വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.44.0-wmf.8 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം താൾ:Keralapadavali-malayalam-standard-3-1964.pdf/114 106 76839 223106 221183 2024-12-19T13:15:28Z Josephjose07 12507 223106 proofread-page text/x-wiki <noinclude><pagequality level="3" user="Varghesepunnamada" /></noinclude> <center>108</center> ഇതേരീതിയിൽ താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ കൂട്ടിച്ചേൎക്കുക :- (1) പശു മൃഗമാകുന്നു. ആടു് മൃഗമാകുന്നു. (2) സൂര്യൻ വെളിച്ചം തരുന്നു. ചന്ദ്രൻ വെളിച്ചം തരുന്നു. 2. പഞ്ചലോഹങ്ങൾ ഏവ ? 3. ഇരുമ്പുകൊണ്ടു നിൎമ്മിക്കുന്ന ഇരുപതു സാധനങ്ങളുടെ പേരെഴുതുക. <center>_____</center><noinclude><references/></noinclude> hbjrt4hl1ml109prn2z3alx2gc81cs7 താൾ:Keralapadavali-malayalam-standard-3-1964.pdf/31 106 77051 223107 221425 2024-12-19T13:20:58Z Josephjose07 12507 223107 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" />{{ന|25}}</noinclude>2. പഠിച്ച വാക്ക് പകരം എഴുതുക :- കച്ചവടക്കാരൻ= തിരക്കുക = തൊഴിൽ ചെയ്യുന്നവൻ= വാക്കു കൊടുക്കുക = ന്യായം ചെയ്യുന്നവൻ = 2. വിപരീതപദം എഴുതുക :- വാങ്ങിക്കുക x നഷ്ടം x നീതി x 4. (1) വ്യാപാരി എന്തു ചതി ചെയ്യാനാണ് ഒരുങ്ങിയതു്? (2) നാട്ടുപ്രമാണി അയാളെ എങ്ങനെ ശിക്ഷിച്ചു? {{ന|പാഠം 9}} {{ന|'''വിളക്കുകൾ''' }} നമുക്ക് വളരെ ആവശ്യമുള്ള ഉപകരണങ്ങളിൽ ഒന്നാണു വിളക്കു്. എല്ലാ വീടുകളിലുമുള്ള വിളക്കുകൾ ഒരേ തരമായിരിക്കയില്ല. നഗരങ്ങളിലും അവയുടെ പരിസരങ്ങളിലും വൈദ്യുതവിളക്കുകൾ സാധാരണമാണ്. നാട്ടിൻ പുറങ്ങളിൽ മണ്ണെണ്ണവിളക്കുകളാണ് അധികം. എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്കുകളും കാണും. ക്ഷേത്രങ്ങൾക്കകത്തു് എണ്ണയോ നെയ്യോ ഒഴിച്ചു<noinclude><references/></noinclude> okk0q5d4myf6lbyc8hewz89ki2cy09a താൾ:Keralapadavali-malayalam-standard-3-1964.pdf/116 106 77100 223105 221683 2024-12-19T13:14:13Z Josephjose07 12507 223105 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|'''ദേശീയ സമ്പാദ്യ പദ്ധതി'''}} # നിങ്ങളുടെ ഭാവിക്കുവേണ്ടിയും ഇന്ത്യയുടെ ഭാവിക്കുവേണ്ടിയും മിച്ചം പിടിക്കുക. # നിങ്ങൾ പതിവായി സമ്പാദിക്കാറുണ്ടോ? ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റുകളിൽ മുതൽ നിക്ഷേപിക്കുക. # നിങ്ങളുടെ നിക്ഷേപങ്ങൾക്കു് പോസ്റ്റാഫീസു് സേവിംഗ്സു് ബാങ്ക് ഉപയോഗിക്കുക. # നിങ്ങളുടെ സമ്പാദ്യം രാഷ്ട്രത്തിന്റെ സമ്പാദ്യമാണ്. # സമ്പാദ്യം നിങ്ങൾക്കും രാഷ്ട്രത്തിന്നും അഭിവൃദ്ധി കൈവരുത്തുന്നു. # ആ ചെലവും യഥാൎത്ഥത്തിൽ ആവശ്യമുള്ളതാണോ? സമ്പാദിക്കുക : നിക്ഷേപിക്കുക. # നിങ്ങളുടെ ഭാവി ഐശ്വര്യത്തിന്ന് നിങ്ങളുടെ സമ്പാദ്യങ്ങൾ നിങ്ങളുടെ ഗവണ്മെന്റിനാവശ്യമാണ്. {{ന|{{bar}}}} ---- {{ന| PRINTED BY THE S. G. P. AT THE GOVERNMENT PRESS,}} {{ന|SHORANUR, 1964}}<noinclude><references/></noinclude> bnxplnn06k3ltdlk0rhse9cfrjij4vb താൾ:Keralapadavali-malayalam-standard-3-1964.pdf/105 106 77208 223163 221688 2024-12-19T18:04:42Z Tonynirappathu 2211 223163 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /><center>99</center></noinclude> തോന്നി. അവൻ അതിനെ വേദനിപ്പിക്കാതെ കയ്യിലെടുത്തു. ആശ്ചര്യം! അതു സംസാരിക്കാൻ തുടങ്ങി : “ എന്നെ കൊല്ലരുതേ, ജലറാണിയാണു ഞാൻ. നിനക്ക് എന്തു വരംവേണമെങ്കിലും തരാം. പറയൂ, എന്തു വേണം?" മുക്കുവൻ :-എന്റെ അന്നയ്ക്ക് എന്തുവേണമോ, അതാണു് എനിക്കും വേണ്ടത്. ഈ മടത്തരം കേട്ട് റാണി ചിരിച്ചു പോയി. അവൾ പറഞ്ഞു :-" ശരി, നീ അന്നയോടു ചോദിച്ചു തീരുമാനിക്കുക. " ജലറാണി" എന്നു മൂന്നു പ്രാവശ്യം എന്നെ വിളിച്ചാൽ മതി, ഞാൻ പ്രത്യക്ഷമാകും." അന്തോണി ആദരപൂൎവ്വം മത്സ്യത്തെ വെള്ളത്തിൽ വിട്ടു. വേഗം അവൻ കുടിലിലെത്തി ഭാര്യയോട് നടന്ന കാൎയ്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ അന്ന പറഞ്ഞു, തനിക്കൊരു സുന്ദരിയാകണമെ ന്ന്. അവൻ കടൽക്കരെച്ചെന്നു മൂന്നുതവണ 'ജലറാണി' എന്നു വിളിച്ചു. റാണി പ്രത്യക്ഷപ്പെട്ടു. ഭാര്യയുടെ ആഗ്രഹം അവൻ അറിയിച്ചു. ഉടൻ റാണി ആ വരം കൊടുത്തു മറഞ്ഞു. അന്തോണി കുടിലിൽ എത്തിയപ്പോൾഎന്താണു കണ്ടത്? ഒരു സുന്ദരി അവിടെനിന്നുലാത്തുന്നു. അവൻ ആനന്ദംകൊണ്ട് തുള്ളിച്ചാടി.<noinclude><references/></noinclude> i5vkx0gc458sjjttol8hk3s2hoqvca9 223164 223163 2024-12-19T18:05:23Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223164 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" /><center>99</center></noinclude> തോന്നി. അവൻ അതിനെ വേദനിപ്പിക്കാതെ കയ്യിലെടുത്തു. ആശ്ചര്യം! അതു സംസാരിക്കാൻ തുടങ്ങി : “ എന്നെ കൊല്ലരുതേ, ജലറാണിയാണു ഞാൻ. നിനക്ക് എന്തു വരംവേണമെങ്കിലും തരാം. പറയൂ, എന്തു വേണം?" മുക്കുവൻ :-എന്റെ അന്നയ്ക്ക് എന്തുവേണമോ, അതാണു് എനിക്കും വേണ്ടത്. ഈ മടത്തരം കേട്ട് റാണി ചിരിച്ചു പോയി. അവൾ പറഞ്ഞു :-" ശരി, നീ അന്നയോടു ചോദിച്ചു തീരുമാനിക്കുക. " ജലറാണി" എന്നു മൂന്നു പ്രാവശ്യം എന്നെ വിളിച്ചാൽ മതി, ഞാൻ പ്രത്യക്ഷമാകും." അന്തോണി ആദരപൂൎവ്വം മത്സ്യത്തെ വെള്ളത്തിൽ വിട്ടു. വേഗം അവൻ കുടിലിലെത്തി ഭാര്യയോട് നടന്ന കാൎയ്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ അന്ന പറഞ്ഞു, തനിക്കൊരു സുന്ദരിയാകണമെന്ന്. അവൻ കടൽക്കരെച്ചെന്നു മൂന്നുതവണ 'ജലറാണി' എന്നു വിളിച്ചു. റാണി പ്രത്യക്ഷപ്പെട്ടു. ഭാര്യയുടെ ആഗ്രഹം അവൻ അറിയിച്ചു. ഉടൻ റാണി ആ വരം കൊടുത്തു മറഞ്ഞു. അന്തോണി കുടിലിൽ എത്തിയപ്പോൾഎന്താണു കണ്ടത്? ഒരു സുന്ദരി അവിടെനിന്നുലാത്തുന്നു. അവൻ ആനന്ദംകൊണ്ട് തുള്ളിച്ചാടി.<noinclude><references/></noinclude> 3nyjebaz13r472cp1zjsz1fqzm6ubaq താൾ:Keralapadavali-malayalam-standard-3-1964.pdf/106 106 77209 223165 221549 2024-12-19T18:06:39Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223165 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" /><center>100</center></noinclude> ഇതുകണ്ട് അന്നയ്ക്കു കലിവന്നു. അവൾ പറഞ്ഞു :- "മനുഷ്യനായാൽ ബുദ്ധി വേണം. നമ്മുടെ കുടിൽ കണ്ടില്ലേ? കണ്ടാൽ അറയ്ക്കും. ഞാൻ ഇവിടെയാണോ ജീവിക്കേണ്ടത്? ഇതിനെ ഒരു ഏഴു നില മാളികയാക്കണം." അവൻ കടല്ക്കരെച്ചെന്ന് റാണിയോടു വരം വാങ്ങി, തിരിച്ചു വന്നപ്പോൾ അന്ന് ഏഴുനില മാളികയുടെ മുകളിൽനിന്നു കാറ്റുകൊണ്ടു രസിക്കയാണ്. അവൻ അല്പം ദൂരെ ഒരിടത്തു<noinclude><references/></noinclude> h4ruxf17k6mf0cgtnleunru03z7kkux താൾ:Keralapadavali-malayalam-standard-3-1964.pdf/107 106 77210 223114 221368 2024-12-19T15:22:19Z Josephjose07 12507 223114 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|101}} മാറിനിന്നു് കുറേനേരം നോക്കി രസിച്ചു. എന്നിട്ടു് ഉറക്കെ പറഞ്ഞുപോയി-ഹാ! എന്തൊരഴകു്! ചന്ദ്രനെപ്പോലെ തന്നെ!'<br> ഇതുകേട്ടു് അവൾ താഴെ ഇറങ്ങിവന്നു പറഞ്ഞു : "ചന്ദ്രനെപ്പോലെയാകണമെങ്കിൽ നമ്മുടെ മേട മേഘത്തിൽ മുട്ടണം. വേഗം പോയി ആ വരംകൂടി ഒന്നു വാങ്ങിക്കൊണ്ടു വരണം."<br> അന്തോണി ഓടിയോടി തളൎന്നിരുന്നു. അതുകൊണ്ടു് അടുത്ത ദിവസം ചെന്നു വരം ചോദിക്കാമെന്നായി അയാൾ. പോരാ അപ്പോൾതന്നെ വേണമെന്ന് അവൾ വാശിപിടിച്ചു. അവൻ അനങ്ങാതെ നിന്നു. വരം തന്നില്ലെങ്കിലോ എന്നായിരുന്നു അവൻ്റെ സംശയം. അന്തോണിയുടെ മുഖഭാവത്തിൽ നിന്നും അന്ന അതു മനസ്സിലാക്കി. അവൾ പറഞ്ഞു :- “ഭയപ്പെടേണ്ട; എല്ലാത്തിനും ഞാനുണ്ടു്. വരം തന്നില്ലെങ്കിൽ വലയിട്ടുപിടിച്ചു കൊന്നുകളയുമെന്നു പറയണം."<br> അന്തോണി മനസ്സില്ലാമനസ്സോടെ കടൽക്കരെ എത്തി റാണിയെ വരുത്തി വിവരം അറിയിച്ചു. ദുരാഗ്രഹം കൂടിയാൽ കരയേണ്ടി വരും എന്ന് അവൾ ഉപദേശിച്ചു. അന്തോണി അതു വകവച്ചില്ല. അവൻ റാണിയെ ഭയപ്പെടുത്തി-"വരം തന്നില്ലെങ്കിൽ കൊന്നുകളയും എന്നറിയിക്കാൻ പറഞ്ഞയച്ചിരിക്കയാണ്."<noinclude><references/></noinclude> o9axv6e1w2jxyf4s6pwdkbsjoum0nw4 223166 223114 2024-12-19T18:07:43Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223166 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" />{{ന|101}}</noinclude> മാറിനിന്നു് കുറേനേരം നോക്കി രസിച്ചു. എന്നിട്ടു് ഉറക്കെ പറഞ്ഞുപോയി-ഹാ! എന്തൊരഴകു്! ചന്ദ്രനെപ്പോലെ തന്നെ!' ഇതുകേട്ടു് അവൾ താഴെ ഇറങ്ങിവന്നു പറഞ്ഞു : "ചന്ദ്രനെപ്പോലെയാകണമെങ്കിൽ നമ്മുടെ മേട മേഘത്തിൽ മുട്ടണം. വേഗം പോയി ആ വരംകൂടി ഒന്നു വാങ്ങിക്കൊണ്ടു വരണം." അന്തോണി ഓടിയോടി തളൎന്നിരുന്നു. അതുകൊണ്ടു് അടുത്ത ദിവസം ചെന്നു വരം ചോദിക്കാമെന്നായി അയാൾ. പോരാ അപ്പോൾതന്നെ വേണമെന്ന് അവൾ വാശിപിടിച്ചു. അവൻ അനങ്ങാതെ നിന്നു. വരം തന്നില്ലെങ്കിലോ എന്നായിരുന്നു അവൻ്റെ സംശയം. അന്തോണിയുടെ മുഖഭാവത്തിൽ നിന്നും അന്ന അതു മനസ്സിലാക്കി. അവൾ പറഞ്ഞു :- “ഭയപ്പെടേണ്ട; എല്ലാത്തിനും ഞാനുണ്ടു്. വരം തന്നില്ലെങ്കിൽ വലയിട്ടുപിടിച്ചു കൊന്നുകളയുമെന്നു പറയണം." അന്തോണി മനസ്സില്ലാമനസ്സോടെ കടൽക്കരെ എത്തി റാണിയെ വരുത്തി വിവരം അറിയിച്ചു. ദുരാഗ്രഹം കൂടിയാൽ കരയേണ്ടി വരും എന്ന് അവൾ ഉപദേശിച്ചു. അന്തോണി അതു വകവച്ചില്ല. അവൻ റാണിയെ ഭയപ്പെടുത്തി-"വരം തന്നില്ലെങ്കിൽ കൊന്നുകളയും എന്നറിയിക്കാൻ പറഞ്ഞയച്ചിരിക്കയാണ്."<noinclude><references/></noinclude> j8iigrdezjdkytv92xlgqehk2ey3g92 താൾ:Keralapadavali-malayalam-standard-3-1964.pdf/108 106 77211 223115 221367 2024-12-19T15:29:02Z Josephjose07 12507 223115 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" /></noinclude> {{ന|102}} റാണിയ്ക്കു കലികൊണ്ടു.അവൾ പറഞ്ഞു : “എന്തു്! കൊല്ലുമെന്നോ? നന്ദികെട്ടവർ. ഞാൻ അഹങ്കാരം തീൎത്തേയ്ക്കാം; തന്ന വരങ്ങളെല്ലാം ഇതാ പിൻവലിച്ചിരിക്കുന്നു." അവൾ വെള്ളത്തിൽ ചാടി മറഞ്ഞു. <br> അന്തോണി പേടിച്ചുപോയി. അവൻ വീട്ടിലേയ്ക്കാടി. മാളികയെന്നല്ല, കുടിൽ പോലും അവിടെക്കണ്ടില്ല. കഷ്ടം! അന്ന കൂറത്തുണിയുമുടുത്തു് നിലത്തിരുന്നു കരയുന്നു ! അവൻ പറഞ്ഞു: “അന്നേ നമ്മുടെ പഴയ കുടിൽ പോയല്ലോ. അതെത്ര ഭംഗിയുള്ളതാ യിരുന്നു. നമുക്കു് അതുപോലെ ഒരെണ്ണം ഉണ്ടാ ക്കണം."<noinclude><references/></noinclude> 5sbhnoppfatap1vz245xscatfo8cadw 223167 223115 2024-12-19T18:08:43Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223167 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" /> {{ന|102}}</noinclude>റാണിയ്ക്കു കലികൊണ്ടു.അവൾ പറഞ്ഞു : “എന്തു്! കൊല്ലുമെന്നോ? നന്ദികെട്ടവർ. ഞാൻ അഹങ്കാരം തീൎത്തേയ്ക്കാം; തന്ന വരങ്ങളെല്ലാം ഇതാ പിൻവലിച്ചിരിക്കുന്നു." അവൾ വെള്ളത്തിൽ ചാടി മറഞ്ഞു. അന്തോണി പേടിച്ചുപോയി. അവൻ വീട്ടിലേയ്ക്കാടി. മാളികയെന്നല്ല, കുടിൽ പോലും അവിടെക്കണ്ടില്ല. കഷ്ടം! അന്ന കൂറത്തുണിയുമുടുത്തു് നിലത്തിരുന്നു കരയുന്നു ! അവൻ പറഞ്ഞു: “അന്നേ നമ്മുടെ പഴയ കുടിൽ പോയല്ലോ. അതെത്ര ഭംഗിയുള്ളതായിരുന്നു. നമുക്കു് അതുപോലെ ഒരെണ്ണം ഉണ്ടാക്കണം."<noinclude><references/></noinclude> 5gdr8r6wxap6adaz2bx9loptvb9zs9f താൾ:Keralapadavali-malayalam-standard-3-1964.pdf/109 106 77212 223168 221366 2024-12-19T18:09:49Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223168 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" />{{ന|103}}</noinclude>{{ന|അഭ്യാസം}} 1. കേട്ടെഴുത്തിനുള്ള പദങ്ങൾ :- നന്ദി; ദുരാഗ്രഹം; മനസ്സു്: മത്സ്യം;ആശ്ചര്യം; പ്രാവശ്യം; സുന്ദരി; ചന്ദ്രൻ; മേഘം; പ്രത്യക്ഷം. 2. 'ന്ദ' ഉള്ള എട്ടു പദങ്ങൾ എഴുതുക. 'ഘ' ഉള്ള എത്ര വാക്കുകൾ നിങ്ങൾക്കറിയാം ?> 3. വ്യത്യാസം പറയുക :- പറഞ്ഞു-പറഞ്ഞു പോയി. കളഞ്ഞു-കളഞ്ഞു പോയി. 'പറഞ്ഞു" എന്ന വാക്കുപയോഗിച്ചു് ഒരു വാക്യം എഴുതുക. "പറഞ്ഞുപോയി' ഉപയോഗിച്ചു് മറെറാരു വാക്യം എഴുതുക. 4. കരഞ്ഞുകൊണ്ടിരുന്ന അന്നയുടെ വിചാരങ്ങൾ എന്തെല്ലാമായിരിക്കുമെന്നു് ഊഹിക്കാമോ? നാലഞ്ചു വാക്യം പറയണം--എഴുതണമെന്നില്ല.<noinclude><references/></noinclude> m5iav4nk3alzx8vjlh5m7dg1aaf2vaz താൾ:Keralapadavali-malayalam-standard-3-1964.pdf/110 106 77213 223169 221364 2024-12-19T18:10:59Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223169 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" /></noinclude>{{ന| === പാഠം 30 === }} {{ന| == '''പൂക്കാലം''' == }} <poem> കുളിർകാടുകളിൽ കൂകിക്കൂകി- ക്കൂത്താടുന്നാരാണ്മയിലേ, കാവുകൾതോറും പാടിപ്പാടി- ക്കളിയാടുന്ന കരിങ്കുയിലേ, പൂന്തേൻ നുകരാൻ പൂങ്കാവുകളിൽ പുതുമലർ തേടും വരിവണ്ടേ, വരുമോ നിങ്ങൾ കളിക്കാനെന്മലർ- വാടിയിൽ വളരെത്തണലുണ്ടേ! പൂവുകൾ തോറും പുഞ്ചിരി തൂകി- പ്പുതുമയിലെത്തീ പൂക്കാലം! തളിരുകൾ ചൂടാം തണലിൽക്കൂടാം; കളികൾക്കെല്ലാമനുകൂലം. </poem> - ജി. ശങ്കരക്കുറുപ്പ് {{ന|അഭ്യാസം}} 1. (1) ആരെയെല്ലാമാണു് കളിക്കാൻ വിളിക്കുന്നത്? (2) കളിക്കാനുള്ള മലർവാടി എങ്ങനെയുള്ളതാണ്? (3) പൂക്കാലത്തിനുള്ള മെച്ചമെന്താണ് ?<noinclude><references/></noinclude> 3fziwpv06aux3bglkyoqxwthksf5uej 223170 223169 2024-12-19T18:11:50Z Tonynirappathu 2211 223170 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" /></noinclude>{{ന| === പാഠം 30 === }} {{ന| == '''പൂക്കാലം''' == }} <poem> കുളിർകാടുകളിൽ കൂകിക്കൂകി- ക്കൂത്താടുന്നാരാണ്മയിലേ, കാവുകൾതോറും പാടിപ്പാടി- ക്കളിയാടുന്ന കരിങ്കുയിലേ, പൂന്തേൻ നുകരാൻ പൂങ്കാവുകളിൽ പുതുമലർ തേടും വരിവണ്ടേ, വരുമോ നിങ്ങൾ കളിക്കാനെന്മലർ- വാടിയിൽ വളരെത്തണലുണ്ടേ! പൂവുകൾ തോറും പുഞ്ചിരി തൂകി- പ്പുതുമയിലെത്തീ പൂക്കാലം! തളിരുകൾ ചൂടാം തണലിൽക്കൂടാം; കളികൾക്കെല്ലാമനുകൂലം. </poem> {{right|- ജി. ശങ്കരക്കുറുപ്പ്}} {{ന|അഭ്യാസം}} 1. (1) ആരെയെല്ലാമാണു് കളിക്കാൻ വിളിക്കുന്നത്? (2) കളിക്കാനുള്ള മലർവാടി എങ്ങനെയുള്ളതാണ്? (3) പൂക്കാലത്തിനുള്ള മെച്ചമെന്താണ് ?