വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.44.0-wmf.8
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
താൾ:Terms-in-mathematics-malayalam-1952.pdf/1
106
76812
223516
222505
2024-12-24T16:50:42Z
Roopeshor6
12577
223516
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>GLOSSARY SERIES No. 3
<big><big>Terms in : :<br>
Mathematics</big></big>
<center><big><big><big>'''MALAYALAM'''</big></big></big></center>
<center> Printed and Published by
The Superintendent, Department of Publications.<br>
(All rights Reserved)
</center>
2nd Edition,<br>
1000 Copies
<div style="text-align:right">UNIVERSITY
OF
TRAVANCORE
1952</div>
Price 8 As,<noinclude><references/></noinclude>
j1h9gds0jtw8h271bh8zcutr6rd7bhj
താൾ:Terms-in-mathematics-malayalam-1952.pdf/3
106
76831
223517
222385
2024-12-24T16:51:57Z
Roopeshor6
12577
223517
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>GLOSSARY SERIES No. 3
<big><big>Terms in : :<br>
Mathematics</big></big>
<center><big><big><big>'''MALAYALAM'''</big></big></big></center>
<center> Printed and Published by
The Superintendent, Department of Publications.<br>
(All rights Reserved)
</center>
2nd Edition,<br>
1000 Copies
<div style="text-align:right">UNIVERSITY
OF
TRAVANCORE
1952</div>
Price 8 As,<noinclude><references/></noinclude>
g6u1yadxmgku4d6uvr1cfcza77y37zu
223724
223517
2024-12-25T06:13:23Z
Varghesepunnamada
10368
/* സാധൂകരിച്ചവ */
223724
proofread-page
text/x-wiki
<noinclude><pagequality level="4" user="Varghesepunnamada" /></noinclude>GLOSSARY SERIES No. 3
<big><big>Terms in : :<br>
Mathematics</big></big>
<center><big><big><big>'''MALAYALAM'''</big></big></big></center>
<center> <i>Printed and Published by
The Superintendent, Department of Publications.<br>
(All rights Reserved)</i>
</center>
2nd Edition,<br>
1000 Copies
<div style="text-align:right">UNIVERSITY
OF
TRAVANCORE
1952</div>
Price 8 As,<noinclude><references/></noinclude>
fnswuzeeaj7reva100m0punjv1uf7aq
താൾ:Terms-in-mathematics-malayalam-1952.pdf/4
106
76832
223518
222386
2024-12-24T16:56:15Z
Roopeshor6
12577
223518
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>{{C|<big><big>CONTENTS</big></big>}}
{| style="width:100%"
| || || || || PAGE
|-
| ALGEBRA || ... || ... || ... || 1
|-
| ARITHMETIC || ... || ... || ... || 1
|-
| ASTRONOMY || ... || ... || ... || 29
|-
| CALCULUS || ... || ... || ... || 39
|-
| GEOMETRY || ... || ... || ... || 17
|-
| MECHANICS || ... || ... || ... || 46
|-
| STATISTICS || ... || ... || ... || 43
|-
| TRIGONOMETRY || ... || ... || ... || 17
|}<noinclude><references/></noinclude>
jya0dmtek676wnftgtaf7i0szv69wh1
താൾ:Keralapadavali-malayalam-standard-3-1964.pdf/23
106
76929
223687
221410
2024-12-24T18:23:15Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223687
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|17}}</noinclude>ഒററക്കുളമ്പുള്ള മൃഗം ആണു്. ആടിന്റെ ദേഹം
മുഴുവനും തടിച്ചു നീണ്ട രോമംകൊണ്ടു മൂടിയിരിക്കും. അതിന്റെ കൊമ്പ് കുറിയതും ചെവി നീണ്ടതുമാണ്. കാലുകൾ ചെറുതെങ്കിലും ബലമുള്ളതാണ്. ആടിന് എവിടെയും തുള്ളിച്ചാടി നടക്കാം. പൊക്കമുള്ള പ്രദേശങ്ങളിൽ അതിനു
അതിവേഗത്തിൽ കേറിയിറങ്ങാം.കാലിനു അതിനുവേണ്ട കരുത്തുണ്ട്.
ആടുകൾ പലതരം ഉണ്ട്. നമ്മുടെ നാട്ടിൽ സാധാരണമായി കണ്ടുവരുന്ന ഇനങ്ങൾ കോലാട്, ചെമ്മരിയാട് എന്നിവയാണ്. ഇവയിൽ കോലാടിന്റെ പാൽ മാത്രമേ കുടിക്കാറുള്ളൂ. ചെമ്മരിയാടിന്റെ രോമം കൊണ്ടാണ് നമുക്കും അധികം പ്രയോജനം. കമ്പിളിത്തുണികൾ ചെമ്മരിയാടിന്റെ രോമംകൊണ്ട് ഉണ്ടാക്കുന്നവയാണ്. പ്രസിദ്ധമായ കാശ്മീർ സാൽവയും മറ്റും ഈ രോമംകൊണ്ടാണ് നിൎമ്മി<noinclude><references/></noinclude>
ebc5adwk4epwrh35hshiquf72g87eeg
താൾ:Keralapadavali-malayalam-standard-3-1964.pdf/21
106
76930
223684
221409
2024-12-24T18:13:36Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223684
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|15}}</noinclude>നിവൎന്നു നിന്നു് കുരങ്ങന്മാരെ നോക്കി ഒരു
സലാം കൊടുത്തിട്ടു് അവൻ സ്ഥലം വിട്ടു.
കണ്ടോ, അവന്റെ സാമൎത്ഥ്യം !
{{ന|അഭ്യാസം}}
1. താഴെക്കാണുന്നവയ്ക്കു പകരം ഈ പാഠത്തിൽ
നിന്നും പഠിച്ച വാക്കും എഴുതുക :<br>
മിടുക്കു്=<br>
സൂത്രം =<br>
2. വരയിട്ടിട്ടുള്ള സ്ഥാനത്തും ചേൎക്കേണ്ട അക്ഷരം
എഴുതുക :-<br>
[ച്ഛ ,ശ്വ എന്നീ അക്ഷരങ്ങളിൽനിന്നു
വേണം തിരഞ്ഞെടുക്കാൻ.]<br>
അ__ൻ നി__:യിച്ചു.<br>
3. 'ശ്വ' എന്ന അക്ഷരമുള്ള രണ്ടുവാക്ക് എഴുതുക.<br>
'ഷ്ട' ചേൎന്ന എത്രവാക്കുകൾ നിങ്ങൾക്കറിയാം ?<br>
എഴുതിനോക്കുക.<br>
4. അബ്ദുള്ളയ്ക്കു് കുരങ്ങന്മാരിൽ നിന്നും തൊപ്പി
തിരിച്ചുകിട്ടിയതു് എങ്ങനെ ?<br><br>
{{ന|____}}<noinclude><references/></noinclude>
qlgwf6lspl0fklnlhun2zc6qqhuxthl
താൾ:Keralapadavali-malayalam-standard-3-1964.pdf/19
106
76931
223682
221406
2024-12-24T18:11:24Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223682
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|13}}</noinclude>നഷ്ടം വന്നതു് ! എങ്ങനെയെങ്കിലും തൊപ്പി
തിരിച്ചു കിട്ടണം. അതിനു് ഒരു ഉപായവും
തോന്നിയില്ല.
അവൻ മേല്പോട്ടു നോക്കി. കുരങ്ങന്മാൎക്കു് ഉത്സവം തന്നെ.
തൊപ്പിയണിഞ്ഞുകൊണ്ടു് എട്ടുപത്തെണ്ണം അങ്ങോട്ടുമിങ്ങോട്ടും ചാടുന്നു ; ചിലർ തൊപ്പി കടിച്ചുനോക്കുന്നു ; ചിലർ മണ<br><noinclude>61/202-2
<references/></noinclude>
530oxxk3pgnxuxjve01aa8fvs40g9w5
താൾ:General-science-pusthakam-1-1958.pdf/1
106
76944
223503
220728
2024-12-24T14:55:26Z
Varghesepunnamada
10368
/* സാധൂകരിച്ചവ */
223503
proofread-page
text/x-wiki
<noinclude><pagequality level="4" user="Varghesepunnamada" /></noinclude><center>'''''ജനറൽ സയൻസ്'''''</center>
<center>''പുസ്തകം 1''</center>
<center>'''✯'''</center>
<center>''GOVERNMENT OF KERALA''</center>
<center>''1958''</center><noinclude><references/></noinclude>
jkw9wh0kx2g405f116sw1ex9spgg3mc
താൾ:Keralapadavali-malayalam-standard-3-1964.pdf/24
106
76985
223688
221411
2024-12-24T18:26:24Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223688
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|18}}</noinclude>ക്കുന്നത്. ചെമ്മരിയാടിന്റെ കൊമ്പുകൾക്കു് ഒരു പ്രത്യേകതയുണ്ടു്--അവ നീണ്ടു പിരിഞ്ഞിരിക്കും.
ആടുകൾ മിക്ക ഇലകളും തിന്നും. എങ്കിലും പ്ലാവിലയോടാണ് അവയ്ക്ക് ഏറ്റവും ഇഷ്ടം. ആട് ഔഷധശക്തിയുള്ള ഇലകൾ തിന്നുന്നതുകൊണ്ടായിരിക്കണം, ആട്ടിൻ പാലിനു ഗുണം കൂടുതലുള്ളതു്. മേഞ്ഞു നടക്കാൻ മൈതാനങ്ങളും മേടുകളും വേണ്ടുവോളമില്ലാത്ത നാടുകളിൽ വളർത്തുന്ന ആടുകൾക്കു്, പച്ചിലകൾക്കു പുറമേ പിണ്ണാക്ക്, തവിട്, കടല മുതലായവയും കൊടുക്കാറുണ്ടു്
ആട്ടിൻപാൽ നല്ല ആഹാരപദാർത്ഥമാണ്.ആടിന്റെ മാംസവും ചിലർ ഭക്ഷിക്കാറുണ്ട്. ആട്ടിൻതോലുകൊണ്ട് ചെരിപ്പും പെട്ടിയും മററും ഉണ്ടാക്കിവരുന്നു.
ആടിന്റെ ഗർഭകാലം അഞ്ചു മാസമാണ്. ഓരോ പ്രസവത്തിലും രണ്ടും മൂന്നും കുട്ടികൾ ഉണ്ടായിരിക്കും. ചെറിയ കുട്ടികൾ തള്ളയുടെ പാൽ കുടിച്ചു വളരുന്നു. ആട്ടിൻ കുട്ടികൾ
പ്രസരിപ്പോടെ തുള്ളിച്ചാടി നടക്കുന്നതും കളിക്കുന്നതും കാണാൻ എന്തൊരു കൗതുകമാണ് !
നല്ലതരം ആടുകൾ ഏററവും അധികമുള്ളതു് ആസ്ത്രേലിയയിലാണ്. അവിടെ പരിഷ്കൃതമായ രീതിയിൽ അവയെ വളർത്തിപ്പോരുന്നു. നമ്മുടെ ആടുകൾ അവയേക്കാൾ പാലു കുറഞ്ഞ<noinclude><references/></noinclude>
2jjfs296t7nkvntgg6swowsqvpxqncy
താൾ:Keralapadavali-malayalam-standard-3-1964.pdf/25
106
76986
223689
221413
2024-12-24T18:27:05Z
Tonynirappathu
2211
223689
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{ന|19}}</noinclude>വയാണു്. നമ്മുടെ രാജ്യത്തിൽത്തന്നെ ഉത്തരേന്ത്യയിലെ ആടുകൾ ദക്ഷിണേന്ത്യയിലുള്ളവയെക്കാൾ പാലും മാംസവും കൂടിയവയാകുന്നു. ഇപ്പോൾ പരിഷ്കൃതരീതിയിൽ ആടിനെ
വളൎത്താനുള്ള ശ്രമം ഇവിടെ തുടങ്ങിയിട്ടുണ്ടു്.
<center>'''അഭ്യാസം'''</center>
# കേട്ടെഴുത്തിനുള്ള വാക്കുകൾ :-<br>
#: മൃഗങ്ങൾ പ്രസിദ്ധം
#: ആകൃതി പ്രത്യേകത
#: പ്രകൃതി പ്രസരിപ്പ്
#: പരിഷ്കൃതം ശ്രമം
#: പ്രദേശം മൈതാനം
#: പ്രയോജനം ഔഷധശക്തി
# താഴെ എഴുതുന്ന വാക്കുകൾക്കു പകരം ഈ പാഠത്തിൽ നിന്നു പഠിച്ച വാക്കുകൾ എഴുതുക :- <br>
#:ഇറച്ചി=<br>
#:വേണ്ടിടത്തോളം=<br>
#:ഭക്ഷിക്കാനുള്ള സാധനം=<br>
#:ചൊടി=<br>
#:രുചി =<br>
#:പരിഷ്ക്കരിച്ച രീതി=<br>
# (i) നാലു വളൎത്തുമൃഗങ്ങളുടെ പേര് എഴുതുക.<br>
#:(ii) ആടിനെ വളrത്തുന്നതെന്തിനു് ?<noinclude><references/></noinclude>
3s83e66m93sq7esh037cmtaz85a4brb
223690
223689
2024-12-24T18:27:49Z
Tonynirappathu
2211
223690
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{ന|19}}</noinclude>വയാണു്. നമ്മുടെ രാജ്യത്തിൽത്തന്നെ ഉത്തരേന്ത്യയിലെ ആടുകൾ ദക്ഷിണേന്ത്യയിലുള്ളവയെക്കാൾ പാലും മാംസവും കൂടിയവയാകുന്നു. ഇപ്പോൾ പരിഷ്കൃതരീതിയിൽ ആടിനെ
വളൎത്താനുള്ള ശ്രമം ഇവിടെ തുടങ്ങിയിട്ടുണ്ടു്.
<center>'''അഭ്യാസം'''</center>
# കേട്ടെഴുത്തിനുള്ള വാക്കുകൾ :-<br>
#: മൃഗങ്ങൾ പ്രസിദ്ധം
#: ആകൃതി പ്രത്യേകത
#: പ്രകൃതി പ്രസരിപ്പ്
#: പരിഷ്കൃതം ശ്രമം
#: പ്രദേശം മൈതാനം
#: പ്രയോജനം ഔഷധശക്തി
# താഴെ എഴുതുന്ന വാക്കുകൾക്കു പകരം ഈ പാഠത്തിൽ നിന്നു പഠിച്ച വാക്കുകൾ എഴുതുക :- <br>
#:ഇറച്ചി=<br>
#:വേണ്ടിടത്തോളം=<br>
#:ഭക്ഷിക്കാനുള്ള സാധനം=<br>
#:ചൊടി=<br>
#:രുചി =<br>
#:പരിഷ്ക്കരിച്ച രീതി=<br>
# (i) നാലു വളൎത്തുമൃഗങ്ങളുടെ പേര് എഴുതുക.<br>
#:(ii) ആടിനെ വളrത്തുന്നതെന്തിനു് ?<noinclude><references/></noinclude>
dw80ey4kpcairlruiasubkb7rvg2coh
223691
223690
2024-12-24T18:33:33Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223691
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|19}}</noinclude>വയാണു്. നമ്മുടെ രാജ്യത്തിൽത്തന്നെ ഉത്തരേന്ത്യയിലെ ആടുകൾ ദക്ഷിണേന്ത്യയിലുള്ളവയെക്കാൾ പാലും മാംസവും കൂടിയവയാകുന്നു. ഇപ്പോൾ പരിഷ്കൃതരീതിയിൽ ആടിനെ
വളൎത്താനുള്ള ശ്രമം ഇവിടെ തുടങ്ങിയിട്ടുണ്ടു്.
<center>'''അഭ്യാസം'''</center>
# കേട്ടെഴുത്തിനുള്ള വാക്കുകൾ :-<br>
#: മൃഗങ്ങൾ പ്രസിദ്ധം
#: ആകൃതി പ്രത്യേകത
#: പ്രകൃതി പ്രസരിപ്പ്
#: പരിഷ്കൃതം ശ്രമം
#: പ്രദേശം മൈതാനം
#: പ്രയോജനം ഔഷധശക്തി
# താഴെ എഴുതുന്ന വാക്കുകൾക്കു പകരം ഈ പാഠത്തിൽ നിന്നു പഠിച്ച വാക്കുകൾ എഴുതുക :- <br>
#:ഇറച്ചി=<br>
#:വേണ്ടിടത്തോളം=<br>
#:ഭക്ഷിക്കാനുള്ള സാധനം=<br>
#:ചൊടി=<br>
#:രുചി =<br>
#:പരിഷ്ക്കരിച്ച രീതി=<br>
# (i) നാലു വളൎത്തുമൃഗങ്ങളുടെ പേര് എഴുതുക.<br>
#:(ii) ആടിനെ വളrത്തുന്നതെന്തിനു് ?<noinclude><references/></noinclude>
9er5plgmtvzawh7ojprvrofs29zi4po
താൾ:Keralapadavali-malayalam-standard-3-1964.pdf/26
106
76997
223692
220422
2024-12-24T18:37:09Z
Tonynirappathu
2211
223692
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude><center>'''പാഠം 7'''</center>
==='''പാണ്ടനും കാടനും വെള്ളുവും'''===
<poem>
പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.
പണ്ടിവനൊരു കടിയാലൊരു പുലിയെ-
ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ.
കാടൻനായും കാട്ടിൽ വരുമ്പോൾ
കോളല്ലാതൊരു പേടി തുടങ്ങും.
വീട്ടിൽ വരുന്നവരെപ്പലരെക്കടി-
കൂട്ടിയ ചണ്ടക്കാരനെ ഞാനൊരു<
കൂട്ടിലതാക്കി ചങ്ങലയിട്ടഥ
പൂട്ടിപ്പിന്നെക്കഞ്ഞി കുടിക്കും.
വെള്ളൂ, വാ, വാ, യെന്നു വിളിച്ചാൽ
തൊള്ള തുറന്നു പറന്നു വരും താൻ.
കള്ളനു തുള്ളിക്കഞ്ഞികൊടുപ്പാ-
നുള്ളാരുപായം കാണ്മാനില്ല.
</poem>
കിരാതം തുള്ളൽ] [കുഞ്ചൻ നമ്പ്യാർ
<center>''''''അഭ്യാസം''''''</center>
1. പാണ്ടൻ നായുടെ പണ്ടത്തെ നിലയെന്തായിരുന്നു ?
ഇപ്പോഴത്തെ നിലയെന്താണ് ? 'കാട'ന്
കാട്ടിലോ വീട്ടിലോ ശൗര്യം ?<noinclude><references/></noinclude>
7agddy8j195jsyw92591b84owcqnh2q
223693
223692
2024-12-24T18:37:46Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223693
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" /></noinclude><center>'''പാഠം 7'''</center>
==='''പാണ്ടനും കാടനും വെള്ളുവും'''===
<poem>
പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.
പണ്ടിവനൊരു കടിയാലൊരു പുലിയെ-
ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ.
കാടൻനായും കാട്ടിൽ വരുമ്പോൾ
കോളല്ലാതൊരു പേടി തുടങ്ങും.
വീട്ടിൽ വരുന്നവരെപ്പലരെക്കടി-
കൂട്ടിയ ചണ്ടക്കാരനെ ഞാനൊരു<
കൂട്ടിലതാക്കി ചങ്ങലയിട്ടഥ
പൂട്ടിപ്പിന്നെക്കഞ്ഞി കുടിക്കും.
വെള്ളൂ, വാ, വാ, യെന്നു വിളിച്ചാൽ
തൊള്ള തുറന്നു പറന്നു വരും താൻ.
കള്ളനു തുള്ളിക്കഞ്ഞികൊടുപ്പാ-
നുള്ളാരുപായം കാണ്മാനില്ല.
</poem>
കിരാതം തുള്ളൽ] [കുഞ്ചൻ നമ്പ്യാർ
<center>'''''അഭ്യാസം'''''</center>
1. പാണ്ടൻ നായുടെ പണ്ടത്തെ നിലയെന്തായിരുന്നു ?
ഇപ്പോഴത്തെ നിലയെന്താണ് ? 'കാട'ന്
കാട്ടിലോ വീട്ടിലോ ശൗര്യം ?<noinclude><references/></noinclude>
ek7eohjy3fcrr8or48zj2s50719v5vq
223694
223693
2024-12-24T18:38:41Z
Tonynirappathu
2211
223694
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" /></noinclude><center>'''പാഠം 7'''</center>
==='''പാണ്ടനും കാടനും വെള്ളുവും'''===
<poem>
പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.
പണ്ടിവനൊരു കടിയാലൊരു പുലിയെ-
ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ.
കാടൻനായും കാട്ടിൽ വരുമ്പോൾ
കോളല്ലാതൊരു പേടി തുടങ്ങും.
വീട്ടിൽ വരുന്നവരെപ്പലരെക്കടി-
കൂട്ടിയ ചണ്ടക്കാരനെ ഞാനൊരു
കൂട്ടിലതാക്കി ചങ്ങലയിട്ടഥ
പൂട്ടിപ്പിന്നെക്കഞ്ഞി കുടിക്കും.
വെള്ളൂ, വാ, വാ, യെന്നു വിളിച്ചാൽ
തൊള്ള തുറന്നു പറന്നു വരും താൻ.
കള്ളനു തുള്ളിക്കഞ്ഞികൊടുപ്പാ-
നുള്ളാരുപായം കാണ്മാനില്ല.
</poem>
കിരാതം തുള്ളൽ] [കുഞ്ചൻ നമ്പ്യാർ
<center>'''''അഭ്യാസം'''''</center>
1. പാണ്ടൻ നായുടെ പണ്ടത്തെ നിലയെന്തായിരുന്നു ?
ഇപ്പോഴത്തെ നിലയെന്താണ് ? 'കാട'ന്
കാട്ടിലോ വീട്ടിലോ ശൗര്യം ?<noinclude><references/></noinclude>
ixk0o1t1zbzbmssi42ditv9m2bdqky1
താൾ:Keralapadavali-malayalam-standard-3-1964.pdf/27
106
76998
223695
221414
2024-12-24T18:40:53Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223695
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|21}}</noinclude>2. കൂട്ടിച്ചേക്കുക :-<br>
ചങ്ങല + ഇട്ട് + അഥ <br>
തുള്ളി + കഞ്ഞി <br>
കൊടുപ്പാൻ + ഉള്ള + ഒരു + ഉപായം<br>
3. ചണ്ടക്കാരൻ = ശണ്ഠക്കാരൻ.
{{ന|പാഠം 8}}
{{ന|'''വാക്കു പാലിച്ചില്ലെങ്കിൽ !'''}}
കിട്ടുപ്പണിക്കർ ഒരു വലിയ കൊപ്രാക്കച്ചവടക്കാരനാണ്. ഒരു ദിവസം രാവിലെ അയാൾ കമ്പോളത്തിലേക്കു തിരിച്ചു. കീശയിൽ ഒരു പണസ്സഞ്ചിയും ഉണ്ടായിരുന്നു. വ്യാപാരത്തിനു പോവുകയല്ലേ, കയ്യിൽ ധാരാളം പണം കരുതണമല്ലോ.
കമ്പോളത്തിൽ ചെന്നപ്പോൾ പണിക്കർ
കീശയിൽ തപ്പിനോക്കി. പണസ്സഞ്ചി കാണുന്നില്ല ! അത് എങ്ങനെയോ കളഞ്ഞുപോയി. പാവം, കച്ചവടക്കാരൻ എന്തുചെയ്യും ! അയാൾ കരഞ്ഞുപോയി. അയാൾ പല സ്ഥലത്തും അന്വേഷിച്ചു. ഫലമുണ്ടായില്ല.
ഒടുവിൽ ആ വ്യാപാരിക്ക് ഒരു ബുദ്ധി തോന്നി. അയാൾ തെരുവിലൂടെ നടന്നു വിളിച്ചു<noinclude><references/></noinclude>
hc5ksf9gkve1qb5i9gh1ldwy3b8eha1
223696
223695
2024-12-24T18:41:51Z
Tonynirappathu
2211
223696
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|21}}</noinclude>2. കൂട്ടിച്ചേക്കുക :-<br>
ചങ്ങല + ഇട്ട് + അഥ <br>
തുള്ളി + കഞ്ഞി <br>
കൊടുപ്പാൻ + ഉള്ള + ഒരു + ഉപായം<br>
3. ചണ്ടക്കാരൻ = ശണ്ഠക്കാരൻ.
