്ള ഒരു കാര്യം
പറഞ്ഞുകഴിഞ്ഞു എന്നു കാണിക്കാൻ . എന്നു
കുത്തും ഇട്ടിരിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ<noinclude><references/></noinclude>
ct4p5uenzwyt7atzhnpy732xqjnihr1
221010
221009
2024-12-01T08:24:13Z
Varghesepunnamada
10368
221010
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|41}}
പോയ വഴി നോക്കിച്ചെന്ന് അവർ അതിനെ
കണ്ടുപിടിക്കട്ടെ. പക്ഷേ, അവർ ഒരു കാൎയ്യം
മനസ്സിലാക്കണം. കണ്ണുണ്ടായാൽ പോരാ
കാണണം" എന്നു പറഞ്ഞ് ന്യായാധിപതി
പ്രതിയെ വിട്ടയച്ചു.
{{ന|അഭ്യാസം}}
1.ഈ പാഠത്തിൽനിന്നു താഴെക്കാണുന്നവയ്ക്കുതുക
പകരം ഉപയോഗിച്ചിട്ടുള്ള പദങ്ങൾ എഴുതുക:-<br>
അനുമാനിച്ചു=<br>
പരാതി<br>
ന്യായം അനുസരിച്ചു വിധിക്കുന്ന ആൾ=<br>
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-<br>
ഭാണ്ഡം; മുടന്തുണ്ടെന്നും ;
ബോദ്ധ്യം ; ന്യായാ
ധിപൻ ; ഉണ്ടല്ലോ; മനസ്സിലായി; മരുഭൂമി;
അന്വേഷിക്കുക; ദൃഢം.<br>
3.'ണ്ഡ'എന്ന അക്ഷരമുള്ള എത്ര പദങ്ങൾ
നിങ്ങൾക്കറിയാം ?<br>
അതുപോലെ 'ധ' എന്ന അക്ഷരമുള്ള വാക്കുകൾ
എഴുതുക. മ, ധാ, ധി, ധീ എന്നിങ്ങനെ
അ, ആ, ഇ മുതലായവ ചേർന്ന 'ധ' ആകാം.<br>
4. ഇത് ആരു വിശ്വസിക്കും <br>
ഇത് ആരു വിശ്വസിക്കും ?<br>
ഒന്നാമത്തെ വാക്യം ചോദ്യമല്ല. ഒരു കാര്യം
പറഞ്ഞു അവസാനിപ്പിച്ചിരിക്കയാണ്.
അതു
കൊണ്ട് ആ വാക്യത്തിൽ, പറയാനുള്ള ഒരു കാര്യം
പറഞ്ഞുകഴിഞ്ഞു എന്നു കാണിക്കാൻ . എന്നു
കുത്തും ഇട്ടിരിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ<noinclude><references/></noinclude>
639m0iicu2xn9uwrzjbo28nrxu4hmp1
221011
221010
2024-12-01T08:25:30Z
Varghesepunnamada
10368
221011
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|41}}
പോയ വഴി നോക്കിച്ചെന്ന് അവർ അതിനെ
കണ്ടുപിടിക്കട്ടെ. പക്ഷേ, അവർ ഒരു കാൎയ്യം
മനസ്സിലാക്കണം. കണ്ണുണ്ടായാൽ പോരാ
കാണണം" എന്നു പറഞ്ഞ് ന്യായാധിപതി
പ്രതിയെ വിട്ടയച്ചു.
{{ന|അഭ്യാസം}}
1.ഈ പാഠത്തിൽനിന്നു താഴെക്കാണുന്നവയ്ക്കുതുക
പകരം ഉപയോഗിച്ചിട്ടുള്ള പദങ്ങൾ എഴുതുക:-<br>
അനുമാനിച്ചു=<br>
പരാതി<br>
ന്യായം അനുസരിച്ചു വിധിക്കുന്ന ആൾ=<br>
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-<br>
ഭാണ്ഡം; മുടന്തുണ്ടെന്നും ;
ബോദ്ധ്യം ; ന്യായാധിപൻ ; ഉണ്ടല്ലോ; മനസ്സിലായി; മരുഭൂമി;അന്വേഷിക്കുക; ദൃഢം.<br>
3.'ണ്ഡ' എന്ന അക്ഷരമുള്ള എത്ര പദങ്ങൾ
നിങ്ങൾക്കറിയാം ?<br>
അതുപോലെ 'ധ' എന്ന അക്ഷരമുള്ള വാക്കുകൾ
എഴുതുക. മ, ധാ, ധി, ധീ എന്നിങ്ങനെ
അ, ആ, ഇ മുതലായവ ചേർന്ന 'ധ' ആകാം.<br>
4. ഇത് ആരു വിശ്വസിക്കും <br>
ഇത് ആരു വിശ്വസിക്കും ?<br>
ഒന്നാമത്തെ വാക്യം ചോദ്യമല്ല. ഒരു കാര്യം
പറഞ്ഞു അവസാനിപ്പിച്ചിരിക്കയാണ്.
അതു
കൊണ്ട് ആ വാക്യത്തിൽ, പറയാനുള്ള ഒരു കാര്യം
പറഞ്ഞുകഴിഞ്ഞു എന്നു കാണിക്കാൻ . എന്നു
കുത്തും ഇട്ടിരിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ<noinclude><references/></noinclude>
oxiwy23ci5trl326ycoson8zcs5cv1d
താൾ:Keralapadavali-malayalam-standard-3-1964.pdf/69
106
77640
221024
2024-12-01T10:40:12Z
Varghesepunnamada
10368
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '{{ന|63}} 2. പൂരിപ്പിക്കുക :-<br> ദരി -ൻ <br> അൻ - വിക്ക ശ്രുഷിക്ക<br> [ദ്ര, ഭ, നേ, ശു,എന്നീ അക്ഷരങ്ങളിൽ യോജി ക്കുന്ന ഒരെണ്ണം ഓരോ വാക്കിലും ചേക്കണം.) 8. വിപരീത പദം എഴുതുക :- സുഖം X...' താൾ സൃഷ്ടിച്ചിരിക്കുന്നു
221024
proofread-page
text/x-wiki
<noinclude><pagequality level="1" user="Varghesepunnamada" /></noinclude>{{ന|63}}
2. പൂരിപ്പിക്കുക :-<br>
ദരി -ൻ <br>
അൻ - വിക്ക ശ്രുഷിക്ക<br>
[ദ്ര, ഭ, നേ, ശു,എന്നീ അക്ഷരങ്ങളിൽ യോജി
ക്കുന്ന ഒരെണ്ണം ഓരോ വാക്കിലും ചേക്കണം.)
8. വിപരീത പദം എഴുതുക :-
സുഖം X ശുദ്ധo<br>
4.വ്യത്യാസം പറയുക :-
(i) ആവശ്യമാണു അത്യാവശ്യമാണ്.
(ii) വിശ്രമം വേണം വിശ്രമം കൂടിയേതീരൂ.<br>
5. പൂരിപ്പിക്കുക
(i) ആരോഗ്യം വേണമെങ്കിൽ ശ്വസിക്കണം.
(i) ധാരാളം പ്രയത്നിക്കുന്നവ --- വേണം.
(ശുദ്ധവായു, വിശ്രമം എന്നീ പദങ്ങൾ വേണ്ടി
ടത്തു ചേക്കുക.)
{{ന|{{bar}}}}<noinclude><references/></noinclude>
fqevh68e3gpklgct4evjmznzrvbm4i8