<noinclude><references/></noinclude> luci17qoytw9fb3s2o2qpt3bkj6s6gf താൾ:Keralapadavali-malayalam-standard-3-1964.pdf/111 106 77215 223171 221363 2024-12-19T18:12:57Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223171 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" />{{ന|105}}</noinclude> 2. ചേർത്തെഴുതുക:- പൂ + കാലം = പാടി+ പാടി = കൂകി+കൂകി= വളരെ+തണൽ= കളിപ്പാൻ+എൻ+മലർവാടി= 3.ഈ മട്ടിൽ ഒരു കൊച്ചു പാട്ടെഴുതാൻ നിങ്ങൾക്കു് സാധിക്കുമോ? രണ്ടുവരി മതി. മൂന്നാമത്തെ വരിയിൽ 'കാവുകൾ' എന്നതിനു പകരം മാവുകൾ എന്ന വാക്ക് ചേർത്തുനോക്കൂ. അർത്ഥത്തിനു് വ്യത്യാസം വരും.ഇല്ലേ? എന്നാൽ പാട്ടിന്റെ മട്ടിനു് വ്യത്യാസം വരുകയില്ല. മാവുകൾ എന്നു മാറ്റുമ്പോൾ ചൊല്ലാനുള്ള സുഖം കുറയും. എന്താണു് കാരണം? ഓരോ വരിയിലേയും ആദ്യത്തെ അക്ഷരം നോക്കൂ. {{ന|''' === പാഠം 31 === '''}} {{ന|''' == '''ഇരുമ്പു്''' == '''}} കൈക്കോട്ടു്, മഴു, വെട്ടുകത്തി, മുതലായ ആയുധങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്ന ഇരുമ്പു് എന്ന ലോഹംകൊണ്ടാണ് ആ ഉപകരണങ്ങൾ നിർമ്മിക്കുന്നതു്. ലോഹങ്ങളിൽ പ്രധാനപ്പെട്ടവ സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നിവയാണു്. ഈ പഞ്ചലോഹങ്ങളിൽവച്ച് നാം കൂടുതൽ ഉപയോഗിക്കുന്നതു് ഇരുമ്പാണ്.<noinclude><references/></noinclude> mf4tp5c9a8sfnrxu46rs30n1wza8yud 223172 223171 2024-12-19T18:13:33Z Tonynirappathu 2211 223172 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" />{{ന|105}}</noinclude> 2. ചേർത്തെഴുതുക:- പൂ + കാലം = പാടി+ പാടി = കൂകി+കൂകി= വളരെ+തണൽ= കളിപ്പാൻ+എൻ+മലർവാടി= 3.ഈ മട്ടിൽ ഒരു കൊച്ചു പാട്ടെഴുതാൻ നിങ്ങൾക്കു് സാധിക്കുമോ? രണ്ടുവരി മതി. മൂന്നാമത്തെ വരിയിൽ 'കാവുകൾ' എന്നതിനു പകരം മാവുകൾ എന്ന വാക്ക് ചേർത്തുനോക്കൂ. അർത്ഥത്തിനു് വ്യത്യാസം വരും.ഇല്ലേ? എന്നാൽ പാട്ടിന്റെ മട്ടിനു് വ്യത്യാസം വരുകയില്ല. മാവുകൾ എന്നു മാറ്റുമ്പോൾ ചൊല്ലാനുള്ള സുഖം കുറയും. എന്താണു് കാരണം? ഓരോ വരിയിലേയും ആദ്യത്തെ അക്ഷരം നോക്കൂ. {{ന|''' === പാഠം 31 === '''}} {{ന|''' == '''ഇരുമ്പു്''' == '''}} കൈക്കോട്ടു്, മഴു, വെട്ടുകത്തി, മുതലായ ആയുധങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്ന ഇരുമ്പു് എന്ന ലോഹംകൊണ്ടാണ് ആ ഉപകരണങ്ങൾ നിർമ്മിക്കുന്നതു്. ലോഹങ്ങളിൽ പ്രധാനപ്പെട്ടവ സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നിവയാണു്. ഈ പഞ്ചലോഹങ്ങളിൽവച്ച് നാം കൂടുതൽ ഉപയോഗിക്കുന്നതു് ഇരുമ്പാണ്.<noinclude><references/></noinclude> t6fz2anc06jf22h0bikbftduaioqn8d 223173 223172 2024-12-19T18:13:55Z Tonynirappathu 2211 223173 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" />{{ന|105}}</noinclude> 2. ചേർത്തെഴുതുക:- പൂ + കാലം = പാടി+ പാടി = കൂകി+കൂകി= വളരെ+തണൽ= കളിപ്പാൻ+എൻ+മലർവാടി= 3.ഈ മട്ടിൽ ഒരു കൊച്ചു പാട്ടെഴുതാൻ നിങ്ങൾക്കു് സാധിക്കുമോ? രണ്ടുവരി മതി. മൂന്നാമത്തെ വരിയിൽ 'കാവുകൾ' എന്നതിനു പകരം മാവുകൾ എന്ന വാക്ക് ചേർത്തുനോക്കൂ. അർത്ഥത്തിനു് വ്യത്യാസം വരും.ഇല്ലേ? എന്നാൽ പാട്ടിന്റെ മട്ടിനു് വ്യത്യാസം വരുകയില്ല. മാവുകൾ എന്നു മാറ്റുമ്പോൾ ചൊല്ലാനുള്ള സുഖം കുറയും. എന്താണു് കാരണം? ഓരോ വരിയിലേയും ആദ്യത്തെ അക്ഷരം നോക്കൂ. {{ന|''' === പാഠം 31 === '''}} {{ന|''' == '''ഇരുമ്പു്''' =='''}} കൈക്കോട്ടു്, മഴു, വെട്ടുകത്തി, മുതലായ ആയുധങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്ന ഇരുമ്പു് എന്ന ലോഹംകൊണ്ടാണ് ആ ഉപകരണങ്ങൾ നിർമ്മിക്കുന്നതു്. ലോഹങ്ങളിൽ പ്രധാനപ്പെട്ടവ സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നിവയാണു്. ഈ പഞ്ചലോഹങ്ങളിൽവച്ച് നാം കൂടുതൽ ഉപയോഗിക്കുന്നതു് ഇരുമ്പാണ്.<noinclude><references/></noinclude> b3l3f1qnmpq2dxyoel28j8rwz5v5w5m 223174 223173 2024-12-19T18:25:36Z Tonynirappathu 2211 223174 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" />{{ന|105}}</noinclude> 2. ചേർത്തെഴുതുക:- പൂ + കാലം = പാടി+ പാടി = കൂകി+കൂകി= വളരെ+തണൽ= കളിപ്പാൻ+എൻ+മലർവാടി= 3.ഈ മട്ടിൽ ഒരു കൊച്ചു പാട്ടെഴുതാൻ നിങ്ങൾക്കു് സാധിക്കുമോ? രണ്ടുവരി മതി. മൂന്നാമത്തെ വരിയിൽ 'കാവുകൾ' എന്നതിനു പകരം മാവുകൾ എന്ന വാക്ക് ചേർത്തുനോക്കൂ. അർത്ഥത്തിനു് വ്യത്യാസം വരും.ഇല്ലേ? എന്നാൽ പാട്ടിന്റെ മട്ടിനു് വ്യത്യാസം വരുകയില്ല. മാവുകൾ എന്നു മാറ്റുമ്പോൾ ചൊല്ലാനുള്ള സുഖം കുറയും. എന്താണു് കാരണം? ഓരോ വരിയിലേയും ആദ്യത്തെ അക്ഷരം നോക്കൂ. {{ന|''' === പാഠം 31 === '''}} {{ന|{{xx-larger|ഇരുമ്പു്}}}} കൈക്കോട്ടു്, മഴു, വെട്ടുകത്തി, മുതലായ ആയുധങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്ന ഇരുമ്പു് എന്ന ലോഹംകൊണ്ടാണ് ആ ഉപകരണങ്ങൾ നിർമ്മിക്കുന്നതു്. ലോഹങ്ങളിൽ പ്രധാനപ്പെട്ടവ സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നിവയാണു്. ഈ പഞ്ചലോഹങ്ങളിൽവച്ച് നാം കൂടുതൽ ഉപയോഗിക്കുന്നതു് ഇരുമ്പാണ്.<noinclude><references/></noinclude> 6yhf7g5d0dsel24nz7bbsacts9wld6u താൾ:Keralapadavali-malayalam-standard-3-1964.pdf/112 106 77216 223175 221232 2024-12-19T18:27:20Z Tonynirappathu 2211 /* സാധൂകരിച്ചവ */ 223175 proofread-page text/x-wiki <noinclude><pagequality level="4" user="Tonynirappathu" />{{ന|106}}</noinclude>ഇരുമ്പു കണ്ടുപിടിക്കുന്നതിനു മുമ്പു് കല്ല്,മരം, മൃഗങ്ങളുടെ എല്ലു് എന്നിവകൊണ്ടാണു് ആയുധങ്ങളും മറ്റും ഉണ്ടാക്കിവന്നതു്. ഈ സാധനങ്ങൾകൊണ്ടു് അന്നു് ഉണ്ടാക്കിയിരുന്ന ഉപകരണങ്ങളിൽ പലതും ഇന്നു നമുക്കു് കാഴ്ചബംഗ്ലാവുകളിൽ കാണാം. ഖനികളിൽ നിന്നാണ് ഇരുമ്പു കുഴിച്ചെടുക്കുന്നതു്. മണ്ണിൽ ഇരുമ്പുകൂടാതെ പല വസ്തുക്കളും കലർന്നിരിക്കുമല്ലോ. അതുകൊണ്ടു് ഖനിയിൽനിന്നും കുഴിച്ചെടുക്കുന്ന ഇരുമ്പിലും പല സാധനങ്ങളും കലർന്നിരിക്കും. വലിയ ചൂളകളിൽ ഇട്ട് ചൂടു പിടിപ്പിച്ചാണ് ഇരുമ്പിനോടു ചേന്നിരിക്കുന്ന മറ്റു വസ്തുക്കൾ മാറുന്നതു്. ചൂടാക്കുമ്പോൾ ഇരുമ്പു് ഉരുകും. ഇങ്ങനെ ഉരുകി ഒലിക്കുന്ന ഇരുമ്പിനെ നമുക്കു ഇഷ്ടമുള്ള രൂപത്തിൽ വാർഞ്ഞെടുക്കാം. കോടാലി, മൺവെട്ടി, ചങ്ങല, കുഴലുകൾ, തൂണുകൾ, അഴികൾ, ചക്രങ്ങൾ ഇങ്ങനെ പലതും നിർമ്മിക്കുന്നതു് ഈ വിധത്തിൽ ആണു്. വളരെ ഘനമുള്ള പലകകളും തീരെ ഘനം കുറഞ്ഞ തകിടുകളും തലനാരിഴ പോലുള്ള കമ്പികളും ഇരുമ്പുകൊണ്ടു നിർമ്മിക്കാം. പെൻസിൽ ചെത്തുന്ന മൂർച്ചയുള്ള പേനാക്കത്തി കണ്ടിട്ടില്ലേ ? അതു് കടുപ്പം കൂടിയ ഇരുമ്പുകൊണ്ടാണുണ്ടാക്കുന്നതു്. അത്തരം ഇരുമ്പിന്ഉരുക്ക് എന്നാണു പേർ. അരംപോലെ ഉറപ്പും മൂർച്ചയുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ<noinclude><references/></noinclude> rgg4o82pmddv2vurk9ksl54jvwy9qux താൾ:Keralapadavali-malayalam-standard-3-1964.pdf/60 106 77282 223111 221531 2024-12-19T13:55:06Z Josephjose07 12507 223111 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|പാഠം 17}} {{ന|'''പുതുമഴ'''}} <poem> നോക്കൂ തമ്പീ, ബഹുസുഖമേകും മാരിപതിക്കുന്നു ; കേൾക്കൂ മധുരം, മധുരം ലളിതം കിളികൾ ചിലയ്ക്കുന്നു ; കന്നിക്കാറുകളലറും നാദം കാതു തുളക്കുന്നു : മിന്നൽപ്പിണരുകൾ മിന്നിച്ചിന്നി- ക്കണ്ണു മയക്കുന്നു ; പുഴകളിലോരോ നുരയാൽ പുഞ്ചിരി തൂകിക്കൊണ്ടിപ്പോൾ തഴുകീടുന്നു തമ്മിൽത്തമ്മിൽ- ത്തരളതരംഗങ്ങൾ ; “തർ, തറ" നാദം നീളെമുഴക്കി- ത്തവളകൾ കേഴുന്നു; പുത്തൻവെള്ളം വന്നിഹ നമ്മുടെ കുളവും നിറയുന്നു. </poem> -വെണ്ണിക്കുളം ഗോപാലക്കുറുപ്പ് {{ന|അഭ്യാസം}} 1. ചേൎത്തെഴുതുക :-<br> കാറുകൾ+അലറും;<br> മിന്നി+ചിന്നി+കണ്ണു മയക്കുന്നു.<br><noinclude><references/></noinclude> baf1opx9f4efmoehpit30zl1addne9r താൾ:Panchavadi-standard-5-1961.pdf/22 106 77316 223133 222279 2024-12-19T17:47:31Z Josephjose07 12507 223133 proofread-page text/x-wiki <noinclude><pagequality level="3" user="Tonynirappathu" />{{ന|18}}</noinclude> ഉത്സാഹം കുറഞ്ഞ മൈഥിലി അച്ഛനെ അന്വേഷിച്ചു് മുന്നോട്ടു മുറുകിനടന്നു. പരസ്പരം പരിചയമില്ലാത്ത പലരും ഒരുവഴിക്കു് തിങ്ങി നടക്കുമ്പോൾ അവരുടെ ഇടയിൽ നടന്നു പോകുന്ന ഒരു കൊച്ചു കുട്ടിയെക്കുറിച്ചു് ആരും വിശേഷിച്ചു ശ്രദ്ധിച്ചു എന്നു് വരികയില്ല. ഇടക്കിടയ്ക്കു് പലേടത്തുവച്ചും ജനങ്ങൾ കൂട്ടം പിരിഞ്ഞു് അവരവരുടെ വഴിക്കു പോയി. ഇങ്ങനെ ഒരു അരനാഴിക ദൂരം ചെന്നപ്പോൾ, ജനസംഖ്യ വളരെ കുറഞ്ഞു ബാക്കി ഉണ്ടായിരുന്നവർ ഒരു നാലുമുക്കിൽ എത്തി. അവിടെ വച്ചു ജനങ്ങൾ മൂന്നു വഴിക്കായി തിരിഞ്ഞതു കണ്ടു, എങ്ങോട്ടു പോകണമെന്നറിയാതെ മൈഥിലി വിഷമിച്ചു. പരിചയമുള്ള യാതൊരു മുഖവും ആ കൂട്ടത്തിൽ അവൾ കണ്ടില്ല. അവളുടെ കണ്ണുകൾ കലങ്ങി കവിൾത്തടം തുടിച്ചു. ചുണ്ടുകൾ വിറച്ചു. അവൾ കരയാനാരംഭിച്ചു. അവളുടെ ഈ അവസ്ഥ ആരെങ്കിലും കാണുംമുമ്പേ, പെട്ടെന്നു അവളുടെ മുഖം തെളിഞ്ഞു. അപ്പോൾ എവിടന്നോ അവിടെ വന്നു ചേൎന്ന രാഘവനെ അവൾ കണ്ടു. {{text-indent|2em|രാഘവൻ ഈശ്വരവന്ദനം ചെയ്തുകൊണ്ടു തിരിഞ്ഞു നോക്കിയതു് മൈഥിലിയുടെ മുഖത്തായിരുന്നു. അവൾ അണ്ണാവിയുടെ കൈയ് വിട്ട് ആൾക്കൂട്ടത്തിൽ ഓടിക്കളിക്കാൻ തുടങ്ങിയതു് രാഘവൻ കണ്ടു. അവൻ മൗനമായി അവളെ അനുഗമിച്ചു. അച്ഛനെ പിരിഞ്ഞു, അബദ്ധത്തിൽ അവൾ അങ്ങിനെ പോകയാണെന്നു് രാഘവനു തോന്നിയിരിക്കാം.}} {{text-indent|2em|രാഘവനെ കണ്ടപ്പോൾ മൈഥിലി ചോദിച്ചു -- }} {{text-indent|2em|"ആയാനെന്തിയെ?"}} രാ--"മൈഥിലിയുടെ അച്ഛന്റെ കൂടെയുണ്ടു്."<noinclude><references/></noinclude> b6bh33ukkixnfpnybdakidux1ghw6zg താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/48 106 77520 223180 220814 2024-12-20T08:12:31Z Varghesepunnamada 10368 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223180 proofread-page text/x-wiki <noinclude><pagequality level="3" user="Varghesepunnamada" /></noinclude>{{ന|പ്രകൃതിശാസ്ത്രം}} {{ഇ|68}} 5.റോഡിലിരിക്കുമ്പോൾ വാഹനങ്ങൾക്കു വരാൻ ഇടയുള്ള അപകടങ്ങൾ മനസ്സിൽ വേണം.<br> 6. എല്ലായ്പോഴും റോഡിൽ ഇടത്തുവശത്തു സഞ്ച രിക്കുക.<br> 7. വണ്ടിയുടെ ബ്രേക്കുകൾ എല്ലാം ശരിയായിരിക്കു ന്നില്ലേ എന്നു നോക്കുക.<br> 8. ഒന്നിലധികം പേർ ഒരേ വരിയായി പാത മുറിച്ചു ഓടിക്കരുത്.<br> 9. മറ്റു വാഹനങ്ങളെ വലത്തു വശത്തു കൂടി കടക്കുക.<br> 10. പാകംപോലെ നിങ്ങൾ പോകുന്ന വഴി കാ ണിപ്പാൻ അടയാളങ്ങൾ കാണിച്ചു കൊടുക്കുക.<br> 11. രാത്രി സഞ്ചരിക്കുമ്പോൾ ഒരു നല്ല വിളക്കു മുമ്പിലും, ഒരു ചുവന്ന അപകടവിളക്കു പിന്നിലും ക്കുക.<br> 12. പാതകൾ കൂടുന്ന സ്ഥലത്തുവെച്ചു വേറൊരു വാഹനം കടത്തിയോടിക്കരുത്.<br> 13. മോട്ടോർ കാറിനോടു മത്സരിച്ചു ഓടിക്കരുത്.<br> 14. ഒരു വശത്തുള്ള ചെറിയ പാതയിൽ നിന്നു വലിയ റോഡിലേയ്ക്കു കടക്കുമ്പോൾ നിങ്ങൾ പ്രവേശി ക്കുന്ന സ്ഥലത്തിനടുത്തുള്ള വാഹനങ്ങളെ കടന്നു പോ കാൻ അനുവദിക്കുക.<br> {{ന|{{bar}}}}<noinclude><references/></noinclude> i3udm48qvhos3y3r7fzwc1m9x5wdt7g താൾ:Malayalam Randam Padapusthakam 1926.pdf/1 106 78075 223132 222416 2024-12-19T17:37:56Z Josephjose07 12507 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223132 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude> {{ന|'''MALAYALAM READERS''' }} {{ന| Authorised by the Government of Travancore }} {{ന|and prescribed for use in schools }} {{ന|by the Director of Public Instruction, Travancore}} {{ന| '''SECOND READER'''}} MACMILLAN & CO., LTD. MADRAS) alar: no 3<noinclude><references/></noinclude> p21oohjlpxw6xawanijp6go1ksg5opf താൾ:Malayalam Randam Padapusthakam 1926.pdf/40 106 78233 223126 222974 2024-12-19T16:56:23Z Josephjose07 12507 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223126 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude> {{ന|രണ്ടാംപാഠപുസ്തകം.}} പറിച്ചെടുത്താൽ ഇലകൾ ചൂട് പിടിപ്പിച്ച ഒരു ഇരുമ്പു് തട്ടിന്മേൽ ഇട്ടുണക്കണം. അതിനു് ശേഷം കെട്ടുകളായി കെട്ടണം. ഒന്നാം തരം തേയിലയ്ക്ക് റാത്തലിനു് ഒന്നുമു തൽ രണ്ടു് വരെ രൂപ വിലയുണ്ടു്.രണ്ടും മൂന്നും തരങ്ങൾക്ക് വില അതിൽ കുറഞ്ഞിരിക്കും.<br> തേയില ഉണക്കുമ്പോൾ പൊടിഞ്ഞു വീഴുന്ന പൊടിക്കു് പൊടിത്തേയില എന്ന് പേർ പറയും. ഈ വകയും അധികം വിലയില്ല.<br> തേയില മറ്റു രാജ്യങ്ങളിലേയ്ക്ക് അയക്കുന്നതു് റാത്തലായി തൂക്കി ഇയ്യത്തകിടുകൊണ്ടുണ്ടാക്കിയ പെട്ടിയിൽ നിറച്ചിട്ടാണു്.<br> കുടിപ്പാൻ ചായ ഉണ്ടാക്കണമെങ്കിൽ കുറെ തേയില എടുത്തു് ഒരു പാത്രത്തിൽ ഇട്ടു് അതിനുമീതെ തിളയ്ക്കുന്ന വെള്ളം ഒഴിച്ച് അടച്ചു വെയ്ക്കണം. രണ്ടോ, മൂന്നോ, കൂടി യാൽ അഞ്ചോ മിന്നിട്ട് സമയം കഴിഞ്ഞാൽ തുറന്നു് വെള്ളം മാത്രം പകൎന്നുകൊള്ളണം. തേയില വെള്ളത്തി ലിട്ടു് തിളപ്പിക്കുകയോ അഞ്ചു് മിനിട്ടിലധികം തിളച്ച വെള്ളത്തിൽ ഇട്ടിരിക്കയോ ചെയ്താൽ ആ കഷായം കുടി ക്കാൻ കൊള്ളുകയില്ല. ആവശ്യം പോലെ അഞ്ചു് മിന്നിട്ടിന് മുമ്പും ഊറ്റി എടുക്കാം. അങ്ങിനെ എടുക്കുന്ന വെള്ള ത്തിനു് സ്വൎണ്ണനിറവും നല്ല മണവും ഉണ്ടായിരിക്കും. വെള്ളം എടുത്താൽ അടിയിൽ കിടക്കുന്ന ഇല കളയണം. അതു പിന്നെ ഒന്നിനും കൊള്ളരുതു്. ഇങ്ങനെ എടുത്തു് വെച്ചിരിക്കുന്ന ചായയിൽ ആവശ്യം പോലെ പഞ്ചസാരയും ചേൎത്ത് കുടിക്കാൻ ഉപയോഗിക്കുന്നു.<br> ചായ ദേഹത്തിന്റെ ക്ഷീണം തിൎക്കും. അതിനു് ലഹ രിയില്ല.