{{ന|പാഠം 8}}
{{ന|{{xx-larger|'''വാക്കു പാലിച്ചില്ലെങ്കിൽ !'''}}}}
കിട്ടുപ്പണിക്കർ ഒരു വലിയ കൊപ്രാക്കച്ചവടക്കാരനാണ്. ഒരു ദിവസം രാവിലെ അയാൾ കമ്പോളത്തിലേക്കു തിരിച്ചു. കീശയിൽ ഒരു പണസ്സഞ്ചിയും ഉണ്ടായിരുന്നു. വ്യാപാരത്തിനു പോവുകയല്ലേ, കയ്യിൽ ധാരാളം പണം കരുതണമല്ലോ.
കമ്പോളത്തിൽ ചെന്നപ്പോൾ പണിക്കർ
കീശയിൽ തപ്പിനോക്കി. പണസ്സഞ്ചി കാണുന്നില്ല ! അത് എങ്ങനെയോ കളഞ്ഞുപോയി. പാവം, കച്ചവടക്കാരൻ എന്തുചെയ്യും ! അയാൾ കരഞ്ഞുപോയി. അയാൾ പല സ്ഥലത്തും അന്വേഷിച്ചു. ഫലമുണ്ടായില്ല.
ഒടുവിൽ ആ വ്യാപാരിക്ക് ഒരു ബുദ്ധി തോന്നി. അയാൾ തെരുവിലൂടെ നടന്നു വിളിച്ചു<noinclude><references/></noinclude>
n6mzdcj3wiiotjcbonwxwbulh6034sz
താൾ:Keralapadavali-malayalam-standard-3-1964.pdf/18
106
76999
223681
221404
2024-12-24T18:10:26Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223681
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|12}}</noinclude>അന്ന് അവൻ ഒരു നല്ല തൊപ്പി തെരഞ്ഞെടുത്ത് തലയിൽ വച്ചു; തൊപ്പിക്കുട്ട ചുമലിലേറ്റി; പതിവുപോലെ ചന്തയിലേക്കു യാത്രയാവുകയും ചെയ്തു. കുറച്ചു ദൂരം ചെന്നപ്പോൾ അവൻ ഇങ്ങനെ ആലോചിച്ചു:- "എന്നും അഞ്ചും ആറും തൊപ്പി തിരിച്ചു കൊണ്ടുപോകാറുണ്ട്. ഇന്ന് അതു പാടില്ല. എല്ലാം വിൽക്കണം. അതുകൊണ്ട് ആ പുതിയ വഴിയേ പോകണം. അൽപ്പം വളഞ്ഞ വഴിയാണ്. ദൂരവും കൂടുതലുണ്ട്. എങ്കിലും സാരമില്ല. മൂന്നു നാലെണ്ണം ആ വഴിക്ക് വിൽക്കാൻ കഴിഞ്ഞേക്കും."
"തൊപ്പീ, തൊപ്പിവേണോ തൊപ്പീ" എന്നു നീട്ടിവിളിച്ചുകൊണ്ട് അബ്ദുള്ള പുതിയ വഴിയിൽക്കൂടി നടന്നു. പൊരിയുന്ന വെയിൽ. കടുത്ത ദാഹം. അവൻ കൂട്ടാക്കിയില്ല. കുറച്ചുകൂടി നടന്നപ്പോൾ വഴിയരികിൽ ഒരു ആൽമരവും അല്പം അകലെ ഒരു നീരുറവും കണ്ടു. അവനു ആശ്വാസമായി. തൊപ്പിക്കുട്ടയെടുത്ത് ആലിൻചുവട്ടിൽ വച്ചിട്ട് അവൻ ഉറവിലേയ്ക്ക് നടന്നു. അവിടെയെത്തി വെള്ളം കുടിക്കാൻ തുടങ്ങിയതേയുള്ളൂ. പുറകിലൊരു ബഹളം. അവൻ തിരിഞ്ഞുനോക്കി. എന്താണവിടെക്കണ്ടത്! അവൻ തളർന്നുപോയി. തൊപ്പിയണിഞ്ഞ കുറേ കുരങ്ങന്മാർ വൃക്ഷത്തിലേക്കു തുരുതുരാ കയറുകയാണ്. അവൻ ഓടിച്ചെന്നു. കുട്ടയിൽ ഒരൊറ്റ തൊപ്പിപോലുമില്ല! അവനു കോപം വന്നു.അതിനൊപ്പം ദുഃഖവും. എന്തുചെയ്യും? എത്ര രൂപയാണു<noinclude><references/></noinclude>
b41hiwnstp1aa3hn4lp5t7nlilqwxgq
താൾ:Keralapadavali-malayalam-standard-3-1964.pdf/20
106
77014
223683
221407
2024-12-24T18:12:53Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223683
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|14}}</noinclude>പ്പിച്ചു നോക്കുന്നു. ആകെക്കൂടി വലിയ ബഹളം. പാവം! കൊച്ചുമുതലാളി എന്തു ചെയ്യാനാണു്? "ഇടു്, ഇവിടെ, തൊപ്പി ഇടാനല്ലേ പറഞ്ഞതു്!" എന്നൊക്കെ ശക്തിയായിപ്പറഞ്ഞു നോക്കി. ആരു കേൾക്കാനാണു്! "ശൂ, ശ്ശീ" എന്നൊക്കെ ഒച്ചവെച്ചു.അവരും അതുപോലെ ശബ്ദിച്ചതേയുള്ളൂ. അവൻ ഇണക്കത്തിൽ കൈ കാട്ടി വിളിച്ചു. അവരും അവനെ കൈ കാട്ടി വിളിച്ചു. അവൻ ഉച്ചത്തിൽ കൈകൊട്ടി. അവരും അവനെപ്പോലെ കൈകൊട്ടി. ഇതുകണ്ടു് അവൻ ചിരിച്ചുപോയി. അപ്പോൾ കുരങ്ങന്മാരും അവനെ നോക്കി ഇളിച്ചു. അവനു കലിവന്നു. "തൊപ്പി എടുത്തതും പോരാ കോക്രികാണിക്കുകയും വേണം, അല്ലേ?" എന്നു് അവൻ അലറി.
എന്തു ചെയ്യാനാണു്? അവൻ കോപം അടക്കി ആലോചിച്ചു:- "ഞാൻ കാണിക്കുന്നതു പോലെ അവരും കാണിക്കുന്നല്ലോ. അപ്പോൾ തൊപ്പി എറിഞ്ഞാൽ അവരും എറിഞ്ഞേയ്ക്കും. നോക്കിക്കളയാം."
ഇങ്ങനെ വിചാരിച്ച് ആ കൊച്ചു മിടുക്കൻ തൊപ്പി പൊക്കി കുരങ്ങന്മാരെ എറിഞ്ഞു. അത്ഭുതം! അവരും തുരുതുരാ എന്നു് തൊപ്പികൾ അവന്റെ നേരെ എറിഞ്ഞു. തറയിൽ വീഴാത്ത താമസം അവൻ പെറുക്കി എടുക്കാൻ. ഒരൊറ്റത്തൊപ്പിപോലും നഷ്ടം വന്നില്ല. അവന്റെ സന്തോഷത്തിനു് അതിരില്ലായിരുന്നു.<noinclude><references/></noinclude>
5txoor9f0tk324fqoezszduz92cnvyd
താൾ:General-science-pusthakam-1-1958.pdf/90
106
77016
223478
222962
2024-12-24T12:09:23Z
Josephjose07
12507
223478
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|84}}
വിശ്രമം ആരോഗ്യരക്ഷാനിയമങ്ങളിൽ പ്രധാനമായ ഒന്നാണു്. ദേഹാദ്ധ്വാനം ചെയ്യുന്നവർ വേണ്ടത്ര വിശ്രമം ദേഹത്തിനു നൽകേണ്ടതാണു്. അതുപോലെ മാനസിക പ്രവൎത്തനങ്ങളിൽ ഏൎപ്പെട്ടിരിക്കുന്നവർ മനസ്സിനു വേണ്ടത്ര വിശ്രമം നൽകുകയും വേണം. രാത്രിയിൽ നമ്മൾ ഉറങ്ങുന്നതു മനസ്സിനും ദേഹത്തിനും വിശ്രമം നൽകുന്നതിനു വേണ്ടിയാണ്.
{{ന|_________}}<noinclude><references/></noinclude>
7lea0nhczbnup0z1sj96q7kh7mcmbqn
താൾ:Keralapadavali-malayalam-standard-3-1964.pdf/22
106
77024
223685
220417
2024-12-24T18:15:04Z
Tonynirappathu
2211
223685
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude><center>'''പാഠം 6'''</center>
{{center|'''ആട്'''}}
മനുഷ്യർ പല മൃഗങ്ങളെ വളർത്തിവരുന്നുണ്ടല്ലോ. ഇങ്ങനെ വളർത്തു മൃഗങ്ങളിൽ ഒന്നാണ് ആട്. കാളയും നായും കുതിരയും വളർത്തു മൃഗങ്ങൾ തന്നെ. ഓരോ മൃഗത്തെയും ഓരോ ഉപയോഗത്തിനുവേണ്ടിയാണ് മനുഷ്യർ വളർത്തുന്നത്.<br>
ആടിനെ ഒറ്റയായും പറ്റമായും വളർത്താറുണ്ട്. ആക്യതിയിലും പ്രകൃതിയിലും ശാന്തമായ ഈ ജന്തു മനുഷ്യരോട് വളരെ ഇണങ്ങുന്നു.<br>
പശു ഇരട്ടക്കുളമ്പുള്ള ജീവിയാണ്. ആടിനും ഇരട്ടക്കുളമ്പാണു് ഉള്ളത്. കുതിര<noinclude><references/></noinclude>
5w2m16c0yr9npu54bbjzbd41qtanivu
223686
223685
2024-12-24T18:21:30Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223686
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" /></noinclude><center>'''പാഠം 6'''</center>
{{center|{{xx-larger|ആട്}}}}
മനുഷ്യർ പല മൃഗങ്ങളെ വളർത്തിവരുന്നുണ്ടല്ലോ. ഇങ്ങനെ വളർത്തു മൃഗങ്ങളിൽ ഒന്നാണ് ആട്. കാളയും നായും കുതിരയും വളർത്തു മൃഗങ്ങൾ തന്നെ. ഓരോ മൃഗത്തെയും ഓരോ ഉപയോഗത്തിനുവേണ്ടിയാണ് മനുഷ്യർ വളൎത്തുന്നത്.
ആടിനെ ഒറ്റയായും പറ്റമായും വളർത്താറുണ്ട്. ആക്യതിയിലും പ്രകൃതിയിലും ശാന്തമായ ഈ ജന്തു മനുഷ്യരോട് വളരെ ഇണങ്ങുന്നു.
പശു ഇരട്ടക്കുളമ്പുള്ള ജീവിയാണ്. ആടിനും ഇരട്ടക്കുളമ്പാണു് ഉള്ളത്. കുതിര<noinclude><references/></noinclude>
78zx7xjdh00jrc5td12ptmfozc4ore6
താൾ:Keralapadavali-malayalam-standard-3-1964.pdf/28
106
77025
223697
221415
2024-12-24T18:44:04Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223697
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|22}}</noinclude>പറഞ്ഞു: ആർക്കെങ്കിലും ഒരു പണസ്സഞ്ചി കിട്ടിയിട്ടുണ്ടോ ? രണ്ടായിരം രൂപയുള്ള പണസ്സഞ്ചി. കണ്ടെടുത്തു തരുന്നവർക്ക് ആയിരം രൂപ സമ്മാനം ! ' കേട്ടവർ കേട്ടവർ അത് അന്വേഷിച്ചുതുടങ്ങി.
ഒരു പാവപ്പെട്ട തൊഴിലാളിക്കാണ് പണസ്സഞ്ചി കിട്ടിയത്. അയാളും കേട്ടു, പണിക്കരുടെ വിളി. പാവത്തിനു സന്തോഷമായി. ആയിരം രൂപയല്ലേ കിട്ടാൻ പോകുന്നത് !
അയാൾ ആ വ്യാപാരിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: '' മുതലാളീ, പണസ്സഞ്ചി കിട്ടി. എന്റെ പക്കൽ ഉണ്ട്. അതങ്ങു തന്നേക്കാം. വാഗ്ദാനം ചെയ്ത സമ്മാനം തരാമോ ?
വ്യാപാരിക്കു അതിരില്ലാത്ത സന്തോഷം തോന്നി. എന്നാൽ സമ്മാനം കൊടുക്കണമല്ലോ. അതും കുറച്ചുവല്ലതുമാണോ ? ആയിരം രൂപ ! അതോർത്തപ്പോൾ സങ്കടവും തോന്നി.
കൊടുക്കാതിരിക്കാനുള്ള മാർഗ്ഗത്തെപ്പറ്റി അയാൾ ആലോചിച്ചു. പെട്ടെന്ന് അയാൾക്ക് ഒരു ബുദ്ധി തോന്നി. അയാൾ തൊഴിലാളിയോടു പറഞ്ഞു: - "എടോ, അതിൽ രണ്ടായിരം രൂപ മാത്രമല്ല, ഒരു മോതിരവും കൂടിയുണ്ടായിരുന്നു. എല്ലാം
കൂടി തരാമെങ്കിൽ ഞാൻ വാക്കു പാലിക്കാം." മോതിരത്തിന്റെ കഥ കേൾക്കുമ്പോൾ ആ പാവം പേടിച്ചു പൊയ്ക്കൊള്ളുമെന്നായിരുന്നു വ്യാപാരി വിചാരിച്ചത്.<noinclude><references/></noinclude>
msyxs3o8v2nogehfzsnxm8tcsz2ddvs
താൾ:Keralapadavali-malayalam-standard-3-1964.pdf/29
106
77026
223698
221416
2024-12-24T18:45:21Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223698
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|23}}</noinclude>തന്നെ ചതിക്കാൻ എടുത്ത അടവാണത് എന്ന് തൊഴിലാളിക്കു മനസ്സിലായി. സഞ്ചിയിൽ മോതിരം ഇല്ലല്ലോ. ആ പാവം പലതും പറഞ്ഞുനോക്കി. തന്നെ ചതിക്കരുത് എന്ന് അപേക്ഷിച്ചു. വ്യാപാരിയുണ്ടോ വിടുന്നു? കേസിനു പോകുമെന്നായി അയാൾ. വാശിയായി, വാക്കേറ്റമായി. ഒടുവിൽ രണ്ടുപേരും കൂടി നാട്ടുപ്രമാണിയുടെ അടുത്തെത്തി.
നീതിമാനായിരുന്നു ആ നാട്ടുപ്രമാണി. അദ്ദേഹം, അവർ പറഞ്ഞതു മുഴുവൻ ശ്രദ്ധിച്ചുകേട്ടു. മോതിരത്തെപ്പറ്റി പണിക്കരോടു<noinclude><references/></noinclude>
5ow4984va14rjfkw43spp54dm7whkaa
താൾ:Keralapadavali-malayalam-standard-3-1964.pdf/30
106
77027
223699
221423
2024-12-24T18:46:55Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223699
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|24}}</noinclude>പലതും ചോദിച്ചു. സഞ്ചിയിൽ മോതിരം ഉണ്ടായിരുന്നു എന്നു പറഞ്ഞതു കളവാണെന്ന് അദ്ദേഹത്തിനു തീർച്ചയായി. വാഗ്ദാനം നിറവേറ്റാത്ത വ്യാപാരിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. എന്നിട്ട് തൊഴിലാളിയോട് ഇങ്ങനെ പറഞ്ഞു:- “എടോ, ഈ സഞ്ചിയിൽ മോതിരം ഇല്ലല്ലോ. അതുകൊണ്ട് ഇത് വ്യാപാരിയുടേതല്ല. വേറെ ആരോ ആണ് ഇതിൻറെ ഉടമസ്ഥൻ. താൻ കണ്ടെടുത്തതല്ലേ? ഇതു തൻറെ പക്കൽത്തന്നെ ഇരുന്നോട്ടെ. മുപ്പതു ദിവസത്തിനകം ഉടമസ്ഥൻ വന്നാൽ ഇത് തിരിച്ചുകൊടുക്കണം. അങ്ങനെ വന്നില്ലെങ്കിൽ ഇതു താൻതന്നെ എടുത്തുകൊള്ളു."
തീരുമാനം കേട്ട് വ്യാപാരി ഞെട്ടിപ്പോയി. ലജ്ജയും ദുഃഖവുംകൊണ്ട് അയാളുടെ തല കുനിഞ്ഞുപോയി. “ കഷ്ടം, വാക്കുപാലിച്ചാൽ മതിയായിരുന്നു. ചതിക്കാൻ നോക്കിയതുകൊണ്ട് കയ്യിൽ കിട്ടിയതും നഷ്ടമായല്ലോ"- ഇങ്ങനെ വിചാരിച്ചുകൊണ്ട് അയാൾ അവിടെനിന്ന് ഇറങ്ങിപ്പോയി.
<center>'''അഭ്യാസം'''</center>
1. വരയിട്ടിട്ടുള്ള സ്ഥാനത്ത് ക്ക, സ്ഥ, ന്വേ, ഗ്ദ, ജജ, ദ്ധി എന്നിവയിൽനിന്നും യോജിക്കുന്ന ഒരക്ഷരം തിരഞ്ഞെടുത്ത് എഴുതുക :--
കൊപ്രാ__ച്ചവടം ; വാ__ാനം<br>
ഉടമ__ൻ ; അ__ഷിക്കുക.<br>
ല__; ബു__.<noinclude><references/></noinclude>
htho9go44jeva06ubtfw4ciqwdccbhy
താൾ:Keralapadavali-malayalam-standard-3-1964.pdf/31
106
77051
223700
223107
2024-12-24T18:48:32Z
Tonynirappathu
2211
223700
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" />{{ന|25}}</noinclude>2. പഠിച്ച വാക്ക് പകരം എഴുതുക :-
#കച്ചവടക്കാരൻ=
#തിരക്കുക =
#തൊഴിൽ ചെയ്യുന്നവൻ=
#വാക്കു കൊടുക്കുക =
#ന്യായം ചെയ്യുന്നവൻ =
2. വിപരീതപദം എഴുതുക :-
#വാങ്ങിക്കുക x
#നഷ്ടം x
#നീതി x
4. (1) വ്യാപാരി എന്തു ചതി ചെയ്യാനാണ് ഒരുങ്ങിയതു്?
(2) നാട്ടുപ്രമാണി അയാളെ എങ്ങനെ ശിക്ഷിച്ചു?
{{ന|പാഠം 9}}
{{ന|{{x-larger|വിളക്കുകൾ''' }}}}
നമുക്ക് വളരെ ആവശ്യമുള്ള ഉപകരണങ്ങളിൽ ഒന്നാണു വിളക്കു്. എല്ലാ വീടുകളിലുമുള്ള വിളക്കുകൾ ഒരേ തരമായിരിക്കയില്ല.
നഗരങ്ങളിലും അവയുടെ പരിസരങ്ങളിലും
വൈദ്യുതവിളക്കുകൾ സാധാരണമാണ്. നാട്ടിൻ
പുറങ്ങളിൽ മണ്ണെണ്ണവിളക്കുകളാണ് അധികം.
എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്കുകളും കാണും.
ക്ഷേത്രങ്ങൾക്കകത്തു് എണ്ണയോ നെയ്യോ ഒഴിച്ചു<noinclude><references/></noinclude>
70aegf9maxaf6b76hzza2qm70951fge
223701
223700
2024-12-24T18:50:48Z
Tonynirappathu
2211
223701
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" />{{ന|25}}</noinclude>2. പഠിച്ച വാക്ക് പകരം എഴുതുക :-
<poem>
കച്ചവടക്കാരൻ=
തിരക്കുക =
തൊഴിൽ ചെയ്യുന്നവൻ=
വാക്കു കൊടുക്കുക =
ന്യായം ചെയ്യുന്നവൻ =
2. വിപരീതപദം എഴുതുക :-
#വാങ്ങിക്കുക x
#നഷ്ടം x
#നീതി x
</poem>
4. (1) വ്യാപാരി എന്തു ചതി ചെയ്യാനാണ് ഒരുങ്ങിയതു്?
(2) നാട്ടുപ്രമാണി അയാളെ എങ്ങനെ ശിക്ഷിച്ചു?
{{ന|പാഠം 9}}
{{ന|{{x-larger|വിളക്കുകൾ''' }}}}
നമുക്ക് വളരെ ആവശ്യമുള്ള ഉപകരണങ്ങളിൽ ഒന്നാണു വിളക്കു്. എല്ലാ വീടുകളിലുമുള്ള വിളക്കുകൾ ഒരേ തരമായിരിക്കയില്ല.
നഗരങ്ങളിലും അവയുടെ പരിസരങ്ങളിലും
വൈദ്യുതവിളക്കുകൾ സാധാരണമാണ്. നാട്ടിൻ
പുറങ്ങളിൽ മണ്ണെണ്ണവിളക്കുകളാണ് അധികം.
എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്കുകളും കാണും.
ക്ഷേത്രങ്ങൾക്കകത്തു് എണ്ണയോ നെയ്യോ ഒഴിച്ചു<noinclude><references/></noinclude>
kl7jmcydmf0zj39zd3o1wkoovs0kdnp
223702
223701
2024-12-24T18:51:35Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223702
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|25}}</noinclude>2. പഠിച്ച വാക്ക് പകരം എഴുതുക :-
<poem>
കച്ചവടക്കാരൻ=
തിരക്കുക =
തൊഴിൽ ചെയ്യുന്നവൻ=
വാക്കു കൊടുക്കുക =
ന്യായം ചെയ്യുന്നവൻ =
3. വിപരീതപദം എഴുതുക :-
വാങ്ങിക്കുക x
നഷ്ടം x
നീതി x
</poem>
4. (1) വ്യാപാരി എന്തു ചതി ചെയ്യാനാണ് ഒരുങ്ങിയതു്?
(2) നാട്ടുപ്രമാണി അയാളെ എങ്ങനെ ശിക്ഷിച്ചു?
{{ന|പാഠം 9}}
{{ന|{{x-larger|വിളക്കുകൾ''' }}}}
നമുക്ക് വളരെ ആവശ്യമുള്ള ഉപകരണങ്ങളിൽ ഒന്നാണു വിളക്കു്. എല്ലാ വീടുകളിലുമുള്ള വിളക്കുകൾ ഒരേ തരമായിരിക്കയില്ല.
നഗരങ്ങളിലും അവയുടെ പരിസരങ്ങളിലും
വൈദ്യുതവിളക്കുകൾ സാധാരണമാണ്. നാട്ടിൻ
പുറങ്ങളിൽ മണ്ണെണ്ണവിളക്കുകളാണ് അധികം.
എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്കുകളും കാണും.
ക്ഷേത്രങ്ങൾക്കകത്തു് എണ്ണയോ നെയ്യോ ഒഴിച്ചു<noinclude><references/></noinclude>
k2h2jc0lxx3tvonuhe8khc6j72x5cc5
താൾ:Keralapadavali-malayalam-standard-3-1964.pdf/32
106
77054
223703
221426
2024-12-24T18:53:52Z
Tonynirappathu
2211
/* സാധൂകരിച്ചവ */
223703
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|26}}</noinclude>കത്തിക്കുന്ന വിളക്കുകളേ കാണുകയുള്ളൂ. പള്ളികളിൽ സാധാരണമായി മെഴുകുതിരിയാണു കത്തിക്കുന്നത്.
വിളക്കുകളുടെ രൂപം എന്തായാലും പ്രയോജനം ഒന്നുതന്നെയാണ്. വിളക്കുകൾ വെളിച്ചം തരുന്നു. വിളക്കില്ലാത്ത ഒരു രാത്രിയെപ്പറ്റി വിചാരിച്ചു നോക്കുക.