<noinclude><references/></noinclude> 5cmcskic16idpqe63nf9y6muq0ttqkh 223127 223126 2024-12-19T16:58:51Z Josephjose07 12507 223127 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude> {{ന|രണ്ടാംപാഠപുസ്തകം.}} പറിച്ചെടുത്താൽ ഇലകൾ ചൂട് പിടിപ്പിച്ച ഒരു ഇരുമ്പു് തട്ടിന്മേൽ ഇട്ടുണക്കണം. അതിനു് ശേഷം കെട്ടുകളായി കെട്ടണം. ഒന്നാം തരം തേയിലയ്ക്ക് റാത്തലിനു് ഒന്നുമുതൽ രണ്ടു് വരെ രൂപ വിലയുണ്ടു്.രണ്ടും മൂന്നും തരങ്ങൾക്ക് വില അതിൽ കുറഞ്ഞിരിക്കും.<br> &nbsp; &nbsp;തേയില ഉണക്കുമ്പോൾ പൊടിഞ്ഞു വീഴുന്ന പൊടിക്കു് പൊടിത്തേയില എന്ന് പേർ പറയും. ഈ വകയും അധികം വിലയില്ല.<br> &nbsp; &nbsp;തേയില മറ്റു രാജ്യങ്ങളിലേയ്ക്ക് അയക്കുന്നതു് റാത്തലായി തൂക്കി ഇയ്യത്തകിടുകൊണ്ടുണ്ടാക്കിയ പെട്ടിയിൽ നിറച്ചിട്ടാണു്.<br> &nbsp; &nbsp;കുടിപ്പാൻ ചായ ഉണ്ടാക്കണമെങ്കിൽ കുറെ തേയില എടുത്തു് ഒരു പാത്രത്തിൽ ഇട്ടു് അതിനുമീതെ തിളയ്ക്കുന്ന വെള്ളം ഒഴിച്ച് അടച്ചു വെയ്ക്കണം. രണ്ടോ, മൂന്നോ, കൂടി യാൽ അഞ്ചോ മിന്നിട്ട് സമയം കഴിഞ്ഞാൽ തുറന്നു് വെള്ളം മാത്രം പകൎന്നുകൊള്ളണം. തേയില വെള്ളത്തി ലിട്ടു് തിളപ്പിക്കുകയോ അഞ്ചു് മിനിട്ടിലധികം തിളച്ച വെള്ളത്തിൽ ഇട്ടിരിക്കയോ ചെയ്താൽ ആ കഷായം കുടി ക്കാൻ കൊള്ളുകയില്ല. ആവശ്യം പോലെ അഞ്ചു് മിന്നിട്ടിന് മുമ്പും ഊറ്റി എടുക്കാം. അങ്ങിനെ എടുക്കുന്ന വെള്ള ത്തിനു് സ്വൎണ്ണനിറവും നല്ല മണവും ഉണ്ടായിരിക്കും. വെള്ളം എടുത്താൽ അടിയിൽ കിടക്കുന്ന ഇല കളയണം. അതു പിന്നെ ഒന്നിനും കൊള്ളരുതു്. ഇങ്ങനെ എടുത്തു് വെച്ചിരിക്കുന്ന ചായയിൽ ആവശ്യം പോലെ പഞ്ചസാരയും ചേൎത്ത് കുടിക്കാൻ ഉപയോഗിക്കുന്നു.<br> &nbsp; &nbsp;ചായ ദേഹത്തിന്റെ ക്ഷീണം തിൎക്കും. അതിനു് ലഹരിയില്ല.<noinclude><references/></noinclude> bapk0zqrg1mznwausiqf1xdoxirr2yi താൾ:Malayalam Randam Padapusthakam 1926.pdf/41 106 78234 223128 222975 2024-12-19T17:01:01Z Josephjose07 12507 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223128 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|വിറക് വെട്ടുകാരന്റെ കഥ. }} {{ന|'''വിറക് വെട്ടുകാരന്റെ കഥ.''' }} ഒരു ഗ്രാമത്തിൽ വിറക് വിറ്റ് ഉപജീവനം ചെയ വന്ന ഒരു വേലക്കാരൻ ഉണ്ടായിരുന്നു. അവൻ ദിവസം പ്രതി രാവിലെ കോടാലിയും എടുത്തു് സമീപം ഉണ്ടായി. രുന്ന ഒരു കാട്ടിൽ വിറകുവെട്ടാൻ പോകും. ഒരു ദിവസം ഒരു കാട്ടുനദിയുടെ തീരത്ത് ഉണങ്ങിനിന്നിരുന്ന മരം മുറിച്ചു കൊണ്ടിരിക്കുമ്പോൾ കോടാലി അവൻറെ കൈയിൽനിന്നും തെറി വെള്ളത്തിൽ വീണു. ആറ്റിൽ വെള്ളം പെരുകി യിരുന്നു. അവനു് നീന്തു് വശമില്ലായിരുന്നു. അതിനാൽ കോടാലി എടുക്കുന്നതു് അസാധ്യമായിത്തീരുന്നു. നായ തന്റെ ഉപജീവനത്തിനുള്ള ആയുധം പോയതിനാൽ അവൻ വ്യസനിച്ചു. ഉടനെ കാഴ്ചയ്ക്ക് വിശിഷ്ട ഒരാൾ അടുത്തുചെന്ന് അവനോടു് വ്യസനിക്കുന്നതിൻറ കാരണം ചോദിച്ചു ഉപജീവനമാഗമായുള്ള കോടാലി വെള്ളത്തിൽ പോയതിനാൽ ആണെന്നു പറഞ്ഞു. അതു കേട്ട് ആ വിശിഷ്ട പുരുഷൻ നദിയിൽ മുങ്ങി ഒരു സ്വക്കോടാലി എടുത്തു് കൊണ്ടു വന്നു കാണിച്ചു. വിറകുവെട്ടുകാരൻ അത് തന്റേതല്ലെന്നു പറഞ്ഞു. പിന്നെയും അദ്ദേഹം ഒരു വെള്ളിക്കോടാലി മുങ്ങി എടുത്തു് കാണിച്ചു. അതും അവൻ തന്റേതല്ലെന്ന് ഉപേക്ഷിച്ചു. മൂന്നാം പ്രാവശ്യം ഇരുമ്പു കോടാലി തന്നെ കാണിച്ചു. ഇത് തന്നെ എന്റേത് എന്നു അവൻ വിളിച്ചു പറഞ്ഞു. വിശിഷ്ട പുരുഷൻ വേഷത്തിൽ വന്നിരുന്ന ആ വനദേ വത അവൻ സത്യനിഷ്ഠ കണ്ടു സന്തോഷിച്ച് കോടാലി മൂന്നും കൊടുത്ത് അവനെ അനുഗ്രഹിച്ചയച്ചു. ക്രമേണ ഈ വർത്തമാനം ഗ്രാമത്തിൽ പരന്നതിൻറ<noinclude><references/></noinclude> bcz5q2cc7nwfeijb64iggu08oqamx2i 223129 223128 2024-12-19T17:08:06Z Josephjose07 12507 223129 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|വിറക് വെട്ടുകാരന്റെ കഥ. }} {{ന|'''വിറക് വെട്ടുകാരന്റെ കഥ.''' }} ഒരു ഗ്രാമത്തിൽ വിറക് വിറ്റ് ഉപജീവനം ചെയത വന്ന ഒരു വേലക്കാരൻ ഉണ്ടായിരുന്നു. അവൻ ദിവസം പ്രതി രാവിലെ കോടാലിയും എടുത്തു് സമീപം ഉണ്ടായി. രുന്ന ഒരു കാട്ടിൽ വിറകുവെട്ടാൻ പോകും. ഒരു ദിവസം ഒരു കാട്ടുനദിയുടെ തീരത്തു് ഉണങ്ങിനിന്നിരുന്ന മരം മുറിച്ചു കൊണ്ടിരിക്കുമ്പോൾ കോടാലി അവൻറെ കൈയിൽനിന്നും തെറി വെള്ളത്തിൽ വീണു. ആറ്റിൽ വെള്ളം പെരുകി യിരുന്നു. അവനു് നീന്തു് വശമില്ലായിരുന്നു. അതിനാൽ കോടാലി എടുക്കുന്നതു് അസാധ്യമായിത്തീൎന്നു.<br> &nbsp; &nbsp;തന്റെ ഉപജീവനത്തിനുള്ള ആയുധം പോയതിനാൽ അവൻ വ്യസനിച്ചു.ഉടനെ കാഴ്ചയ്ക്ക് വിശിഷ്ടനായ ഒരാൾ അടുത്തുചെന്ന് അവനോടു് വ്യസനിക്കുന്നതിൻറ കാരണം ചോദിച്ചു ഉപജീവനമാൎഗമായുള്ള കോടാലി വെള്ളത്തിൽ പോയതിനാൽ ആണെന്നു പറഞ്ഞു.<br> &nbsp; &nbsp;അതു കേട്ട് ആ വിശിഷ്ട പുരുഷൻ നദിയിൽ മുങ്ങി ഒരു സ്വൎണ്ണകോടാലി എടുത്തു് കൊണ്ടു വന്നു് കാണിച്ചു. വിറകുവെട്ടുകാരൻ അതു് തന്റേതല്ലെന്നു പറഞ്ഞു. പിന്നെയും അദ്ദേഹം ഒരു വെള്ളിക്കോടാലി മുങ്ങി എടുത്തു് കാണിച്ചു. അതും അവൻ തന്റേതല്ലെന്ന് ഉപേക്ഷിച്ചു. മൂന്നാം പ്രാവശ്യം ഇരുമ്പു് കോടാലി തന്നെ കാണിച്ചു. ഇതു് തന്നെ എന്റേത് എന്നു അവൻ വിളിച്ചു പറഞ്ഞു. വിശിഷ്ട പുരുഷൻ വേഷത്തിൽ വന്നിരുന്ന ആ വനദേ വത അവൻ സത്യനിഷ്ഠ കണ്ടു് സന്തോഷിച്ച് കോടാലി മൂന്നും കൊടുത്ത് അവനെ അനുഗ്രഹിച്ചയച്ചു.<br> &nbsp; &nbsp;ക്രമേണ ഈ വൎത്തമാനം ഗ്രാമത്തിൽ പരന്നതിൻറ<noinclude><references/></noinclude> qqxajf1qidiwxubm8vhh6pzdmor3rko 223130 223129 2024-12-19T17:09:06Z Josephjose07 12507 223130 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|വിറക് വെട്ടുകാരന്റെ കഥ. }} {{ന|'''വിറക് വെട്ടുകാരന്റെ കഥ.''' }} ഒരു ഗ്രാമത്തിൽ വിറക് വിറ്റ് ഉപജീവനം ചെയത വന്ന ഒരു വേലക്കാരൻ ഉണ്ടായിരുന്നു. അവൻ ദിവസം പ്രതി രാവിലെ കോടാലിയും എടുത്തു് സമീപം ഉണ്ടായി. രുന്ന ഒരു കാട്ടിൽ വിറകുവെട്ടാൻ പോകും. ഒരു ദിവസം ഒരു കാട്ടുനദിയുടെ തീരത്തു് ഉണങ്ങിനിന്നിരുന്ന മരം മുറിച്ചു കൊണ്ടിരിക്കുമ്പോൾ കോടാലി അവൻറെ കൈയിൽനിന്നും തെറി വെള്ളത്തിൽ വീണു. ആറ്റിൽ വെള്ളം പെരുകി യിരുന്നു. അവനു് നീന്തു് വശമില്ലായിരുന്നു. അതിനാൽ കോടാലി എടുക്കുന്നതു് അസാധ്യമായിത്തീൎന്നു.<br> &nbsp; &nbsp;തന്റെ ഉപജീവനത്തിനുള്ള ആയുധം പോയതിനാൽ അവൻ വ്യസനിച്ചു.ഉടനെ കാഴ്ചയ്ക്ക് വിശിഷ്ടനായ ഒരാൾ അടുത്തുചെന്ന് അവനോടു് വ്യസനിക്കുന്നതിൻറ കാരണം ചോദിച്ചു ഉപജീവനമാൎഗമായുള്ള കോടാലി വെള്ളത്തിൽ പോയതിനാൽ ആണെന്നു പറഞ്ഞു.<br> &nbsp; &nbsp;അതു കേട്ട് ആ വിശിഷ്ട പുരുഷൻ നദിയിൽ മുങ്ങി ഒരു സ്വൎണ്ണകോടാലി എടുത്തു് കൊണ്ടു വന്നു് കാണിച്ചു. വിറകുവെട്ടുകാരൻ അതു് തന്റേതല്ലെന്നു പറഞ്ഞു. പിന്നെയും അദ്ദേഹം ഒരു വെള്ളിക്കോടാലി മുങ്ങി എടുത്തു് കാണിച്ചു.അതും അവൻ തന്റേതല്ലെന്ന് ഉപേക്ഷിച്ചു.മൂന്നാം പ്രാവശ്യം ഇരുമ്പു് കോടാലി തന്നെ കാണിച്ചു.ഇതു് തന്നെ എന്റേത് എന്നു അവൻ വിളിച്ചു പറഞ്ഞു.വിശിഷ്ട പുരുഷൻ വേഷത്തിൽ വന്നിരുന്ന ആ വനദേവത അവൻ സത്യനിഷ്ഠ കണ്ടു് സന്തോഷിച്ച് കോടാലി മൂന്നും കൊടുത്ത് അവനെ അനുഗ്രഹിച്ചയച്ചു.<br> &nbsp; &nbsp;ക്രമേണ ഈ വൎത്തമാനം ഗ്രാമത്തിൽ പരന്നതിൻറ<noinclude><references/></noinclude> rsaquelc0qdwupcds3w5ilrmafw7lrq താൾ:Malayalam Randam Padapusthakam 1926.pdf/75 106 78268 223131 223009 2024-12-19T17:16:00Z Josephjose07 12507 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223131 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|ടിക്കുകൾ. }} നിന്നപ്പോൾ നിഴൽ വലതുവശം കിടക്കുന്നതായും ഇടതു വശം തിരിഞ്ഞു നിന്നപ്പോൾ നിഴൽ ഇടതുവശം കിടക്കുന്ന തായും അവർ കണ്ടു. ഇത്രയും കഴിച്ച് വാധ്യാർ കുട്ടികളെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.<br> &nbsp; &nbsp;പിറേറ ദിവസം കുട്ടികൾ വന്നപ്പോൾ അവരോടു്, തലേദിവസം നിന്നതു് പോലെ സൂൎയ്യനെ നോക്കി നില്ക്കാൻ അദ്ധ്യാപകൻ ആജ്ഞാപിച്ചു. ഇങ്ങനെ ഉച്ചയ്ക്കു് മുമ്പു് സൂൎയ്യനെ നോക്കിനിന്നാൽ നിൽക്കുന്ന ആളിന്റെ മുൻ- വശം കിഴക്കും വലതുവശം തെക്കും, ഇടതുവശം വടക്കും, പിൻവശം പടിഞ്ഞാറും ആണെന്നു അവരെ ഗ്രഹിപ്പിച്ചു. അതു് പോലെ പള്ളിക്കൂടം വിടുന്ന സമയവും തലേദിവസത്തെ സംഗതികൾ ആവൎത്തിച്ചു. അപ്പോൾ അവൎക്ക് ഉച്ചയ്ക്കുമേൽ സൂൎയ്യനെ നോക്കിനിന്നാൽ നില്കുന്നവന്റെ അവൻ മുൻവശം പടിഞ്ഞാറും, പിൻവശം കിഴക്കും,<noinclude><references/></noinclude> hz2h5tpzcw4cpp804wj7hc6o76ku863 താൾ:Malayalam Randam Padapusthakam 1926.pdf/80 106 78273 223116 223014 2024-12-19T15:35:53Z Josephjose07 12507 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223116 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude> {{ന|രണ്ടാംപാഠപുസ്തകം. }} വശമായി ഉരുണ്ടു് പോയാൽ ഓരോപ്രാവശ്യവും തിരിയും. പോൾ അവൻ സ്ഥലം മാറിമാറി വരികയും കുറെ കഴിയും പോൾ ദേവാലയത്തിന്റെ കിഴക്ക് ഭാഗത്തിരുന്നവൻ തെക്കു- ഭാഗത്തും, ക്രമേണ പടിഞ്ഞാറു് വശത്തും പിന്നെ വടക്ക് വശത്തും ഒടുവിൽ താൻ ആദ്യം കിടന്ന കിഴക്ക് ഭാഗത്തും വന്നുചേരും. ഈ മാതിരി ചലനമാകുന്നു രണ്ടാമത്തെ ചലനം. {{ന|'''രാവും പകലും.''' }} {{ന|(രണ്ടാം ഭാഗം.)}} വേറെ ഒരു ഉദാഹരണം കൂടിപ്പറയാം.ഒരു പന്ത് എടുത്തു് അതിന്റെ ഒരു വശത്തു് ഒരു ചുവന്ന നൂൽ കെട്ടി ഒരടയാളം ഉണ്ടാക്കുക. ഈ അടയാളം മേൽഭാഗത്താക്കി വച്ചുകൊണ്ടു് പന്തു് ഉരുട്ടിയാൽ അതു് കുറെ ദൂരം പോകും പോൾ അടയാളം പലതവണ കീഴിലും വശങ്ങളിലും മുക<noinclude><references/></noinclude> 0ddd833d9p1bkz5v366zlfuhhxslfm0 താൾ:Malayalam Randam Padapusthakam 1926.pdf/82 106 78275 223117 223016 2024-12-19T15:41:24Z Josephjose07 12507 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223117 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude> {{ന| രണ്ടാംപാഠപുസ്തകം. }} വെളിച്ചം തട്ടാത്തതിനാൽ പ്രകാശമില്ല. അതുപോലെ അവൻ തിരിയുമ്പോൾ പിൻവശം പ്രകാശിക്കുന്നു. മുഖ ത്ത് (മുൻഭാഗത്തു്) പ്രകാശമില്ല. സൂയനെ ചുറ്റി ഭൂമി സഞ്ചരിക്കുന്നത്. ഇങ്ങനെ തന്നെ ഭൂമി തിരിയുമ്പോൾ ഭൂമിയുടെ ഒരു വശം സൂയ്യനു് എതിരായിരിക്കുന്നു. ആ വശത്ത് സൂയ്യ രശ്മികൾ തട്ടുകയും ആ വശം പ്രകാശിക്കയും ചെയ്യുന്നു. മറു വശം പ്രകാശമില്ലാതെ ഇരിക്കുന്നു. ക്രമേണ തിരിയു മ്പോൾ മറുവശം പ്രകാശമുള്ളതായും മുമ്പ് പ്രകാശത്തി ലിരുന്ന വശം ഇരുട്ടിലും ആകുന്നു.<br> ഭൂമി തന്നെത്താനെ ചുറ്റാതെ ഇരുന്നാൽ സയൻ എതിരെ ഇരിക്കുന്ന വശത്തു മാത്രം എല്ലായോഴും പ്രകാ ശവും മറുവശത്ത് എല്ലായ്പോഴും ഇരുട്ടും ആകുമായിരുന്നു. ഭൂമിയിൽ നാം ഇരിക്കുന്ന ഭാഗം പ്രകാശത്തിൽ വരു മ്പോൾ സയൻ ഉദിക്കുന്നതായും, ഇരുട്ടിലാകുമ്പോൾ യൻ അസ്തമിക്കുന്നതായും നാം പറയുന്നു. പ്രകാശ<noinclude><references/></noinclude> 08g0ezcjj5tmz2f1xsbb5rg0n3zohbe താൾ:Malayalam Randam Padapusthakam 1926.pdf/32 106 78311 223112 223052 2024-12-19T14:11:07Z Josephjose07 12507 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 223112 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude> {{ന|'''രണ്ടാംപാഠപുസ്തകം''' }} ജോലിചെയ്തു് മുഷിവു് തോന്നുമ്പോൾ കാപ്പി കാച്ചിക്കുടി ച്ചാൽ നല്ല ഉന്മേഷമുണ്ടാകും.<br> ഇത്രത്തോളം ഗുണമുള്ള ഈ പാനീയം ഒരു ചെടിയുടെ കുരു വറുത്തു് പൊടിച്ചു് ഉണ്ടാക്കുന്നതാകുന്നു. കാപ്പിച്ചെടി സാധാരണമായി മലഞ്ചരിവുകളിൽ നട്ടുവളൎത്തിവരുന്നു. അതു് ഇരുപതടിയോളം പൊക്കത്തിൽ വളരും എന്നാൽ അത്രത്തോളം വളരാൻ സമ്മതിക്കാറില്ല. മൂന്നോ നാലോ അടി പൊക്കമായാൽ ഉടനെ കൊമ്പുകൾ മുറിച്ചുകളയുന്നു. അതു്കൊണ്ടു് ചെടിയുടെ നാലു്ഭാഗത്ത് നിന്നും കൊമ്പുകൾ പൊട്ടിപ്പടരുന്നു. ഓരോന്നിലും കായും ധാരാ ളമുണ്ടാകും. കാപ്പിച്ചെടിയിൽ കായ് പിടിക്കുന്നതു് കുല യായിട്ടാണു്.<br> മീനം മേടം ഈ മാസങ്ങളിൽ പുതുമഴ പെയ്തുകഴി ഞ്ഞാൽ കാപ്പിച്ചെടി പൂക്കും. അതിന്റെ പുഷ്പം മുല്ലപ്പൂ പോലെ വെളുത്തിരിക്കും. അതിനു് ഒരു തരം രൂക്ഷമായ വാസനയും ഉണ്ടു്. പൂത്തു് മൂന്നു് ദിവസം കഴിഞ്ഞാൽ<noinclude><references/></noinclude> 9hks8i7ef3tza9oo9d7bu9ozb8dni8c 223113 223112 2024-12-19T14:12:20Z Josephjose07 12507 223113 proofread-page text/x-wiki <noinclude><pagequality level="3" user="Josephjose07" /></noinclude> {{ന|'''രണ്ടാംപാഠപുസ്തകം''' }} ജോലിചെയ്തു് മുഷിവു് തോന്നുമ്പോൾ കാപ്പി കാച്ചിക്കുടി ച്ചാൽ നല്ല ഉന്മേഷമുണ്ടാകും.<br> ഇത്രത്തോളം ഗുണമുള്ള ഈ പാനീയം ഒരു ചെടിയുടെ കുരു വറുത്തു് പൊടിച്ചു് ഉണ്ടാക്കുന്നതാകുന്നു. കാപ്പിച്ചെടി സാധാരണമായി മലഞ്ചരിവുകളിൽ നട്ടുവളൎത്തിവരുന്നു. അതു് ഇരുപതടിയോളം പൊക്കത്തിൽ വളരും എന്നാൽ അത്രത്തോളം വളരാൻ സമ്മതിക്കാറില്ല. മൂന്നോ നാലോ അടി പൊക്കമായാൽ ഉടനെ കൊമ്പുകൾ മുറിച്ചുകളയുന്നു. അതു്കൊണ്ടു് ചെടിയുടെ നാലു്ഭാഗത്ത് നിന്നും കൊമ്പുകൾ പൊട്ടിപ്പടരുന്നു. ഓരോന്നിലും കായും ധാരാ ളമുണ്ടാകും. കാപ്പിച്ചെടിയിൽ കായ് പിടിക്കുന്നതു് കുലയായിട്ടാണു്.<br> മീനം മേടം ഈ മാസങ്ങളിൽ പുതുമഴ പെയ്തുകഴി ഞ്ഞാൽ കാപ്പിച്ചെടി പൂക്കും. അതിന്റെ പുഷ്പം മുല്ലപ്പൂ പോലെ വെളുത്തിരിക്കും. അതിനു് ഒരു തരം രൂക്ഷമായ വാസനയും ഉണ്ടു്. പൂത്തു് മൂന്നു് ദിവസം കഴിഞ്ഞാൽ<noinclude><references/></noinclude> knd3nzlly1nqzlb586ru2kypzsg039q താൾ:ഹാസ്യരേഖകൾ.pdf/51 106 78330 223108 2024-12-19T13:30:36Z Sreejithk2000 57 പുതിയ താൾ 223108 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ചവറ്റുകൊട്ട}} 'അമ്പലവിശ്വാസിയും തിങ്ങൾഭജനക്കാരനു'മായ ഈ കൈരളീസേവകൻ പഴത്തൊലിയെപ്പറ്റി എഴുതുക മാത്രമല്ലാ, പണ്ടത്തെ വാസുട്ടെരിക്കൊപ്പം വല്ല ദേവീനിവേദ്യമായ പഴത്തൊലിയും ഗോപ്യമായി ആസ്വദിക്കകൂടി ചെയ്തിട്ടില്ലേ എന്നു ഞങ്ങൾക്കൊരു ശങ്ക; പക്ഷേ, ഇക്കാൎയ്യത്തെക്കുറിച്ചു്, ഗ്രന്ഥകാരന്റെ കിളരം, വണ്ണം, തൂക്കം മുതലായ വിവരങ്ങൾ സമഷ്ടിയായി പ്രതിപാദിക്കുന്ന അവതാരികാകൎത്താവു യാതൊന്നും തന്നെ പറഞ്ഞുകാണുന്നില്ല. 'ചവറുകൊട്ട'യ്ക്കു ഞങ്ങൾ കാണുന്ന ന്യൂനത ഒന്നു മാത്രം. അതു താഴെ കാണിക്കും വിധമോ മറോ ഒരു അകാരാദിയും കൂടി പുസ്തകത്തിനു അനുബന്ധമായി ചേൎത്തിരുന്നെങ്കിൽ വളരെ `രസ`മായിരുന്നേനെ എന്നുള്ളതാണ്. {{ന|അകാരാദി}} <poem> അകത്തിട്ടാൽ പുറത്തറിയാം പഴഞ്ചൊല്ല (എപ്പോഴും യഥാൎത്ഥമല്ലെങ്കിലും അതും സ്പഷ്ടം.) ഗണ്ഡസ്ഥലങ്ങൾ ക്ഷൌരക്കാര്യം ജമദഗ്നിയുടെ പുത്രൻ നമ്പൂരിയായതു് ഡോക്ടർ ആയാൽ അന്തഃപുരപ്രവേശം എളുപ്പം നീരന്ധ്രോച്ചകുചങ്ങൾ (ആരുടെയെന്നു റോാക്കിക്കാണുക) ത്രിശങ്കു സ്വൎഗ്ഗം (കരിക്കട്ടകൾക്ക് എങ്ങനെ കിട്ടി എന്നു്) </poem><noinclude><references/></noinclude> grbd4732ld50e4uxeesimpan62dybkq 223109 223108 2024-12-19T13:31:45Z Sreejithk2000 57 ചെറിയ തിരുത്ത് 223109 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ചവറ്റുകൊട്ട}} 'അമ്പലവിശ്വാസിയും തിങ്ങൾഭജനക്കാരനു'മായ ഈ കൈരളീസേവകൻ പഴത്തൊലിയെപ്പറ്റി എഴുതുക മാത്രമല്ലാ, പണ്ടത്തെ വാസുഭട്ടേരിക്കൊപ്പം വല്ല ദേവീനിവേദ്യമായ പഴത്തൊലിയും ഗോപ്യമായി ആസ്വദിക്കകൂടി ചെയ്തിട്ടില്ലേ എന്നു ഞങ്ങൾക്കൊരു ശങ്ക; പക്ഷേ, ഇക്കാൎയ്യത്തെക്കുറിച്ചു്, ഗ്രന്ഥകാരന്റെ കിളരം, വണ്ണം, തൂക്കം മുതലായ വിവരങ്ങൾ സമഷ്ടിയായി പ്രതിപാദിക്കുന്ന അവതാരികാകൎത്താവു യാതൊന്നും തന്നെ പറഞ്ഞുകാണുന്നില്ല. 'ചവറുകൊട്ട'യ്ക്കു ഞങ്ങൾ കാണുന്ന ന്യൂനത ഒന്നു മാത്രം. അതു താഴെ കാണിക്കും വിധമോ മറോ ഒരു അകാരാദിയും കൂടി പുസ്തകത്തിനു അനുബന്ധമായി ചേൎത്തിരുന്നെങ്കിൽ വളരെ `രസ`മായിരുന്നേനെ എന്നുള്ളതാണ്. {{ന|അകാരാദി}} <poem> അകത്തിട്ടാൽ പുറത്തറിയാം പഴഞ്ചൊല്ല (എപ്പോഴും യഥാൎത്ഥമല്ലെങ്കിലും അതും സ്പഷ്ടം.) ഗണ്ഡസ്ഥലങ്ങൾ ക്ഷൌരക്കാര്യം ജമദഗ്നിയുടെ പുത്രൻ നമ്പൂരിയായതു് ഡോക്ടർ ആയാൽ അന്തഃപുരപ്രവേശം എളുപ്പം നീരന്ധ്രോച്ചകുചങ്ങൾ (ആരുടെയെന്നു റോാക്കിക്കാണുക) ത്രിശങ്കു സ്വൎഗ്ഗം (കരിക്കട്ടകൾക്ക് എങ്ങനെ കിട്ടി എന്നു്) </poem><noinclude><references/></noinclude> 9pvnbdv3wh5vn2az6eajyomysz89jm8 താൾ:ഹാസ്യരേഖകൾ.pdf/52 106 78331 223110 2024-12-19T13:34:57Z Sreejithk2000 57 പുതിയ താൾ 223110 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഹാസ്യരേഖകൾ}} <poem> പിരാന്ത് (വിശേഷിച്ച്) മാക്ക് ഡോണാൾഡ് ന്റെ മൂക്ക് വൎണ്ണം സങ്കരം, കുപ്പികളുടെ സമത്വം, ചൂലിന്റെ } പുസ്തകത്തിൽ എങ്ങും ഒന്നും സാമ്പത്തികാധഃപതനം } തന്നെ പറഞ്ഞുകാണുന്നില്ല, സാഹിത്യം } പലടത്തും </poem> ഈ ചില്ലറക്കുറവ് അടുത്ത പതിപ്പിൽ പരിഹരിച്ചു കൊള്ളുമെന്നു വിശ്വസിക്കുന്നു.<noinclude><references/></noinclude> nt6wmxvtheswx05hataf6oc58i6g46q താൾ:Kathakali-1957.pdf/179 106 78332 223118 2024-12-19T16:11:28Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '158 വൈധവ്യം സംഭോഗം യുദ്ധം ശ്രീരാമൻ സ്ത്രീയെ ദാനം ചെയ്യുക ഇന്ദ്രൻ പ്രിയൻ ബ്രഹ്മാവു ശിവൻ ഈ അഞ്ചു സംജ്ഞകളെ കടക മുദ്രയും മുഷ്ടിമുദ്രയും ഗിച്ചു കാണിക്കണം. ശിഖരം, മ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223118 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>158 വൈധവ്യം സംഭോഗം യുദ്ധം ശ്രീരാമൻ സ്ത്രീയെ ദാനം ചെയ്യുക ഇന്ദ്രൻ പ്രിയൻ ബ്രഹ്മാവു ശിവൻ ഈ അഞ്ചു സംജ്ഞകളെ കടക മുദ്രയും മുഷ്ടിമുദ്രയും ഗിച്ചു കാണിക്കണം. ശിഖരം, മുഷ്ടി ഹംസാസ്യം, മുഷ്ടി കടകം, ഹംസപക്ഷം ഉപയോ മൃഗശീർഷം, ഹംസപക്ഷം വിദ്യാധരൻ ക കരീമുഖം, മുസ്ലി യക്ഷൻ മദ്ധ്യപ്രദേശം ശാസ്ത്രം പ്രഭാതം മാസം 93 കന്യക ശ്രീവത്സം ഹംസപക്ഷം, മുഷ്കി അൻചന്ദ്രം, മുകി കരിമുഖം, കടകം ഹംസാസ്യം, പതാക } പതാക, കടകം കരീമുഖം, കടകം ശിഖരം, അഞ്ജലി അധരം വിമാനകം, ഹാസാസ്യം ഹിംസ പ്രതിബന്ധം പതാക, മുഷ്ടി സുഗ്രീവൻ ബാലി പതാക, മുകുളം അംഗദൻ ഹനുമദാദിവാനരന്മാർ - ഇരുകരങ്ങളിലും ഹംസപ<noinclude><references/></noinclude> etyo4uro6pzn6gx6q6bfpk2uifkye7i താൾ:Kathakali-1957.pdf/180 106 78333 223119 2024-12-19T16:11:42Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭവനം രാവണൻ യാഗം 154 പതാക, കരിമുഖം അഞ്ജലി, കടകം സത്യം ധമ്മം പല്ലവം, മുഷ്ടി സംസ്കൃതി കടകം, മുദ്രാഖ്യം പിതാവ് സേനാപതി മുദ്രാഖ്യം, മുഷി മാതാവു് സഖി } കടകം, ഹാസപക്ഷം ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു 223119 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>ഭവനം രാവണൻ യാഗം 154 പതാക, കരിമുഖം അഞ്ജലി, കടകം സത്യം ധമ്മം പല്ലവം, മുഷ്ടി സംസ്കൃതി കടകം, മുദ്രാഖ്യം പിതാവ് സേനാപതി മുദ്രാഖ്യം, മുഷി മാതാവു് സഖി } കടകം, ഹാസപക്ഷം ചിഹ്നം കായം ഭാ വിവാഹം ഗരുഡൻ അന്നം രത്നം ക്രീഡ വിശേഷം പുത്രൻ അമൃത് - മുദ്രാഖ്യം, പതാക ഹംസപക്ഷം, പതാക മുകുളം, മുഷി = ശിഖരമുദ്രയുടെ ഒരു ഭേദം കൊണ്ടു കാണിക്കണം മുകുളമുദ്രയുടെ 23 വിമാനകം, അഞ്ജലി കടകം, അഞ്ജലി സൂചിമുഖം, അഞ്ജലി കരിമുഖം, മുദ്രാഖ്യം കടകം, സൂചീമുഖം വാനകം, ഹംസപക്ഷം മുദ്രാഖ്യം, പല്ലവം<noinclude><references/></noinclude> 5qegd7clnij6x6dx7k9w1tf0v4k6yj5 താൾ:Kathakali-1957.pdf/181 106 78334 223120 2024-12-19T16:11:56Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ്ത്രീ സുന്ദരി നാശം 155 "സ്ത്രീ ശബ്ദത്തിനു് എല്ലായിടത്തും കടകമുദ്രതന്നെ കാണിക്കണം. കടകം, മുകുരം മുഷ്തിമുദ്രയുടെ ഒരു ഭേദംകൊണ്ടു്; മദ്ധ്യം യുവരാജ വ ഹംസപക്ഷം, ശി...' താൾ സൃഷ്ടിച്ചിരിക്കുന്നു 223120 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>സ്ത്രീ സുന്ദരി നാശം 155 "സ്ത്രീ ശബ്ദത്തിനു് എല്ലായിടത്തും കടകമുദ്രതന്നെ കാണിക്കണം. കടകം, മുകുരം മുഷ്തിമുദ്രയുടെ ഒരു ഭേദംകൊണ്ടു്; മദ്ധ്യം യുവരാജ വ ഹംസപക്ഷം, ശിഖരം പതാക, കരിമുഖം ദുഃഖം ഒന്നിച്ചു ചേർത്തിരിക്കുന്ന സന്തോ സോപാനം വേണു വസ്ത്ര ബന്ധം നാസിക മണ്ഡപം അളകം പായൽ ഹംസപക്ഷം ഹംസപക്ഷം, മുദ്രാഖ്യം ഇരു കരങ്ങളിലും മുസ്ലിമുദ്ര " 23 കരിമുഖം കരിമുഖം കരിമുഖം " മുദ്രാഖ്യം " വാമാനകം ഹംസാസ്യം ഹംസപക്ഷം ഹംസപക്ഷം രണ്ട് സൂചീമുഖം; ശിഖരം, ചതുർവിശതി മുദ്രകളെയും അവയുടെ ലക്ഷണ ലക്ഷ്യങ്ങളെയും പറ്റി പ്രതിപാദിച്ചുകഴിഞ്ഞിരിക്കുന്നു. കഥകളിയിലെ മുദ്രകൾ പ്രധാനമായും ഹസ്തലക്ഷണ ദീപികയെ ആശ്രയിച്ചിരിക്കയാണെന്നു പറഞ്ഞുവല്ലോ.<noinclude><references/></noinclude> 4wuda1kj6d5tpvurj768tuiwyploc21 താൾ:Kathakali-1957.pdf/182 106 78335 223121 2024-12-19T16:12:07Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '156 . എന്നാൽ ഇന്നു കാണിച്ചുപോരുന്ന മുദ്രകളെല്ലാം തികച്ചും ഈ ശാസ്ത്ര ത്തെ അടിസ്ഥാനമാക്കിയാണെന്നു പറയാവുന്ന തല്ല. മുദ്രകൾ പിടിക്കുന്ന രീതിയിലും അവയുടെ വിനി യോ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223121 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>156 . എന്നാൽ ഇന്നു കാണിച്ചുപോരുന്ന മുദ്രകളെല്ലാം തികച്ചും ഈ ശാസ്ത്ര ത്തെ അടിസ്ഥാനമാക്കിയാണെന്നു പറയാവുന്ന തല്ല. മുദ്രകൾ പിടിക്കുന്ന രീതിയിലും അവയുടെ വിനി യോഗക്രമങ്ങളിലും മറ്റും അപൂർവ്വമായിട്ടെങ്കിലും അല്പാല്പം ഭേദങ്ങൾ കാണുന്നുണ്ട്. ഉദാഹരണത്തിന്, വർദ്ധ മാനകമുദ്ര പിടിക്കുമ്പോൾ ചൂണ്ടുവിരൽ തജ്ജനിയുടെ മധ്യരേഖയിൽ തൊടുവിക്കുന്നതിനുപകരം തള്ള വിരൽ ഉയത്തിയിട്ട് മറ്റു നാലു വിരലുകളും മടക്കി, നടന്മാരിൽ പലരും സാധാരണ കാണിച്ചുവരുന്നു. മുഷ്ടി, കടകാമുഖം എന്നീ മുദ്രകൾ തമ്മിൽ പലപ്പോഴും മാറി ഉപയോഗിച്ചു കണ്ടിട്ടുണ്ടു്. ദേശസമ്പ്രദായഭേദമനുസരിച്ചും ചില വ്യത്യാ സങ്ങൾ നടന്മാരുടെ ഹസ്തപ്രകടനങ്ങളിൽ നിലവിലിരി ക്കുന്നു. ഹസ്തമുദ്രാവിഷ്കരണത്തിൽ ശാസ്ത്രാധിഷ്ഠിതമായ ഒരു ഐകരൂപ്യം ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരി ആവശ ഇപ്പോൾ ഉപയോഗിച്ചു. പോരുന്ന മുദ്രകൾ തന്നെ കഥകളിയുടെ ആവശ്യത്തിനു മതിയാകാതിരിക്കുന്ന സ്ഥിതിക്കും നാട്യശാസ്ത്ര സമ്മതമായ മുദ്രകൾ മുള്ളത്ര കഥകളിയിൽ സ്വീകരിക്കുന്നത് ഉചിതമായിരിക്കും. കഥകളി സ്ഥാപനങ്ങളും, ആശാന്മാരുമാണ് ഇക്കാ ത്തിൽ പരസ്പരം സഹകരിച്ചു ഒരു തീരുമാനം ചെയ്തു നട പ്പിലാക്കേണ്ടത്. കഥകളി കണ്ടു രസിക്കുന്നതിനു ഹസ്തമുദ്രകളെ പറ്റി ജ്ഞാനമുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിത മാകുന്നു. വിശേഷി ച്ചും ഇളകിയാട്ട സന്ദർഭങ്ങൾ ശരിയായി<noinclude><references/></noinclude> k2v1d7bdgvt5cbvd1xiu5qoe2cs05g5 താൾ:Kathakali-1957.pdf/183 106 78336 223122 2024-12-19T16:12:18Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '157 ഗ്രഹിക്കണമെങ്കിൽ മുദ്രകളെ സംബന്ധിച്ച പരിശീലന മില്ലാതെ സാദ്ധ്യമല്ല. മുദ്രകളുടെ ലക്ഷണലക്ഷ്യങ്ങളെ ക്കുറിച്ചും ഇവിടെ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും കഥകളി...' താൾ സൃഷ്ടിച്ചിരിക്കുന്നു 223122 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>157 ഗ്രഹിക്കണമെങ്കിൽ മുദ്രകളെ സംബന്ധിച്ച പരിശീലന മില്ലാതെ സാദ്ധ്യമല്ല. മുദ്രകളുടെ ലക്ഷണലക്ഷ്യങ്ങളെ ക്കുറിച്ചും ഇവിടെ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും കഥകളി പൂണ്ണമായി ആസ്വദിക്കുന്നതിനും അവയുടെ ആവിഷ്കരണ പ്രകാരങ്ങളെക്കുറിച്ച് സാമാന്യമായിട്ടെങ്കിലും പരിചയ മുണ്ടായിരിക്കണം. നാട്യത്തിൽ ശുദ്ധിയും വൃത്തിയും പാലി ക്കുന്നതിലേക്കു കഥകളിയിൽ മുദ്രകളുടെ ആവിഷ്കരണോ പാധികളെക്കുറിച്ചും കർശനമായി നിഷ്കർഷിച്ചിരിക്കുന്നു. തദ്വാരാ പ്രസ്പഷ്ടമാക്കുന്ന ആംഗ്യപ്രകടനങ്ങളുടെ മനോ ഹാരിത പതിഞ്ഞ പദങ്ങളുടെ ആട്ടത്തിൽ വിശേഷിച്ചും വ്യക്തമാണ്. ഓരോ പദാർത്ഥങ്ങളുടെയും മുദ്രകൾ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ശരീര ത്തിന്റെ ഓരോ സ്ഥാനങ്ങൾ നിർണ്ണയിച്ചിട്ടുണ്ടു് . ദേശ സമ്പ്രദായമനുസരിച്ചുള്ള രീതിഭേദങ്ങൾ ഇതിലുമുണ്ട്. ഈവകക്കാരങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക സുകരമല്ല. രംഗപരിചയം കൊണ്ട് ഇതെല്ലാം ക്രമേണ ഗ്രഹിക്കാവുന്നതാകുന്നു. ഭാഗവതർ പാടുമ്പോൾ നടൻ പദങ്ങളഭിനയിക്കു ന്നതിനാണു ചൊല്ലിയാട്ടമെന്നു പറയുന്നതു്. നാലു കാല ത്തിലും നാലു താളത്തിലും ചൊല്ലിയാട്ടം ചൊല്ലിയാട്ടവും നടത്തുന്നു. പതിഞ്ഞകാലത്തിൽ ആടു ഇളകിയാട്ടവും ന്നത് പതിഞ്ഞാട്ടം തന്നെ. ഇടനിലക ളിലുള്ളത് ഇടമട്ടും, മുറുകിയ താളസ്ഥി തിയിൽ മുറുകിയ ആട്ടവും. പതിഞ്ഞാട്ടത്തിൽ പ്രധാന മായിവരുന്നത് ശൃംഗാരപ്പദങ്ങളായിരിക്കും. മിക്ക ശൃംഗാര<noinclude><references/></noinclude> 2ntwryr71kn7bocjlt8yzc080yai6pl താൾ:Kathakali-1957.pdf/184 106 78337 223123 2024-12-19T16:12:27Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒക്കെ 158 പദങ്ങളിലും നായികാവനയോ, അംഗജലീലകളോ വിഷയങ്ങളായിരിക്കുന്നു. നളചരിതം രണ്ടാം ദിവസം, സുഭദ്രാഹരണം മുതലായ കഥകളിലെ ശൃംഗാര പദങ്ങൾ ഇതിനു വ്യത്യസ്തങ്ങളാണു്. സ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223123 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>ഒക്കെ 158 പദങ്ങളിലും നായികാവനയോ, അംഗജലീലകളോ വിഷയങ്ങളായിരിക്കുന്നു. നളചരിതം രണ്ടാം ദിവസം, സുഭദ്രാഹരണം മുതലായ കഥകളിലെ ശൃംഗാര പദങ്ങൾ ഇതിനു വ്യത്യസ്തങ്ങളാണു്. സുഭദ്രാഹരണ ത്തിൽ കൃഷ്ണൻറയും കിമ്മീരവധത്തിൽ ധമ്മപുത്രരുടെയും പ്രസ്തുത സന്ദർഭങ്ങൾ ശൃംഗാരപ്പദങ്ങളെന്നുതന്നെ പറയ പ്പെടേണ്ടവയല്ല. ധമ്മപുത്രരുടെ ബാലേ കേൾ നീ... ഇത്യാദി സന്ദർഭം കരുണരസപ്രധാനമായ ഒന്നാണ്. കരുണരസപ്രധാനമായ പദങ്ങളും പതിഞ്ഞകാലത്തിൽ തന്നെയാണ് ആടാറുള്ളത്. പാടിരാഗത്തിൽ ആല പിച്ചു വരുന്ന ശൃംഗാരപ്പദങ്ങൾക്കു പാടിപ്പമെന്നും പേരുണ്ട്. കത്തിവേഷങ്ങളുടെ ശൃംഗാരപ്പദങ്ങൾ മിക്കതും പാടിപ്പദങ്ങളാകുന്നു. ഇടിട്ട്, മുറുകിയ നില, ഇവയെല്ലാം കഥാസന്ദത്തെയും, പദങ്ങൾ ആശ്രയിച്ചിരിക്കുന്ന രസ ഭാവാദികളെയും ആസ്പദമാക്കിയിരിക്കുമെന്നുള്ളതും യുക്തി സിദ്ധമാകുന്നു. സ്ത്രീവേഷങ്ങളുടെ ചൊല്ലിയാട്ടത്തിനു ചെണ്ട ഉപയോഗിക്കേണ്ടതില്ല. മദ്ദളവും ഇലത്താളവും ചേങ്കിലയും മാത്രം ചേർത്താണു തദവസരത്തിൽ മേളം നടത്തുന്നത്. എന്നാൽ യഥാർത്ഥ സൗമ്യപ്രകൃതികള ല്ലാത്ത ചില സ്ത്രീവേഷങ്ങൾക്ക് രൗദ്രരസപ്രധാനങ്ങളായ സന്ദർഭങ്ങളിൽ ചെണ്ട ഉപയോഗിക്കുന്നു. നരകാസുര വധം, കിമ്മീരവധം, പൂതനാമോക്ഷം എന്നീ കഥകളിലെ ലളിതാ വേഷങ്ങളുടെ ആട്ടം ഇതിനുദാഹരണം. പദമാടിത്തീർന്നാലുടനെ ഭാഗവതർ ചേങ്കിലയിൽ താളം തട്ടി ഇളകിയാട്ടത്തിനു വട്ടമിടുകയും മേളക്കാർ അനു<noinclude><references/></noinclude> e4qutxzic8tzlj3jrx8nfto9gtkeyyl താൾ:Kathakali-1957.pdf/185 106 78338 223124 2024-12-19T16:12:38Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '159 സരണം കൂടിക്കൊള്ളുകയും ചെയ്യുന്നു ഇളകിയാട്ടത്തിൽ ഭാഗവതർ പദമൊന്നും പാടുന്നില്ല. നടന്മാർ തങ്ങളുടെ മനോധർമ്മ പ്രകടനങ്ങൾ നടത്തുകയാണ് ഈ അവസര ത്തിൽ ചെയ്യുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു 223124 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>159 സരണം കൂടിക്കൊള്ളുകയും ചെയ്യുന്നു ഇളകിയാട്ടത്തിൽ ഭാഗവതർ പദമൊന്നും പാടുന്നില്ല. നടന്മാർ തങ്ങളുടെ മനോധർമ്മ പ്രകടനങ്ങൾ നടത്തുകയാണ് ഈ അവസര ത്തിൽ ചെയ്യുന്നത്. സൗമ്യപ്രകൃതികളായ സ്ത്രീവേഷ ങ്ങൾക്ക് ഇളകിയാട്ടം വേണ്ടെന്നാണു നിയമം. പശ്ചാ ലഗാനമില്ലായ്മയാൽ നടൻ തന്റെ മനോധർമ്മ പ്രകട നത്തിനും മുദ്രകളെയും രസഭാവങ്ങളെയും മാത്രമാണു് ഈ അവസരത്തിൽ അവലംബിക്കുന്നത്. നടൻ ആംഗ്യ ങ്ങൾക്കനുസരിച്ച് യുക്തിപൂർവ്വം മേളം നടത്തുന്നതിനും ഈ സന്ദർഭത്തിൽ വിദഗ്ദ്ധന്മാരായ മേളക്കാരുണ്ടാ യിരുന്നാൽ മാത്രമേ സാധിക്കയുള്ള കൈയ്യും കൂടുന്നതിൽ' (കൈ മുദ്രകൾ പിടിക്കുകയും വിടുകയും ചെയ്യുന്നതിനു യോജിച്ചു കൊട്ടുക മേളക്കാർ സമന്മാരായിരിക്കേണ്ടതു കഥ കളിയിൽ അത്യന്താപേക്ഷിതമാകുന്നു. സമനായ ഒരു ചെണ്ടക്കാരൻ അഭാവത്തിൽ ഒരു നല്ല നടൻ ഇള കിയാട്ടം പലപ്പോഴും വേണ്ട പോലെ ശോഭിച്ചെന്നു വരിക യില്ല. ശൃംഗാരപ്പദങ്ങളെ തുടർന്നുവരുന്ന ഇളകിയാട്ട ത്തിൽ ചിലർ ആടിക്കഴിഞ്ഞ പദങ്ങളുടെ സാരം