നിങ്ങൾക്കു പേടിയാവുന്നു,ഇല്ലേ ? ഇരുട്ടിൽ ഒന്നും കാണാൻ സാധിക്കയില്ല. വസ്തുക്കളിൽ വെളിച്ചം തട്ടിയാലേ അവയെ നമുക്കു കാണാൻ കഴിയുകയുള്ളു . രാത്രിയിൽ
പഠിക്കണമെങ്കിൽ വിളക്കുവേണം ; ഉണ്ണണമെങ്കിൽ വിളക്കു വേണം ; മിക്കവാറുമുള്ള എല്ലാ ജോലികൾക്കും വിളക്കു കൂടിയേ തീരു. ഇരുട്ടിൽ ഒളിഞ്ഞുകിടക്കുന്ന ആപത്തുകളിൽ നിന്ന് അതു നമ്മെരക്ഷിക്കുന്നു.
വിളക്കുകൾ ഇല്ലാതിരുന്ന ഒരു കാലത്തെപ്പറ്റി നിങ്ങൾക്ക്
വിചാരിക്കാൻ കഴിയുമോ? അങ്ങനെയും ഉണ്ടായിരുന്നു, ഒരു കാലം. അന്ന് അഗ്നികുണ്ഡങ്ങൾക്കു ചുററും ഇരുന്നും കിടന്നും ആളുകൾ രാത്രി കഴിച്ചുവന്നു. ഇന്നും ചില കാട്ടു വർഗ്ഗക്കാർ അങ്ങനെ രാത്രി കഴിച്ചുകൂട്ടുന്നുണ്ട്.രാത്രിയിൽ വല്ല സ്ഥലത്തും പോകേണ്ടിവരുമ്പോൾ അവർ ഒരു തീക്കൊള്ളിയോ ചൂട്ടോ എടുത്തുകൊണ്ടുപോകുന്നു. ചൂട്ട് ഉപയോഗിക്കുന്നവർ നാട്ടിൻപുറങ്ങളിലും കുറവല്ല.
എള്ള്, തേങ്ങ, നിലക്കടല, ഓടൽക്കുരു,മരോട്ടിക്കുരു, ആവണക്കിൻ കുരു മുതലായ<noinclude><references/></noinclude>
abmio3gavdll4mfnqh8khsweovqf5oh
223704
223703
2024-12-24T18:54:11Z
Tonynirappathu
2211
223704
proofread-page
text/x-wiki
<noinclude><pagequality level="4" user="Tonynirappathu" />{{ന|26}}</noinclude>കത്തിക്കുന്ന വിളക്കുകളേ കാണുകയുള്ളൂ. പള്ളികളിൽ സാധാരണമായി മെഴുകുതിരിയാണു കത്തിക്കുന്നത്.
വിളക്കുകളുടെ രൂപം എന്തായാലും പ്രയോജനം ഒന്നുതന്നെയാണ്. വിളക്കുകൾ വെളിച്ചം തരുന്നു. വിളക്കില്ലാത്ത ഒരു രാത്രിയെപ്പറ്റി വിചാരിച്ചു നോക്കുക.
നിങ്ങൾക്കു പേടിയാവുന്നു,ഇല്ലേ ? ഇരുട്ടിൽ ഒന്നും കാണാൻ സാധിക്കയില്ല. വസ്തുക്കളിൽ വെളിച്ചം തട്ടിയാലേ അവയെ നമുക്കു കാണാൻ കഴിയുകയുള്ളു . രാത്രിയിൽ
പഠിക്കണമെങ്കിൽ വിളക്കുവേണം ; ഉണ്ണണമെങ്കിൽ വിളക്കു വേണം ; മിക്കവാറുമുള്ള എല്ലാ ജോലികൾക്കും വിളക്കു കൂടിയേ തീരു. ഇരുട്ടിൽ ഒളിഞ്ഞുകിടക്കുന്ന ആപത്തുകളിൽ നിന്ന് അതു നമ്മെ രക്ഷിക്കുന്നു.
വിളക്കുകൾ ഇല്ലാതിരുന്ന ഒരു കാലത്തെപ്പറ്റി നിങ്ങൾക്ക്
വിചാരിക്കാൻ കഴിയുമോ? അങ്ങനെയും ഉണ്ടായിരുന്നു, ഒരു കാലം. അന്ന് അഗ്നികുണ്ഡങ്ങൾക്കു ചുററും ഇരുന്നും കിടന്നും ആളുകൾ രാത്രി കഴിച്ചുവന്നു. ഇന്നും ചില കാട്ടു വർഗ്ഗക്കാർ അങ്ങനെ രാത്രി കഴിച്ചുകൂട്ടുന്നുണ്ട്.രാത്രിയിൽ വല്ല സ്ഥലത്തും പോകേണ്ടിവരുമ്പോൾ അവർ ഒരു തീക്കൊള്ളിയോ ചൂട്ടോ എടുത്തുകൊണ്ടുപോകുന്നു. ചൂട്ട് ഉപയോഗിക്കുന്നവർ നാട്ടിൻപുറങ്ങളിലും കുറവല്ല.
എള്ള്, തേങ്ങ, നിലക്കടല, ഓടൽക്കുരു,മരോട്ടിക്കുരു, ആവണക്കിൻ കുരു മുതലായ<noinclude><references/></noinclude>
dk6gmrlxqurz1cu6clpxqy30qglhfvx
താൾ:Keralapadavali-malayalam-standard-3-1964.pdf/116
106
77100
223504
223105
2024-12-24T15:00:55Z
Varghesepunnamada
10368
/* സാധൂകരിച്ചവ */
223504
proofread-page
text/x-wiki
<noinclude><pagequality level="4" user="Varghesepunnamada" /></noinclude>{{ന|'''ദേശീയ സമ്പാദ്യ പദ്ധതി'''}}
# നിങ്ങളുടെ ഭാവിക്കുവേണ്ടിയും ഇന്ത്യയുടെ ഭാവിക്കുവേണ്ടിയും മിച്ചം പിടിക്കുക.
# നിങ്ങൾ പതിവായി സമ്പാദിക്കാറുണ്ടോ? ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റുകളിൽ മുതൽ നിക്ഷേപിക്കുക.
# നിങ്ങളുടെ നിക്ഷേപങ്ങൾക്കു് പോസ്റ്റാഫീസു് സേവിംഗ്സു് ബാങ്ക് ഉപയോഗിക്കുക.
# നിങ്ങളുടെ സമ്പാദ്യം രാഷ്ട്രത്തിന്റെ സമ്പാദ്യമാണ്.
# സമ്പാദ്യം നിങ്ങൾക്കും രാഷ്ട്രത്തിന്നും അഭിവൃദ്ധി കൈവരുത്തുന്നു.
# ആ ചെലവും യഥാൎത്ഥത്തിൽ ആവശ്യമുള്ളതാണോ? സമ്പാദിക്കുക : നിക്ഷേപിക്കുക.
# നിങ്ങളുടെ ഭാവി ഐശ്വര്യത്തിന്ന് നിങ്ങളുടെ സമ്പാദ്യങ്ങൾ നിങ്ങളുടെ ഗവണ്മെന്റിനാവശ്യമാണ്.
{{ന|{{bar}}}}
----
{{ന|
PRINTED BY THE S. G. P. AT THE GOVERNMENT PRESS,}}
{{ന|SHORANUR, 1964}}<noinclude><references/></noinclude>
qt0m7s72u8b4o7ta4qbgkdswz7kyhks
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/145
106
77400
223505
220582
2024-12-24T15:10:22Z
Varghesepunnamada
10368
/* സാധൂകരിച്ചവ */
223505
proofread-page
text/x-wiki
<noinclude><pagequality level="4" user="Varghesepunnamada" /></noinclude><center>'''BIBLIOGRAPHY.'''</center>
1. The Book of Knowledge-Edited by ArthuMee.<br>
2. The Modern Encyclopaedia.<br>
3. A Wonderbook of Electricity.<br>
4. General Elementary Science-Willings<br>
5. The Science of Every Day Life-E. V Binshkirk.<br>
6. Every Day Science-Parson<br>
7. Elementary General Science<br>
- Hughes & Pantons Parts 1-3<br>
8. First Steps in Science-by Herbert Mackay<br>
9. Romance of Famous Lives.
{{ന|{{bar}}}}
{{rule|40em}}
{{ന|വിദ്യാവിനോദിനി അച്ചുകൂടം, തുശ്ശിവപേരൂർ.}}<noinclude><references/></noinclude>
5qoi1bh5q4tlzmnb52g3k9hjyjblhqi
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/32
106
77513
223711
220807
2024-12-25T05:35:53Z
Varghesepunnamada
10368
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223711
proofread-page
text/x-wiki
<noinclude><pagequality level="3" user="Varghesepunnamada" /></noinclude>{{ന|പ്രകൃതിശാസ്ത്രം}}
{{ഇ|22}}
അവർ അധികം വളരുകയില്ല. വളരെ വേഗത്തിൽ
അവൎക്കു് ദീനം പിടിക്കയുമില്ല.<br>
'''യൌവനം''':- കൌമാരത്തിൽനിന്നു യൌവ
നത്തിലെത്തുന്ന സന്ധിഘട്ടം വളരെ ശ്രദ്ധാർഹമാകുന്നു.
ഈ ഘട്ടത്തിൽ വിവേകപൂർവ്വം ചെരുമാറിയില്ലെങ്കിൽ
ജീവിതം മുഴുവനും നിഷ്പ്രയോജനമായിത്തീരാൻ എളുപ്പമുണ്ടു്. അംഗഘടനയിലും സ്വഭാവത്തിലും വ്യത്യാസം വരുന്നു. സുഖക്കേടുകൾ പിടിപ്പാൻ വളരെ എളുപ്പമുണ്ടു് .
ആദൎശങ്ങൾ മുൻനിൎത്തി അവയെ പ്രവൃത്തിപദ്ധതിയിൽ
കൊണ്ടുവരുവാൻ ഉദ്യമിക്കുന്ന ഒരു ഘട്ടമാണിതു്. വിവാഹം കഴിക്കുന്നതും സന്താനങ്ങൾ ജനിക്കുന്നതും ഈ കാലഘട്ടത്തിലാകുന്നു. യൌവനം 14 വയസ്സു തുടങ്ങി 20വരെ ആണെന്നു പറയാം.<br>
'''വാൎദ്ധക്യം''':-ജരയും നരയും ബാധിക്കുന്നു; കണ്ണിന്നു കാഴ്ച കുറയുന്നു; കവിളൊട്ടുന്നു. പല്ലു കൊഴിയുന്നു. മുതുകു കൂന്നുപോകുന്നു; വാൎദ്ധക്യം ജീവിതത്തിന്റെ അവസാന ദശയാണ് നിത്യവിശ്രമമായ മരണം അടുത്തിരിക്കുന്ന ഘട്ടം. ശക്തിക്ഷയവും രോഗവും നിമിത്തം മനുഷ്യർ മരിക്കുന്നു. പിന്നീടുള്ള സ്ഥിതിയെന്തെന്നു കണ്ടുപിടിച്ചിട്ടുള്ളവരാരാനും ഉണ്ടോ? മൃഗങ്ങൾക്കും മിക്കവാറും ഈ ദശകൾ ഉണ്ടു്. പക്ഷെ അവയുടെ ശൈശവം നമ്മുടെ ശൈശവകാലം പോലെ അത്ര ദീർഘിച്ചതല്ല.പശു പ്രസവിച്ചു നാലുമണിക്കൂറിനുള്ളിൽ തന്നെ പശുക്കുട്ടി
കുട്ടി ഓടി നടക്കുവാൻ തുടങ്ങുന്നു. മുട്ടയിൽനിന്നു വിരിഞ്ഞു അധികകാലം ചെല്ലുംമുമ്പുതന്നെ പക്ഷിക്കുഞ്ഞുങ്ങൾ പറക്കാൻ പഠിക്കുന്നു.
{{ന|{{bar}}}}<noinclude><references/></noinclude>
6mmshxotdzbt4tbaoknypyinqew6d8x
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/116
106
77808
223719
221585
2024-12-25T06:05:42Z
Varghesepunnamada
10368
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223719
proofread-page
text/x-wiki
<noinclude><pagequality level="3" user="Varghesepunnamada" /></noinclude>{{ന|പ്രകൃതിശാസ്ത്രം}}
{{ഇ|106}}
യില്ല. അതിനാൽ ഒന്നിലധികം പാത്രങ്ങളെ ഘടിപ്പിച്ചു് ഒരു വിദ്യജ്ജനകപ്പെട്ടിയുണ്ടാക്കുന്നു. (Battery ) ഈ
ഘടനാസമ്പ്രദായങ്ങൾ രണ്ടു തരത്തിലാവാം. '''1'''. പരമ്പരാസംഘടന ഒരു യന്ത്രത്തിന്റെ തൂത്താനാകത്തെ
വേറൊന്നിന്റെ ആംഗാരദണ്ഡിനോടു ചേൎത്തു് ബാക്കി
ശേഷിച്ച തുത്തനാകത്തേയും ഇംഗാലദണ്ഡിനേയും നമു
ക്കാവശ്യമുള്ള ഉപയോഗത്തിനായി ഏൎപ്പാടിലൂടെ ഘടിപ്പിച്ചിട്ടു്.<br>
2. എല്ലാറ്റിന്റേയും അംഗാരദണ്ഡകൾ ഒന്നിച്ചുഘടിപ്പിക്കുക. തുത്തനാകദണ്ഡുകളെ ഒന്നിച്ചു ചേൎക്കുക.
എന്നിട്ട് അങ്ങനെ ബന്ധിച്ച ഒടുവിലത്തെ തുത്തനാകണ്ഡിനെ നീണ്ട കമ്പിമൂലം ഇംഗാലദണ്ഡിനാൽ ഘടിപ്പിച്ചിട്ടു്. ഇതിൽ ആദ്യം പറഞ്ഞ ഘടനയാണു അധികം
ഉപയോഗപ്രദം.<br>
നിങ്ങളുടെ പോക്കറ്റു ബാറ്ററികൾ കേടുവന്നാൽ
അവ പൊളിച്ചു അവയിലടങ്ങിയ സാധനങ്ങളെ പരിശോധിക്കുക.<br>
{{ന|{{bar}}}}
{{ന|'''൩൬ ജീവികൾ.'''}}
{{ന|'''അവയുടെ വകുപ്പുകളും ഉപവകുപ്പുകളും'''}}
ലോകത്തിൽ നാംകാണുന്ന ആന, കുതിര, പരുന്തു്,
മയിൽ, തവള, പാമ്പു്, പല്ലി, ഞണ്ടു്, ഞാഞ്ഞൂൾ മുതലായ ജന്തുക്കളെയെല്ലാം ചില സാമാന്യ ലക്ഷണങ്ങൾ പ്രമാണിച്ച് താഴെ ചേൎക്കുന്ന രണ്ടു വലിയ വകുപ്പുകളായി ഭാഗിക്കാവുന്നതാണ്.<noinclude><references/></noinclude>
au0v2b7w0wcrsnqztjfm6i6a7cnpmdf
താൾ:Kathakali-1957.pdf/35
106
77927
223483
222023
2024-12-24T13:56:16Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223483
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|23}}
അതിനു
സമാധാനം
നിടയില്ല. അഷ്ടപദിയാട്ടം ഗീതഗോ
വിന്ദത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള
താകയാലും, കഥകളി കുറേക്കൂടി ജന
സാമാന്യത്തിനു രുചിപ്രദമായി തോന്നി
യതിനാലും അഷ്ടപദിയാട്ടം കാലക്രമേണ ലുപ്തപ്രചാര
മായി തീൎന്നതായിരിക്കാനേ ഇടയുള്ളൂ .ഇന്നത്തെ നില
തുടന്നാൽ ചാക്യാർകൂത്തും, കൂടിയാട്ടവും പോലും കേട്ടു
കേൾവികൾ മാത്രമായിത്തീരാൻ വലിയ താമസമുണ്ടാ
കയില്ല. ഗീതഗോവിന്ദത്തെ ഉപജീവിച്ചു് 1019-ൽ
ഒരാൾ കഥകളിമാതൃകയിൽ ഒരു ഗ്രന്ഥം നിർമ്മിച്ചുവെന്നു
പറയുന്നതുകൊണ്ടു്, അഷ്ടപദിയാട്ടം അപ്പോൾ മുതലാണു
കേരളത്തിൽ നടപ്പായതെന്നു പറയുന്നതു യുക്തിക്കു
ചേരുന്നതല്ല. 1019-ൽ അങ്ങിനെ ഒരു ഗ്രന്ഥം എഴുതി
അരങ്ങേറ്റം നടത്തിയിരുന്നിരിക്കാം; കഥകളിയുടെ മാതൃക
അതിൽ സ്വീകരിച്ചിട്ടുമുണ്ടായിരിക്കാം; എന്നു കരുതി
അഷ്ടപദിയാട്ടം കഥകളിക്കു ശേഷമാണുണ്ടായതെന്ന അഭി
പ്രായം അസ്വീകാൎയ്യമാണു്. അഷ്ടപദിയാട്ടവും, കൃഷ്ണ
നാട്ടവും കഥകളിക്കു മുൻപു പ്രചാരത്തിലിരുന്നവയാണു്.
കഥകളി അഷ്ടപദിയാട്ടത്തിനു് ഒരിക്കലും മാൎഗ്ഗദർശിയായി
രുന്നിട്ടില്ല.<br>
കൃഷ്ണനാട്ടം
ഏകദേശം
മുന്നൂറുവർഷങ്ങൾക്കുമുൻപു് കോഴി
ക്കോട്ടു മാനവേദരാജാവു് ഗീതഗോവിന്ദത്തെ
അനുകരിച്ചു കൃഷ്ണനാട്ടം നിൎമ്മിച്ചു നടപ്പാക്കി.<noinclude><references/></noinclude>
c9f2vsbr6cq8i872od1zlx1ffol8lrt
താൾ:Kathakali-1957.pdf/36
106
77928
223484
222024
2024-12-24T14:02:40Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223484
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|24}}
“സ്ഫായദ്ഭക്തിഭരേണ നുന്നമനസാ
ശ്രീമാൻ വേദാഭിധ-
ക്ഷോണീന്ദ്രനെ കൃതാ നിരാകൃതകലിർ
"ഗ്രാഹ്യാ സ്തുതിൎഗ്ഗാഥകൈഃ"
ലക്ഷ്മീവല്ലഭ "കൃഷ്ണഗീതി' രീതി വിഖ്യാതാ
തവാനുഗ്രഹാ-
ശേഷം പുഷ്കരലോചനേഹ ഭജതാം
പുഷ്ണാതു മോക്ഷശ്രീയം.''<br>
എന്ന കൃഷ്ണനാട്ടത്തിലെ അവസാനശ്ലോകത്തിൽനിന്നും,
കലിദിന സംഖ്യ ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ' എന്നുള്ളതിന്,
കലിദിനം 1 736, 612-ലാണ് പ്രസ്തുത കൃതി പൂൎത്തിയായ
തെന്നു നിൎണ്ണയിക്കാം. ഇതിനെ കണക്കാക്കിയാൽ
കൊല്ലവൎഷം 829 -ാമാണ്ടു് ധനുമാസത്തിലാണു കൃഷ്ണനാട്ട
ത്തിന്റെ ഉത്ഭവമെന്നു സിദ്ധിക്കുന്നു. ഈ കൃതിക്കു ഗ്രന്ഥ
കൎത്താവു നൽകിയ പേരു 'കൃഷ്ണഗീതി' എന്നാകുന്നു.<br>
കൃഷ്ണനാട്ടത്തിന്റെ ആവിർഭാവത്തിനു് അടിസ്ഥാന
മായി പറഞ്ഞുവരുന്ന ഒരു ഐതിഹ്യമുണ്ടു്. ഭഗവൽ
ഭക്തനായിരുന്ന സാമൂതിരിപ്പാട്ടിനു സുപ്രസിദ്ധനായ വില്വ
മംഗലത്തു സ്വാമിയാർ ശ്രീകൃഷ്ണനെ കാണിച്ചുകൊടുത്തു
വെന്നും ഭക്തിപരവശനായ രാജാവു് ഭഗവാനെ കടന്നു
പിടികൂടാൻ ശ്രമിച്ചപ്പോൾ, അതു വില്വമംഗലം പറ
ഞ്ഞിട്ടില്ല' എന്നു പറഞ്ഞു ഭഗവാൻ പെട്ടെന്നു മറഞ്ഞു
കളഞ്ഞുവെന്നും, ഭഗവാന്റെ മുടിക്കെട്ടിൽനിന്നും ഒരു പീലി
ക്കഷണം തമ്പുരാനു കിട്ടിയതുപയോഗിച്ചാണു കൃഷ്ണന്റെ<noinclude><references/></noinclude>
ax0iexlu62quuq28zsb5i813zi0roca
223485
223484
2024-12-24T14:07:08Z
Sneha Forestry
12491
223485
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|24}}
“സ്ഫായദ്ഭക്തിഭരേണ നുന്നമനസാ<br>
{{വ|ശ്രീമാൻ വേദാഭിധ-}}
ക്ഷോണീന്ദ്രനെ കൃതാ നിരാകൃതകലിർ<br>
{{വ|"ഗ്രാഹ്യാ സ്തുതിൎഗ്ഗാഥകൈഃ"}}
ലക്ഷ്മീവല്ലഭ "കൃഷ്ണഗീതി' രീതി വിഖ്യാതാ<br>
{{വ|തവാനുഗ്രഹാ-}}
ശേഷം പുഷ്കരലോചനേഹ ഭജതാം<br>
{{വ|പുഷ്ണാതു മോക്ഷശ്രീയം.''<br>}}
എന്ന കൃഷ്ണനാട്ടത്തിലെ അവസാനശ്ലോകത്തിൽനിന്നും,
കലിദിന സംഖ്യ ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ' എന്നുള്ളതിന്,
കലിദിനം 1 736, 612-ലാണ് പ്രസ്തുത കൃതി പൂൎത്തിയായ
തെന്നു നിൎണ്ണയിക്കാം. ഇതിനെ കണക്കാക്കിയാൽ
കൊല്ലവൎഷം 829 -ാമാണ്ടു് ധനുമാസത്തിലാണു കൃഷ്ണനാട്ട
ത്തിന്റെ ഉത്ഭവമെന്നു സിദ്ധിക്കുന്നു. ഈ കൃതിക്കു ഗ്രന്ഥ
കൎത്താവു നൽകിയ പേരു 'കൃഷ്ണഗീതി' എന്നാകുന്നു.<br>
കൃഷ്ണനാട്ടത്തിന്റെ ആവിർഭാവത്തിനു് അടിസ്ഥാന
മായി പറഞ്ഞുവരുന്ന ഒരു ഐതിഹ്യമുണ്ടു്. ഭഗവൽ
ഭക്തനായിരുന്ന സാമൂതിരിപ്പാട്ടിനു സുപ്രസിദ്ധനായ വില്വ
മംഗലത്തു സ്വാമിയാർ ശ്രീകൃഷ്ണനെ കാണിച്ചുകൊടുത്തു
വെന്നും ഭക്തിപരവശനായ രാജാവു് ഭഗവാനെ കടന്നു
പിടികൂടാൻ ശ്രമിച്ചപ്പോൾ, അതു വില്വമംഗലം പറ
ഞ്ഞിട്ടില്ല' എന്നു പറഞ്ഞു ഭഗവാൻ പെട്ടെന്നു മറഞ്ഞു
കളഞ്ഞുവെന്നും, ഭഗവാന്റെ മുടിക്കെട്ടിൽനിന്നും ഒരു പീലി
ക്കഷണം തമ്പുരാനു കിട്ടിയതുപയോഗിച്ചാണു കൃഷ്ണന്റെ<noinclude><references/></noinclude>
daod71zsumnkeeg20ccwb1u57155xcw
താൾ:Kathakali-1957.pdf/37
106
77929
223486
222025
2024-12-24T14:08:09Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223486
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|കഥകളിരംഗം}}<noinclude><references/></noinclude>
9w6b575vzsy04zizsb5uf491hdisntb
താൾ:Kathakali-1957.pdf/39
106
77931
223489
222027
2024-12-24T14:17:47Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223489
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|25}}
മുടിയുണ്ടാക്കിയതെന്നും മറ്റുമാണു് ഐതിഹ്യം. ഐതി
മെന്തായിരുന്നാലും കാവ്യനിൎമ്മിതിക്കു മാനവേദൻ തിര
ഞ്ഞെടുത്തതു ശ്രീകൃഷ്ണകഥകളാണു്; കൃഷ്ണാവതാരം മുതൽ
സ്വൎഗ്ഗാരോഹണം വരെ എട്ടുദിവസത്തെ കഥകളായിട്ടാ
ണെഴുതിയതു്. അഷ്ടപദിയിലെപ്പോലെ സംസ്കൃതത്തി
ലാണു് ശ്ലോകങ്ങളും പദങ്ങളും കൃഷ്ണഗീതിയിലും കാണുന്നതു്.
സമ്പ്രദായവിധങ്ങൾക്കു് അഷ്ടപദിയാട്ടത്തിൽ
നിന്നും ചില ഭേദങ്ങളെല്ലാം മാനവേദൻ കൃഷ്ണനാട്ടത്തിൽ
വരുത്തുകയുണ്ടായി.
ഇതിൽ പ്രധാനം വേഷങ്ങളുടെ
മാതൃകയിലാണു്.
ഇന്നു കഥകളിയിൽ കാണുന്ന
കൃഷ്ണന്റെ മുടി കൃഷ്ണനാട്ടത്തിലെ രീതിയനുസരിച്ചുള്ളതാകുന്നു. കൂടിയാട്ടത്തിലും അഷ്ടപദിയാട്ടത്തിലും നടപ്പി
ലിരുന്നപോലെ പാദാൎത്ഥങ്ങളെ ഹസ്തമുദ്രകൾ കാണിച്ചു
രസഭാവസ്ഫുരണത്തോടെ തന്നെയാണു കൃഷ്ണനാട്ടത്തിലെ
പദങ്ങളും അഭിനയിക്കുന്നതു്. എന്നാൽ പാടുന്നതിനു
പ്രത്യേകം ഗായകന്മാർ കൃഷ്ണനാട്ടത്തിൽ നിശ്ചയിക്കപ്പെട്ടു;
തന്മൂലം പദങ്ങളുടെ അൎത്ഥവും ആശയവും സുവ്യക്തമായി
അഭിനയിക്കുന്നതിനും കഥാപാത്രവുമായി സാത്മ്യം പ്രാപി
ക്കുന്നതിനും നടനു സാദ്ധ്യമായി. പിൽക്കാലത്തു രാമനാട്ട
ത്തിനു വഴിതെളിച്ച കൃഷ്ണനാട്ടത്തിലെ വേഷവിഭാഗങ്ങളിൽ
ചിലതെല്ലാം ഇന്നും അപരിഷ്കൃതമായിത്തന്നെയിരിക്കുന്നു.
ചില കഥാപാത്രങ്ങൾക്കു മരത്തിൽ പണിതുണ്ടാക്കിയ
'പൊയ്മുഖം വെച്ചുകെട്ടിയാണു് ആടുന്നതു്; ജാംബവാൻ,
നരകാസുരൻ, യമൻ, പൂതന, ബ്രഹ്മാവു് മുതലായവരുടെ
വേഷങ്ങൾ ഇതിനുദാഹരണം. കൃഷ്ണനാട്ടത്തിലെ വേഷങ്ങ<noinclude><references/></noinclude>
ld70dgsg8yfy3pgvt2njd3deuho0a5v
താൾ:Kathakali-1957.pdf/40
106
77932
223492
222028
2024-12-24T14:24:22Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223492
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|26}}
ളിൽവെച്ചു് ഏറ്റവും മനോഹരമായതു ശ്രീകൃഷ്ണൻറ
വേഷമാണു്. പച്ച, മിനുക്കു വേഷങ്ങൾക്കു
മുഖത്തു
തേയ്ക്കുന്നതു മിക്കവാറും കഥകളിയിലെപ്പോലെ തന്നെ
യെങ്കിലും കൃഷ്ണനാട്ടത്തിലെ പച്ചവേഷങ്ങൾക്കു ചുട്ടിയിടുന്ന
തിനു പകരം അരിമാവുകൊണ്ടു വളയങ്ങൾ മാത്രമേ
വയ്ക്കുക പതിവുള്ളൂ.ചില സ്ത്രീവേഷങ്ങൾക്കു പച്ചയും
വളയവും കിരിടവുമുണ്ടു്.<br>
പല തരത്തിലുമുള്ള നൃത്തങ്ങൾ കൃഷ്ണനാട്ടത്തിൽ ഉചി
തമായി നിബന്ധിക്കപ്പെട്ടിരിക്കുന്നു. അഭ്യാസപടുക്കളായ
നടന്മാർ നല്ല മെയ്‌ലാഘവത്തോടെ പ്രസ്തുത നൃത്തങ്ങൾ
ചവിട്ടുന്നതു കാണ്മാൻ വളരെ കൗതുകമുണ്ടായിരിക്കും.
കൃഷ്ണനാട്ടത്തിലെ ജരാസന്ധവധം, മല്ലയുദ്ധം, കുവലയാ
പീഡവധം തുടങ്ങിയ രംഗങ്ങൾ നല്ല ഓജസ്സും ചൈതന്യ
വുമുള്ള നൃത്തസംവിധാനങ്ങളത്രെ. കഥകളിയിലെപ്പോലെ
കടുകട്ടിയായ താളസ്ഥിതികളും, സ്ഥായിരസത്തിന്റെയും
സഞ്ചാരിഭാവങ്ങളുടെയും സൂക്ഷ്മമായ ആവിഷ്കരണവിധ
ങ്ങളും കൃഷ്ണനാട്ടത്തിലില്ല; മുദ്രകൾ കഥകളിയെ അപേ
ക്ഷിച്ചു ചുരുക്കമാണു്; ഉള്ളവതന്നെ ഏറെ ലളിതവുമത്രേ.
മദ്ദളവും ഇലത്താളവും മാത്രമാണു പശ്ചാത്തലവാദ്യങ്ങൾ.
പാടുന്നതിനു കഥകളിയിലെപ്പോലെ പൊന്നാനി ശങ്കിടി
എന്ന ക്രമത്തിൽ രണ്ടു ഭാഗവതരന്മാരില്ല; ഒരാൾ മാത്രമേ
പാടുന്നതിനു വേണ്ടു.രംഗസംവിധാനത്തിനു കൃഷ്ണനാട്ട
ത്തിൽ വളരെയേറെ നിഷ്കർഷിക്കുന്നു.വൈകുണ്ഠവും
കൈലാസവും മറ്റും അത്യാകർഷകവും ചേതോഹരവും
ആയി സംവിധാനം ചെയ്യപ്പെടുന്നു.<noinclude><references/></noinclude>
3r9ven5ey6819ec9aew755qphc6277l
താൾ:Kathakali-1957.pdf/41
106
77933
223494
222029
2024-12-24T14:29:06Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223494
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|27}}
ഇന്നും കേരളത്തിലെ വടക്കൻദിക്കുകളിൽ കൃഷ്ണനാട്ട
ത്തിനു പ്രചാരമുണ്ടു്.
ദൃശ്യകലാപ്രസ്ഥാനമെന്ന
നില വിട്ടു്, ഒരു വഴിപാടെന്ന നിലയ്ക്കാണു് ഇന്നു് ഇതു
കളിച്ചുവരാറുള്ളതു്. കലാപരമായ എല്ലാ മേന്മയ്ക്കുമുപരിയായി ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു ദൃശ്യപ്രസ്ഥാ
നമെന്ന മഹിമ കൃഷ്ണനാട്ടം അർഹിക്കുന്നു. ഇപ്പോൾ ഗുരു
വായൂർ ദേവസ്വം വകയായി ഒരു കളിയോഗം മാത്രമേ
കൃഷ്ണനാട്ടത്തിനുള്ളൂ. (ഈ കളിയോഗത്തിലെ ആശാനായ
രാവുണ്ണിക്കർത്താവാണു കൃഷ്ണന്റെ വേഷം കെട്ടുന്നതു്.)<br>
കൃഷ്ണനാട്ടം പല കാൎയ്യത്തിലും കഥകളിയോടു സാദൃശ്യ
മുള്ളതാണെന്നു് അതിന്റെ വിവരണത്തിൽനിന്നും മനസ്സി
ലാക്കാം. അഷ്ടപദിയാട്ടത്തിന്റെ അനുകരണമായ കൃഷ്ണ
നാട്ടം അഷ്ടപദിയെക്കാൾ പരിഷ്കൃതമായ ഒരു ദൃശ്യ
പ്രസ്ഥാനമാകുന്നു. കൃഷ്ണനാട്ടത്തെ അനുകരിച്ചാണു് കഥക
ളിയുടെ ഉപജ്ഞാതാവു് രാമനാട്ടം നിർമ്മിച്ചതു്. പില്ക്കാലത്തു് കൂത്തിലെയും കൂടിയാട്ടത്തിലെയും അഭിനയസങ്കേത
ങ്ങളെ ആസ്പദമാക്കി പരിഷ്കരിക്കപ്പെട്ട രാമനാട്ടം കലാപ
രമായി കൃഷ്ണനാട്ടത്തിനേക്കാൾ വളരെ ഉയൎന്ന ഒരു സ്ഥാനം
കരസ്ഥമാക്കി. ചാക്യാർകൂത്ത്, മോഹിനിയാട്ടം, കൂടിയാട്ടം,
അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം മുതലായ ദൃശ്യകലകളുടെ
സമ്മിശ്രവും പരിഷ്കൃതവും ആയ രൂപമാണു രാമനാട്ടം
അല്ലെങ്കിൽ കഥകളി എന്നു പറയാം. ശാസ്ത്രാനുസാരി
യായ അഭിനയസമ്പ്രദായം കഥകളിക്കു കരഗതമാവാൻ
കാരണം കൂത്തും കൂടിയാട്ടവുമാണെന്നതിനു സംശയമില്ല.
കഥകളിയിലെ അഭിനയമാതൃകയും വേഷവിധാനങ്ങളു<noinclude><references/></noinclude>
9hdys6n1pqndsiaxc96tpc4yjpeb0qk
താൾ:Kathakali-1957.pdf/42
106
77934
223501
222030
2024-12-24T14:43:11Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223501
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|28}}
മെല്ലാം കാലക്രമേണ പരിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതാണു്.
കഥകളിക്കു പൊതുവായ അവലംബം മേൽപ്പറഞ്ഞ കലക
ളായിരുന്നുവെങ്കിലും അതിന്റെ ഉൽപത്തിക്കും വളൎച്ചക്കും
സഹായകമായിരുന്ന മറ്റു ചില നാടൻകലാപ്രസ്ഥാന
ങ്ങളും കേരളത്തിൽ അക്കാലത്തു പ്രചാരത്തിലുണ്ടായി
രുന്നു. തിറയാട്ടം, പടയണി, കണിതുള്ളൽ, കോലംതുള്ളൽ,
തിയ്യാട്ടു്, മുടിയേറ്റു് മുതലായവ ഇക്കൂട്ടത്തിൽ പെടുന്നു.
കഥകളിയിലെ അപൂൎവം ചില നൃത്തങ്ങളും, വേഷരീതി
കളും പ്രസ്തുത നാടൻ കലകളുടെ സംസ്കൃതരൂപമാ
ണെന്നു ഊഹിക്കാവുന്നതാണു്.
<br>
കൊട്ടാരക്കര
ത്തമ്പുറ്റരാനും
രാമനാട്ടത്തിന്റെ
ഉത്ഭവവും<br>
കൃഷ്ണഗീതികൎത്താവു ശ്രീകൃഷ്ണകഥകളെ എട്ടു ഭാഗ
ങ്ങളായി പിരിച്ചതുപോലെ രാമനാട്ടത്തിന്റെ ഉപജ്ഞാവു് രാമായണകഥയെ എട്ടായിത്തന്നെ ഭാഗിച്ചു് ആട്ടക്കഥ നിൎമ്മിച്ചു.
രാമനാട്ടത്തിൻറ ജനയിതാവായ
കൊട്ടാരക്കരത്തമ്പുരാന്റെ കാലഘട്ട
ത്തെക്കുറിച്ചു് നിശ്ചിതമായ പ്രമാണ
ങ്ങളൊന്നുമില്ലെങ്കിലും കൊല്ലവർഷം
830-നും 836-നും മദ്ധ്യേയാണു് രാമനാട്ടത്തിന്റെ ഉത്ഭവ
മെന്നു വിശ്വസിക്കാൻ ന്യായമുണ്ടു്. എന്നാൽ രാമനാട്ട
ത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാൻ
കൊല്ലവർഷം ഏഴാം ശതകത്തിലാണു ജീവിച്ചിരുന്നതെന്നും
659-നും 672 നുമിടയ്ക്കാണു് അദ്ദേഹം രാമ
നാട്ടം നിൎമ്മിച്ചതെന്നും കൃഷ്ണനാട്ടം രാമനാട്ടത്തിനുശേഷ
മുണ്ടായതാണെന്നും ശ്രീമാൻ ശിരോമണി കൃഷ്ണൻനായർ<noinclude><references/></noinclude>
8bm5u3gxewy76135m6cdzoudzu8cour
താൾ:Terms-in-mathematics-malayalam-1952.pdf/34
106
78013
223705
223442
2024-12-25T02:20:38Z
Roopeshor6
12577
fixed spelling
223705
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|18}}</noinclude>{|
| angle in a segment || വൃത്താംശകോണം
|-
| angular distance || കൗണികദൂരം
|-
| angular radius || കൗണികാരം
|-
| antiparallel || പ്രതിസമാന്തരം
|-
| antipodal || വ്യാസാന്തരം
|-
| apex <small>(vertex)</small> || ശീർഷം
|-
| arc || ചാപം
|-
| arc, major || അധിചാപം
|-
| arc, minor || ഉപചാപം
|-
| area || ക്ഷേത്രഫലം
|-
| arm || ഭുജം
|-
| asymptote || സ്പർശോന്മുഖരേഖ
|-
| axiom || സ്വയംപ്രമാണം
|-
| axis || അക്ഷം
|-
| axis, major || ദീർഘാക്ഷം
|-
| axis, minor || ഹ്രസ്വാക്ഷം
|-
| axis, radical || സമസ്പർശാക്ഷം
|-
| axis of projection || ക്ഷേപാക്ഷം
|-
| base || ആധാരം
|-
| bearing || ദിൿസ്ഥാനം
|-
| bisection || സമഭാഗം
|-
| bisector || സമഭാജി
|-
| centre || കേന്ദ്രം
|-
| centre, radical || സമസ്പർശകേന്ദ്രം
|-
| centre of inversion || ഗുണവൎഗ്ഗകേന്ദ്രം
|}<noinclude><references/></noinclude>
jeki7i50tm2hf6t33wu3y4ml8ac3zp7
താൾ:Terms-in-mathematics-malayalam-1952.pdf/58
106
78037
223487
222238
2024-12-24T14:14:11Z
Roopeshor6
12577
/* Proofread */
223487
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|42}}</noinclude>{|
| radius of gyration || ഘൂൎണ്ണനാരം
|-
| rate || നിരക്കു്
|-
| semi-convergent || സാമിസംവ്രജ-
|-
| simple harmonic motion || ലംബവ്യാവൃത്തി
|-
| single-valued || ഏകാൎത്ഥം
|-
| singular points || വികടബിന്ദുക്കൾ
|-
| singular solution || വിശേഷനിൎദ്ധാരണം
|-
| slope || ചരിവ്
|-
| solution || നിൎദ്ധാരണം
|-
| slove || നിൎദ്ധാരണംചെയ്യുക
|-
| stationary point || സ്ഥിരസ്ഥാനം
|-
| successive reduction || അനുപദതക്ഷണം
|-
| successive differentiation || അനുപദശകലനം
|-
| trajectory || ക്ഷേപപഥം
|-
| trapezoidal rule || സമലംബനിയമം
|-
| trochoid || ബഹുവക്രം
|-
| velocity || പ്രവേഗം
|}<noinclude><references/></noinclude>
l2ipvemaux95jb10h9enwipqo1hmhz9
താൾ:Terms-in-mathematics-malayalam-1952.pdf/59
106
78038
223493
222239
2024-12-24T14:24:40Z
Roopeshor6
12577
/* Proofread */
223493
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude><center>
<big><big>STATISTICS:</big></big><br/>
<big><big>സ്ഥിതിഗണിതം</big></big>
</center>
{|
| a priori || സ്വതസ്സാദ്ധ്യം
|-
| a posteriori || ലബ്ധസാദ്ധ്യം
|-
| aggregate regularity || സാമാന്യക്രമം
|-
| association || സാഹചൎയ്യം
|-
| average || ശരാശരി
|-
| confidence belt || വിശ്വാസപരിധി
|-
| confidence coefficient || വിശ്വാസഗുണകം
|-
| control || നിൎണ്ണായകം
|-
| coefficient of contingency || ബന്ധാങ്കം
|-
| coefficient of correlation || പരസ്പരബന്ധാങ്കം
|-
| coefficient of variability || വ്യത്യയാങ്കം
|-
| contingency || ബന്ധപട്ടിക
|-
| correlation ratio || പരസ്പരബന്ധാനുപാതം
|-
| covariance || സംവ്യത്യയം
|-
| cumulative frequency || വൎദ്ധമാനാഭീക്ഷ്‌ണത
|-
| cumulative frequency curve <small>(cgive)</small> || വൎദ്ധമാനാഭീക്ഷ്‌ണതാവക്രം
|}<noinclude><references/></noinclude>
l751zsjqvy6kq3pjzkvsyvte8jc32x1
താൾ:Terms-in-mathematics-malayalam-1952.pdf/60
106
78039
223481
222240
2024-12-24T12:26:29Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223481
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>
{{ന|44}}
{|
| degree of freedom || സ്വാതന്ത്ര്യമാനം
|-
|dispersion|| വികിരണം
|-
distribution
error function
വ്യതിചലനധർമ്മം
factorial experiment ഉപാധി പരീക്ഷ
fiducial limit
സമദ്ധ്യസീമ
fiducial probability
സാദ്ധ്യസംഭാവ്യത
frequency
അഭീക്ഷ്ണത
goodness of fit
ചേരുമാനം
heterogeneity
വിജാതീയത
histogram
മേലേ
homogeneity
സജാതീയത
independence
index number
interpolation
law of large
integral probability
numbers
പ്രക്ഷേപണം
മഹാഗണനിയമം
law of small
USD
numbers
സ്വാതന്ത്ര്യം
സൂചകാരം
പൂണ്ണസംഭാവിത
Latin square
least square
mean error
mean square error
median
അല്പഗണനിയമം
ലത്തീൻകളും
അല്പിഷ്ഠവനം
മദ്ധ്യവ്യത്യയം
മദ്ധ്യവവ്യത്യയം
മദ്ധ്യമം<noinclude><references/></noinclude>
5au6kkj3m39fdpg2yhci4hzgvounnim
223482
223481
2024-12-24T12:38:18Z
Josephjose07
12507
223482
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|44}}
{|
| degree of freedom || സ്വാതന്ത്ര്യമാനം
|-
|dispersion|| വികിരണം
|distribution||
|error function||
|factorial experiment||സമദ്ധ്യസീമ
|fiducial probability||സാദ്ധ്യസംഭാവ്യത
|frequency||അഭീക്ഷ്ണത
|goodness of fit||ചേരുമാനം
|heterogeneity||വിജാതീയത
|histogram||മേലേ
|homogeneity||സജാതീയത
|independence||
|index number||
|
|
interpolation
law of large
integral probability
numbers
പ്രക്ഷേപണം
മഹാഗണനിയമം
law of small
USD
numbers
സ്വാതന്ത്ര്യം
സൂചകാരം
പൂണ്ണസംഭാവിത
Latin square
least square
mean error
mean square error
median
അല്പഗണനിയമം
ലത്തീൻകളും
അല്പിഷ്ഠവനം
മദ്ധ്യവ്യത്യയം
മദ്ധ്യവവ്യത്യയം
മദ്ധ്യമം
|}
|}<noinclude><references/></noinclude>
hcesz064bbfgw95e4n3pbwtrul0azu1
223500
223482
2024-12-24T14:37:40Z
Roopeshor6
12577
223500
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" />{{ന|44}}</noinclude>{|
| degree of freedom || സ്വാതന്ത്ര്യമാനം
|-
| dispersion || വികിരണം
|-
| distribution || വിതരണം
|-
| error function || വ്യതിചലനധർമ്മം
|-
| factorial experiment || ഉപാധിപരീക്ഷ
|-
| fiducial limit || സാദ്ധ്യസീമ
|-
| fiducial probability || സാദ്ധ്യസംഭാവ്യത
|-
| frequency || അഭീക്ഷ്ണത
|-
| goodness of fit || ചേരുമാനം
|-
| heterogeneity || വിജാതീയത
|-
| histogram || മേരുലേഖ
|-
| homogeneity || സജാതീയത
|-
| independence || സ്വാതന്ത്ര്യം
|-
| index number || സൂചകാങ്കം
|-
| integral probability || പൂൎണ്ണസംഭാവ്യത
|-
| interpolation || പ്രക്ഷേപണം
|-
| law of large numbers || മഹാഗണനിയമം
|-
| law of small numbers || അല്പഗണനിയമം
|-
| Latin square || ലത്തീൻകളം
|-
| least square || അല്പിഷ്ഠവൎഗ്ഗം
|-
| mean error || മദ്ധ്യവ്യത്യയം
|-
| mean square error || മദ്ധ്യവൎഗ്ഗവ്യത്യയം
|-
| median || മദ്ധ്യമം
|}<noinclude><references/></noinclude>
ehrfjeefo6xjof99jlmo8j0yhlsa3k9
താൾ:Terms-in-mathematics-malayalam-1952.pdf/61
106
78040
223502
222241
2024-12-24T14:48:03Z
Roopeshor6
12577
/* Proofread */
223502
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|45}}</noinclude>{|
| maximum likelihood || മഹിഷ്ഠസംഭാവ്യത
|-
| mathematical expectation || ഗണിതപ്രതീക്ഷ
|-
| moment || വ്യത്യയഗുണമദ്ധ്യം
|-
| mode || അത്യാഭീക്ഷ്‌ണ്യജനകം
|-
| mutually exclusive || പരസ്പരവർജ്ജം
|-
| normal law || സാമാന്യനിയമം
|-
| population <small>(universe)</small> || സമൂഹം
|-
| probability || സംഭാവ്യത
|-
| probable error || സംഭാവ്യവ്യതിയാനം
|-
| quartille || പാദ്യം
|-
| quartille range || പാദ്യപരിധി
|-
| random variable || ശിഷ്ടപ്രത്യയം
|-
| regression || പ്രതിക്രമണി
|-
| relative probability || അപേക്ഷികസംഭാവ്യത
|-
| replication || ആവൎത്തനം
|-
| sample || സാമ്പിൾ, മാതൃക
|-
| skewness || കുടിലത്വം
|-
| standard deviation || വികരണാങ്കം
|-
| statistic || മാതൃക
|-
| statistics || സ്ഥിതിഗണിതം
|-
| variance || വ്യത്യയാങ്കം
|-
| weighted mean || ഗുണമദ്ധ്യമം
|}<noinclude><references/></noinclude>
mrcxnzt79wgpur9hinqn5rwsgpdo8bh
താൾ:Terms-in-mathematics-malayalam-1952.pdf/62
106
78041
223506
222242
2024-12-24T15:40:15Z
Roopeshor6
12577
/* Proofread */
223506
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude><center>
<big><big>MECHANICS:</big></big><br/>
<big><big>ശക്തിതന്ത്രം</big></big>
</center>
{|
| acceleration || വേഗകം
|-
| action || പ്രവൎത്തനം
|-
| advantage || സൗകൎയ്യം
|-
| alternative || വികല്പം
|-
| amplitude || വിസ്‌തൃതി
|-
| angular acceleration || കൗണികവേഗകം
|-
| angular velocity || കൗണികപ്രവേഗം
|-
| apparent || പ്രതീത-
|-
| application || പ്രയോഗം
|-
| arm || ബാഹു
|-
| at rest || സ്ഥിതം
|-
| attraction || ആകൎഷണം
|-
| average || ശരാശരി
|-
| axle || അക്ഷദണ്ഡം
|-
| balance || ത്രാസ്
|-
| base || ആധാരം
|-
| beam || ദണ്ഡിക
|-
| bob || കട്ട
|-
| body || സാധനം
|-
| capacity || ധാരകത്വം, കോള്
|-