ആവ ത്തിക്കുന്നത് എപ്പോഴും മുഷിപ്പിക്കുകതന്നെ ചെയ്യും. ആരാമവർണ്ണന, നായികാവർണ്ണന മുതലായവ ഈ അവ സരത്തിൽ വിശിഷ്ടനടന്മാർ കൈകാരം ചെയ്യുമ്പോഴുള്ള ആസ്വാദ്യത അനവദ്യമാണ്. വനവർണ്ണന, സ്വർ വർണ്ണന, സമുദ്രവന, പർവ്വതവണ്ണം, ഉദ്യാനവന വസന്തവന തുടങ്ങി പലതരത്തിലുള്ള സ്ഥലകാല വണ്ണനകൾ ഇളകിയാട്ടത്തിൽ പെടുന്നു. വർണ്ണനകൾക്കു<noinclude><references/></noinclude> 7xx5bqdsq4m5b4fhap97t9086fsjv9p താൾ:Kathakali-1957.pdf/186 106 78339 223125 2024-12-19T16:12:48Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '160 പുറമേ ആത്മഗതം, സംഭാഷണം മുതലായവയും ഇളകി കാട്ടത്തിൽ ഉൾപ്പെടും. സംഭാഷണവേളയിൽ ഭൂത, വ മാന, ഭാവികഥാംശങ്ങളെ സംബന്ധിക്കുന്ന അഭിനയവും മറ്റും അവരവരുടെ കഴിവും, മനോധർ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223125 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>160 പുറമേ ആത്മഗതം, സംഭാഷണം മുതലായവയും ഇളകി കാട്ടത്തിൽ ഉൾപ്പെടും. സംഭാഷണവേളയിൽ ഭൂത, വ മാന, ഭാവികഥാംശങ്ങളെ സംബന്ധിക്കുന്ന അഭിനയവും മറ്റും അവരവരുടെ കഴിവും, മനോധർമ്മവും യുക്തിയും അനുസരിച്ച് നടന്മാർ പ്രകടിപ്പിക്കുന്നു. കവികല്പിതമായ പദങ്ങളുടെ പരിധിയെ വിട്ട് സ്വാതന്ത്രമായി പ്രവർത്തി സന്ദർഭമായതിനാൽ അവരവരയുടെ മനോരഥ ത്തിനു യുക്തമാംവിധം പ്രകടനങ്ങളും മറ്റും നിർലോപം നടത്തി പ്രേക്ഷകരെ രസിപ്പിക്കുന്നതിനു് രസസ്ഫുരണ ത്തിൽ പ്രഗത്ഭന്മാരും, സഹൃദയ ന്മാരും ആയ നടന്മാ സാധ്യമാവൂ. രസ, ഭാവാദ്യഭിവ്യഞ്ജനത്തിനു കഴിവി നടന്മാരുടെ ഇളകിയാട്ടം പ്രായേണ നീരസ ജനകംതന്നെ. രസനൈപുണി കുറയുമെങ്കിലും മെയ്യ്, കെ, ആംഗ്യവൃത്തി, ദൃഷ്ടി സാധകം, മുതലായ ഗുണങ്ങ ളുള്ള നടന്മാരുടെ ഇളകിയാട്ടം മുഷിപ്പനാവാനിടയില്ല. കഥാഗതിക്കു യോജിച്ചതായ വർണ്ണനകളും ഇത മനോധർമ്മപ്രകടനങ്ങളും മറ്റും ചെയ്തു ഇളകിയാട്ടം നിർവ്വഹിക്കുന്നതിലേക്ക് സുപ്രസിദ്ധങ്ങളായ പല കാര്യ ഭാഗങ്ങളും നടന്മാർ സ്വീകരിച്ചുപോരുന്നു. അഭിനയ നിഷ്ണാതന്മാരായ നടപ്രവീണന്മാർ ഇങ്ങനെ ഗ്രന്ഥാന്തര ഗതങ്ങളായ പല ശ്ലോകങ്ങളും തിരഞ്ഞെടുത്തു അസുലഭ മായ കലാചാതുരിയോടെ നടിക്കുക സാധാരണയാണ്. അവയിൽ ചിലത് താഴെ ചേർക്കുന്നു.<noinclude><references/></noinclude> ipc3zr5k454jnmytgrc56c57zp4qb0y താൾ:Kathakali-1957.pdf/187 106 78340 223134 2024-12-19T17:56:07Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '181 ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ 1. സാധാരണയായി വനവനയിൽ ആടുന്നതിനു്, അന്തർ ഗുഹാഗത മഹാഗരാ സ്വദംഷ്ട്രാ വ്യാകൃപാദ മുരുഗജ്ജിത് ദംഷ്ടാഗ്രകൃപൃഥ കുംഭതടാസ്ഥി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223134 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>181 ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ 1. സാധാരണയായി വനവനയിൽ ആടുന്നതിനു്, അന്തർ ഗുഹാഗത മഹാഗരാ സ്വദംഷ്ട്രാ വ്യാകൃപാദ മുരുഗജ്ജിത് ദംഷ്ടാഗ്രകൃപൃഥ കുംഭതടാസ്ഥി വല് ഗദ ഗ്രാനി ഖാതനഖമാക്ഷിപതി ദ്വിപേന്ദ്രം സിംഹ 1. അന്തർഗുഹാഗതം = ഗുഹയുടെ അകത്തിരിക്കുന്ന മഹാഅജഗരം ആസ്യം = വലിയ പെരുമ്പാമ്പ = മുഖം (വായ്) = ഭാഷ 50 വ്യാകൃഷ്ട പാദം ആകഷിക്കപ്പെട്ട പാദത്തോടുകൂടിയവനും ഉഗർജ്ജിതം = = വലിയ അലർച്ചയോടുകൂടിയവനും ദംഷ്ട്രാഗ്രം കൊണ്ടു വലിക്കപ്പെട്ട വലുതായ മസ്തകത്തിലെ അസ്ഥി വല് ഗദ'ഗ്രീവാ നിഖാതനഖം == താഴ്ത്തിയിരിക്കുന്ന നഖത്തോടുകൂടിയ ആക്ഷിപതി ഏഷ സിംഹാ = == വലിക്കുന്നു = ഈ സിംഹം ആനത്തലവൻ സാരം: ഗുഹയ്ക്കകത്തിരിക്കുന്ന വലുതായ പെരുമ്പാ നിൻ ഭാഷയാൽ ആകഷിക്കപ്പെട്ട പാദത്തോടു കൂടിയവനും ഉച്ചത്തിൽ അലറുന്നവനും ആയ ആനത്തല വനെ, ഈ സിംഹം ദംഷ്ട്രയുടെ അഗ്രത്തിനാൽ ആകഷി ക്കപ്പെട്ട വലിയ അസ്ഥിയോടും ഇളകുന്ന കഴുത്തിൽ താഴ്ത്തിയിരിക്കുന്ന നഖത്തോടും കൂടുംവണ്ണം വലിക്കുന്നു.<noinclude><references/></noinclude> 23p9i7gnm7kzro8bq2nh6r6mn1nvssp താൾ:Kathakali-1957.pdf/188 106 78341 223135 2024-12-19T17:56:19Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1182 ദൈവഗതിയെ തടുക്കാവുന്നതല്ലെന്നും ആടുന്നതിന്, 2. കാന്തം പ്രാഹകപോതികാകുലതയാ നാഥാന്ത കാലോ ധനാ 2 പരിഭ്രാമാതി ഇത്ഥം സത്യഹിനാ സ ഭ ഇഷ്ടാ നോ വിനാശം ഗതിഃ ദൈവി വിചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 223135 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>1182 ദൈവഗതിയെ തടുക്കാവുന്നതല്ലെന്നും ആടുന്നതിന്, 2. കാന്തം പ്രാഹകപോതികാകുലതയാ നാഥാന്ത കാലോ ധനാ 2 പരിഭ്രാമാതി ഇത്ഥം സത്യഹിനാ സ ഭ ഇഷ്ടാ നോ വിനാശം ഗതിഃ ദൈവി വിചിത്രാഗതിഃ da cm Bag തും ത ത യ മാലയും പ്രതിഗത 2. കപോതികാ = പെൺപ്രാവു ആകുലതയാ=വ്യാകുലഭാവത്തിൽ; കാന്തം ഭർത്താവിനോടു പ്രാഹ = പറയുന്നു; നാഥ = ഭാ അധുനാ=ഇപ്പോൾ; അന്ത്യകാലം അവസാന കാലമാണ്; അധഃ = താഴെയാക്കി; വ്യാധി = വേടൻ; താപസന്ധി തരം = ധരിച്ചിരിക്കുന്ന വില്ലിൽ തൊടുത്ത ബാണത്തോടുകൂടിയവനായിരിക്കുന്നു; നഃ പരുന്തു്; പരിഭ്രാമതി = മുകളിൽ വട്ടം കറങ്ങുന്നു; ഇത്ഥം സതി - ഇങ്ങനെയിരിക്കെ സഃ = ആ വേടൻ; അഹിനാ ഭം = പാമ്പിനാൽ കടിക്കപ്പെട്ടവനായി; നഃ = പരുന്താകട്ടെ; ഇഷ്ടാ വിനാശം ഗതഃ = അമ്പി നാൽ നാശത്തെ പ്രാപിച്ചവനായി തൌ തു = ആ രണ്ടു പേരും; യമാലയം പ്രതിഗത = യമപുരിയെ പ്രാപിച്ചു; വീഗതിഃ = ഈശ്വരവിലാസം; വിചിത്രാ = വിചിത്ര മാകുന്നു. =<noinclude><references/></noinclude> mfzdppkcnkwdoytihnwh9ddrwbw3zwe താൾ:Kathakali-1957.pdf/189 106 78342 223136 2024-12-19T17:56:34Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു 223136 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude><noinclude><references/></noinclude> bsi7k92omaudnxpl03ll0ng9t5w3k4l താൾ:Kathakali-1957.pdf/190 106 78343 223137 2024-12-19T17:56:46Z Tonynirappathu 2211 /* എഴുത്ത് ഇല്ലാത്തവ */ 223137 proofread-page text/x-wiki <noinclude><pagequality level="0" user="Tonynirappathu" /></noinclude><noinclude><references/></noinclude> 5ve18w5vqr4uimzmlicilb4kpraxmvu താൾ:Kathakali-1957.pdf/191 106 78344 223138 2024-12-19T17:56:57Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '163 സാരം : പെൺപ്രാവും ഭർത്താവിനോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ നാഥ, നമ്മുടെ അവസാനകാലം ആയി; എന്തെന്നാൽ താൻ ധരിച്ചിരിക്കുന്ന വില്ലിൽ തൊടുത്ത ബാണത്തോടുകൂടി വേടൻ താഴത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 223138 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>163 സാരം : പെൺപ്രാവും ഭർത്താവിനോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ നാഥ, നമ്മുടെ അവസാനകാലം ആയി; എന്തെന്നാൽ താൻ ധരിച്ചിരിക്കുന്ന വില്ലിൽ തൊടുത്ത ബാണത്തോടുകൂടി വേടൻ താഴത്തു നിൽക്കുന്നു. പരുന്തു മുകളിൽ വട്ടം കറങ്ങുന്നു. ഇങ്ങിനെയിരിക്കെ ആ വേടൻ സൗദാശം; അമ്പിനാൽ പരുന്തു നാശത്ത പ്രാപിക്കയും ചെയ്തു. പരുന്തും വേടനും തൽക്ഷണം മൃതിയടയുകയും ചെയ്തു. ഈശ്വരവിലാസം അത്യത്ഭുതം തന്നെയാകുന്നു. 3. ഹരിണാപഹരണാചിബ്രഹ്മണാ പിരി ലലാ ലിഖിതാരേഖാ പരിമാർഷ്ടം ന ശക്യതേ! 3, ബ്രഹ്മണാപി ലലാടലിഖിത രേഖാ 13 വിഷ്ണുവിനാലും ശിവനാലും ബ്രഹ്മാവിനാലും ദേവന്മാരാലും നെറ്റിയിലെഴുത്തു (തലയിലെഴുത്തു) പരിമാർം ന ശക്യതേ മായും വാൻ സാധിക്കുന്നതല്ല frogs en me donfron 4. കാലകേയവധത്തിൽ അജ്ജുനൻ മാതലിയോടു ചോദിക്കുന്നത്:- പ്രീതിം വാകുരുതേ തീക്ഷണവിധ തസ്സമുൽക്കണ്ഠത<noinclude><references/></noinclude> a6diqkmadjlxs61c6cc9z509e31a0eo താൾ:Kathakali-1957.pdf/192 106 78345 223139 2024-12-19T17:57:06Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4. ശചീവല്ലഭ് 164 ഭുജാനാഥഃ = ഇന്ദ്രാണിയുടെ ഭർത്താവും ദേവന്മാരുടെ നാഥനും ആയ കുശലീ കിം = എന്റെ പിതാവ് സുഖവാനായിരിക്കുന്നോ മാതാ പുലോമാ കുശലിനി കിം=അമ്മയായ ഇന്ദ്രാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223139 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>4. ശചീവല്ലഭ് 164 ഭുജാനാഥഃ = ഇന്ദ്രാണിയുടെ ഭർത്താവും ദേവന്മാരുടെ നാഥനും ആയ കുശലീ കിം = എന്റെ പിതാവ് സുഖവാനായിരിക്കുന്നോ മാതാ പുലോമാ കുശലിനി കിം=അമ്മയായ ഇന്ദ്രാണിക്കും സുഖമാണോ; സൂനം ജയന്തഃ = പുത്രനായ മന്തൻ; തയോ = അവരുടെ പ്രീതിം കുരുതേ വാ പ്രീതിയെ ചെയ്യുന്നില്ലേ; തീക്ഷണവിധേ - അവരെ കാണുന്ന വിഷയത്തിൽ; ചേതസ്സുമുത'കണ്ഠതേ = മനസ്സ് ഉത്കണ്ഠ യോടുകൂടിയിരിക്കുന്നു. ഹേ സൂ ത്വം = നീ ആശു രഥം ചോദ്യ തെളിക്കുക; മാതൽ വയം ദിവം മാത, നമുക്ക് ദേവലോകത്തേക്കു അല്ലയോ സൂത വേഗത്തിൽ രഥം യാമം = അല്ലയോ പോകാം. സാരം: അല്ലയോ മാത, ദേവന്മാരുടെ നാഥനും ശമീപതിയുമായ പിതാവിനു സുഖം തന്നെയോ? മാതാവായ ഇന്ദ്രാണിദേവിയും സുഖമായിരി കുന്നോ? അവരുടെ ശുശ്രൂഷചെയ്ത് പുത്രനായ ജയന്തൻ അവർക്കു സന്തോഷകരമായിതന്നെ വർത്തിക്കുന്നില്ലേ? അവരെയൊക്കെ കാണുന്ന വിഷയത്തിൽ എനിക്കു അതി യായ ഉത്കണ്ഠയുണ്ട്. നീ ക്ഷണത്തിൽ തേരു തെ ച്ചാലും നമുക്ക് ദേവലോകത്തേയും പോകാം. 5. ബകന്റെ ക്കള മായി ആട്ടത്തിനു പതിവിൻ പടിയുള്ള ഭോജ്യവസ്തു ബകവനത്തിൽ പ്രവേശിച്ച ഭീമസേനൻറ<noinclude><references/></noinclude> 5ey8na61aa3p6c3yusmytjltubn0740 താൾ:Kathakali-1957.pdf/193 106 78346 223140 2024-12-19T17:57:18Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാലോ. കല്പിതാന്ത ° 165 ശാടികുടീവിത്രമേ തത്ര ക്രുദ്ധതാപവാഹമഹിഷശ്വാസാഗ്രമക്രാനിലേ ഗൃധ്വാംക്ഷ സൃഗാല ഘോഷ വികസദാ ദാനസ്ത ഭുഞ്ജാനശ്ശകടസ്ഥ ഏവ സദാചാ മഹൽളിതം 5. കാലോച...' താൾ സൃഷ്ടിച്ചിരിക്കുന്നു 223140 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>കാലോ. കല്പിതാന്ത ° 165 ശാടികുടീവിത്രമേ തത്ര ക്രുദ്ധതാപവാഹമഹിഷശ്വാസാഗ്രമക്രാനിലേ ഗൃധ്വാംക്ഷ സൃഗാല ഘോഷ വികസദാ ദാനസ്ത ഭുഞ്ജാനശ്ശകടസ്ഥ ഏവ സദാചാ മഹൽളിതം 5. കാലോച്ചയം അസ്ഥിസമൂഹം; കല്പിതം ചെയ്യപ്പെട്ടു; അന്തക = കാലൻ സേന; ശാടികുടി വിഭ്രമേ - കൂടാരത്തിൻറ വിലാസത്തോടുകൂടിയതും; കോപിച്ചിരിക്കുന്ന തൗബാഹ്യമഹിഷ വാഹനമായിരിക്കുന്ന പോത്തു്; = ശ്രദ്ധ അദ്ദേഹത്തിൻറ = ശ്വാസമാകുന്ന ഭയങ്കരമായ ചുഴ ലിക്കാറോടുകൂടിയതും; ഗദ്ധം = കഴുകൻ; ധാക്ഷം കാക്ക സൃഗാലം = കുറുക്കൻ; ഘോഷം - ഇവയുടെ ഘോഷങ്ങളാൽ വികസത് = വദ്ധിച്ചിരിക്കുന്ന; രാ പദാനവേ = രാക്ഷസന്റെ അപദാനത്തോടുകൂടിയതും; തത്ര = ആവനത്തിൽ; ശകടസ്ഥഏവ ഭുജാന വണ്ടി യിൽ ഇരുന്നുതന്നെ ഭക്തി ചെയ്യുന്നവനായിട്ടു; മഹൽ ളിതം ച = മഹത്തായ അട്ടഹാസം ചെയ്തു. സാരം: അസ്ഥിസമൂഹം കൊണ്ടുണ്ടാക്കപ്പെട്ട അന്തക സേനയുടെ കൂടാരത്തിൻറ വിലാസത്തോടുകൂടിയതും, കാലവാഹനമാകുന്ന ക്രുദ്ധനായ പോത്തിൻറ ശ്വാസ മാകുന്ന ഭയങ്കര ചുഴലിക്കാറ്റാടുകൂടിയതും കഴുകൻ, കാക്ക, കുറുക്കൻ എന്നിവയുടെ ഘോരശബ്ദങ്ങളാൽ പ്ര ദ്ധമായ ബകന്റെ അപദാനസ്തോത്രങ്ങളോടുകൂടിയതുമായ ആ ബകവനത്തിൽ, വണ്ടിയിൽ ഇരുന്നുതന്നെ ഊണു കഴിച്ചുകൊണ്ട് ഭീമസേനൻ മഹാസിംഹനാദം പുറ പ്പെടുവിച്ചു.<noinclude><references/></noinclude> p0sy2xefqstms71rona3ofhsla5zuax താൾ:Kathakali-1957.pdf/194 106 78347 223141 2024-12-19T17:57:27Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '166 6. ഉദ്യാനത്തിൽ അല്പം അകലെയായി മാലി നിയെ കാണുന്ന കീചകന്റെ ആത്മഗതത്തിനു്, ആടാ "കിമിനും കിം പത്തും കിമു മുകുരബിംബം കിമു മുഖം കിമ കിം മിനാ കിമുമദനബാ കിമുദ്രശ ഖഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223141 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>166 6. ഉദ്യാനത്തിൽ അല്പം അകലെയായി മാലി നിയെ കാണുന്ന കീചകന്റെ ആത്മഗതത്തിനു്, ആടാ "കിമിനും കിം പത്തും കിമു മുകുരബിംബം കിമു മുഖം കിമ കിം മിനാ കിമുമദനബാ കിമുദ്രശ ഖഗം വാ ഇച്ഛാ കനകകലശ വാ കിമുകു തടിലാതാരാവാ കനകലതികാ വാ കിമബലാ 6. കിമിനും = ചന്ദ്രനോ, കിംപത്മം - താമരയോ കിമു മുകുരബിംബം = കണ്ണാടിയോ, കിമുഖം = (അല്ല) മുഖമോ? കിമ് = രണ്ടു താമര ഇതളോ; കിം മീന മദനബാ മത്സ്യദ്വയമോ കിമുദ്ദശ = ( അല്ല) - കണ്ണുകളോ മദനശരങ്ങളോ ഖഗൗവാ = ചക്ര വാകങ്ങളോ; ഗുവാ = പൂങ്കുലകളോ കനകകല സ്വർണ്ണകുംഭങ്ങളോ; കിമുകുമാ = (അല്ല). കുലങ്ങളോ, തടി = മിന്നൽക്കൊടിയാണോ; താരാവാ നക്ഷത്രമോ ; കനകലതികാവ് കിമ്ബലാ = (അല്ല) സ്ത്രീയോ. DUT LELO copal കനകലതികയോ 7. മാലിനിയെ വണ്ണിക്കുന്നതിനു കീചകൻ ആടാ ള്ള ഒരു പദം “നേരം മുഖം മൃഗവിമുക്ത ശശാങ്കബിംബം നേമം സ്തനാമൃതപുരിതമകുംഭ വാള കാവലിരിയ്ക്കും മദനാസ ശാലാ നൈവേദമക്ഷിയുഗളം നിഗളം ഹി യൂനാം,'<noinclude><references/></noinclude> 4pb16c6b2l0xaixt4zfamyqauevqmc6 താൾ:Kathakali-1957.pdf/195 106 78348 223142 2024-12-19T17:57:37Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '167 7. ഇളം മുഖം ന = ഇതു മുഖമല്ല; മൃഗവിമുക = ശശാങ്കബിംബം = മാനില്ലാത്ത ബിംബമാകുന്നു; കളങ്കമില്ലാത്ത ചന്ദ്ര ഇമനസ്തനൗ = ഇതുകൾ സ്തനങ്ങ അമൃതപൂരിതഹേമാഭാ = അതു നിറച്ച രണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 223142 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>167 7. ഇളം മുഖം ന = ഇതു മുഖമല്ല; മൃഗവിമുക = ശശാങ്കബിംബം = മാനില്ലാത്ത ബിംബമാകുന്നു; കളങ്കമില്ലാത്ത ചന്ദ്ര ഇമനസ്തനൗ = ഇതുകൾ സ്തനങ്ങ അമൃതപൂരിതഹേമാഭാ = അതു നിറച്ച രണ്ടു സുവർണ്ണകുംഭങ്ങളാകുന്നു; ഇയം ന അളകാവലി ഇതു കുറുനിരകളുടെ കൂട്ടമല്ല; മദനാശാലാ = കാമദേവൻ അശാലയാണ്; ഇദം ന അക്ഷിയുഗളം - ഇതു മിഴി യിണയല്ല; നിഗളം ഹി യൂനാം = യുവാക്കൾക്ക് വിലങ്ങ തന്നെയാകുന്നു. 