| capstan || കുത്തുറാട്ട്
|}<noinclude><references/></noinclude>
9ourbzx7fprigupzggpfl2wp23av4ig
താൾ:Terms-in-mathematics-malayalam-1952.pdf/63
106
78042
223507
222243
2024-12-24T15:52:06Z
Roopeshor6
12577
/* Proofread */
223507
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|47}</noinclude>{|
| centre of gravity || ഗുരുത്വകേന്ദ്രം
|-
| centrifugal || അപകേന്ദ്രകം
|-
| coefficient of elasticity || സ്ഥിതിഗത്വാങ്കം
|-
| coefficient of friction || ഘൎഷണാങ്കം
|-
| collision || സംഘൎഷം
|-
| common || സാധാരണം
|-
| component || ഘടകം
|-
| composition <small>(of velocity)</small> || നിൎണ്ണയം
|-
| composition <small>(of forces)</small> || യോഗം
|-
| conical pendulum || സൂചീഖാതദോലകം
|-
| conservation || സ്ഥായിത
|-
| constrained motion || അവരുദ്ധഗതി
|-
| co-planar || ഏകതലസ്ഥം
|-
| couple || ദ്വന്ദ്വം
|-
| criterion || നിർണ്ണായകം
|-
| density || സാന്ദ്രത
|-
| differential || വിഭേദകം
|-
| direct impact || പ്രഘാതം
|-
| direction || ദിശ, ചൊവ്വ്
|-
| displacement || സ്ഥാനാന്തരം
|-
| dynamic || ഗതീയം
|-
| dynamics || ബലതന്ത്രം
|}<noinclude><references/></noinclude>
fcgp08265tuhmay1s6e71opmltdmj5n
223508
223507
2024-12-24T15:52:27Z
Roopeshor6
12577
223508
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|47}}</noinclude>{|
| centre of gravity || ഗുരുത്വകേന്ദ്രം
|-
| centrifugal || അപകേന്ദ്രകം
|-
| coefficient of elasticity || സ്ഥിതിഗത്വാങ്കം
|-
| coefficient of friction || ഘൎഷണാങ്കം
|-
| collision || സംഘൎഷം
|-
| common || സാധാരണം
|-
| component || ഘടകം
|-
| composition <small>(of velocity)</small> || നിൎണ്ണയം
|-
| composition <small>(of forces)</small> || യോഗം
|-
| conical pendulum || സൂചീഖാതദോലകം
|-
| conservation || സ്ഥായിത
|-
| constrained motion || അവരുദ്ധഗതി
|-
| co-planar || ഏകതലസ്ഥം
|-
| couple || ദ്വന്ദ്വം
|-
| criterion || നിർണ്ണായകം
|-
| density || സാന്ദ്രത
|-
| differential || വിഭേദകം
|-
| direct impact || പ്രഘാതം
|-
| direction || ദിശ, ചൊവ്വ്
|-
| displacement || സ്ഥാനാന്തരം
|-
| dynamic || ഗതീയം
|-
| dynamics || ബലതന്ത്രം
|}<noinclude><references/></noinclude>
1nug31v01rzmvfprydpbrk6tup3khmf
താൾ:Terms-in-mathematics-malayalam-1952.pdf/64
106
78043
223509
222244
2024-12-24T15:58:35Z
Roopeshor6
12577
/* Proofread */
223509
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|48}}</noinclude>{|
| effective force || കാൎയ്യക്ഷമമായ ബലം
|-
| efficiency || സമൎത്ഥത
|-
| effort || പ്രയത്നം
|-
| elastic || സ്ഥിതിഗം
|-
| energy || ഊൎജ്ജം
|-
| equilibrium || തുലനസ്ഥിതി
|-
| equivalent || തുല്യം
|-
| experiment || പരീക്ഷണം
|-
| free motion || സ്വതന്ത്രഗതി
|-
| force || ബലം
|-
| friction || ഘൎഷണം
|-
| fulcrum || ധാരം
|-
| generalisation || സാമന്യീകരണം, വ്യാപ്തി
|-
| gradient || ചരിവുമാനം
|-
| gravitation || ഗുരുത
|-
| gravity || ഗുരുത്വം
|-
| hodograph || ത്വരണചിത്രം
|-
| horizontal || തിരശ്ചീനം
|-
| impact || ഘാതം
|-
| impressed force || നിഹിതബലം
|-
| impulse || നോദനം
|-
| impulsive force || നോദനബലം
|-
| inclined || നതം
|-
| inclination || നതി, ചരിവ്
|-
| independence || സ്വാതന്ത്ര്യം
|}<noinclude><references/></noinclude>
qjju2fx39x85sc35qay0blz8zkz1k5e
താൾ:Terms-in-mathematics-malayalam-1952.pdf/65
106
78044
223510
222245
2024-12-24T16:04:40Z
Roopeshor6
12577
/* Proofread */
223510
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|49}}</noinclude>{|
| inelastic || അസ്ഥിതിഗം
|-
| inertia || ജാഡ്യം
|-
| inextensible || അപ്രസാൎയ്യം
|-
| initial || പ്രാരംഭികം
|-
| instant || ക്ഷണം
|-
| instantaneous || ക്ഷണിതം
|-
| intensity || തീവ്രത
|-
| interval || അന്തരം
|-
| kinematics || ഗതിതന്ത്രം
|-
| kinetic || ചലം, ഗതീയം
|-
| kinetics || ഗതിവിദ്യ
|-
| lamina || ദളം
|-
| law || നിയമം
|-
| lever || ഉത്തോലകം
|-
| like || സജാതീയം
|-
| line of impact || ഘാതരേഖ
|-
| load || കേവ്, ഭാരം
|-
| locomotion || ഗമനം
|-
| machine || യന്ത്രം
|-
| mass || പിണ്ഡം, രാശി
|-
| matter || ദ്രവ്യം
|-
| mechanic || യന്ത്രി
|-
| mechanical || യാന്ത്രികം
|-
| mechanics || ശക്തിതന്ത്രം
|-
| moment || ഭ്രാമകം, ഘൂൎണ്ണം, ആക്കം
|}<noinclude><references/></noinclude>
4m4gp4jwv5ugxau0q44p3acnelffxq3
താൾ:Terms-in-mathematics-malayalam-1952.pdf/68
106
78045
223513
222246
2024-12-24T16:28:13Z
Roopeshor6
12577
/* Proofread */
223513
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|52}}</noinclude>{|
| rough || രൂക്ഷം
|-
| scalar || ദിഗ്‌വിഹീനം
|-
| screw || സ്‌ക്രു, പിരി
|-
| sensitive || സംവേദി
|-
| simple harmonic motion || ലംബവ്യാവൃത്തി
|-
| sliding || വിസൎപ്പണം
|-
| sliding friction || വിസൎപ്പഘൎഷണം
|-
| slope || ചരിവ്
|-
| smooth || മസൃണം
|-
| space || സ്ഥാനം, ദേശം, ആകാശം
|-
| specific gravity || ആപേക്ഷികഗുരുത്വം
|-
| speed || വേഗം
|-
| stable || സ്ഥിരം
|-
| static || സ്ഥിതീയം
|-
| statics || സ്ഥിതിതന്ത്രം
|-
| steady motion || നിയതഗതി
|-
| steelyard || തുലാദണ്ഡം
|-
| string || രജ്ജൂ
|-
| substance || വസ്തു
|-
| support || അവലംബനം
|-
| surface || പ്രതലം
|-
| tension || ആയതി
|-
| thread || നൂല്
|-
| time || കാലം
|}<noinclude><references/></noinclude>
4i7ru27gcbg3x5f3a48fthhogp8lerg
താൾ:Terms-in-mathematics-malayalam-1952.pdf/69
106
78046
223514
222247
2024-12-24T16:36:04Z
Roopeshor6
12577
/* Proofread */
223514
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>{|
| transition || ഋജുഗതി
|-
| transmission || പ്രേഷണം
|-
| true || യഥാൎത്ഥ
|-
| uniform velocity || സമവേഗകം
|-
| unlike || വിജാതീയം
|-
| unstable || അസ്ഥിരം
|-
| variable velocity || അസമവേഗകം
|-
| vector || ഭൈശികം
|-
| velocity || വേഗകം
|-
| vertical || ലംബം
|-
| vibration || കമ്പനം
|-
| wedge || ആപ്പ്
|-
| weight || ഭാരം
|-
| wheel || ചക്രം
|-
| windlass || ചുററുവണ്ടി
|-
| work || പ്രവൃത്തി
|}
{{C|─────}}<noinclude>PRINTED AT THE KESARI PRESS, Tvm.
<references/></noinclude>
bl1i9gq6tmzmomlgajy1ec9zr3vj2ms
താൾ:Terms-in-mathematics-malayalam-1952.pdf/72
106
78047
223515
222248
2024-12-24T16:49:38Z
Roopeshor6
12577
/* Proofread */
223515
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>{{C|
<big><big><big>TRAVANCORE UNIVERSITY<br/>
PUBLICATIONS</big></big></big>
<br/>
────
}}
{{C|<big><big>സാങ്കേതിക ശബ്ദകോശങ്ങൾ</big></big>}}
{{C|<big><big>GLOSSARY SERIES</big></big>}}
{{C|<big>(English Terms with meanings in Malayalam)</big>}}
{|
| || || || || colspan=3 style="text-align:center;" | PRICE
|-
| || || || || Rs. || As. || Ps.
|-
| 1. || ഊൎജ്ജതന്ത്രം || || Terms in Physics || 0 || 6 || 0 ||
|-
| 2. || രസതന്ത്രം || .. || Chemistry || 0 || 6 || 0
|-
| 3. || ഗണിതശാസ്ത്രം || .. || Mathematics || 0 || 8 || 0
|-
| 4. || സസ്യശാസ്ത്രം || .. || Botany || 1 || 0 || 0
|-
| 5. || വിദ്യാഭ്യാസം || .. || Education || 0 || 12 || 0
|-
| 6. || ജന്തുശാസ്ത്രം || .. || Zoology || 0 || 8 || 0
|}<noinclude><references/></noinclude>
m2z8667qwg7krwtbhxmqorp6c0eqkzk
223725
223515
2024-12-25T06:15:17Z
Varghesepunnamada
10368
/* സാധൂകരിച്ചവ */
223725
proofread-page
text/x-wiki
<noinclude><pagequality level="4" user="Varghesepunnamada" /></noinclude>{{C|
<big><big><big>TRAVANCORE UNIVERSITY<br/>
PUBLICATIONS</big></big></big>
<br/>
────
}}
{{C|<big><big>സാങ്കേതിക ശബ്ദകോശങ്ങൾ</big></big>}}
{{C|<big><big>GLOSSARY SERIES</big></big>}}
{{C|<big>(English Terms with meanings in Malayalam)</big>}}
{|
| || || || || colspan=3 style="text-align:center;" | PRICE
|-
| || || || || Rs. || As. || Ps.
|-
| 1. || ഊൎജ്ജതന്ത്രം || || Terms in Physics || 0 || 6 || 0 ||
|-
| 2. || രസതന്ത്രം || .. || Chemistry || 0 || 6 || 0
|-
| 3. || ഗണിതശാസ്ത്രം || .. || Mathematics || 0 || 8 || 0
|-
| 4. || സസ്യശാസ്ത്രം || .. || Botany || 1 || 0 || 0
|-
| 5. || വിദ്യാഭ്യാസം || .. || Education || 0 || 12 || 0
|-
| 6. || ജന്തുശാസ്ത്രം || .. || Zoology || 0 || 8 || 0
|}<noinclude><references/></noinclude>
9jwsoysi89k31kgkold2wglusucioh8
താൾ:Terms-in-mathematics-malayalam-1952.pdf/66
106
78111
223511
222607
2024-12-24T16:09:56Z
Roopeshor6
12577
/* Proofread */
223511
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|50}}</noinclude>{|
| moment of momentum || കൗണികഭരവേഗം
|-
| momentum || ആയം
|-
| motion || ചലനം, ഗതി
|-
| neutral || ഉദാസീനം
|-
| normal acceleration || അഭിലംബവേഗകം
|-
| oblique impact || അപഘാതം
|-
| observation || പൎയ്യവേക്ഷണം
|-
| oscillation || ആന്ദോലനം
|-
| parallelogram law || സാമാന്തരികനിയമം
|-
| parallelogram of forces || ബലസാമാന്തരികം
|-
| particle || കണം
|-
| path || പന്ഥാവ്, പാത
|-
| pendulum || ദോലകം
|-
| period || ദോലനകാലം, പാൎയ്യായകാലം
|-
| periodic motion || പൎയ്യാവൃത്തഗതി
|-
| phase || കല
|-
| pysical || ഭൗതികം
|-
| plane || തലം
|-
| plumb line || ലംബരജ്ജൂ
|-
| position || സ്ഥാനം
|-
| potential || സ്ഥാനികം
|-
| power || ശക്തി
|-
| pressure || മർദ്ദം
|}<noinclude><references/></noinclude>
tr03c9k1w479vmlayqt07ik76nft9dz
താൾ:Terms-in-mathematics-malayalam-1952.pdf/67
106
78112
223512
222608
2024-12-24T16:17:16Z
Roopeshor6
12577
/* Proofread */
223512
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{{ന|51}}</noinclude>{|
| principle || തത്വം
|-
| projection || പ്രക്ഷേപം
|-
| projectile || പ്രക്ഷിപ്തം
|-
| pull || വലിക്ക
|-
| pulley || കപ്പി
|-
| push || തള്ളുക
|-
| pyramid || സൂചീസ്തംഭം
|-
| reaction || പ്രതിപ്രവൎത്തനം
|-
| recoil || പ്രത്യാഗതി
|-
| relative || ആപേക്ഷികം
|-
| representation || പ്രദൎശനം
|-
| repulsion || വികൎഷണം
|-
| resistance || രോധം
|-
| resolution || വിയോജനം
|-
| resolved part || വിയോജിതാംശം
|-
| rest || സ്ഥിതി
|-
| resultant || ഫലം
|-
| retardation || ഊനവേഗകം
|-
| revolution || പരിക്രമണം
|-
| rigid || ദൃഢം
|-
| rigidity || ദൃഢത
|-
| rolling || ആവൎത്തനം
|-
| rolling friction || ആവൎത്തഘൎഷണം
|-
| rotation || ഭ്രമണം
|-
| rotation <small>(spin)</small> || ഘൂൎണ്ണനം
|}<noinclude><references/></noinclude>
0awpf0ppxbb0e2ihvadc0ijts2w56ej
താൾ:Malayalam Onnam Padapusthakam 1926.pdf/70
106
78135
223722
222674
2024-12-25T06:10:48Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223722
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude> മുതലായവയെ 'കീ', 'ഗീ' എന്നിങ്ങനെ ചൊല്ലിക്കരുത്. കൃഷ്ണൻ,
ഗൃഹം' എന്നീ വാക്കുകളിലെന്നപോലെ ഉച്ചരിപ്പിക്കണം.
കുറഞ്ഞു പോകരുത് .
ഇതിൽ നിഷ്
ഈ പാഠം കൂട്ടക്ഷരങ്ങളുടെ ഉച്ചാരണവിഷയത്തിൽ
വളരെ സഹായിക്കും. ല്, ണ്, പ്, റ് ന, മ ഇവയെ മുൻപഠിച്ചിട്ടുള്ള ൽ, ൺ,
ക, ര, ന, ഇവയ്ക്ക് തുല്യമായി ഗണിച്ചിരിക്കുന്നു.
മുതലായ തനിലഞ്ജനങ്ങളെ ഉച്ചരിക്കേണ്ട വിധം ഇതിൽനിന്ന് സ്പഷ്ടമാകുന്ന
താണു് . ഈ സമ്പ്രദായം ഗ്രഹിച്ചാൽ വ്യഞ്ജനങ്ങളുടെ യോഗങ്ങളായ കൂട്ടകര
ങ്ങളിലെ ആദ്യക്ഷരം ഉച്ചരിക്കേണ്ട വിധം കുട്ടികൾ നിലയാസം ഗ്രഹിച്ചുകൊള്ളും.
(ബി). ഈ പാഠം, കാരാന്തങ്ങളായ വ്യഞ്ജനങ്ങളെ, മുകളിൽ അദ്ധ
നക്കുറിപ്പിട്ടാൽ, എങ്ങനെ ഉച്ചരിക്കണമെന്നു സ്പഷ്ടമാക്കുന്നു. ര (എൽ കാണി
ച്ചിട്ടുള്ള (ഉകാരചിഹ്നമില്ലാത്ത സമ്പ്രദായം തന്നെ ഇതിലേയ്ക്കും പലരും സ്വീകരി
ക്കാറുണ്ട്. എന്നാൽ, അത് രണ്ടിനും തമ്മിൽ വ്യത്യാസമില്ലാതാക്കി വലിയ കുഴ
പ്പമുണ്ടാകുന്നു. ആകയാൽ ഇവ തമ്മിലുള്ള ഭേദം കഴിയുന്നത്ര വിശദമാക്കേണ്ടത്
അത്യാവശ്യമാണ്. ഇക്കാര്യത്തിൽ അധ്യാപകന്മാർ എത്ര തന്നെ ശ്രമം ചെയ്യു
ന്നതായാലും അധികമായിപ്പോയി എന്നു വരുന്നതല്ല.*
09. കൂട്ടക്ഷരങ്ങൾക്കും, ആ, ഇ, ഈ . . മുതലായവയുടെ ചിഹ്നങ്ങളെ അവ
യോട്ട് ചേമ്പോൾ ഉളവാകുന്ന രൂപങ്ങൾക്കും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ള
ഉദാഹരണങ്ങൾ മതിയാകുമെന്ന് തോന്നുന്നില്ല. കൂടുതൽ ഉദാഹരണങ്ങൾ അദ്ധ്യാ
പാന്മാർ കൊടുക്കേണ്ടതാകുന്നു.
ക, ഖ, ഇ മുതലായവയെ 'കീയം', 'ഖിയാം', 'ചീയാ' എന്നിങ്ങനെയും; ക്ര
ഖ, ത്ര മുതലായവയെ 'കോ', 'റ', 'റാ', എന്നിങ്ങനെയും; ക, ഖ,
മുതലായവയെ ലാ', 'ലാ', 'ലാ' എന്നിങ്ങനെയും; കം, ഖം, 8 മുതലാ
യവനെ വാ', 'വാ', 'ഭൂവ്' എന്നിങ്ങനേയും കുട്ടികൾ ശബ്ദിക്കാനിടയാകരു
തെന്നുള്ള ഭാഗം അദ്ധ്യാപകന്മാർ വേണ്ടതു പോലെ ധരിച്ചു പ്രവർത്തിച്ച
രിച്ചുകൊള്ളു
മെന്ന് ആശംസിക്കുന്നു.
*മലയാളമെഴുത്തിൽ അചനക്കുറിപ്പ് സ്വീകരിച്ചു തുടങ്ങുന്നതിന് മുമ്പിരുന്ന
തുപോലെ സന്ദഭത്തിനു തക്കവണ്ണം ഉച്ചരിച്ചുകൊള്ളാൻ മാത്രം ഐകകണ്ണു മായ ഒരു
നിശ്ചയമുണ്ടായിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ടു കൂടാതെ കഴിക്കാമായിരുന്നു.
PRINTED AT THE KANARESE MISSION PRESS AND BOOK DEPOT, MANGALORE,<noinclude><references/></noinclude>
eo4l1lanqri80t0b8fwe2vf688oykgb
താൾ:Malayalam Onnam Padapusthakam 1926.pdf/69
106
78136
223721
222675
2024-12-25T06:10:24Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223721
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>100.
ഇവിടെ ഐക് ചിത്രം ചേത്തിട്ടില്ല. ഒട്ടൊടുക്കുമായി
പോയതുകൊണ്ട് ചിത്രത്തിന്റെ ആവശ്യകത അത്രയില്ലെന്ന് സമാധാനപ്പെടാം
എങ്കിലും, ഐശ്വം, ഐകമത്യം' എന്നിങ്ങനെ 'ഐ'ൽ തുടങ്ങുന്ന സാധാ
രണ വാക്കുകളിലെ 'ഐ' ഉറപ്പിച്ചു പറഞ്ഞ് 'ഐ' ശബ്ദവും അതിന്റെ ചിഹ്നവും
മനസ്സിലാക്കാം .
"ഐക്കെന്നപോലെ മാവിനും ചിത്രം ചേത്തിട്ടില്ല.
മായം' മുതലായ വാക്കുകൾ മുഖേന അതും പഠിപ്പിക്കാവുന്നതാണ്. ''ശബ്ദത്തെ
"കാളി ജനങ്ങളോട് ചേർത്ത് ഇപ്പോൾ എഴുതിവരാറുള്ള കൊ, ചൊ, പൊ
മുതലായതിലെ രൂപത്തിന് പകരം, ക, ച, പാ ഇത്യാദി രൂപമാണ് ഈ പുസ്തക
ത്തിൽ കൈക്കൊണ്ടിരിക്കുന്നതു്. ഇതു് ഏററവും സൗകയപ്രദവും ശ്രമക്കുറവുള്ളതും
ആകുന്നു. അഥാ പരിചയിച്ചവക്ക് ആരംഭത്തിൽ അസാരം വല്ലായ്മ തോന്നി
എന്നാൽ, പുത്തനായി പഠിക്കുന്നവക്ക് എളുപ്പമായേ ഇരിക്കയുള്ളു.
ഈ രൂപം ഉറച്ച ശേഷം, ഇപ്പോൾ നടപ്പുള്ള രൂപം കൂടി മനസ്സിലാക്കുന്നത് കൊള്ളാം.
30. പാഠം ര '' ഉള്ള വാക്കുകളേ മലയാളത്തിൽ ഇല്ല.
എന്ന സംസ്കൃതവാക്ക് മാത്രം ഭാഷയിൽ നടപ്പുണ്ട്. ഇതിനെ ക്ലിപ്തം' എന്നെഴ
തന്ന സമ്പ്രദായവും ധാരാളം ആയിക്കഴിഞ്ഞിരിക്കുന്നു.
എന്നിങ്ങനെ വ്യഞ്ജനംപ്രതി ചൊല്ലിച്ചും എഴുതിച്ചും കുട്ടികളെ ശ്രമപ്പെടുത്തിട്ടോ,
മിനക്കെടുത്തിട്ടോ, ആവശ്യമില്ല. ആകയാൽ, '' അക്ഷരമാലയിൽ ക്കാതെ
വിട്ടിട്ടുള്ളതാകുന്നു.
P. രൻ മുതൽ വരെ പാഠങ്ങൾ:
തമിഴ് രീതിയനുസരിച്ച്, കാലിവങ്ങളിലെ ആദിശബ്ദവും അനുനാസിക
യും മാത്രമേ ഇതുവരെ പഠിപ്പിച്ചു. ഇവ രണ്ടിൻറയും മദ്ധ്യസ്ഥങ്ങളായി
മൂന്ന് ശബ്ദങ്ങൾ ഉണ്ട്. ഇവ പരമാർത്ഥത്തിൽ ഓരോ വഗ്ഗത്തിലേയും ആദിശബ്ദ
ത്തിന്റെ ഉച്ചാരണഭേദങ്ങളേ ആകുന്നു. ഇവയെ മുറയ്ക്ക് രമ്പ മുതൽ വരെ
പാഠങ്ങളിൽ, ആദിശബ്ദത്തിന്റെയും അനുനാസികത്തിന്റേയും മദ്ധ്യത്തിലായി
ചുവന്ന മഷിയിൽ എഴുതുക മാത്രമേ ചെയ്തിട്ടുള്ളു. ഇവയ്ക്ക് അതിഖരം, മൃദു,
ഘോഷം എന്നു് മുറയ്ക്ക് പേരാകുന്നു. ഓരോന്നിന്റെയും ഉച്ചാരണഭേദം ഉചിതോ
ഓഹരണം കൊണ്ടു് മനസ്സിലാക്കി ഉറപ്പി
രാം പാഠം കഴിഞ്ഞതോടുകൂടി മലയാളത്തിൽ ആവശ്യമുള്ള എല്ലാ
അ മരങ്ങളും തികഞ്ഞു എന്നു പറയാം. എന്നാൽ, ഇവയെ പഴയ മുറകളെല്ലാം
വിട്ട് ഓരോ പാഠത്തിലായി ഒരു നൂതനരീതിയിൽ വരുത്തുകയാണല്ലോ ചെയ്തിട്ടു
തു്. മുൻനടപ്പും ശാസ്ത്രരീതിയും അനുസരിച്ചു് സ്വരങ്ങൾ വേറെ, വ്യഞ്ജന
ങ്ങൾ വേറെ എടുത്തെഴുതുകയും ഓരോ സ്വരവും വ്യഞ്ജനത്തോടു് ചേർത്ത് കിട്ടുന്ന
രൂപങ്ങളെല്ലാം കാണിക്കുകയും ചെയ്യേണ്ടത് ആവശ്യമെന്ന് വിചാരിച്ചു, എല്ലാം
ഒരു പട്ടികയായി എഴുതിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം കുട്ടികളെ മുഷി
പിക്കാതെ പഠിപ്പിക്കണം.<noinclude><references/></noinclude>
5pojcszzaoyivx574t2y8zql964sy4c
താൾ:Malayalam Randam Padapusthakam 1926.pdf/93
106
78286
223726
223027
2024-12-25T11:53:14Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223726
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>
{{വ|91}}
സാധാരണ ജോലി ചെയ്ത് നിത്യവൃത്തി കഴിച്ചു പോ
രുന്ന ജനങ്ങൾ താമസിക്കുന്ന വീടിനു് രണ്ടോ മൂന്നോ മുറികളും ഒരു വരാന്തയും മുറികൾക്ക് വാതിൽ, ജന്നൽ (കിളിവാതിൽ) മുതലായവയും കാണും. വരും മണ്ണ് കുഴച്ചുവെച്ചും, വെട്ടുകല്ല്, ഇഷ്ടിക മുതലായതുകൊണ്ട് കെട്ടിയും ഉണ്ടാക്കാറുണ്ടു്. ചില വീടുകളിൽ ചുവരു കുമ്മായം തേച്ചു മിനുക്കിക്കാണും. മറ്റ് ചിലതിൽ കുമ്മായത്തിനു് പകരം
ചുവന്ന പശിമയുള്ള മൺ കുഴച്ചു് തേച്ചു് മേനി വരുത്തി.
യിരിക്കും.വീടിനു് വലുപ്പത്തിനു് ചേർന്ന വാതിലുകളും ജനലുകളും
ഉണ്ടായിരിക്കണം. ശുദ്ധവായുവിനു് അകത്ത് കടന്ന് സഞ്ച
രിക്കുന്നതിനു് തടവു കൂടാതെ വേണം വാതിലും ജനലും
ഉണ്ടാക്കുന്നതു്. വാതിലിൽ കൂടി നാം അകത്ത് കയറുകയും
വെളിയിൽ ഇറങ്ങുകയും ചെയ്യുന്നു. കിളിവാതിലുകൾ വാ
യുവിനും വെളിച്ചത്തിനും സഞ്ചരിക്കാനാകുന്നു. വീടുകൾക്ക്
ധാരാളം വാതിലും ജന്നലും ഇല്ലാതിരുന്നാൽ എല്ലാ ഇടവും
ഇരുട്ടടഞ്ഞു പോകും. ദുവായ കൾ അധികപ്പെട്ട് വീട്ടുകാ
രോഗങ്ങളും ഉണ്ടാകും.
വീട്ടിന്റെ തറ പൊടിയിളകാതെ അടിച്ചും ഒതുക്കി മിനു
സപ്പെടുത്തിയിരിക്കണം.
മഴ നനയാതേയും വെയിൽ കൊള്ളാതെയും ഇരിക്കുന്ന
തിനു് മേൽകൂര ആവശ്യമുണ്ടു്. അതു് മുളകൊണ്ടും തടി.
കൊണ്ടും പണിയാം. മുളകൊണ്ടു പണിതാൽ അധികം
നിലയില്ല. മരംകൊണ്ടുണ്ടാക്കിയാൽ വളരെക്കാലം
നിൽക്കും. പാവപ്പെട്ടവർ ഓലകൊണ്ടും വർത്തകന്മാർ ഓടു്
കൊണ്ടും വീടു് മേയുന്നു. കാലയായാൽ ആണ്ട് തോറും മാറി
മേയണം. ഓടിനു് അതു് വേണ്ട.
കാലം
ഒരു വീടുണ്ടാക്കിയാൽ പിന്നെ വേണ്ടതു് അതു് വൃത്തി<noinclude><references/></noinclude>
mqerv43sm7wj8u3k58vr8uvx7s1q05d
223727
223726
2024-12-25T11:54:33Z
Josephjose07
12507
223727
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>
{{വ|91}}
സാധാരണ ജോലി ചെയ്ത് നിത്യവൃത്തി കഴിച്ചു പോ
രുന്ന ജനങ്ങൾ താമസിക്കുന്ന വീടിനു് രണ്ടോ മൂന്നോ മുറികളും ഒരു വരാന്തയും മുറികൾക്ക് വാതിൽ, ജന്നൽ (കിളിവാതിൽ) മുതലായവയും കാണും. വരും മണ്ണ് കുഴച്ചുവെച്ചും, വെട്ടുകല്ല്, ഇഷ്ടിക മുതലായതുകൊണ്ട് കെട്ടിയും ഉണ്ടാക്കാറുണ്ടു്. ചില വീടുകളിൽ ചുവരു കുമ്മായം തേച്ചു മിനുക്കിക്കാണും. മറ്റ് ചിലതിൽ കുമ്മായത്തിനു് പകരം
ചുവന്ന പശിമയുള്ള മൺ കുഴച്ചു് തേച്ചു് മേനി വരുത്തി.
യിരിക്കും.
വീടിനു് വലുപ്പത്തിനു് ചേർന്ന വാതിലുകളും ജനലുകളും
ഉണ്ടായിരിക്കണം. ശുദ്ധവായുവിനു് അകത്ത് കടന്ന് സഞ്ച
രിക്കുന്നതിനു് തടവു കൂടാതെ വേണം വാതിലും ജനലും
ഉണ്ടാക്കുന്നതു്. വാതിലിൽ കൂടി നാം അകത്ത് കയറുകയും
വെളിയിൽ ഇറങ്ങുകയും ചെയ്യുന്നു. കിളിവാതിലുകൾ വാ
യുവിനും വെളിച്ചത്തിനും സഞ്ചരിക്കാനാകുന്നു. വീടുകൾക്ക്
ധാരാളം വാതിലും ജന്നലും ഇല്ലാതിരുന്നാൽ എല്ലാ ഇടവും
ഇരുട്ടടഞ്ഞു പോകും. ദുവായ കൾ അധികപ്പെട്ട് വീട്ടുകാ
രോഗങ്ങളും ഉണ്ടാകും.
വീട്ടിന്റെ തറ പൊടിയിളകാതെ അടിച്ചും ഒതുക്കി മിനു
സപ്പെടുത്തിയിരിക്കണം.
മഴ നനയാതേയും വെയിൽ കൊള്ളാതെയും ഇരിക്കുന്ന
തിനു് മേൽകൂര ആവശ്യമുണ്ടു്. അതു് മുളകൊണ്ടും തടി.
കൊണ്ടും പണിയാം. മുളകൊണ്ടു പണിതാൽ അധികം
നിലയില്ല. മരംകൊണ്ടുണ്ടാക്കിയാൽ വളരെക്കാലം
നിൽക്കും. പാവപ്പെട്ടവർ ഓലകൊണ്ടും വർത്തകന്മാർ ഓടു്
കൊണ്ടും വീടു് മേയുന്നു. കാലയായാൽ ആണ്ട് തോറും മാറി
മേയണം. ഓടിനു് അതു് വേണ്ട.
കാലം
ഒരു വീടുണ്ടാക്കിയാൽ പിന്നെ വേണ്ടതു് അതു് വൃത്തി<noinclude><references/></noinclude>
ijrsqk3vdjpi79b3usnii79ofkt13a0
223728
223727
2024-12-25T11:56:04Z
Josephjose07
12507
223728
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>
{{വ|91}}
സാധാരണ ജോലി ചെയ്ത് നിത്യവൃത്തി കഴിച്ചു പോ
രുന്ന ജനങ്ങൾ താമസിക്കുന്ന വീടിനു് രണ്ടോ മൂന്നോ മുറികളും ഒരു വരാന്തയും മുറികൾക്ക് വാതിൽ, ജന്നൽ (കിളിവാതിൽ) മുതലായവയും കാണും. വരും മണ്ണ് കുഴച്ചുവെച്ചും, വെട്ടുകല്ല്, ഇഷ്ടിക മുതലായതുകൊണ്ട് കെട്ടിയും ഉണ്ടാക്കാറുണ്ടു്. ചില വീടുകളിൽ ചുവരു കുമ്മായം തേച്ചു മിനുക്കിക്കാണും. മറ്റ് ചിലതിൽ കുമ്മായത്തിനു് പകരം
ചുവന്ന പശിമയുള്ള മൺ കുഴച്ചു് തേച്ചു് മേനി വരുത്തി.
യിരിക്കും.<br>
വീടിനു് വലുപ്പത്തിനു് ചേർന്ന വാതിലുകളും ജനലുകളും
ഉണ്ടായിരിക്കണം. ശുദ്ധവായുവിനു് അകത്ത് കടന്ന് സഞ്ച
രിക്കുന്നതിനു് തടവു കൂടാതെ വേണം വാതിലും ജനലും
ഉണ്ടാക്കുന്നതു്. വാതിലിൽ കൂടി നാം അകത്ത് കയറുകയും
വെളിയിൽ ഇറങ്ങുകയും ചെയ്യുന്നു. കിളിവാതിലുകൾ വാ
യുവിനും വെളിച്ചത്തിനും സഞ്ചരിക്കാനാകുന്നു. വീടുകൾക്ക്
ധാരാളം വാതിലും ജന്നലും ഇല്ലാതിരുന്നാൽ എല്ലാ ഇടവും
ഇരുട്ടടഞ്ഞു പോകും. ദുവായ കൾ അധികപ്പെട്ട് വീട്ടുകാ
രോഗങ്ങളും ഉണ്ടാകും.<br>
വീട്ടിന്റെ തറ പൊടിയിളകാതെ അടിച്ചും ഒതുക്കി മിനു
സപ്പെടുത്തിയിരിക്കണം.<br>
മഴ നനയാതേയും വെയിൽ കൊള്ളാതെയും ഇരിക്കുന്ന
തിനു് മേൽകൂര ആവശ്യമുണ്ടു്. അതു് മുളകൊണ്ടും തടി.
കൊണ്ടും പണിയാം. മുളകൊണ്ടു പണിതാൽ അധികം
നിലയില്ല. മരംകൊണ്ടുണ്ടാക്കിയാൽ വളരെക്കാലം
നിൽക്കും. പാവപ്പെട്ടവർ ഓലകൊണ്ടും വർത്തകന്മാർ ഓടു്
കൊണ്ടും വീടു് മേയുന്നു. കാലയായാൽ ആണ്ട് തോറും മാറി
മേയണം. ഓടിനു് അതു് വേണ്ട.<br>
കാലം
ഒരു വീടുണ്ടാക്കിയാൽ പിന്നെ വേണ്ടതു് അതു് വൃത്തി<noinclude><references/></noinclude>
kzcfkvvtjttwiyvx0vm71mak7vd89e1
താൾ:Malayalam Randam Padapusthakam 1926.pdf/94
106
78287
223729
223028
2024-12-25T11:58:28Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223729
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന| രണ്ടാംപാഠപുസ്തകം }}
ക്കുന്നു എന്നും മറ്റും കുട്ടികൾ അവരവർ കണ്ടതിനെ
പറഞ്ഞു.
അവിടെനിന്നു് ആറ് കടന്ന് മറുകരയ്ക്ക് പോകാം എന്നു്
അധ്യാപകൻ നിയോഗിച്ചു. ഏതിലേ കൂടി ഇറങ്ങേണ്ട
എന്നു് ഒരു കുട്ടി ചോദിച്ചു. വേറൊരു കുട്ടി അവർ നില്ക്കുന്ന
സ്ഥലത്തിനു് അല്പം മുകളിലായിട്ട് ആളുകൾ ഇറങ്ങിക്കട
ക്കുന്ന സ്ഥലമുണ്ടെന്നും, അത് തനിക്ക് അറിയാമെന്നും,
അതിലേ കൂടി ആറ് കടക്കാമെന്നും പറഞ്ഞു. എല്ലാവരും
അവിടേയ്ക്ക് പോയി. ആറ്റിൽ ഇറങ്ങേണ്ടുന്ന വഴി ഇടു
ങ്ങിയതും ചളിയുള്ളതും ആണെന്നു് കണ്ടു. അതിലേ കൂടി
നടന്ന് അവർ ആറ്റിൻ കരയിൽ വന്നുനോക്കി.
ആറിലുള്ള വെള്ളം നന്നായി തെളിഞ്ഞിരുന്നു. വെള്ള
ത്തിനടിയിലുള്ള മണൽ നല്ലവണ്ണം കാണാമായിരുന്നു.
ക്ലാസിലുള്ള കുട്ടികളിൽ കിളരം കൂടിയ കുട്ടി ഇറങ്ങി വെള്ള
ത്തിൽ കൂടി നടന്ന് ഒരു ദിക്കിലും മുട്ടിനു മീതേ വെള്ളമി
ല്ലെന്ന് കാണിച്ചു. ഉടനേ മറ്റുള്ള കുട്ടികളും അധ്യാപ
കനും ഇറങ്ങി, നടന്നു് മണലിൽ കയറി. ആ മണൽ.
പ്പുറം പരന്നു കിടക്കുന്നു എന്നും, അത് ആറ്റിന്റെ മറുകര
വരെ ഉണ്ടെന്നും, അവർ നോക്കിപ്പറഞ്ഞു.
ആറിൽ കൂടി വന്നതാണെന്നും, വീടുപണിക്ക് ഉപയോഗ
മുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. മണൽത്തിട്ട് കടന്നു
അവരെല്ലാവരും അക്കര കേറി.
ആ മണൽ
മാത്രം കുറെ വെള്ള മുണ്ടായിരിക്കാനും മറ്റു ഭാഗങ്ങളിൽ
മണൽ നിറഞ്ഞു പോകാനും കാരണമെന്തെന്ന് അധ്യാ
പകൻ ചോദിച്ചപ്പോൾ വേനലാകകൊണ്ട് വെള്ളം കുറ
വാണെന്നു് ഒരു കുട്ടി പറഞ്ഞു.
അവർ മറുകരയിൽ കയറി ആറ്റിൻ കരയുടെ സമീ
പത്ത് ഇടത്തോട്ട് പോകുന്ന ഒരു റോട്ടിൽ കൂടി നടന്നു.<noinclude><references/></noinclude>
pez3ntpo2gl43zabwl0r5e3unob8w3v
താൾ:Malayala Aram Padapusthakam 1927.pdf/14
106
78484
223479
2024-12-24T12:11:34Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223479
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>
നെല്ലായ
പ്രവർത്തിക്കാതേ ശാന്തമായികഴിയുന്നു. ചരങ്ങളായ പ്രാ
ണികളെയല്ല അചരങ്ങളായ വൃക്ഷാദികൾ ഭക്ഷിക്കുന്നതു്.
ജനനമരണഹീനങ്ങളായ പദാർത്ഥങ്ങളെക്കൊണ്ടു ഉണ്ടി
ആകൾ ഉപജീവിക്കുന്നു. ചുരുക്കം പറഞ്ഞാൽ മറ്റുജീവി
കളെ തിന്നാതെയാണു വൃക്ഷാദികൾ വളരുന്നത്. അങ്ങ
യിരുന്നു എങ്കിൽ ചരങ്ങളായ ജീവിജാലങ്ങൾ
ലോകത്തു ഭവിച്ച ഉടൻ തന്നെ ഉദിത്തുകൾ ഭക്ഷിച്ചതി
ർന്നുപോകുമായിരുന്നു. നേരേമറിച്ച്, ഉണ്ടിത്തുകൾ ചരജീ
വികളുടെ ആഹാരമൂല സാധനങ്ങളായും അഭിവൃദ്ധിക്കനു
കൂലങ്ങളായും പ്രവർത്തിക്കുന്നു. അചരങ്ങൾ ഇല്ലായിരുന്നു
എങ്കിൽ ചരങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇങ്ങനെ ചര
ങ്ങൾക്കുമുമ്പു് അചരങ്ങൾ ഉണ്ടായി എന്നു സ്ഥാപിക്കാം.
ഇപ്രകാരം ആദ്യം ജീവൻ പ്രകാശിച്ചത് ഉട
കളിലാണെന്നു നിർണ്ണയിക്കത്തക്കതാകയാൽ ജീവോല്പ
ത്തിയേപ്പറ്റി ഉപം വിചാരിക്കേണ്ടത് ഉണ്ടിത്തുകളെ
അധിഷ്ഠാനമാക്കി വേണ്ടിയിരിക്കുന്നു. അന്യജീവികളേ ഉ
വിത്തുകൾ സാധാരണ ഭക്ഷിക്കാറില്ലെന്നു പറഞ്ഞുവ
ല്ലൊ. വായു, ജലം, മണ്ണു് ഇത്യാദികൾ ജനനമെന്നും മര
ണമെന്നുമുള്ള അവധികളാൽ കഌപ്തങ്ങളല്ല. അതുകൊ
ണ്ടു് അവയൊന്നും ജീവികളല്ല. അങ്ങനെയുള്ള ജഡവസ്തുക്ക
ളാണ് പ്രായേണ ഉണ്ടിത്തുകളുടെ ഭക്ഷ്യപദാർത്ഥങ്ങൾ.
ഇതെങ്ങനെയാണെന്നറിയുവാൻ ഉണ്ടിത്തുകൾ ശ്വാസോ
മാസം ഏതുപ്രകാരത്തിൽ ചെയ്യുന്നു എന്നു ഗ്രഹിച്ചിരു
ന്നാൽ കൊള്ളാം. മനുഷ്യർ ശ്വസിക്കുന്നതും ഉച്ഛ്വസിക്കു
അതും എങ്ങനെയെന്നു നമുക്ക് അറിയാമല്ലൊ. ശ്വസിക്കു
മ്പോൾ വായുവിനെ അകത്തേക്കു വലിക്കയും ഉച്ഛ്വസി
THLI
22<noinclude><references/></noinclude>
c928zpb6rv36uwyjqrjw1817yhl2t54
താൾ:Malayala Aram Padapusthakam 1927.pdf/31
106
78485
223480
2024-12-24T12:18:59Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223480
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>25
a000 6.
സഭാപ്രവേശം.
ഇന്ദ്രപ്രസ്ഥമെന്നുള്ള മന്ദിര സ്ഥലത്തിൻറ
അന്തികപ്രദേശത്തടുത്തു ധാർത്തരാഷ്ട്രന്മാർ
ദന്തികന്ധരം തന്നിൽ നിന്നറങ്ങി നൂറുപേരും
രത്നങ്ങൾകൊണ്ടുകെട്ടിപ്പടുത്തൊരാൽത്തറകേറി
രാജനന്ദനന്മാരും കർണ്ണൻ മാതുലൻ താനും.
പെട്ടെന്നു കാ മേ സുഖിച്ചു മേവിനനേരം
പെട്ടകം തുറന്നാലുമെന്നു രാജാവരുൾ ചെയ്തു.
പെട്ടിപെട്ടകമെല്ലാം തുറന്നു പൊന്മണിക്കോപ്പം വ
പട്ടം പട്ടുറുമാലും വേലയും പച്ച പാലാവും
എന്നുള്ള പദാർത്ഥങ്ങളെടുത്തുകൊണ്ടലങ്കാര
മൊന്നുമേ കുറയാതെ ചമയത്തിനൊരുമ്പെട്ടു.
ചന്ദനം പനിനീരു കുങ്കുമ കള്ള ലളിതജവാതുവും
ചന്തമേറിന പുഴുക മഴകൊടിഴുക്കി മെയ്യിലശേഷമേ
കുന്ദകുറുമൊഴിമല്ലികാ മലർമാല കൊണ്ടു ശിരോരു
മന്ദ മിലണിഞ്ഞു സുന്ദരസുഭഗരൂപിസുയോധനൻ,
സ്വർണ്ണമണിമയ മകടകടകകിരീട ഭൂഷണഭൂഷിതൻ മ
കർണ്ണയുഗമതിലധികവിലസിതണ്ഡലങ്ങളണിഞ്ഞുടൻ
മുത്തുമാല പതക്ക മുരുതര മുരസി ചേർത്തു മനോഹരം.
പത്തു കൈവിരലും നിറച്ചഥ മോതിരങ്ങൾ നിരന്തരം
എട്ടു രണ്ടു മുഴത്തിലുള്ളൊരു പട്ടടുത്തരവും
ഇട്ടു പട്ടമാല കെട്ടി മുറുക്കി നല്ലൊരു തൊങ്ങലും
0
@
20<noinclude><references/></noinclude>
tnktnx8c97xwwt07pto55adt92ut3tj
താൾ:ഹാസ്യരേഖകൾ.pdf/62
106
78486
223488
2024-12-24T14:14:18Z
Sreejithk2000
57
പുതിയ താൾ
223488
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|'പച്ചവെള്ളത്തിന്റെ നിറം'}}
{{ന|(ഒരു പഴയ ഏട്)}}
[പച്ചവെള്ളത്തിന്റെ നിറത്തെപ്പറ്റി ഇന്നാട്ടിലെ വൎത്തമാനപ്പത്രങ്ങളിൽ ചിലവ എഴുതുന്നതായാൽ എങ്ങിനെയായിരിക്കുമെന്നുള്ളതിനു നാല് കാരണങ്ങൾ ചുവടെ ചേൎക്കുന്നു.]