8. തോരണയുദ്ധത്തിൽ രാവണൻ, ഹിമകരം ഹിമഗർഭാര്യസ്താവക നാ മയിമദനവിധേയേ യേന വനം വന്തി ന തവബലംഗ സ്വാപി വാദം ഖദാ ജോ ജനഹിതുരേഷാ ശരിനാഥ ശക്തി 8. ഹിമകര = ചന്ദ്ര; ഹിമഗർഭാഃ താവക നാ രശ്മയ - ഹിമഗർഭങ്ങളായ നിന്റെ കിരണങ്ങൾ; മദനവി ധേയമായി = കാമാധ് നനായ എന്നിൽ; ന = യാതൊരു കാരണത്താൽ; വനം മന്തി = തീ ചൊരിയുന്നുവോ; (അത്) തബലം അനംഗസ്യാപി വാ നിൻറയോ കാമദേവൻറെയോ ശക്തിയല്ല; ഏഷാ = ഇത് ദുഃഖഭാജ ജനകദുഹിതം = ദുഃഖിതയായ ജനക പുത്രിയുടെ ശക്തി ശക്തിയാകുന്നു; ശരിനാഥ = ചന്ദ്ര ===== സാര സീതയിലുള്ള അഭിനിവേശം = നിമിത്തം ചന്ദ്രൻ ശീതരശ്മികൾ പോലും അഗ്നിവർഷമാണെന്നു രാവണനു തോന്നുന്നു; അതിനു ചന്ദ്രനോ കാമദേവനോ കാരണക്കാരെന്നും ദുഃഖിതയായ സീതാദേവിയാ ണെന്നും ചന്ദ്രനോടായിട്ടു രാവണൻ പറയുന്നു.<noinclude><references/></noinclude> 4ux15ph6rfa11bsdx55kmonmdri2qa6 താൾ:Kathakali-1957.pdf/196 106 78349 223143 2024-12-19T17:57:47Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '168 9. ചന്ദ്രസ്വരം വിഹര ഗഗനേ നീലാംഭോജ മാവികസേർ 02-2 നമ്രവാ സുവാ മിലിതാ ക്ഷീമൃഗാക്ഷി യുഷ്മദ്ഭാഗ്യം ഫലിതമനയായ് == ഗൃഹീതോഭിമാനം 9. ചന്ദ്ര : ഹേചന്ദ്ര! ഗഗനേ = ആകാശത്തിൽ, സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 223143 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>168 9. ചന്ദ്രസ്വരം വിഹര ഗഗനേ നീലാംഭോജ മാവികസേർ 02-2 നമ്രവാ സുവാ മിലിതാ ക്ഷീമൃഗാക്ഷി യുഷ്മദ്ഭാഗ്യം ഫലിതമനയായ് == ഗൃഹീതോഭിമാനം 9. ചന്ദ്ര : ഹേചന്ദ്ര! ഗഗനേ = ആകാശത്തിൽ, സ്വരം വിഹര = യഥേഷ്ടം വിഹരിച്ചാലും എന്തെന്നാൽ നമ്രവാസുവാ = ഈ സുമുഖി മുഖിയായിരിക്കുന്നു; നീലാംഭോജ = അല്ലയോ നിലത്താമരേ! തമപിരിക് = നീ വികസിച്ചാലും മീലിതാക്ഷിമൃഗാക്ഷി = ഈ ഏണലോചന കണ്ണുകളടച്ചി രിക്കുന്നു; പികസഖ ചങ്ങാതി, കുയിലേ ശബ്ദത്തെ വ്യക്തമാക്കിക്കൊള്ള ക സാ മാനിനീ മൗനിനി = അവൾ മൗനമായിട്ടിരിക്കുന്നു. യൽ അ നയാ അഭിമാനം ഗ്രഹീത = ഇവളാൽ സ്വീകരി ക്കപ്പെട്ടു എന്നതുകൊണ്ട്; യുഷ്മദ്' ഭാഗ്യം ഫലിതം = നിങ്ങളുടെ ഭാഗ്യം ഫലിച്ചു. ശൃംഗാരപ്പദങ്ങളെ തുടർന്നു നായികാവനയ്ക്ക് ആടാ റുള്ള ചില ശ്ലോകങ്ങൾ:- 10. 6 ജാതാ ലതാ ഹി ശൈലേ ജാതതായാം ന ജായതേ ശൈല , സമ്പ്രതി തദ്വിപരീതം കനകലതായാം ഗിരിദ്വയം ജാതം' •<noinclude><references/></noinclude> qa7bhkfdaaf8qk2rltq9fgcqsic1u55 താൾ:Kathakali-1957.pdf/197 106 78350 223144 2024-12-19T17:57:56Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10. ജാതാ ലതാ വള്ളി ഉണ്ടാകുന്നു; ക്കലും; 169 ഹിശൈലേ = പർവ്വതത്തിൽ ലതായാം ലതയിൽ; ജാതു = ഒരി ശൈല ന ജായതേ = പർവ്വതം ഉണ്ടാകുന്നില്ല; സമ്പ്രതി തദ്വിപരീതം = ഇപ്പോൾ അതിനു വിപര...' താൾ സൃഷ്ടിച്ചിരിക്കുന്നു 223144 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>10. ജാതാ ലതാ വള്ളി ഉണ്ടാകുന്നു; ക്കലും; 169 ഹിശൈലേ = പർവ്വതത്തിൽ ലതായാം ലതയിൽ; ജാതു = ഒരി ശൈല ന ജായതേ = പർവ്വതം ഉണ്ടാകുന്നില്ല; സമ്പ്രതി തദ്വിപരീതം = ഇപ്പോൾ അതിനു വിപരീത മായിട്ടു; കനകലതായാം സ്വർണ്ണവള്ളിയിൽ; ഗിരിദയം ജാതം a രണ്ടുപവ്വതങ്ങൾ ജനിച്ചിരിക്കുന്നു; സാരം: പവ്വതത്തിൽ ലതകളുണ്ടാകുന്നതല്ലാതെ ലത യിൽ പർവ്വതം ഒരിക്കലും ഉണ്ടാകുന്നില്ല; അതിനു വിപരീത മായി നായികയുടെ ശരീരമാകുന്ന കനകലതയിൽ ളാകുന്ന രണ്ടു പർവ്വതങ്ങൾ ഉണ്ടായിരിക്കുന്നു. fu ചങ്ങ ശരീരത്തിന്റെ കാർശ്വവും പ്രഭയും, കലിയ ങ്ങളുടെ ഘനവും ഇവിടെ വർണ്ണിക്കപ്പെട്ടിരിക്കുന്നു; 11. വാപി കാപിരതി ഗഗനേ തല്പരം സൂക്ഷ്മ പര്യാ സോപാനാളമധിഗതവതി കാഞ്ചനി മൈന്ദ്രനീലി അശൈല സുകൃതിസുഗമ ചന്ദന ചന്ദദേശ തതാനാം സുലഭമമൃതം സന്നിധാനാൽ സുധാംശോ ഗഗനേ = ആകാശത്തിൽ (ഉദരപ്രദേശം); കാപിയാപി = ഒരു കുളം (നാഭി; രതി = ശോഭിച്ചു. കാണുന്നു; തൽപരം അതിനുപരി കാഞ്ചനീം സോപാ നാളീമധിഗതവതി = സ്വണ്ണം കൊണ്ടു തീർത്ത കല്പടവുകളി ലേയും കയറിയ; ഐന്ദ്രനീലി സൂക്ഷ്മ പാ ഇന്ദ്രനീല വർണ്ണമായ ഇടുങ്ങിയ വഴി കാണപ്പെടുന്നു (രോമാളി ; അഗ്രേ .....ദോശ - അതിനും മുകളിലായി ചന്ദനത്താൽ ആച്ഛാദിതമായ ദേശത്തിൽ, സുകൃതികൾക്കു മാത്രം പ്രാപിക്കാവുന്ന രണ്ടു പവ്വതങ്ങളും വത്തിക്കുന്നു രണ്ടു മുലകൾ ; തത്രതാനാം അവിടെ ഇരിക്കുന്നവർക്കു് ചന്ദ്രൻ (മുഖത്തിൻ; സന്നിധാനാൽ = സാന്നിദ്ധ ത്താൽ അമൃതാ വേണ്ടുവോളം ലഭിക്കുന്നു. = =<noinclude><references/></noinclude> ry1dbxup5kbb997372er82mxeey2idb താൾ:Kathakali-1957.pdf/198 106 78351 223145 2024-12-19T17:58:07Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '170 12. ഗംഗാവത്ത സമാനനാഭി തേ തിർ വിലസദ്വീകരാന്തരാ തന്വീശ്യാമള രോമരാജിഭുജഗീ നിത്യ വസും ഗ്രസതീതി പന്നഗധിയാ 12. ഗംഗാവത്ത്...രാന്തരാത് =3 chocomel യിലെ വഴിക്കു സമാനമായ നാദി...' താൾ സൃഷ്ടിച്ചിരിക്കുന്നു 223145 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>170 12. ഗംഗാവത്ത സമാനനാഭി തേ തിർ വിലസദ്വീകരാന്തരാ തന്വീശ്യാമള രോമരാജിഭുജഗീ നിത്യ വസും ഗ്രസതീതി പന്നഗധിയാ 12. ഗംഗാവത്ത്...രാന്തരാത് =3 chocomel യിലെ വഴിക്കു സമാനമായ നാദിയാകുന്ന ശോഭയോടു കൂടിയ പുററിന്റെ ദ്വാരത്തിനകത്തുനിന്നും; കൃശമായ ശ്യാമള രോമരാജി = കറുത്ത രോമാവലിയാകുന്നു; പെൺ പാമ്പ് == നിത്യ പുറത്തുവന്നിട്ട്; തവ വന്ദ ഗ്രസതീതി = നിന്റെ മുഖചന്ദ്രനെ വിഴു ഒന്നു; എന്നിപ്രകാരമുള്ള ; വാഗധിയാ = സർപ്പ ബുദ്ധി നിമിത്തം; പീനസ്തനം സംഗത = തടിച്ച സ്തനങ്ങൾ സംഗതങ്ങളായിരിക്കുന്നു, (ഇടതുന്നു നിൽക്കുന്നു ; ഇതാ ഖാതുമിവ = ഈ വസ്തുത പറയുന്നതിലേക്കെന്നപോലെ ത്വദക്ഷിയുഗളം = നിൻ രണ്ടു കണ്ണുകളും; കണ്ണാന്ത മാശി ശ്രിയ = കണ്ണാന്തത്തെ ആശ്രയിച്ചിരിക്കയോ എന്നു തോന്നും. സാരം: നായികയുടെ നാഭിച്ചുഴിയാകുന്ന പുറിനു ള്ളിൽ നിന്നും കറുത്ത രോമാവലിയാകുന്ന സർപ്പം പുറ ത്തേക്കുവന്നിട്ട് മുഖമാകുന്ന ചന്ദ്രനെ ഗ്രഹിക്കുമെന്നു വിചാ രിച്ചു പീനസ്തനങ്ങൾ രണ്ടും ഒരുമിച്ച് ഇടതുന്നു നിൽ ക്കുന്നു; ഈ വസ്തുത പറയാനോ എന്നു അക്ഷിയുഗളം ചെവികൾക്കു സമീപംവരെ എത്തി യിരിക്കുന്നു. തോന്നുമാറ് mselere og te com daca<noinclude><references/></noinclude> 5amd700hmpahr8hxgq0woly1afu543d താൾ:Kathakali-1957.pdf/199 106 78352 223146 2024-12-19T17:58:17Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '171 13. ലീലായാനം തവയുഗം വാണമാകർണം കുതുകിന പ്രാപ്തിയോ മധ്യാൽ താൽ കേശാദ്വലയവിലസൽ ത്രസ്മാധാവന്ത്വയി ഗജരഥാംഗാ 13. ലീലായാനം = = = = മനോഹരമായ നടപ്പ്; തവകുയുഗം നിന്റെ രണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 223146 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>171 13. ലീലായാനം തവയുഗം വാണമാകർണം കുതുകിന പ്രാപ്തിയോ മധ്യാൽ താൽ കേശാദ്വലയവിലസൽ ത്രസ്മാധാവന്ത്വയി ഗജരഥാംഗാ 13. ലീലായാനം = = = = മനോഹരമായ നടപ്പ്; തവകുയുഗം നിന്റെ രണ്ടു മുലകൾ; രോമവല്ലിം രോമാളിയെയും; ദൃഷ്ടാ കണ്ടിട്ടും; വാണീമാകരമ വാക്കിനെ കേട്ടിട്ടും; കുതുകിന = സന്തോഷത്തോടുകൂടി; പ്രാപ്ത വന്തോത്ര ഇവിടെ വന്നവരായ ഗജ - ആന രഥാംഗാഹം ചക്രവാകമെന്നു പേരോടുകൂടിയതു്, സം; മധ്യാൽ മധ്യപ്രദേശത്തിൽ നിന്നും; വാൽ = വപ്രദേശത്തുനിന്നും ; കേശാദ് - തലമുടി യിൽനിന്നും; വലയവിലസത് ചാരു കാച്ചി = വള യിൽ ശോഭിക്കുന്ന മനോഹരമായ ഡയരത്നത്താൽ; ത്രസ്താ = ഭയപ്പെട്ടവരായിട്ടു; ധാവന്തി ഓടുന്നു. S10= ത = സാരം: അല്ലയോ കാ! നിന്റെ ലീലായാനം കണ്ടു ഗജവും കുയുഗം കണ്ടു ചക്രവാകവും; രോമാളി കണ്ട് അപ്പവും ശബ്ദസാമ്യം കേട്ടു തത്തയും ഇണയെന്നു കരുതി സന്തോഷത്തോടെ അടുത്തുവന്നു; എന്നാൽ അര ക്കെട്ടു കണ്ടു സിംഹമെന്നു ഭയന്നു ആനയും; മുഖം കണ്ട് ചന്ദ്രനെന്നു കരുതി വിരഹശങ്കയാൽ ചക്രവാകവും; തല മുടി കണ്ടു് മയിലെന്നു പേടിച്ചു പാമ്പും; കൈവളയിൽ ശോഭിക്കുന്ന ഡയരത്നം കണ്ട് മാർജ്ജാരനേത്രമെന്നു ഭയന്ന് തത്തയും ഓടിക്കളയുന്നു.<noinclude><references/></noinclude> i6477yppalvw2e829p3b55vzg9ovy6r താൾ:Kathakali-1957.pdf/201 106 78353 223147 2024-12-19T17:58:33Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '+ 173 15. വിളവായിരിക്കുന്ന അവൻ പുരാത്വിട്ടുകളുടെ യമെന്നും അവധാരിതനും, വിഭാവിതാകൃതിയായി ശരീരി യെന്നും അവധാരിതനും വിഭക്താവായവനായി പുമാനെന്നു അവധിതനും ആയ അദ്ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223147 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>+ 173 15. വിളവായിരിക്കുന്ന അവൻ പുരാത്വിട്ടുകളുടെ യമെന്നും അവധാരിതനും, വിഭാവിതാകൃതിയായി ശരീരി യെന്നും അവധാരിതനും വിഭക്താവായവനായി പുമാനെന്നു അവധിതനും ആയ അദ്ദേഹത്തെ നാരദൻ എന്നു ബോധിച്ചു. === വിദഃ = സമൻ (തത്വജ്ഞൻ); അവൻ = കൃഷ്ണൻ പുരാ = ആദ്യം; അവധാരിതൻ = നിശ്ചയിക്കപ്പെട്ടവൻ; വിഭാവിത = വിശേഷേണ ഭാവനം ചെയ്യപ്പെട്ട (നല്ല വണ്ണം സൂക്ഷിച്ചറിയപ്പെട്ട); വിഭക്താവയവൻ ഗ്രഹിക്കപ്പെട്ട അവയവങ്ങളോടുകൂടിയവൻ I വിശേഷമായി സാരം: തത്വജ്ഞനായ ആ ഭഗവാൻ ആകാശ ത്തിൽനിന്നും ഇറങ്ങിവരുന്നവനായ നാരദമഹർഷിയെ ആദ്യമേ കണ്ടപ്പോൾ ഏറ്റവും വലുതായ തേജസ്സുകളുടെ സമൂഹമെന്നും അല്പം കൂടി അടുത്തുവരവേ ഏതോ ഒരാ കൃതിയുണ്ടെന്നു സൂക്ഷിച്ചറിഞ്ഞും, ശരീരത്തോടുകൂടിയ ഒരാ ളെന്നും കുറേക്കൂടി സമീപത്തായപ്പോൾ അവയവങ്ങ ളെല്ലാം തന്നെ തിരിച്ചറിയാറാകയാൽ ഒരു പുരുഷനാ ണെന്നും വളരെ അടുക്കലായപ്പോൾ ക്രമേണ അറിഞ്ഞു ഒടുവിൽ നാരദനെന്നും നിശ്ചയിച്ചു. - ഭാഗവതർ, ഓരോ ഖണ്ഡങ്ങളും പാടി അവസാനി കലാശങ്ങൾ പ്പിച്ച്, കലാശത്തിനു വട്ടമിടുന്നതിനെ തുടർന്ന് നടൻ കലാശം ചവിട്ടുന്നു. കലാശ മെന്നാലെന്താണെന്നു ശ്രീ. മാത്തൂർ പറയു ന്നതിനെ ഇവിടെ ഉദ്ധരിക്കാം; അര<noinclude><references/></noinclude> ml49mwt0xmtdnvgnf9qt7yb57a57axd താൾ:Kathakali-1957.pdf/202 106 78354 223148 2024-12-19T17:58:41Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒരു ( 174 ഖണ്ഡം തികയും സമയത്തെല്ലാം ചിട്ടപ്പടിയായ് താളം തട്ടി ട്ടൊട്ടുകലാശമെടുപ്പിക്കേണം കലകളിലൊന്നിക്കളിയെന്നറിയുക. യറുതിക്കിതിനുടെ മാന്യത കാട്ടാൻ കൈകൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 223148 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>ഒരു ( 174 ഖണ്ഡം തികയും സമയത്തെല്ലാം ചിട്ടപ്പടിയായ് താളം തട്ടി ട്ടൊട്ടുകലാശമെടുപ്പിക്കേണം കലകളിലൊന്നിക്കളിയെന്നറിയുക. യറുതിക്കിതിനുടെ മാന്യത കാട്ടാൻ കൈകൾ കമഴ്ത്തിയുരത്തോടു തുല്യം മുട്ടുമടക്കീട്ട്ഥവിരൽ പൊക്കി മെയ്യും കയ്യും കണ്ണും യോജി വനവധിയെണ്ണം കാലുകളാല അരയിൽത്താണു ചവുട്ടി വിളക്കി അരികിൽ ചെന്നു വലത്തേക്കാലാൽ തികിതി'യെന്നു തൊഴിച്ചു ച വിട്ടി നിറുത്തും താളം തന്നിൽ അതിനൊടു ശരിയായ് മേളക്കാറും ചിതമൊടു കൊട്ടു,മിതാണു കലാശം fwares m സാധാരണയായി വട്ടം വെച്ചു കലാശത്തിനാണു് ഇങ്ങനെ കൈകൾ മാറിനൊപ്പിച്ചു പിടിച്ചു ചുവടുകൾ കൊണ്ടു് അനവധി എണ്ണങ്ങൾ ചവിട്ടേണ്ടതു്. എണ്ണ ങ്ങൾ മാറിവരുന്നതനുസരിച്ച് കൈകൾ പിടിക്കേണ്ട തായ ക്രമവും വ്യത്യാസപ്പെടും. താണ്ഡവലാസ്യപ്രകാര ങ്ങളായ നിരവധി വിശേഷങ്ങൾ കഥകളിയിലെ കലാശങ്ങളിൽ ഉൾക്കൊള്ളുന്നു. സ്ത്രീവേഷങ്ങളുടെ കലാ ശങ്ങളൊക്കെയും പൊതുവേ ലാസ്യപ്രകാരങ്ങളാകുന്നു. L<noinclude><references/></noinclude> ssbvh0md6kf7y9ufy6jwci5rhdne0cb താൾ:Kathakali-1957.pdf/203 106 78355 223149 2024-12-19T17:58:54Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4 175 ഓജസ്സും, ഊർജ്ജസ്വലതയും വന്ന പലവിധ നൃത്ത വിശേഷങ്ങൾ പുരുഷവേഷങ്ങളുടെ താണ്ഡവപ്രകാര ത്തിൽ ഉൾപ്പെടും. ഓരോ ഇനത്തിലും ഉള്ള വേഷ ങ്ങൾക്കു യോജിച്ച തരത്തിൽ കഥാ സന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223149 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>4 175 ഓജസ്സും, ഊർജ്ജസ്വലതയും വന്ന പലവിധ നൃത്ത വിശേഷങ്ങൾ പുരുഷവേഷങ്ങളുടെ താണ്ഡവപ്രകാര ത്തിൽ ഉൾപ്പെടും. ഓരോ ഇനത്തിലും ഉള്ള വേഷ ങ്ങൾക്കു യോജിച്ച തരത്തിൽ കഥാ സന്ദർഭത്തിൻറ ചൈതന്യത്തെ വിശേഷിപ്പിക്കുമാറ് എത്രയും ഉചിത മായിട്ടത്രേ കലാശങ്ങൾ ചിട്ട ചെയ്തിരിക്കുന്നത്. വട്ടം കലാശം, അടക്കം, ഇരട്ടി, എടുത്തു കലാശം, ഇടക്കലാശം, മുറിക്കലാശം, ധിത്താകലാശം, അ കലാശം, ഇങ്ങനെ വിവിധതാളങ്ങളിലായി പലപ്രകാര ത്തിലുള്ള കലാശങ്ങളുണ്ട്. കലാശങ്ങളുടെ വകുപ്പിലുൾ പ്പെടാതെയും നയനാനന്ദകരങ്ങളായ പലവിധ കാൽ പ്രയോഗങ്ങൾ കഥകളിയിൽ കാണാം. ഇളകിയാട്ട ത്തിലും മററും ഡിംകടകിടതകി' ചവുട്ടുക; ദണ്ഡകത്തിൽ തൊങ്കാരം എടുക്കുക; ഇട മട്ടിലും മുറുകിയ വരുന്ന ചെമ്പട പദങ്ങളിൽ നിലയിലും തെ എന്നും എരട്ടി വട്ടം ചവിട്ടി ഭൂതവേശം മുതലായവ തധിം, തധിം, തധിം തകധിരത,'' എന്നു തുട ന്ന യുവട്ടം, മല്ലയുദ്ധം ആദിയായവ ഇക്കൂട്ടത്തിൽ ചിലതാണ്. ഗുരുമുഖത്തുനിന്നും ചിരകാലഭ്യാസംകൊണ്ടും, പരിചയംകൊണ്ടും മാത്രം ഒരു നടൻ സാധകം ചെയ്തു ഹൃദിസ്ഥമാക്കുന്നതായ കലാശങ്ങളു ടെയും ഇത് കാൽ പ്രയോഗങ്ങളുടെയും എണ്ണങ്ങളും പ്രയോഗവിധങ്ങളും വിസ്തരിച്ചു പ്രതിപാദിക്കുകയെന്നതു ക്ഷിപ്രസാധ്യമല്ല. ചില പ്രധാന കലാശങ്ങളുടെ സ്വരൂപത്തെക്കുറിച്ചു മാത്രം അല്പം പറയാം.<noinclude><references/></noinclude> 28mvble1rldor0ztwbdeu2vv0r0x8z5 താൾ:Kathakali-1957.pdf/225 106 78356 223150 2024-12-19T17:59:25Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '195 ചിത്രലേഖയും, രുഗ്മിണീസ്വയംവരത്തിൽ രുഗ്മിണി എന്നിവർക്കെല്ലാം സാരി പദങ്ങളുണ്ട്. ചഞ്ചലാക്ഷിമാരണിയും മൗലിമാലാ വന്നു പഞ്ചബാണൻ തന്റെ ചാപവല്ലിയോടെ ...... ഇത്യാദ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223150 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>195 ചിത്രലേഖയും, രുഗ്മിണീസ്വയംവരത്തിൽ രുഗ്മിണി എന്നിവർക്കെല്ലാം സാരി പദങ്ങളുണ്ട്. ചഞ്ചലാക്ഷിമാരണിയും മൗലിമാലാ വന്നു പഞ്ചബാണൻ തന്റെ ചാപവല്ലിയോടെ ...... ഇത്യാദി (രുഗ്മിണീസ്വയംവരം) കാമനോടു തുല്യനാകും ഭീമസേനൻ തന്നെ കാൺകയാലേ കാമമയ്യൽ പൂണ്ടുടനെ (ബകവധം) സ്ത്രീവേഷങ്ങൾക്കു കല്പിച്ചിരിക്കുന്ന മറെറാരു നൃത്ത മാണു കുമ്മി. കുമ്മിപ്പദങ്ങൾ പാടുമ്പോൾ ആടുന്നതിനു കുറഞ്ഞ പക്ഷം രണ്ടു വേഷക്കാരെങ്കിലും വേണം. പദങ്ങൾ അഭിനയിക്കുകയും ചുവടു കൾ വെച്ചു നൃത്തം ചവിട്ടുകയും ചെയ്യുന ഈ രീതി എല്ലായ്പോഴും ഒരു പുരുഷവേഷത്തിൻറ സാന്നിദ്ധ്യത്തിലാണു നടക്കുക. ശൃംഗാരലീലകളും മറ്റും അഭിനയിക്കുന്ന കൂട്ടത്തിൽ നായകൻ അഭിലാഷത്തിനു വിധേയമായിട്ടോ അല്ലാതെയോ സ്ത്ര ീജനങ്ങൾ നൃത്താ ചെയ്ത് അയാളെ സന്തോഷിപ്പിക്കുന്നതാണു കുമ്മിയുടെ സന്ദർഭം. നല്ല അഭ്യാസലാഘവമുള്ള കുട്ടികൾ കുമ്മിയ ടിക്കുന്നതു കാണേണ്ടതു തന്നെയാണു്. ഉത്തരാസ്വയം വരത്തിൽ ഉത്തരൻ മുൻപിലും ബാണയുദ്ധത്തിൽ ശ്രീകൃഷ്ണന്റെ മുൻപിലും, കിരാതത്തിൽ ധ്യാനനിഷ്ഠനായി രിക്കുന്ന അർജ്ജുനൻ മുൻപിലും (തപസ്സിളക്കുന്നതിന് കുമ്മിയടിക്കുന്നതിനു പദങ്ങളുണ്ടു്.<noinclude><references/></noinclude> ms0urppno95w10udrkla0qv555ljgzs താൾ:Kathakali-1957.pdf/247 106 78357 223151 2024-12-19T17:59:45Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '215 “അതി തുർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ മധുനർവാണീ പാണിഗ്രഹണകുതുകാലേഗാൽ ... ഇത്യാദി പദങ്ങളും കവിവാക്യങ്ങളാകുന്നു. സാധാര ണയായി ശ്ലോകാവസാനത്തിലാണു തിരശ്ശില ന...' താൾ സൃഷ്ടിച്ചിരിക്കുന്നു 223151 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>215 “അതി തുർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ മധുനർവാണീ പാണിഗ്രഹണകുതുകാലേഗാൽ ... ഇത്യാദി പദങ്ങളും കവിവാക്യങ്ങളാകുന്നു. സാധാര ണയായി ശ്ലോകാവസാനത്തിലാണു തിരശ്ശില നീക്കി, കഥാപാത്രം പ്രവേശിക്കുന്നതെങ്കിലും, വീര ഗംഭീരന്മാ രായ ചില കഥാപാത്രങ്ങൾ പദ്യാരംഭത്തിൽ തന്നെ രംഗത്തു പ്രത്യക്ഷപ്പെട്ട്, ശ്ലോകത്തിൽ വർണ്ണിക്കപ്പെ ടുന്ന ഭാവഗാംഭീര്യത്തെ പ്രസ്പഷ്ടമാക്കിക്കൊണ്ട് താള സമന്വിതമായ ചുവടുകൾ വച്ചു നത്തനം ചെയ്യുന്നു. ഇങ്ങനെയുള്ള ഘട്ടങ്ങൾ പ്രത്യേക ചടങ്ങുകളായി കഥ കളിയിൽ ചിട്ട ചെയ്തിട്ടുണ്ട്. കോട്ടയത്തു കല്യാണസൗഗന്ധികത്തിലെ, തമ്പുരാൻറ “ശസ്ത്രവും ഗുണവും' എന്ന പ്രസിദ്ധരംഗം, ധമ്മപുത്ര സവധത്തിൽ ഭീമസേനൻ പ്രവേശത്തെ കുറിക്കുന്ന, തുടന്നു ക്കുന്നു. ശസ്ത്രാർത്ഥം ശക്രസൂന ഗതവതി ശകുസ്താദൃശം വൃത്തം സ്മാരം സ്മാരം സമസ്ത പ്രതിഭാപടലീ ബദ്ധാമഷാതിരേകഭ്രമിത പരിഘാതി ഘസ്മരോഷ്മാ സഭാമാ രൂക്ഷാക്ഷി കോണ മിതാല ശ്ചിന്താസന്താപിതാന്തമനസുതമസാ വാച എന്ന ശ്ലോകത്ത ആസ്പദമാക്കിയുള്ള താണു്. ശഗുണനീതി ജല' എന്ന പദമാരംഭി ഇതുപോലെ ദുരോധനവധത്തിൽ,<noinclude><references/></noinclude> fhkix2rjabl2skt0wwc7anxiuhzo5gi താൾ:Kathakali-1957.pdf/269 106 78358 223152 2024-12-19T18:00:00Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '235 വാൻ സമാധാനം നൽ കുന്നു. ബാലി മോക്ഷം പ്രാപി ക്കുന്നു. തോരണയുദ്ധം ശ്രീരാമനും ലക്ഷ്മണനും: സുഗ്രീവനെ കാണായ്കയാൽ അവനെ കൂട്ടിക്കൊണ്ടുവരുവാൻ ഭഗവാൻ ലക്ഷ്മണനെ കിഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223152 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>235 വാൻ സമാധാനം നൽ കുന്നു. ബാലി മോക്ഷം പ്രാപി ക്കുന്നു. തോരണയുദ്ധം ശ്രീരാമനും ലക്ഷ്മണനും: സുഗ്രീവനെ കാണായ്കയാൽ അവനെ കൂട്ടിക്കൊണ്ടുവരുവാൻ ഭഗവാൻ ലക്ഷ്മണനെ കിഷ്കിന്ധയിലേക്കു നിയോഗിക്കുന്നു. ലക്ഷ്മണൻ ഞാണൊലി കേട്ട് സുഗ്രീവാദികൾ ഭയവിഹ്വലരാകുന്നു. പ്രവേശിച്ചു ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു. സുഗ്രീവനുമൊന്നിച്ച് ലക്ഷ്മണൻ ശ്രീരാമൻ സമീപ ത്തുന്നു. സീതയെ അന്വേഷിക്കാൻ ഉടനെ സൈന്യ താര ങ്ങളെ നിയോഗിക്കണമെന്നും ശ്രീരാമൻ സുഗ്രീവനോടാ ജ്ഞാപിക്കുന്നു. അതനുസരിച്ചു വാനരന്മാരെ നാനാ ദിക്കുകളിലേക്കും അയയുന്ന കൂട്ടത്തിൽ ദക്ഷിണദിക്കിലേക്കു ഹനൂമാൻ, ജാംബവാൻ, അംഗദൻ എന്നിവരെ ഏപ്പാടു ചെയ്യുന്നു. ശ്രീരാമൻ ഹനുമാനെ അരികിൽ വിളിച്ചു സീതാദേവിയെ കണ്ടു മുട്ടുമ്പോൾ നൽകുവാനായി തൻറ അംഗുലീയം ഏല്പിക്കുന്നു. ഹനുമാൻ, ജാംബവാൻ, അംഗദൻ എന്നിവർ യാത്രയാകുന്നു. മാർഗ്ഗമാ എതിർത്തു വന്ന രാക്ഷസനെ അംഗദൻ വധിക്കുന്നു. ദാഹംകൊണ്ടു വിവശരായ ഹനൂമദാദികളെ സ്വയംപ്രഭ എന്ന തപസ്വിനി സരിക്കുന്നു. അനന്തരം മൂവരും യാത്ര തുടർന്നു സീതാന്വേഷണം നടത്തുന്നു. വസന്തകാലം ആഗതമായിട്ടും, സീതയെ കണ്ടുപിടിക്കാൻ കഴിയാത യാൽ, പ്രാണനെ ത്യജിക്കാമെന്നു തീരുമാനിച്ച വാനര<noinclude><references/></noinclude> ntado4yoqlhqy4bs63k9kloqqj5nchb താൾ:Kathakali-1957.pdf/291 106 78359 223153 2024-12-19T18:00:16Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്തുചെന്നു 255 കൊണ്ട് ഒരു മോഹിനിയായിത്തീർന്നിട്ട്, ഭീമൻ സമീ അദ്ദേഹത്തോടു രതി പ്രാത്ഥന ചെയ്യുന്നു. അവർ ഇരുവരും സംഭാഷണത്തിലേർപ്പെട്ടിരിക്കെ ഹിഡിം ബൻ പ്രവേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223153 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>പത്തുചെന്നു 255 കൊണ്ട് ഒരു മോഹിനിയായിത്തീർന്നിട്ട്, ഭീമൻ സമീ അദ്ദേഹത്തോടു രതി പ്രാത്ഥന ചെയ്യുന്നു. അവർ ഇരുവരും സംഭാഷണത്തിലേർപ്പെട്ടിരിക്കെ ഹിഡിം ബൻ പ്രവേശിച്ചു പോക പോക വിരഞ്ഞു നീ നീ മുന്നിൽ നിന്നാശു' എന്നും സഹോദരിയെ ആട്ടിയകറ്റിയിട്ടു “ആശാ നാരിയാമിവളെ ആഗ്രഹിച്ചീടുക വേണ്ട ആശു നാകനാരിമാരിലാശവെച്ചീടുക മേലിൽ വരിക പോരിനു വൈകിടാതെ നീ. എന്നിപ്രകാരം ഭീമനെ പോരിനു വിളിക്കുന്നു. യുദ്ധത്തിൽ ഭീമൻ അവനെ കൊല്ലുന്നു. വേദവ്യാസൻ പ്രവേശിക്കുന്നു. അയോധനാദികളുടെ കുടിലതകളെ പാണ്ഡവർ മഹഷിയെ പറഞ്ഞു കേൾപ്പിക്കുന്നു. ബന്ധുരാംഗൻ വാസുദേവൻ ബന്ധുവായ്പന്നീടും മേലിൽ എന്നു വ്യാസൻ അവരെ ആശ്വസിപ്പിക്കുന്നു. ഹിഡിം ബിയിൽ ഒരു പുത്രനുണ്ടാകുന്നതുവരെ അവളെ ഭാഷയായി സ്വീകരിക്കണമെന്നു വ്യാസൻ ഭീമനെ ഉപദേശിച്ചു മറയുന്നു. ഭീമസേനനും ഹിഡിംബിയും. ബാലേ വരികനി ചാരുശീലേ മോഹനകുന്തള ജാലേ 'ഇത്യാദി ശൃംഗാരപ്പദം. (ഹിഡിംബിയിൽ ഭീമസേനൻ ഘടോൽക്കചനെന്ന പുത്രൻ ജനിക്കയും അവൻ ക്ഷണത്തിൽ യൗവനം പ്രാപിക്കയും ചെയ്യുന്നു ശ്ലോകം) ഘടോൽക്കചൻ പിതാവിനെ വണ ങ്ങിയിട്ട് അമ്മയോടെന്നിച്ചുപോകാൻ അനുവാദം അ ക്ഷിക്കുന്നു. ഭീമസേനൻ പുത്രനെ അനുഗ്രഹിച്ചയയ്ക്കുന്നു. അനന്തം പാണ്ഡവർ വിപ്രവേഷം അവലംബിച്ച് ഏക ചക്രയിൽ ചെന്നു വസിക്കുന്നു.<noinclude><references/></noinclude> jjk4ac66z46xlsl7i440nx5sc6pgkw5 താൾ:Kathakali-1957.pdf/313 106 78360 223154 2024-12-19T18:00:37Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '275 ക്കുന്നതിനു സമനായ ഇത്യാദി സ്ത്രീജനങ്ങളുടെ കുമ്മി. ഗോപാലകന്മാർ പ്രവേ ഗോഹരണവാർത്ത അറിയിക്കുന്നു. തേരു തെളി തേരാളി ഉണ്ടായി രുന്നുവെങ്കിൽ ശത്രുക്കളെ നിഷ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223154 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>275 ക്കുന്നതിനു സമനായ ഇത്യാദി സ്ത്രീജനങ്ങളുടെ കുമ്മി. ഗോപാലകന്മാർ പ്രവേ ഗോഹരണവാർത്ത അറിയിക്കുന്നു. തേരു തെളി തേരാളി ഉണ്ടായി രുന്നുവെങ്കിൽ ശത്രുക്കളെ നിഷ്പ്രയാസം ജയിച്ചുവരാ മായിരുന്നുവെന്നു ഉത്തരൻ നാരിമാരുടെ സദസ്സിൽ വച്ചു വീരവാദം മുഴക്കുന്നു. ഈ വിവരം പാഞ്ചാലി കേട്ടു ബൃഹന്നളയോടു പറയുന്നു. തേർതെളിക്കാൻ ബൃഹന്നള സന്നദ്ധമാണെന്നു ഉത്തരം അറിയിക്കാൻ അജ്ജുനൻ പറയുന്നു. പാഞ്ചാലി അപ്രകാരം ചെയ്യുന്നു. തയാറാക്കി ഉത്തരനും ബൃഹന്നളയും പുറപ്പെടുന്നു. ഇളകി മറിയുന്ന കൗരവസൈന്യത്തെ കണ്ട് ഉത്തരൻ ഭയ വിഹ്വലനായി കരയുകയും, ഉടനെ മടങ്ങിപ്പോകണമെന്നു ബൃഹന്നളയോടപേക്ഷിക്കുകയും ചെയ്യുന്നു. ബൃഹന്നള ഉത്തരനെ ധപ്പെടുത്തുന്നു. (വഹ്നിമരത്തിൽ സ്ഥാപി ക്കപ്പെട്ടിരുന്ന തന്റെ ആയുധജാലങ്ങളെ എടുത്തു ധരി ച്ചിട്ടും താൻ ആരാണെന്ന പരമാർത്ഥം ബൃഹന്നള ഉത്ത രനെ ഗ്രഹിപ്പിക്കുന്നു. അനന്തരം അജ്ജുനൻ ഹനുമാനെ സ്മരിക്കുന്നു. ശ്ലോകം) ഹനുമാൻ പുറപ്പാടും വിചാരപ്പദവും. അ നനും ഹനുമാനും, ശത്രുക്കളെ ജയിക്കുവാൻ കൊടിമരത്തിൽ വസിക്കണമെന്ന് അജുനൻ ഹനുമാനോടപേക്ഷിക്കുന്നു. ഹനുമാൻ അജ്ജുനൻ അപേക്ഷയെ സ്വീകരിക്കുന്നു. രാമപാദത്തെ സ്മരിച്ചുകൊണ്ടു യുദ്ധത്തിനുപോകണമെന്നു പറഞ്ഞ് ഹനുമാൻ കിരീടിയെ അനുഗ്രഹിക്കുന്നു. അ നൻ ആയോധനാദികളെ പോരിനു വിളിക്കുന്നു.<noinclude><references/></noinclude> ojji2wrjyfqw6w077hu8fsty8xhey27 താൾ:Kathakali-1957.pdf/335 106 78361 223155 2024-12-19T18:00:58Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '295 ' അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ ത മുങ്ങാവതോ മുങ്ങി മങ്ങിനെ നറിയാനേതും. എന്നു ദമയന്തി ചോദിച്ചപ്പോൾ ബാഹുകൻ പറയുന്നു, "ആനന്ദതുന്ദിലനായ് വന്നിതാം ഞാൻ യു ആപന...' താൾ സൃഷ്ടിച്ചിരിക്കുന്നു 223155 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>295 ' അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ ത മുങ്ങാവതോ മുങ്ങി മങ്ങിനെ നറിയാനേതും. എന്നു ദമയന്തി ചോദിച്ചപ്പോൾ ബാഹുകൻ പറയുന്നു, "ആനന്ദതുന്ദിലനായ് വന്നിതാം ഞാൻ യു ആപന്നനെന്നാകിലും.. കലിബാധിതനാകയാൽ ക ആപത്തുകൾ പിണഞ്ഞ താണെന്ന് നളൻ ദമയന്തിയെ ധരിപ്പിക്കുന്നു. കാർക്കോ ടകരമായ വസ്ത്രം ധരിച്ചു നളൻ സ്വന്തരൂപം പ്രാപി രണ്ടാം സ്വയംവരം നിശ്ചയിച്ചതിന്മേൽ നളൻ പരിഭവിക്കുന്നു, ദമയന്തി ദോഷരഹിതയാണെന്നും സംശ യമൊക്കെ ഉപേക്ഷിക്കണമെന്നും അശരീരി കേൾക്കയാൽ നളൻ പ്രിയയെ സ്വീകരിക്കുന്നു. ഭാര്യാപുത്രന്മാരുടെ പുനർ ലബ്ധിയിൽ അദ്ദേഹം സന്തുഷ്ടനാകുകയും വിദ്യാധര ന്മാർ പുഷ്പങ്ങൾ വർഷിക്കുകയും ചെയ്യുന്നു. ദമയന്തിയും സന്താനങ്ങളുമൊന്നിച്ച് നളൻ ഭീമരാജാവിനെ സന്ദശി ക്കുന്നു. എല്ലാം ദൈവഗതിയാൽ സംഭവിച്ചതാണെന്നു ഭീമൻ സമാശ്വസനവാക്കുകൾ പറയുന്നു. ഋതുപർണ്ണനും നളനും അപരാധങ്ങൾ പൊറുക്ക ണമെന്ന് ഋതുപണ്ണൻ അപേക്ഷിക്കുന്നു. പിന് അശ്വഹൃദയം ഉപദേശിക്കുകയും അയോദ്ധ്യയി ലേക്കു യാത്രയാക്കുകയും ചെയ്യുന്നു. ദമയന്തിയും നളനും നിഷധരാജ്യത്തു ചെന്നു പുഷ്കരനെ ജയിച്ചു വരുന്നതുവരെ അച്ഛനോടൊന്നിച്ചു വസിക്കുന്നതിനു ദമയന്തിയെ ഏപ്പാടുചെയ്തിട്ടും നളൻ നിഷധരാജ്യത്തിൽ പ്രവേശിച്ചു പുഷ്കരനെ ഇതിനു വിളിക്കുന്നു, ചൂതുകളിയിൽ പുഷ്ക്കരനെ<noinclude><references/></noinclude> ewe5lil4p1an1uvktol0dtieb76r3ig താൾ:Kathakali-1957.pdf/357 106 78362 223156 2024-12-19T18:01:13Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '315 കണ്ടാലും രാക്ഷസമയ ദശ കണ്ഠാ ! ഇവനല്ലോ ബാലി എന്നും മുനി ബാലിയെ രാവണൻ കാട്ടിക്കൊടുക്കുകയും “അന്തികം തന്നിലടുത്ത ചെല്ലുക എന്നു ബന്ധനത്തിനിപ്പോൾ നല്ലൊരവസരം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223156 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>315 കണ്ടാലും രാക്ഷസമയ ദശ കണ്ഠാ ! ഇവനല്ലോ ബാലി എന്നും മുനി ബാലിയെ രാവണൻ കാട്ടിക്കൊടുക്കുകയും “അന്തികം തന്നിലടുത്ത ചെല്ലുക എന്നു ബന്ധനത്തിനിപ്പോൾ നല്ലൊരവസരം പ്രേരിപ്പിക്കയും ചെയ്യുന്നു. " ബന്ധനം കഴിഞ്ഞീടുമോ എന്നും രാവണൻ ആദ്യം സന്ദേഹിക്കുന്നെങ്കിലും പിന്തി രിഞ്ഞു പോകുന്നത് തനിക്കു ന്നതല്ലായ്കയാൽ നിശ്ചല നായിരിക്കുന്ന ബാലിയുടെ പിൻഭാഗത്തുകൂടെ ചെന്നു വാലിൽ പിടികൂടുന്നു. ബാലി രാക്ഷസരാജാവിനെ പുച്ഛം കൊണ്ടു ബന്ധിക്കുന്നു. നാരദൻ മറയുന്നു. കുന്നു. ബാലി സമുദ്രങ്ങൾ ചാടിക്കടന്നും തപ്പണങ്ങളും നിർവ്വ ഹിച്ചശേഷം കിഷ്ക്കിന്ധയെ പ്രാപിച്ചു ആസനസ്ഥനാ തത്സമയം പുച്ഛാഗ്രത്തിൽ ബന്ധനസ്ഥനായി ശയിക്കുന്ന ദശമുഖൻറ രോദനം കേൾക്കയാൽ തിരി ഞ്ഞുനോക്കി, വിവരം ധരിച്ച്, അദ്ദേഹത്തെ വിമുക്തനാ ക്കുന്നു. രാവണൻ ക്ഷമായാചനം ചെയ്യുന്നു. സന്തുഷ്ടി യോടെ ബാലി രാവണനെ യാത്രയാക്കുന്നു. നാരദമഹാ മുനി ദേവലോകത്തു ചെന്നു സുരനാഥനെ സന്ദർശിച്ചു കഥകൾ ധരിപ്പിക്കുന്നു. കുചേലവൃത്തം. ശ്രീകൃഷ്ണനും പത്നിമാരും: ശൃംഗാരപ്പദം. (ദ്വാരക) ശ്രീകൃഷ്ണസഭയിൽ വിഡൂരഥൻ ഒരു ദൂതൻ ആഗത നാകുന്നു. ശ്രീകൃഷ്ണൻ സാല്വരാജാവിനെ വധിച്ചതു നാശ<noinclude><references/></noinclude> 82jbkhseuf7s3chp0sglo86j9jbvx1a താൾ:Kathakali-1957.pdf/379 106 78363 223157 2024-12-19T18:01:33Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '335 സുലളിതപദവിന്യാസം ന ചിരാലങ്കാരശാലിനീ മധുരാ മൃദുലാപി ഗാനഭാവാ ം സൂക്തിരിവാവായ സാവശി വിജയം എന്ന കാലകേയവധത്തിലെ ശ്ലിഷ്ടധാപമയും ഹൃദയാവകമാകുന്നു. കിർമ്മീരവധ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223157 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>335 സുലളിതപദവിന്യാസം ന ചിരാലങ്കാരശാലിനീ മധുരാ മൃദുലാപി ഗാനഭാവാ ം സൂക്തിരിവാവായ സാവശി വിജയം എന്ന കാലകേയവധത്തിലെ ശ്ലിഷ്ടധാപമയും ഹൃദയാവകമാകുന്നു. കിർമ്മീരവധത്തിലേയും, - കാലകേയവധത്തിലേയും ഏതാദൃശമായ അലങ്കാരശ്ലോകങ്ങളെ തമ്മിൽ താരതമ പ്പെടുത്തി ചില വിമർശകകേസരികൾ കാലകേയവധ ത്തിനു പ്രാഥമ്യം കല്പിക്കാറുണ്ട്. അവരോടു യോജി ക്കുക ഈയുള്ളവനു വിഷമമാണ്. കിമ്മീരവധത്തിലെ ചില പദങ്ങളുടെ രസാനുഗുണമായ ഗാംഭീം നോക്കു കഥകളി ഗ്രന്ഥങ്ങളിൽ അത്തരം വേറെ പദങ്ങൾ കാണുകയില്ല. ഒരു പദം താഴെ ഉദ്ധരിക്കുന്നു. മ്പോൾ ആകെ തേടിയാൽ LO ദൃഷ്ടാന്തമായി നാഗ കേതനൻ തന്റെ നികൃതിയാൽ നാടുപേക്ഷി ച്ചിവിടെ നാഥ, വാഴുന്ന ഞങ്ങളെ കണ്ടാൽ നാണമില്ലയോ തവ? ഹരേ, കൃഷ്ണ എന്നു യുധിഷ്ഠിര മുഖത്തിൽ നിന്നും നിസ്സതമായ ദീന വാക്യത്തെ കേട്ട് ക്രാധാന്ധനായ ഭഗവാൻ ...... ELC Ce ne leuco sim “ചിന്തിച്ചു നീ പരിപന്ഥികളെ ഹൃദി സന്തപിപ്പാൻ കിമബന്ധമാ ഭവ ദന്തി കാണാം സുദർശനവ<noinclude><references/></noinclude> d18k9jpt5aimy1r2uzuv45hvxaho30w താൾ:Kathakali-1957.pdf/470 106 78364 223158 2024-12-19T18:01:55Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '420 കൂടിയവയാകുന്നു. ഒരു പ്രശസ്ത കളിയോഗമെന്ന നിലയ്ക്ക പി. എസ്. വി. നാട്യസംഘത്തിനു പ്രചാരമുണ്ട്. അഭ സനകുതുകികളായ കഥകളിക്കാണ് ശിക്ഷണം നൽകാ നുള്ള സൗകര്യങ്ങൾ അവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223158 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>420 കൂടിയവയാകുന്നു. ഒരു പ്രശസ്ത കളിയോഗമെന്ന നിലയ്ക്ക പി. എസ്. വി. നാട്യസംഘത്തിനു പ്രചാരമുണ്ട്. അഭ സനകുതുകികളായ കഥകളിക്കാണ് ശിക്ഷണം നൽകാ നുള്ള സൗകര്യങ്ങൾ അവിടെ ഉള്ള തായി