പച്ചവെള്ളത്തിന്റെ നിറം:
അനേകകാലമായി അധികാരം കൈകാൎയ്യം ചെയ്തുപോരുന്ന സമുദായക്കാർ, ഇനിമേലും രാജ്യകാൎയ്യ സംബന്ധമായും സമുദായസംബന്ധമായും അസമത്വം അനുഭവിക്കുന്ന മഹാരാജാവിന്റെ പ്രജകളായ നാല്പത്തിരണ്ടുലക്ഷം ജനങ്ങളെയും തങ്ങളുടെ രാഷ്ട്രീയാവകാശങ്ങളിൽ നിന്നും ഒഴിച്ചുനിറുത്താമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ അവരുടെ ആശ കേവലം അസ്ഥാനത്തിലാണെന്നു തന്നെ ഞങ്ങൾക്കു പറയേണ്ടിയിരിക്കുന്നു. പച്ചവെള്ളത്തിന്റെ നിറം കറുപ്പാണെന്നു് ഏതു കുരുടനും കാണാൻ കഴിയുമെന്നിരിക്കെ ഇക്കൂട്ടർ അതു വെളുപ്പാണെന്നു സ്ഥാപിക്കാൻ ചെയ്തുവരുന്ന ശ്രമങ്ങളും കാട്ടിക്കൂട്ടുന്ന സാഹസങ്ങളും 'ജോബി'ന്റെ ക്ഷമയെപ്പോലും നശിപ്പിക്കാൻ മതിയാകത്തക്കതാണെന്നു പറവാൻ ഞങ്ങൾക്കു മടിയില്ല. പച്ചവെള്ളം കൊണ്ട്, ഒരു പ്രത്യേക വൎഗ്ഗക്കാരുടെ കുത്തകയായ ഗവണ്മെൻറ് കൈകാരം നടത്തിപ്പോരുമ്പോൾ, അത് അവശരായ നാല്പത്തിരണ്ടു ലക്ഷത്തിൻറയും മൌലികാവകാശങ്ങൾക്കു വിരോധമായി പരി<noinclude><references/></noinclude>
cejsietzcc61zaklsus079d899a701i
താൾ:ഹാസ്യരേഖകൾ.pdf/63
106
78487
223490
2024-12-24T14:19:55Z
Sreejithk2000
57
പുതിയ താൾ
223490
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പച്ചവെള്ളത്തിന്റെ നിറം}}
ണമിക്കുന്നതിൽ അതിശയിക്കാനില്ലല്ലോ. ഇന്നലെവരെ പച്ചവെള്ളം കറുപ്പാണെന്നു പ്രസംഗമണ്ഡപങ്ങളിലും പത്രപംക്തികളിലും ഒരുപോലെ മുറവിളികൂട്ടിക്കൊട്ടിരുന്ന നായന്മാർ ഇന്നു് അതു വെളുപ്പാണെന്നു വാദിക്കുന്നതിലും വാഴ്ത്തുന്നതിലും, സ്ഥാനത്തിലും അസ്ഥാനത്തിലും കൊട്ടിഗ്ഘോഷിക്കാൻ പുറപ്പെടുന്നതിലും നിന്നു വെളിവാകുന്നതു നിവൎത്തനത്തിന്റെ അവിതൎക്കിതമായ വിജയം ഒന്നു മാത്രമാണു്."
{{വ|(മ...മ)}}
പച്ചവെള്ളമോ പതിയൻശൎക്കരയോ
"ബഹുമാനമേറിയ പൊന്നുതമ്പുരാൻ ഗവൎമ്മെന്റു നീതിയോടും നയത്തോടും കൎമ്മകുശലതയോടും ഈ നാട്ടിലെ ആബാലവൃദ്ധമുള്ള പ്രജാലക്ഷങ്ങൾ കാസകലം പരിപൂൎണ്ണതൃപ്തിയാംവണ്ണം രാജ്യഭരണം നിർവ്വഹിച്ചുവരവ്, സമാധാനവൈരികളായ ചില നിവൎത്തനകങ്കാളങ്ങൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ എത്രമാത്രം ബീഭത്സവും ജുഗുപ്സാവഹവുമായിരിക്കുന്നു എന്നു നോക്കുക! തങ്ങളുടെ നന്ദികേടിൻറയും കുത്സിതമനോവൃത്തിയുടേയും ഒരു ബലപ്രതിലനം മാത്രമെന്നല്ലാതെ ഇക്കൂട്ടരുടെ സൃഗാലനങ്ങൾക്കു ഞങ്ങൾ അതിൽ കൂടുതലായി യാതൊരു വിലയും
കാണുന്നില്ല. നിമ്മലവും പാലുപോലെ വെളുത്തതുമായ പച്ചവെള്ളത്തെ ഇക്കൂട്ടർ മനഃപൂർവ്വം കറുപ്പിക്കാൻ ചെയ്തു
വരുന്ന ഭഗീരഥയത്നങ്ങൾ കാണുമ്പോൾ നിവൎത്തനമഞ്ഞപ്പിത്തം പിടിച്ച അവരുടെ ദൃഷ്ടികളിൽ ആ വസ്തു പതിയൻശൎക്കരയായിട്ടല്ലേ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു് എന്നു<noinclude><references/></noinclude>
3h9kkjpiv0fo231bdi6hletheuszvpf
223491
223490
2024-12-24T14:22:02Z
Sreejithk2000
57
ചെറിയ തിരുത്ത്
223491
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പച്ചവെള്ളത്തിന്റെ നിറം}}
ണമിക്കുന്നതിൽ അതിശയിക്കാനില്ലല്ലോ. ഇന്നലെവരെ പച്ചവെള്ളം കറുപ്പാണെന്നു പ്രസംഗമണ്ഡപങ്ങളിലും പത്രപംക്തികളിലും ഒരുപോലെ മുറവിളികൂട്ടിക്കൊട്ടിരുന്ന നായന്മാർ ഇന്നു് അതു വെളുപ്പാണെന്നു വാദിക്കുന്നതിലും വാഴ്ത്തുന്നതിലും, സ്ഥാനത്തിലും അസ്ഥാനത്തിലും കൊട്ടിഗ്ഘോഷിക്കാൻ പുറപ്പെടുന്നതിലും നിന്നു വെളിവാകുന്നതു നിവൎത്തനത്തിന്റെ അവിതൎക്കിതമായ വിജയം ഒന്നു മാത്രമാണു്."
{{വ|(മ...മ)}}
പച്ചവെള്ളമോ പതിയൻശൎക്കരയോ?
"ബഹുമാനമേറിയ പൊന്നുതമ്പുരാൻ ഗവൎമ്മെന്റു നീതിയോടും നയത്തോടും കൎമ്മകുശലതയോടും ഈ നാട്ടിലെ ആബാലവൃദ്ധമുള്ള പ്രജാലക്ഷങ്ങൾക്കാസകലം പരിപൂൎണ്ണതൃപ്തിയാംവണ്ണം രാജ്യഭരണം നിർവ്വഹിച്ചുവരവ്, സമാധാനവൈരികളായ ചില നിവൎത്തനകങ്കാളങ്ങൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ എത്രമാത്രം ബീഭത്സവും ജുഗുപ്സാവഹവുമായിരിക്കുന്നു എന്നു നോക്കുക! തങ്ങളുടെ നന്ദികേടിൻറയും കുത്സിതമനോവൃത്തിയുടേയും ഒരു ബലപ്രതിലനം മാത്രമെന്നല്ലാതെ ഇക്കൂട്ടരുടെ സൃഗാലനങ്ങൾക്കു ഞങ്ങൾ അതിൽ കൂടുതലായി യാതൊരു വിലയും
കാണുന്നില്ല. നിമ്മലവും പാലുപോലെ വെളുത്തതുമായ പച്ചവെള്ളത്തെ ഇക്കൂട്ടർ മനഃപൂർവ്വം കറുപ്പിക്കാൻ ചെയ്തു
വരുന്ന ഭഗീരഥയത്നങ്ങൾ കാണുമ്പോൾ നിവൎത്തനമഞ്ഞപ്പിത്തം പിടിച്ച അവരുടെ ദൃഷ്ടികളിൽ ആ വസ്തു പതിയൻശൎക്കരയായിട്ടല്ലേ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു് എന്നു<noinclude><references/></noinclude>
rqjifk6jws6p2b4j3zgvdvf2pst150b
താൾ:ഹാസ്യരേഖകൾ.pdf/64
106
78488
223495
2024-12-24T14:29:59Z
Sreejithk2000
57
പുതിയ താൾ
223495
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഹാസ്യരേഖകൾ}}
തോന്നിപ്പോകുന്നു. ജീവസന്ധാരണത്തിനു് ജീവസന്ധാരണത്തിനു് അത്യാവശ്യമായ ഈ സാധനത്തെ ആന്ധ്യത്താൽ കറുപ്പിച്ചു ചീത്തയാക്കിക്കാട്ടാൻ വൃഥാശ്രമം ചെയ്യുന്ന ഈ ഹ്രസ്വദൃഷ്ടികൾ രാജ്യത്തിൽ അസമാധാനം വിതയ്ക്കുന്നതിനെ സൎവ്വകരങ്ങളും കൊണ്ടു തടയേണ്ടതു ഗവണ്മെന്റിന്റെ ചുമതലയാകുന്നു. ഏതായാലും, ഇവരുടെ സംരംഭങ്ങൾ അവ അൎഹിക്കുന്ന പരിപൂൎണ്ണപരാജയത്തിൽ കലാശിച്ചത്, തിരുവിതാംകൂറിലെ പൌരാവലിയുടെ വിവേചനാശക്തിയും രാജ്യസ്നേഹവും മന്ത്രങ്ങൾക്കു വശംവദമാകാത്തവിധം ഉറച്ചതാണെന്നു വിശദമാക്കുന്നു. പച്ചവെള്ളത്തെപ്പറ്റി എട്ടുലക്ഷം ഈഴവക്കും എന്തഭിപ്രായമാണുള്ളതെന്നു കോട്ടയത്തെ 'മുത്തശ്ശി'യെക്കാൾ അറിയാനും പറയാനുമുള്ള അവകാശം ഞങ്ങൾക്കാണുള്ളത്.
{{വ|മ...രാ...ഒ)}}
പച്ചവെള്ളത്തെക്കുറിച്ച് തിരുവിതാംകൂർ ഗവൎമ്മെന്റിന്റെ മാനംനോക്കിനയം.
പച്ചവെള്ളം അരൂപവും നിറമില്ലാത്തതുമായ ഒരു ദ്രവമാണെന്നു സുപ്രസിദ്ധ ചിന്തകനായ ഓളിവർ
സെസാല്പീനി, രാജ്യമീമാംസാപണ്ഡിതനായ ബെർണാർ ഡോലെപ്പിഡേ, ധനതത്വശാസ്ത്രജ്ഞനായ പ്രൊഫസർ ഐവാൻ ഇവാനോവിച്ച്, എന്നീ മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കെ നമ്മുടെ തിരുവിതാംകൂർ ഗവൎണ്മെൻറുമാത്രം അതിനെസ്സംബന്ധിച്ച് ഒരു ഒട്ടകപ്പക്ഷിനയം അഥവാ മാനംനോക്കി നയം അനുവർത്തിച്ചുകാണുന്നതു ബഹുവിചിത്രമായിരിക്കുന്നു. ദീഘദൃഷ്ടിയുള്ള യാതൊരു ഗവൎണ്മെന്റു<noinclude><references/></noinclude>
io1g71hb2d5ei184tjasxwwtjiv5qou
223496
223495
2024-12-24T14:30:24Z
Sreejithk2000
57
ചെറിയ തിരുത്ത്
223496
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഹാസ്യരേഖകൾ}}
തോന്നിപ്പോകുന്നു. ജീവസന്ധാരണത്തിനു് ജീവസന്ധാരണത്തിനു് അത്യാവശ്യമായ ഈ സാധനത്തെ ആന്ധ്യത്താൽ കറുപ്പിച്ചു ചീത്തയാക്കിക്കാട്ടാൻ വൃഥാശ്രമം ചെയ്യുന്ന ഈ ഹ്രസ്വദൃഷ്ടികൾ രാജ്യത്തിൽ അസമാധാനം വിതയ്ക്കുന്നതിനെ സൎവ്വകരങ്ങളും കൊണ്ടു തടയേണ്ടതു ഗവണ്മെന്റിന്റെ ചുമതലയാകുന്നു. ഏതായാലും, ഇവരുടെ സംരംഭങ്ങൾ അവ അൎഹിക്കുന്ന പരിപൂൎണ്ണപരാജയത്തിൽ കലാശിച്ചത്, തിരുവിതാംകൂറിലെ പൌരാവലിയുടെ വിവേചനാശക്തിയും രാജ്യസ്നേഹവും മന്ത്രങ്ങൾക്കു വശംവദമാകാത്തവിധം ഉറച്ചതാണെന്നു വിശദമാക്കുന്നു. പച്ചവെള്ളത്തെപ്പറ്റി എട്ടുലക്ഷം ഈഴവക്കും എന്തഭിപ്രായമാണുള്ളതെന്നു കോട്ടയത്തെ 'മുത്തശ്ശി'യെക്കാൾ അറിയാനും പറയാനുമുള്ള അവകാശം ഞങ്ങൾക്കാണുള്ളത്.
{{വ|മ...രാ...ഒ)}}
പച്ചവെള്ളത്തെക്കുറിച്ച് തിരുവിതാംകൂർ ഗവൎമ്മെന്റിന്റെ മാനംനോക്കിനയം.
പച്ചവെള്ളം അരൂപവും നിറമില്ലാത്തതുമായ ഒരു ദ്രവമാണെന്നു സുപ്രസിദ്ധ ചിന്തകനായ ഓളിവർ
സെസാല്പീനി, രാജ്യമീമാംസാപണ്ഡിതനായ ബെർണാർ ഡോലെപ്പിഡേ, ധനതത്വശാസ്ത്രജ്ഞനായ പ്രൊഫസർ ഐവാൻ ഇവാനോവിച്ച്, എന്നീ മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കെ നമ്മുടെ തിരുവിതാംകൂർ ഗവൎണ്മെൻറുമാത്രം അതിനെസ്സംബന്ധിച്ച് ഒരു ഒട്ടകപ്പക്ഷിനയം അഥവാ മാനംനോക്കി നയം അനുവൎത്തിച്ചുകാണുന്നതു ബഹുവിചിത്രമായിരിക്കുന്നു. ദീൎഘദൃഷ്ടിയുള്ള യാതൊരു ഗവൎണ്മെന്റു<noinclude><references/></noinclude>
sw4apsbgtuqat3dykj4du0va70b7411
223497
223496
2024-12-24T14:31:03Z
Sreejithk2000
57
ചെറിയ തിരുത്ത്
223497
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഹാസ്യരേഖകൾ}}
തോന്നിപ്പോകുന്നു. ജീവസന്ധാരണത്തിനു് ജീവസന്ധാരണത്തിനു് അത്യാവശ്യമായ ഈ സാധനത്തെ ആന്ധ്യത്താൽ കറുപ്പിച്ചു ചീത്തയാക്കിക്കാട്ടാൻ വൃഥാശ്രമം ചെയ്യുന്ന ഈ ഹ്രസ്വദൃഷ്ടികൾ രാജ്യത്തിൽ അസമാധാനം വിതയ്ക്കുന്നതിനെ സൎവ്വകരങ്ങളും കൊണ്ടു തടയേണ്ടതു ഗവണ്മെന്റിന്റെ ചുമതലയാകുന്നു. ഏതായാലും, ഇവരുടെ സംരംഭങ്ങൾ അവ അൎഹിക്കുന്ന പരിപൂൎണ്ണപരാജയത്തിൽ കലാശിച്ചത്, തിരുവിതാംകൂറിലെ പൌരാവലിയുടെ വിവേചനാശക്തിയും രാജ്യസ്നേഹവും മന്ത്രങ്ങൾക്കു വശംവദമാകാത്തവിധം ഉറച്ചതാണെന്നു വിശദമാക്കുന്നു. പച്ചവെള്ളത്തെപ്പറ്റി എട്ടുലക്ഷം ഈഴവക്കും എന്തഭിപ്രായമാണുള്ളതെന്നു കോട്ടയത്തെ 'മുത്തശ്ശി'യെക്കാൾ അറിവാനും പറവാനുമുള്ള അവകാശം ഞങ്ങൾക്കാണുള്ളത്.
{{വ|മ...രാ...ഒ)}}
പച്ചവെള്ളത്തെക്കുറിച്ച് തിരുവിതാംകൂർ ഗവൎമ്മെന്റിന്റെ മാനംനോക്കിനയം.
പച്ചവെള്ളം അരൂപവും നിറമില്ലാത്തതുമായ ഒരു ദ്രവമാണെന്നു സുപ്രസിദ്ധ ചിന്തകനായ ഓളിവർ
സെസാല്പീനി, രാജ്യമീമാംസാപണ്ഡിതനായ ബെർണാർ ഡോലെപ്പിഡേ, ധനതത്വശാസ്ത്രജ്ഞനായ പ്രൊഫസർ ഐവാൻ ഇവാനോവിച്ച്, എന്നീ മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കെ നമ്മുടെ തിരുവിതാംകൂർ ഗവൎണ്മെൻറുമാത്രം അതിനെസ്സംബന്ധിച്ച് ഒരു ഒട്ടകപ്പക്ഷിനയം അഥവാ മാനംനോക്കി നയം അനുവൎത്തിച്ചുകാണുന്നതു ബഹുവിചിത്രമായിരിക്കുന്നു. ദീൎഘദൃഷ്ടിയുള്ള യാതൊരു ഗവൎണ്മെന്റു<noinclude><references/></noinclude>
e4jrq2k1a9vsvegwv5xz8qs6d8fi4tn
താൾ:ഹാസ്യരേഖകൾ.pdf/65
106
78489
223498
2024-12-24T14:36:07Z
Sreejithk2000
57
പുതിയ താൾ
223498
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പച്ചവെള്ളത്തിന്റെ നിറം}}
കളാലും സ്വീകാരമല്ലാത്ത ഒരു വഴിപിഴച്ച പദ്ധതിയാണ് ഇക്കാൎയ്യത്തിൽ ഈ ഗവൎമ്മെൻറ് അവലംബിച്ചുപോരുന്നത്. പച്ചവെള്ളം പച്ചവെള്ളം തന്നെ. അതു ജാതിമതഭേദമന്യേ രാജ്യത്തിലെ നാനാവൎഗ്ഗക്കാൎക്കും ഒന്നുപോലെ ഉപയോഗപ്രദമാക്കിത്തീണ്ടതു പരിഷ്കൃതമെന്നഭിമാനിക്കുന്ന എല്ലാ ഗവണ്മെൻറുകളുടേയും കൎത്തവ്യമാകുന്നു.
നിവൎത്തനം ജയിച്ചു എന്നുള്ളതിനു സംശയമില്ല."
{{വ|(കേ...രി)}}
പച്ചവെള്ളമോഷ്ടാക്കൾ
പച്ചവെള്ളം കുറുപ്പോ വെളുപ്പോ എന്നു ചിന്തിച്ചിട്ടാവശ്യമില്ല. അതു നായന്മാൎക്കുള്ളതാണ്. രാജ്യം നായന്മാരുടെ വകയാകുന്നു. വെള്ളം അധികം കുടിക്കുന്നതും അവർതന്നെ. ആകയാൽ ഗവൎമ്മെൻറിനോടു മല്ലിട്ടു രാജ്യത്തെ ആപൽഗൎത്തത്തിലേയ്ക്കു വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന പച്ചവെള്ളമോഷ്ടാക്കളായ പ്രക്ഷോഭക്കാരെ ആകമാനം നാട്ടിൽ നിന്നും ഉടൻ ബഹിഷ്ക്കരിക്കേണ്ടതാണ്.
{{വ|മ...ളി}}
പച്ചവെള്ളം പിതൃസ്വത്തോ?
"പച്ചവെള്ളം ആരാന്റെയും പിതൃസ്വത്താണെന്നാണ് ചിലരുടെയൊക്കെ ഭാവം. ഒരു നായർ, ഡിപ്പാർട്ടമെൻറുമേലദ്ധ്യക്ഷക്ഷനായിരുന്നപ്പോൾ 'സ്വ'ജാതീയനായ
ഒരു മോട്ടോർഡ്രൈവറെ ദീനരായ അനേകം ജനങ്ങളുടെ
അവശതകളെ പരിഹരിക്കാനുള്ള പച്ചവെള്ളം കൊടുപ്പുദ്ധ്യോഗസ്ഥനായി രൂപാന്തരപ്പെടുത്താൻ ശ്രമിച്ചു കഥ ഞ<noinclude><references/></noinclude>
isuepdychnz17b9rm1ifezvwxeyyneu
223499
223498
2024-12-24T14:36:41Z
Sreejithk2000
57
ചെറിയ തിരുത്ത്
223499
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പച്ചവെള്ളത്തിന്റെ നിറം}}
കളാലും സ്വീകാരമല്ലാത്ത ഒരു വഴിപിഴച്ച പദ്ധതിയാണ് ഇക്കാൎയ്യത്തിൽ ഈ ഗവൎമ്മെൻറ് അവലംബിച്ചുപോരുന്നത്. പച്ചവെള്ളം പച്ചവെള്ളം തന്നെ. അതു ജാതിമതഭേദമന്യേ രാജ്യത്തിലെ നാനാവൎഗ്ഗക്കാൎക്കും ഒന്നുപോലെ ഉപയോഗപ്രദമാക്കിത്തീണ്ടതു പരിഷ്കൃതമെന്നഭിമാനിക്കുന്ന എല്ലാ ഗവണ്മെൻറുകളുടേയും കൎത്തവ്യമാകുന്നു.
നിവൎത്തനം ജയിച്ചു എന്നുള്ളതിനു സംശയമില്ല."
{{വ|(കേ...രി)}}
പച്ചവെള്ളമോഷ്ടാക്കൾ
പച്ചവെള്ളം കുറുപ്പോ വെളുപ്പോ എന്നു ചിന്തിച്ചിട്ടാവശ്യമില്ല. അതു നായന്മാൎക്കുള്ളതാണ്. രാജ്യം നായന്മാരുടെ വകയാകുന്നു. വെള്ളം അധികം കുടിക്കുന്നതും അവർതന്നെ. ആകയാൽ ഗവൎമ്മെൻറിനോടു മല്ലിട്ടു രാജ്യത്തെ ആപൽഗൎത്തത്തിലേയ്ക്കു വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന പച്ചവെള്ളമോഷ്ടാക്കളായ പ്രക്ഷോഭക്കാരെ ആകമാനം നാട്ടിൽ നിന്നും ഉടൻ ബഹിഷ്ക്കരിക്കേണ്ടതാണ്.
{{വ|(മ...ളി)}}
പച്ചവെള്ളം പിതൃസ്വത്തോ?
"പച്ചവെള്ളം ആരാന്റെയും പിതൃസ്വത്താണെന്നാണ് ചിലരുടെയൊക്കെ ഭാവം. ഒരു നായർ, ഡിപ്പാർട്ടമെൻറുമേലദ്ധ്യക്ഷക്ഷനായിരുന്നപ്പോൾ 'സ്വ'ജാതീയനായ
ഒരു മോട്ടോർഡ്രൈവറെ ദീനരായ അനേകം ജനങ്ങളുടെ
അവശതകളെ പരിഹരിക്കാനുള്ള പച്ചവെള്ളം കൊടുപ്പുദ്ധ്യോഗസ്ഥനായി രൂപാന്തരപ്പെടുത്താൻ ശ്രമിച്ചു കഥ ഞ<noinclude><references/></noinclude>
f0evll5t5kyjth4xu0j7bxyd4oqefyw
താൾ:Kathakali-1957.pdf/255
106
78490
223519
2024-12-24T17:38:00Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '221 താടകയെ വധിക്കുന്നു. ആശ്രമത്തിൽ വച്ചു ദുർല്ലഭങ്ങ സകല ദിവ്യാസ്ത്രങ്ങളെയും വിശ്വാമിത്രൻ ശ്രീരാമ നുപദേശിക്കുന്നു. മഹർഷി യോഗം സമാരംഭിക്കുന്നു. ആ ദിവസംവരെ ആശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223519
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>221
താടകയെ വധിക്കുന്നു.
ആശ്രമത്തിൽ വച്ചു ദുർല്ലഭങ്ങ
സകല ദിവ്യാസ്ത്രങ്ങളെയും വിശ്വാമിത്രൻ ശ്രീരാമ
നുപദേശിക്കുന്നു. മഹർഷി യോഗം സമാരംഭിക്കുന്നു. ആ
ദിവസംവരെ ആശ്രമം ചുററി രക്ഷിക്കണമെന്ന മഹഷി
യുടെ അഭിമതമനുസരിച്ച് രാമലക്ഷ്മണന്മാർ യാഗരക്ഷ
ചെയ്യുന്നതിനു സന്നദ്ധരാകുന്നു. യാഗം മുടക്കുന്നതിനാ
ഗതനായ മാരീചനെന്ന രാക്ഷസനെ
രാമലക്ഷ്മണന്മാർ
എതിർത്തു തോല്പിക്കുന്നു. സുബാഹുവിനെ യുദ്ധത്തിൽ
ശ്രീരാമൻ ഹനിക്കുന്നു.