അറിവില്ല. കലാമണ്ഡലത്തിന്റെ പ്രയോജനം ഏറെയും വടക്കൻ ദിക്കിൽ പരിമിതപ്പെട്ടുനിൽക്കുകയാണ്. കേരളത്തിലെ ഒരു Q പ്രധാന കഥകളിയഭ്യാസകേന്ദ്രമെന്ന നിലയിൽ കലാമണ്ഡലം മാത്രമേ ഇന്നു പറയത്തക്കതായി. കലാമണ്ഡലം വഴിയായി മഹാകവി വള്ളത്തോളം, മുകുന്ദ രാജാവും കഥകളിയുടെ സമുദ്ധരണത്തിനും പ്രചാരത്തിനും വേണ്ടി അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങൾ എക്കാലവും പ്രശം സനീയമാണ്. തെക്കൻ ദിക്കിൽ അമ്പലപ്പുഴ സ്ഥാപിക്കപ്പെട്ടു. നടത്തിവന്ന ചെമ്പകശ്ശേരി നടനകലാമണ്ഡലം കഥകളി യഭ്യസനവിഷയത്തിൽ നിർവ്വഹിച്ചുപോന്ന പ്രവർത്തന കുറഞ്ഞൊരു കാലമായി നിലച്ചിരിക്കയാണെന്നു തോന്നുന്നു. അർഹമായ പ്രോത്സാഹനത്തിന്റെ അഭാവ ത്തിൽ ഒരു കലാ സ്ഥാപനവും കാര്യക്ഷമമായി പ്രവർത്തി ഇന്നത്തെ ചുരുക്കം ചില വിദഗ്ദ് ങ്ങൾ നടന്മാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്ത വിധം, വിപുലമായ പ്രവർത്തനപദ്ധതിതകളടങ്ങിയ ഒന്നാംതരം കഥകളി സ്ഥാപനങ്ങളുടെ ആവശ്യകത കേര ളത്തിൽ, വിശേഷിച്ചും തെക്കൻ ദിക്കിൽ അത്യന്താപേക്ഷി തമായിരിക്കുകയാണ്. ഈ വിഷയത്തിൽ ഏതെങ്കിലും ഒരു വ്യക്തിയോ സമൂഹമോ ചെയ്യുന്നതിനേക്കാളേറെ,<noinclude><references/></noinclude> 8g3jqc5extia73653rw3h5uh1a0780j താൾ:Kathakali-1957.pdf/469 106 78365 223159 2024-12-19T18:02:05Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '419 കഥകളിയുടെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ രണ്ടു സംഗതികൾ ചർച്ചയും വിഷയീഭവിക്കുന്നു. കേരള കഥകളിയുടെ ഭാവി ത്തിന്റെ ഈ അനർഘസമ്പത്തു് അനുവാസരം പുതിയ പുതിയ ആരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223159 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>419 കഥകളിയുടെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ രണ്ടു സംഗതികൾ ചർച്ചയും വിഷയീഭവിക്കുന്നു. കേരള കഥകളിയുടെ ഭാവി ത്തിന്റെ ഈ അനർഘസമ്പത്തു് അനുവാസരം പുതിയ പുതിയ ആരാധകരെ സമ്പാദിച്ചുകൊണ്ടു ലോകോത്തര യശോവിലാസത്തോടുകൂടി വർത്തിച്ചുകൊണ്ടി രിക്കുകയാൽ ഭാവിയെപ്പറ്റി ഉൽക്കണ്ഠ വകാശമില്ലെ എന്നാൽ ഏതൊരു കലാപ്രസ്ഥാന ത്തിന്റെയും ഭാസുരമായ ഭാവി അതു കൈകാര്യം ചെയ്യു ന്നവരുടെ എണ്ണത്തെയും വണ്ണത്തേയും ആശ്രയിച്ചു നില കൊള്ളുകയാണെന്നും, ഭാവിയിൽ ഈ കലാപ്രസ്ഥാന ത്തിൽ പ്രവർത്തിക്കേണ്ടവരായി വിദഗ്ദ്ധശിക്ഷണം ലഭിച്ചി ട്ടുള്ള യുവനടന്മാർ നമുക്കു നന്ന കുറവാണെന്നും ഉള്ള ആശാവഹമല്ലാത്ത വസ്തുത ത രണ്ടാമത്തേത്. ആധുനിക കാലത്ത് കഥകളി സമാർജ്ജിച്ചുകൊണ്ടിരിക്കുന്ന പ്രശസ്തി നമ്മുടെ ഇന്നത്തെ ചുരുക്കം ചില വിദഗ്ദ്ധനടന്മാർ മൂല മാണ്. ഇവരിൽ പലരും പ്രായാധിക്യം ചെന്നവരുമത്രേ. യുവാക്കളായി കഥകളിനടന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ട സ്ഥാനമർഹിക്കുന്നവർ കുറയും. വിദഗ്ദ്ധമായ ശിക്ഷണം നാൻ പയ്യാപ്തമായ കഥകളി കലാശാലകൾ സ്ഥാപിക്കപ്പെട്ടാൽ മാത്രമേ നടന്മാരെ സംബന്ധിച്ച ഈ ദുർഭിക്ഷത അവസാനിക്കയുള്ളൂ. മലബാറിലെ പി. എസ്സ്. വി. നാട്യസംഘവും (കോട്ടയ്ക്കൽ കഥകളിയോഗം) ചെറുതുരുത്തിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കലാമണ്ഡ ലവും വളരെ പരിമിതമായ പ്രവർത്തനപദ്ധതികളോടു a<noinclude><references/></noinclude> 13o6uaatccimrrsox09u8zv5bf426oc താൾ:Kathakali-1957.pdf/468 106 78366 223160 2024-12-19T18:02:16Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '418 തെക്കൻ ദിക്കിലെ മിക്ക കഥകളിയോഗങ്ങളുടേയും അവസ്ഥ ശോചനീയമാണ്. വൃത്തിയും ഭംഗിയുമുള്ള വേണ്ടത്ര വേഷക്കോപ്പുകളോ ഉടുത്തുകെട്ടോ ഭൂരിഭാഗം കഥകളിയോഗങ്ങളിലും കാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223160 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>418 തെക്കൻ ദിക്കിലെ മിക്ക കഥകളിയോഗങ്ങളുടേയും അവസ്ഥ ശോചനീയമാണ്. വൃത്തിയും ഭംഗിയുമുള്ള വേണ്ടത്ര വേഷക്കോപ്പുകളോ ഉടുത്തുകെട്ടോ ഭൂരിഭാഗം കഥകളിയോഗങ്ങളിലും കാണുകയില്ല. സുശിക്ഷിതരായ നടന്മാരെ കളി നടത്തണമെന്നും യോഗമുടമസ്ഥമാ രിൽ പലം താല്പമില്ല. നിസ്സാരമായ തുക പ്രതിഫലം പറ്റിക്കൊണ്ട് അശിക്ഷിതരായ നടന്മാരെയും അസമ രായ പശ്ചാത്തലക്കാരെയും ചേർത്ത് ഉത്സവക്കളികളും മറ്റും ഒരുതരം കച്ചവടമനസ്ഥിതിയോടെ നടത്തുന്ന കളി യോഗമുടമസ്ഥന്മാർ ദിവ്യമായ ഈ കലയും തീരാക്കളങ്ക മാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നു പറയേണ്ടിയിരി ക്കുന്നു. കഥകളി നടത്തിക്കുന്ന ബഹുജനങ്ങൾ ഈവക ക്കാലങ്ങളിൽ ശ്രദ്ധിക്കുന്ന പക്ഷം ഈ സ്ഥിതിക്ക് അല്പം ഭേദമുണ്ടാകും. കേരളക്കരയിൽ അപൂർവ്വമായി ചില നല്ല കളി സ്ഥാപനങ്ങളുണ്ടെന്നുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല. കളിയോഗങ്ങളുടെ കാലത്തിലായാലും നടന്മാരുടെ കായ ത്തിലായാലും പോരായ്മകൾ അധികവും തെക്കൻ ദിക്കി ലാണു ദൃശ്യമാകുന്നത്. കുറഞ്ഞത് ആറുകൊല്ലത്ത യെങ്കിലും അഭ്യാസം കഴിയാതെ സ്വാതന്ത്ര്യമായി വേഷം കെട്ടുന്നതിനു് വടക്കൻ ദിക്കിൽ ഒരു നടൻ ധൈര്യപ്പെടു ന്നില്ല. ഇന്നു തെക്ക് കഥകളിയുടെ അഭ്യസനവിഷയ ത്തിൽ വന്നുവന്നിട്ടുള്ള ഈ ദുരവസ്ഥ കഥകളിയുടെ ഭാവിയെ ദോഷകരമായി ബാധിച്ചേക്കാനിടയുണ്ടു്.<noinclude><references/></noinclude> d4fg5jgb7k4x6urjpqbl20bdld4ucct താൾ:Kathakali-1957.pdf/467 106 78367 223161 2024-12-19T18:02:25Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '417 സംഭവിക്കുന്നതെന്നു സ്പഷ്ടമാണല്ലോ. ആംഗ്യവൃത്തി, താളസ്ഥിതി മുതലായവയിലും ഗർഹണീയമായ പോരായ്മ കൾ രംഗത്ത് ദൃശ്യമാകാറുണ്ട്. പുരാണകഥകളിൽ ശരിയായ ജ്ഞാനമില്ലായ്മ,...' താൾ സൃഷ്ടിച്ചിരിക്കുന്നു 223161 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>417 സംഭവിക്കുന്നതെന്നു സ്പഷ്ടമാണല്ലോ. ആംഗ്യവൃത്തി, താളസ്ഥിതി മുതലായവയിലും ഗർഹണീയമായ പോരായ്മ കൾ രംഗത്ത് ദൃശ്യമാകാറുണ്ട്. പുരാണകഥകളിൽ ശരിയായ ജ്ഞാനമില്ലായ്മ, പദാർത്ഥങ്ങൾ ഗ്രഹിക്കാതെ മുദ്രകാട്ടുക, പാത്രധർമ്മത്തെ അവഗണിച്ച് അനുചിതമായ അഭിനയപ്രകടനം നടത്തുക എന്നിവയെല്ലാം പല നട ന്മാരിലും ദൃശ്യമാണ്. കലാശങ്ങൾക്കു ഭാഗവതർ വട്ട മിട്ടു കഴിഞ്ഞാൽ കണക്കും, ചിട്ടയുമനുസരിച്ച് പലരും പൂത്തിയായി ചവിട്ടിയെടുക്കുക പതിവില്ല. വയോധിക ന്മാരായ നടന്മാരുടെ പക്ഷത്തിൽ ഇതിന്റെ അം മനസ്സിലാക്കാം. എന്നാൽ ചുണയുള്ള വേഷങ്ങൾ കെട്ടി രംഗത്തിൽ വന്നു കഴിഞ്ഞാൽ നല്ല ഓജസ്സോടെ പ്രവർത്തി ക്കേണ്ട നമ്മുടെ യുവനടന്മാരിൽ പലരും അലക്ഷ്യമായി എങ്ങനെയെങ്കിലുമൊക്കെ കഴിച്ചു കൂട്ടിയിട്ടു പോകുന്ന പതിവും ഒട്ടും തൃപ്തികരമല്ല. അനാശാസ്യമായ ഈദൃശ ന്യൂനതകൾ ദക്ഷിണകേരളത്തിലെ നടന്മാരിലാണധികവും കാണുന്നതു്. മുറുകിയ നിലയിൽ പദങ്ങൾ പാടി കലാശ ങ്ങൾക്കു വട്ടമിട്ടു കഴിഞ്ഞാൽ, കലാശമെടുക്കാതെ, കഴി ഞ്ഞതും തുടന്നുവരുന്നതുമായ പദാത്ഥങ്ങളെ വീണ്ടും വീണ്ടും കാണിച്ചു സദ്യരെ മുഷിപ്പിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കേണ്ടതാണ്. എന്നാൽ പദാന്തരങ്ങളായ മനോധർമ്മപ്രകടനങ്ങൾ നടത്തേണ്ട ചില സന്ദർഭങ്ങളിൽ മാത്രം സമയമെടുക്കുന്നതുകൊണ്ടു തരക്കേടില്ല. “ദാസി യാകുമുവ്വശി കള്ളൻ ” ഇത്യാദി സന്ദർഭങ്ങൾ ഇതിനുദാഹരണമാകുന്നു, 66<noinclude><references/></noinclude> 5b1k38jpv5cup0jaunlgaoq3vsp3uk5 താൾ:Kathakali-1957.pdf/466 106 78368 223162 2024-12-19T18:02:35Z Tonynirappathu 2211 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '416 പ്രകടനവിഷയത്തിൽ നിപുണനായ ഒരു നടനെ കുറ്റപ്പെടു ത്തിയിട്ടു കാര്യമില്ല. എന്നാൽ കഥകളിയിലെ ഇതി വൃത്തങ്ങൾക്കാധാരമായ പുരാണകഥകളുടെ പരിപാവന മായ ലക്ഷ്യത്തെ വിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 223162 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>416 പ്രകടനവിഷയത്തിൽ നിപുണനായ ഒരു നടനെ കുറ്റപ്പെടു ത്തിയിട്ടു കാര്യമില്ല. എന്നാൽ കഥകളിയിലെ ഇതി വൃത്തങ്ങൾക്കാധാരമായ പുരാണകഥകളുടെ പരിപാവന മായ ലക്ഷ്യത്തെ വിസ്മരിച്ച് ചില നടന്മാർ രംഗത്തു കാമകളും മാറും പ്രകടിപ്പിക്കാറുണ്ടെന്നുള്ളത യഥാത്ഥമാണു്. ഏതായാലും നടന്മാരിൽ ചിലരെങ്കിലും ഈ വിഷയത്തിൽ തൃപ്തികരമായി പുരോഗമിച്ചിട്ടുണ്ടെന്നു കാണുന്നതു് ആശാവഹമാകുന്നു. നുള്ളതു്. മാകുന്നു. കഥകളിരംഗത്തു ദർശിക്കുന്ന ഗുരുതരങ്ങളായ മറ്റു ചില പോരായ്മകളെക്കുറിച്ചാണ് ഇനി പറയാ നടന്മാരുടെ അഭിനയവൃത്തിയില്ലായ്മ, ഔചിത്യ രാഹിത്യം, ഉദാസീനത മുതലായവ ഇക്കൂട്ടത്തിൽ പ്രധാന അശിക്ഷിതരായ നടന്മാരുടെ എണ്ണം കാലം ത്തിൽ വദ്ധിച്ചുവരികയാണ്. കഥകളിക്കു വേണ്ടതായ അഭ്യാസം നിഷ്കർഷയോടെ നടത്താതെ ആറുമാസത്തെ പഠനവും കഴിഞ്ഞു അരങ്ങേറി കാലകേയവധത്തിൽ അജുനൻവരെയുള്ള ആദ്യവസാനങ്ങൾ കെട്ടുന്നതിനു ലേശം പോലും മടിക്കാത്തവരായി നിരവധി നടന്മാര രസങ്ങൾ സ്ഫുരിപ്പിക്കുമ്പോൾ മുഖത്തു ഗോഷ്ടി കൾ വരുത്തിക്കൂട്ടുന്നവരും എണ്ണത്തിൽ ഒട്ടും കുറവല്ല. എല്ലാ നടന്മാരും വിദഗ്ദ്ധമായി അഭിനയിക്കണമെന്നു പ്രതീ ക്ഷിക്കേണ്ടതില്ലെങ്കിലും, മുഖത്തെ മാംസപേശികളെ അല ക്ഷ്യമായി ഇളക്കി ഗോപി വരുത്തുക, പച്ച, മിനുക്കു, വേഷ ങ്ങൾ കെട്ടിവന്നു പല്ലുകൾ വെളിക്കു കാട്ടി രസവിച്ഛേദം വരുത്തുക, മുതലായവ വിക്കേണ്ടതുതന്നെ. കളരിയ ഭാസത്തിന്റെ തികവില്ലായ്കയാലാണ് ഇപ്രകാരമെല്ലാം<noinclude><references/></noinclude> ctklnntwria1vy7lnaagrwevli2emq7 താൾ:Malayala Aram Padapusthakam 1927.pdf/5 106 78369 223176 2024-12-19T18:33:14Z Vineeth puthen 12601 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അനുക്രമണിക പാഠo 1. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസിലെ ബാല്യം 2. ഭൂലോകത്തു ജീവൻെറ ഉല്പത്തി 3. ദിലീപനും സിംഹവും 4. സഭാ പ്രവേശനം 5. ചെമ്പകശ്ശേരി രാജ്യം ( പ്രധമ...' താൾ സൃഷ്ടിച്ചിരിക്കുന്നു 223176 proofread-page text/x-wiki <noinclude><pagequality level="1" user="Vineeth puthen" /></noinclude>അനുക്രമണിക പാഠo 1. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസിലെ ബാല്യം 2. ഭൂലോകത്തു ജീവൻെറ ഉല്പത്തി 3. ദിലീപനും സിംഹവും 4. സഭാ പ്രവേശനം 5. ചെമ്പകശ്ശേരി രാജ്യം ( പ്രധമ ഭാഗം) 6. ചെമ്പകശ്ശേരി രാജ്യം<noinclude><references/></noinclude> iwtpzow8boisiitqw6g1av3egbo7fyx 223177 223176 2024-12-19T18:39:49Z Vineeth puthen 12601 223177 proofread-page text/x-wiki <noinclude><pagequality level="1" user="Vineeth puthen" /></noinclude>അനുക്രമണിക പാഠo 1. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസിലെ ബാല്യം 1 2. ഭൂലോകത്തു ജീവൻെറ ഉല്പത്തി 4 3. ദിലീപനും സിംഹവും 16 4. സഭാ പ്രവേശനം 25 5. ചെമ്പകശ്ശേരി രാജ്യം ( പ്രധമ ഭാഗം) 29 6. ചെമ്പകശ്ശേരി രാജ്യം (ദ്വിദീയ ഭാഗം ) 36 7.<noinclude><references/></noinclude> l1ruunsol6kst8ebzn7sb8dybyhejnk താൾ:ഹാസ്യരേഖകൾ.pdf/53 106 78370 223178 2024-12-19T22:35:47Z Sreejithk2000 57 പുതിയ താൾ 223178 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|"ചില വീക്ഷണകോണങ്ങൾ"}} മലയാള ഭാഷയുടെ ഇന്നത്തെ നിലയെപ്പറ്റി പലരും പലവിധത്തിലും പറയാറും എഴുതാറും ഉണ്ടല്ലോ. ഒരേ സംഗതിയെക്കുറിച്ച് അന്വോന്യം വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ഉണ്ടാവുമ്പോൾ അവ നിൎമ്മത്സരന്മാരിൽ ഒരുവക വിനോദരസമുളവാക്കുന്നു. ഇതു പരമാൎത്ഥമല്ലയോ എന്നു താഴെ ചേർന്ന പ്രസ്താവനകൾ വായിച്ചു നോക്കിയാലറിയാം. സാഹിത്യപണ്ഡിതൻ പറകയാണ്: ആധുനികഭാഷാസാഹിത്യത്തിന്റെ അവസ്ഥ ഇത്ര മാത്രം ശോചനീയമായിത്തീർന്നുവല്ലോ ഭഗവാനേ! വാമൊഴിയും വരമൊഴിയും വിവരമില്ലാത്ത ചില കാളികൂളിവൎഗ്ഗങ്ങൾ കവികളും ഗദ്യകാരന്മാരും വിമൎശകവീരന്മാരും പ്രാസംഗികന്മാരും ഒക്കെയായിച്ചമഞ്ഞു പുറപ്പെടുവിക്കുന്ന ശൃഗാലകൂജനങ്ങളും ഭേകാരങ്ങളുമൊക്കെയാണത്രേ ഇന്നത്തെ 'ജീവൽ'സാഹിത്യം! അവൎക്കാകട്ടെ, ഗദ്യമാണെങ്കിൽ വ്യാകരണം വേണ്ട, ശൈലി വേണ്ട, പ്രയോഗസാധുത വേണ്ട; പദ്യമാണെങ്കിൽ ഛന്ധോബന്ധം വേണ്ട, രസം വേണ്ട അലങ്കാരം വേണ്ട ചമൽക്കാരം വേണ്ട; പ്രസംഗമാണെങ്കിൽ മൎയ്യാദ വേണ്ട വിവേകം വേണ്ട പൂൎവാപരസംബന്ധം വേണ്ട; ഒരു പദ്ധതിയിലും ഒരു മണ്ണാങ്കട്ടയും വേണ്ട. അഹോ കഷ്ടം! നമ്മുടെ കൈരളീദേവി ഈ മഹാസങ്കടാവസ്ഥയിൽ എത്തിച്ചേർന്നുവല്ലോ. ഈ 'നവീ<noinclude><references/></noinclude> cde61t8lulua5kjksr3epywk3aiz5ty താൾ:ഹാസ്യരേഖകൾ.pdf/54 106 78371 223179 2024-12-19T22:40:41Z Sreejithk2000 57 പുതിയ താൾ 223179 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഹാസ്യരേഖകൾ}} ന'ക്കാർ അവളുടെ മുഖപദ്മത്തിൽ വാരിവൎഷിക്കുന്ന കരിസപ്തസമുദ്രങ്ങളെ കൊണ്ടും നിൎമ്മാജ്ജനം ചെയ്യപ്പെടാമോ എന്നു സന്ദേഹമാണു്. ഇതിന്നൊക്കെയും പുറമേ, പഴയ മഹാകവികളേയും, വിവേകം ഇനിയും ശേഷിച്ചിട്ടുള്ള സാഹിതീഭക്തന്മാരേയും, സമൂലം സാഹിത്യ ക്ഷേത്രത്തിൽനിന്നുമുച്ചാടനം ചെയ്യിച്ചാലേ ഈ മുറിവാലന്മാരിൽ കുറേപ്പേൎക്കു തൃപ്തിയാകയുള്ളൂപോലും! ഭാഷയോടു കാട്ടുന്ന ഇത്തരം അനീതികൾ സ്വമാതൃവക്ഷസ്സിൽ നാരാചാപ്രയോഗം ചെയ്യുന്നതിനു തുല്യമാണെന്നു ഈ ശശബുദ്ധികൾ സ്മരിക്കാത്തതാണ് കഠിനം! പക്ഷേ, എന്തുചെയ്യാം. സാഹിത്യത്തിൽ ഒരു ശിക്ഷാനിയമമില്ലല്ലോ!..... .... ഇത്യാദി. ഇന്നത്തെ യുവകവി പറകയാണ്: ഒരുവക പഴഞ്ചൻ സാഹിത്യകാരന്മാരുടേയും പണ്ഡിതന്മാരുടേയും ഏറിയ കാലത്തെ കൈകാൎയ്യംകൊണ്ടു മലയാളഭാഷ വളച്ച് മൂത്തു മുരടിച്ചു കാടുകേറി കിടക്കയാണിപ്പോൾ. ഫാഷനില്ല അവൾക്ക്, പുഷ്ടിയില്ല അവൾക്ക്, രസികത്വമില്ല അവൾക്ക്, മിസ്റ്റിസിസമില്ല അവൾക്ക്, വഴക്കമില്ല അവൾക്ക്, ചൊടിയില്ല അവൾക്ക് - ഇതെല്ലാം ഉടനടിയുണ്ടാകണം. എന്റെയും കൂട്ടരുടേയും പ്രയത്നം കൊണ്ടുണ്ടാകണം. അൎത്ഥശൂന്യങ്ങളായ പാണ്ഡിത്യനിയമശൃംഖലകൾ അവളുടെ കാലും കരവും ബന്ധിച്ചിരിക്കുന്നതു മുറിച്ചെറിഞ്ഞ് അവളെ സ്വതന്ത്രയാക്കണം. ആശയം പകർത്തുന്നതിൽ കെൽപ്പും ജീവസ്സും ഉളവാക്കണം. പ്രേമം അവളിൽ തുളുമ്പിയൊഴുകണം. പ്രേമഗീതങ്ങളായിരിക്കണം അവളുടെ ഉച്ഛ്വാസ<noinclude><references/></noinclude> jatstq3kzsw26q0482kvhm4q408lds5