യാഗനിർവ്വഹണത്തിനു ശേ ഷം മുന രാമലക്ഷ്മണ
ന്മാരെയും കൂട്ടിക്കൊണ്ട് ജനകരാജധാനിയിലെ യജ്ഞം
കാണുന്നതിനു പുറപ്പെടുന്നു. ഗംഗാനദിയുടെ മറുകരെ
ച്ചെന്നു ചേർന്നപ്പോൾ സുമതിയെന്ന രാജാവും വിശ്വാ
മിത്രനെ സരിച്ചു ആദരിക്കുന്നു; തദവസരത്തിൽ രാമ
ലക്ഷ്മണന്മാരെ മഹഷി രാജാവിനു പരിചയപ്പെടുത്തുന്നു.
യാത്രാമദ്ധ്യേ ഗൗതമവന ത്തിൽ പ്രവേശിക്കുന്നതോടെ
അഹല്യാ ശാപവൃത്താന്തത്തെ മുനി ശ്രീരാമനെ ധരിപ്പി
ക്കുന്നു. ഗൗതമശാപത്താൽ ശിലയായി ശയിക്കുന്ന അഹല
രാമപാദസ്പർശമേറ്റും പൂർവ്വരൂപം കൈക്കൊള്ളുന്നു.
ഗൗതമമുനി ആഗമിച്ച ശ്രീരാമനെ വാഴ്ത്തുന്നു. അനന്തരം
വിശ്വാമിത്രനും രാമലക്ഷ്മണന്മാരും ജനകപുരിയിലെത്തുന്നു.
ജനകരാജാവും മുനിയെ യഥാവിധി ഉപചരിച്ചശേഷം
ബാലന്മാരാരാണെന്നന്വേഷിക്കുന്നു.
ദശരഥതനയരായ
രാമലക്ഷ്മണന്മാരെ യാഗരക്ഷയ്ക്കായി താൻ കൂട്ടിക്കൊണ്ടു
വന്നതാണെന്നും ജനകരാജാവിനെയും, ശിവചാപത്തെയും<noinclude><references/></noinclude>
lals4ry1m12d13xn9jkryhvn8cgvp6g
താൾ:Kathakali-1957.pdf/256
106
78491
223520
2024-12-24T17:38:12Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്കുന്നു. ക 222 മഹർഷിയോടപേക്ഷിക്കുന്നു. കാണ്മാൻ രാമനു അതിയായ മോഹമുണ്ടാകയാൽ ഇങ്ങോട്ടു വന്നതാണെന്നും മഹർഷി ജനകനെ ധരിപ്പി ത്രൈയംബകത്തെ അസംഖ്യം ഭൃത്യന്മാർ ചേർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223520
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>ക്കുന്നു.
ക
222
മഹർഷിയോടപേക്ഷിക്കുന്നു.
കാണ്മാൻ രാമനു അതിയായ മോഹമുണ്ടാകയാൽ
ഇങ്ങോട്ടു വന്നതാണെന്നും മഹർഷി ജനകനെ ധരിപ്പി
ത്രൈയംബകത്തെ അസംഖ്യം ഭൃത്യന്മാർ ചേർന്നു
ചുമന്നു കൊണ്ടു വന്നു. ബാലനെങ്കിലും ചാത്യമുണ്ട
ങ്കിൽ രാമൻ ഈ വില്ലുകുലയേറി മുറിക്കണമെന്നും ജന
വിശ്വാമിത്രൻ
ആജ്ഞാനുഗ്രഹങ്ങളോടെ രാമൻ ത്രയംബകം നിഷ് പ്ര
യാസം കുലയേറി മുറിക്കുന്നു. ശിവചാപം കുല
യേറി ഖണ്ഡിക്കുന്നവനും തന്റെ പുത്രിയായ സീതയ
നൽകുന്നതാണെന്ന ജനകരാജാവിന്റെ നിശ്ചയമനുസ
രിച്ച് സീതാദേവി ശ്രീരാമനെ വരിക്കുന്നു. ജനകനിയോഗ
പ്രകാരം ദൂതന്മാർ ദശരഥ സവിധത്തിലെത്തി വൃത്താന്ത
മെല്ലാം അറിയിക്കുന്നു. ജനകൻ ക്ഷണപ്രകാരം
ദശരഥൻ
ഭരതശത്രുഘ്നന്മാരുമൊത്തു മിഥിലാപുരിയി
ലെത്തി ജനകനെയും രാമലക്ഷ്മണന്മാരെയും കാണുന്നു.
ജനകൻ അഭിഷ്ടപ്രകാരം വിശ്വാമിത്രൻ പൗരോ
ഹിത്യത്തിൽ പാണിഗ്രഹണം നടത്തുന്നു. സീതയെ ശ്രീരാ
മനും, ജനകപുത്രിയായ ഊർമ്മിളയെ ലക്ഷ്മണനും, രാജാ
വിൻറെ സഹോദരപുത്രികളായ മാണ്ഡവിയെയും ശ്രുത
കീർത്തിയെയും ഭരതനും, ശത്രുഘ്നനും വിവാഹം ചെയ്യുന്നു.
പുത്രിമാരെ പാണിഗ്രഹണം ചെയ്യിപ്പിച്ചശേഷം ദശരഥ
നോടൊന്നിച്ചു അവരെ ജനകൻ യാത്രയാക്കുന്നു.
വിവാഹാനന്തരം ദശരഥൻ പുത്രന്മാരുമൊന്നിച്ചു
അയോദ്ധ്യയും മടങ്ങുമ്പോൾ പരശുരാമൻ ശ്രീരാമനെ
മാഗ്ഗതടസ്സം ചെയ്യുന്നു:<noinclude><references/></noinclude>
iahahpmseprokry7yhsv7a17j3umx8o
താൾ:Kathakali-1957.pdf/257
106
78492
223521
2024-12-24T17:38:24Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '223 "ആരെടാ നടന്നിടുന്നു രാമനോടാ മൂഢാ ആ വീരനെങ്കിലെന്നെ നീ ജയിച്ചുപോകവേണം' പദം. ഹേതുവൊന്നുമില്ലാതെ യുദ്ധം ചെയ്യുന്നതിനും ശ്രീരാമൻ മടിക്കുന്നു. ഭാഗവരാമന്റെ ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223521
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>223
"ആരെടാ നടന്നിടുന്നു രാമനോടാ മൂഢാ
ആ വീരനെങ്കിലെന്നെ നീ ജയിച്ചുപോകവേണം' പദം.
ഹേതുവൊന്നുമില്ലാതെ യുദ്ധം ചെയ്യുന്നതിനും ശ്രീരാമൻ
മടിക്കുന്നു. ഭാഗവരാമന്റെ ക്ഷത്രിയ രോഷം പൂർവ്വാധികം
വിക്കുന്നു. രാമനിൽ കരുണയുണ്ടാകണമെന്നഭ്യത്ഥിച്ചു
പാദത്തിൽ നമിക്കുന്ന ദശരഥനെ പാദംകൊണ്ടു തട്ടി
നീക്കിയശേഷം പരശുരാമൻ കോപംകൊണ്ടു വിറയ്ക്കുന്നു :
"രാജകുലാധമ നിന്നുടെ ചരിതം
രാജസമധികമനോജ്ഞം ...... ( രേ രാഘവരാമ
കുറെനേരത്തെ സംവാദത്തിനുശേഷം പരശുരാമൻ ആവശ്യ
പ്പെട്ടപ്രകാരം അദ്ദേഹത്തിന്റെ വില്ലിനെ ശ്രീരാമൻ
കുലയേററുന്നു. വില്ലു കുലച്ചുകൊടുത്ത ബാണം അയയു
വാൻ ലക്ഷ്യം നിർദ്ദേശിക്കണമെന്നും ശ്രീരാമൻ ഭാഗവ
രാമനോടു ആവശ്യപ്പെടുന്നു ശ്രീരാമനിൽകൂടെ സാക്ഷാൽ
ശ്രീനാരായണനെ ദർശിച്ച് പരശുരാമൻ ശ്രീരാമനെ
ി സ്തുതിക്കുന്നു. ഭാഗവരാമൻ തപസ്സിനും ദശരഥാദി
വാ
കൾ അയോദ്ധ്യയും യാത്രയാകുന്നു.
വിച്ഛിന്നാഭിഷേകം.
കേകയരാജാവിന്റെ പുത്രനായ യുധാജിത്ത് ആയോ
സന്ദ
സയിൽ ആഗതനായി ദശരഥമഹാരാജാവിനെ
ശിച്ചു, ഭരതനെ കാണാൻ കേകയപനും അതിയായ
മോഹമുണ്ടെന്നുള്ള വിവരം പറയുന്നു.
ദശരഥൻ ഭാത
ശത്രുഘ്നന്മാരെ യുധാജിത്തിനോടൊന്നിച്ചയയ്ക്കുന്നു. രാമനെ
യുവരാജാവായി അഭിഷേകം ചെയ്യുന്നതിനു വേണ്ട ഏപ്പാടു
കൾ ചെയ്യുവാൻ ദശരഥൻ സുമന്ത്രരോടാജ്ഞാപിക്കുന്നു.<noinclude><references/></noinclude>
huslmoxh1cyios48gym7qus4y3k8w14
താൾ:Kathakali-1957.pdf/262
106
78493
223522
2024-12-24T17:38:43Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '228 ത്തിൽ വെച്ചും നന്ദിഗ്രാമത്തിൽ പാത്ത് രാജ്യം പരിപാലി ക്കാമെന്നു ഭരതൻ തിർപ്പെടുത്തുന്നു. രാമാകയും വഹിച്ചുകൊണ്ടു ഭരതാദികൾ *mulmasso ലക്ഷ്മണനോടു കൂടി ശ്രീരാമൻ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223522
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>228
ത്തിൽ വെച്ചും നന്ദിഗ്രാമത്തിൽ പാത്ത് രാജ്യം പരിപാലി
ക്കാമെന്നു ഭരതൻ തിർപ്പെടുത്തുന്നു. രാമാകയും
വഹിച്ചുകൊണ്ടു ഭരതാദികൾ
*mulmasso
ലക്ഷ്മണനോടു കൂടി ശ്രീരാമൻ അത്രിമുനിയുടെ ആ ശ്രമ
ത്തിൽ ചെല്ലുകയും വനത്തിൽ താമസിക്കാനിടയായ കാ
ങ്ങളെക്കുറിച്ചും, ദശരഥന്റെ ചരമവൃത്താന്തത്തെപ്പറ്റിയും
സംസാരിക്കയും, ചെയ്യുന്നു. സുമംഗലിയായി ദീർഘകാലം
വാഴുന്നതിനും മഹർഷി സീതയെ അനുഗ്രഹിക്കുന്നു. മാ
ഷിയെ വണങ്ങി അനുഗ്രഹാശ്ശിസ്സുകൾ വാങ്ങിയിട്ട് രാമ
ലക്ഷ്മണന്മാരും സീതയും കൂടി അനേകം തീരങ്ങൾ സന്ദ
ശിക്കുകയും അനന്തരം ദണ്ഡകാര്യത്തിൽ പ്രവേശിക്കയും
ചെയ്യുന്നു.
ഖരവധം
എന്ന രാക്ഷസാദികൾ നിറഞ്ഞ അരണ്യത്തിലെ വാസം
ദുഷ്കരമെന്നു സീത ശ്രീരാമനോടു പറയുകയും
അരുതൊട്ടും ചിത്തേ മത്തേഭഗമനേ ദേവി
എന്നു രാമൻ സമാശ്വസിപ്പിക്കയും ചെയ്യുന്നു. വിരാ
ധൻ പുറപ്പാടു്: സീതയെ അപഹരിച്ചു കൊണ്ടു
പോകുന്ന വിരാധനെ ശ്രീരാമൻ എതിർക്കുന്നു. ഉടനെ
സീതയെ ഉപേക്ഷിച്ചിട്ട് അവൻ രാമലക്ഷ്മണന്മാരെ അപ
ഹരിക്കുന്നു. രാമലക്ഷ്മണന്മാരെ വിടണമെന്ന് സിത നിശാ
ചരരോടു വിലപിച്ചപേക്ഷിക സ രാമലക്ഷ്മണന്മാർ
വിരാധന്റെ ഇരുകരങ്ങളും ദിക്കുന്നു. ശാപമോക്ഷം
ലഭിച്ച വിരാധൻ പൂർതിയിൽ തുംബും എന്ന<noinclude><references/></noinclude>
1c1t9jmst2n1mwnm6orp2ii6eitivgj
താൾ:Kathakali-1957.pdf/263
106
78494
223523
2024-12-24T17:39:02Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '229 സീതയും ഗന്ധർവ്വ നായിത്തീന്നു ശ്രീരാമനെ വാഴ്ത്തുന്നു. ലക്ഷണമൊന്നിച്ച് രാമൻ ശരഭംഗാശ്രമത്തിൽ പ്രവേ ശിച്ച് മഹർഷിയെ വന്ദിക്കുന്നു. രാമദർശനത്തോടെ തന്റെ ചിതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223523
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>229
സീതയും
ഗന്ധർവ്വ നായിത്തീന്നു ശ്രീരാമനെ വാഴ്ത്തുന്നു.
ലക്ഷണമൊന്നിച്ച് രാമൻ ശരഭംഗാശ്രമത്തിൽ പ്രവേ
ശിച്ച് മഹർഷിയെ വന്ദിക്കുന്നു.
രാമദർശനത്തോടെ
തന്റെ ചിതാഭിലാഷ പൂർത്തിവന്ന മഹർഷി സ്വശരീര
മുപേക്ഷിച്ചു സ്വയം പ്രാപിക്കുന്നു.
താപസശിരോമണിയായ അഗസ്ത്യനെ ശ്രീരാമൻ
ചെന്നു കണ്ടു വന്ദിക്കുന്നു. രാക്ഷസനിഗ്രഹത്തിലേക്കായി,
ഇന്ദ്രദത്തമായ ചാപം, അസ്ത്രം, ഖഡ്ഗം മുതലായവയെ
മുനി ശ്രീരാമനു നൽകുന്നു. മുനിമാർ പ്രവേശിച്ചു രാക്ഷ
സരിൽനിന്നുമുണ്ടാകുന്ന ഉപദ്രവങ്ങളെക്കുറിച്ചു ശ്രീരാമനെ
പറഞ്ഞുകേൾപ്പിക്കുന്നു; പാപികളായ രാക്ഷസന്മാരെ
താൻ നശിപ്പിക്കുന്നുണ്ടെന്നു രാമൻ അവരെ സമാധാനി
പ്പിക്കുന്നു. മുനിമാർ പോയശേഷം ശ്രീരാമൻ പത്നിയും
സഹോദരനുമൊത്ത് പഞ്ചവടിയെ പ്രാപിച്ചു വസിക്കുന്ന
കാലം, ഒ ദിവസം ദശരഥ തോഴനായ ജടായു എന്ന
രാജൻ രാമസവിധത്തിലെത്തി വനവാസകാരണ
ങ്ങളെക്കുറിച്ചന്വേഷിക്കുന്നു.
വൃത്താന്തമെല്ലാം രാമൻ
ജടായുവിനെ ധരിപ്പിക്കുന്നു.
"രാമ നീ മനതാരിലെന്നെ
നിനയും മുളവി എത്തുവ എന്നു പറഞ്ഞു ജടായു
മറയുന്നു.
ലളിതാ വേഷധാരിണിയായ ശൂർപ്പണഖ പ്രവേ
ശിച്ചു, “രഘുവീര പാഹി പാഹിമാം സ്മരദുനാ മേനാം
ഇത്യാദി, ശ്രീരാമനോടായി പ്രണയാഭ്യർത്ഥന നടത്തുന്നു.
ലക്ഷ്മണനെ സമീപിക്കാൻ ത്രിരാമൻ നിർദ്ദേശിക്കയാൽ<noinclude><references/></noinclude>
6x4qa85ztpaorb54xg0q78nbxzw75p6
താൾ:Kathakali-1957.pdf/264
106
78495
223524
2024-12-24T17:39:12Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '230 പ്പണഖ അപ്രകാരം ചെയ്യുന്നു. വല്ലഭനായിരിക്കുന്ന തിന് തന്നെക്കൊണ്ടു സാദ്ധ്യമല്ലെന്നു പറഞ്ഞു ലക്ഷ്മ ണൻ ഒഴിയുന്നു. . അവൾ രാമന്റെ സമീപത്തേയും കയും ആശയും വഴി കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223524
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>230
പ്പണഖ അപ്രകാരം ചെയ്യുന്നു. വല്ലഭനായിരിക്കുന്ന
തിന് തന്നെക്കൊണ്ടു സാദ്ധ്യമല്ലെന്നു പറഞ്ഞു ലക്ഷ്മ
ണൻ ഒഴിയുന്നു. . അവൾ രാമന്റെ സമീപത്തേയും
കയും ആശയും വഴി കാണായ്കയാൽ വീണ്ടും ലക്ഷ്മ
ണൻ അടുക്കലേയും മടങ്ങുകയും ചെയ്യുന്നു. “കാന്തനെ
നിക്കു നീയെന്നല്ലോ ഞാൻ സ്വാന്തേ ചിന്തിച്ചിവിടെ വന്നു
മോദി''... അതുകൊണ്ടുതന്നെ വെടിയരുതെന്നും ഇപ്പ
നഖ ലക്ഷ്മണനോടിക്കുന്നു. ലക്ഷ്മണൻ വിസമ്മ
തിക്കുകയാൽ അവൾ ലളിതാവേഷമുപേക്ഷിച്ച് ഭയങ്കരാ
കൃതിയായിത്തീർന്നിട്ടു ലക്ഷ്മണനെയും ഗ്രഹിച്ചുകൊണ്ടു്
ആകാശമാണം ഗമിക്കുന്നു.
ലക്ഷ്മണനെ രക്ഷിക്കാനായി
ശ്രീരാമൻ പുറപ്പെടാനാരംഭിക്കവേ,
“മൽപ്രിയ നീ എന്നെ പിരിഞ്ഞയ്യോ പോകൊല്ലാ
എന്നു സീത പറയുന്നു. "ലക്ഷ്മണന്നല്ലല്ലോ... ദക്ഷന
വൻതന്നെ മതി' എന്നു സീത പറയുന്നതിനിടയ്ക്ക് ലക്ഷ്മ
ണൻ വന്നുചേരുന്നു. രാമസഹോദരനാൽ കൃത്തമാക്കി
ചെയ്യപ്പെട്ട കർണ്ണനാസികാകുചങ്ങളോടെ തുപ്പണഖ
പ്രവേശിക്കുന്നു. ലക്ഷ്മണൻ ക്രൂരപ്രവൃത്തിയെ അപല
പിച്ച് അവൾ രാമ നോടു പറയുന്നു. ഖരനോടു വൃത്താന്ത
മെല്ലാം അറിയിക്കുന്നുണ്ടെന്നു പറഞ്ഞ് പ്പണഖ
പോകുന്നു.
കാ ത്രിശിരസ്സിന്റെ പുറപ്പാട്: ശ്രീരാമനെ വധിച്ചിട്ടു
വരാൻ വരനാൽ നിയുക്തനായ ത്രിശിരസ്സു രാമനെ
പോരിനു വിളിക്കുന്നു. യുദ്ധത്തിൽ ത്രിശിരസ്സിനെ ശ്രീരാമൻ<noinclude><references/></noinclude>
6iu6p61j7c7pscvwbqsez0vk8yeklzr
താൾ:Kathakali-1957.pdf/265
106
78496
223525
2024-12-24T17:39:20Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '231 നിഗ്രഹിക്കുന്നു. വിവരമറിഞ്ഞു ഖരൻ ദൂഷണനെ യുദ്ധ ത്തിനയയ്ക്കുന്നു. ദൂഷണൻ പോരിനുവിളി. യുദ്ധത്തിൽ അവനും കൊല്ലപ്പെടുന്നു. അനുജന്മാരുടെ മരണവൃത്താ മറിഞ്ഞ് പൂർവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223525
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>231
നിഗ്രഹിക്കുന്നു. വിവരമറിഞ്ഞു ഖരൻ ദൂഷണനെ യുദ്ധ
ത്തിനയയ്ക്കുന്നു. ദൂഷണൻ പോരിനുവിളി. യുദ്ധത്തിൽ
അവനും കൊല്ലപ്പെടുന്നു. അനുജന്മാരുടെ മരണവൃത്താ
മറിഞ്ഞ് പൂർവ്വാധികം കുപിതനായിത്തീ ഖരൻ
ശ്രീരാമനുമായി
നിഗ്രഹിക്കുന്നു.
ബാലിവധം
യുദ്ധംചെയ്യുന്നു. ഖരനെ ശ്രീരാമൻ
18.
രാവണൻ തിരനോട്ടം: ഒരു രാക്ഷസൻ പ്രവേ
ശിച്ചു, ലക്ഷ്മണൻ പണഖയുടെ അംഗവൈകല്യം
വരുത്തിയതും മറ്റും പറഞ്ഞു കേൾപ്പിക്കുന്നു; സീതയുടെ
രൂപലാവണ്യത്തെയും അവൻ വർണ്ണിക്കുന്നു. സീതയെ
അപഹരിക്കണമെന്നു രാവണൻ തീർച്ചപ്പെടുത്തുന്നു.
ശ്രീരാമനെ വഞ്ചിച്ചു ഇപ്രകാരം ചെയ്യുന്നത് അമ്മമാ
ണെന്നു മണ്ഡോദരി ഉപദേശിക്കുന്നു. രാവണനും
മാരിനും സീതയെ അപഹരിക്കുവാൻ തന്റെ സഹാ
യാർത്ഥം കൂടെ പോരണമെന്നും രാവണൻ മാരീചനോടാ
വശ്യപ്പെടുന്നു. ഒഴിഞ്ഞു മാറുന്നതിനും മാരിൻ ശ്രമിക്കു
ന്നെങ്കിലും രാവണൻ നിർബ്ബന്ധിക്കയാൽ ഒടുവിൽ
സമ്മതിക്കുന്നു.
ശ്രീരാമനും സീതയും: ആശ്രമപരിസരത്തിൽ
കളിച്ചു നടക്കുന്ന പൊന്മാനിനെ രാമൻ സീതയും കാണിച്ചു
കൊടുക്കുന്നു. സീതയുടെ ആഗ്രഹാനുസരണം പൊന്മാ
നിനെ പിടിക്കാനായി രാമൻ പോകുന്നു. സുവർണ്ണ<noinclude><references/></noinclude>
rcpfuh22m9dz6kftny1a67y5lzghu48
താൾ:Kathakali-1957.pdf/266
106
78497
223526
2024-12-24T17:39:29Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '232 മാനിന്റെ കാര്യം മനസ്സിലാക്കിയ രാമൻ അതിൻറ നേർക്ക് അ രമയച്ചു കൊല്ലുന്നു. “അയ്യയ്യോ ജനകന കനകമൃഗമായ്ക്കുന്നു കാണപൻ കാടതി ൽ ഘനബലതരവായി megle കൊന്നിടുന്നിതയ്യോ”...' താൾ സൃഷ്ടിച്ചിരിക്കുന്നു
223526
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>232
മാനിന്റെ കാര്യം മനസ്സിലാക്കിയ രാമൻ അതിൻറ
നേർക്ക് അ രമയച്ചു കൊല്ലുന്നു.
“അയ്യയ്യോ ജനകന കനകമൃഗമായ്ക്കുന്നു
കാണപൻ കാടതി ൽ ഘനബലതരവായി
megle
കൊന്നിടുന്നിതയ്യോ” എന്നിങ്ങനെ മാരീചൻ
കപടക്കരച്ചിൽ കേട്ട് രാമന് ആപത്തുപിണഞ്ഞെന്നു
വിചാരിക്കയാൽ സഹായാത്ഥം ഓടിച്ചെല്ലുന്നതിന് സിത
ലക്ഷ്മണനെ പ്രേരിപ്പിക്കുന്നു; ജ്യേഷ്ഠൻ ആ പാന്നു
മുണ്ടാകയില്ലെന്നും ഇതെല്ലാം രാക്ഷസമായയാണെന്നും
ലക്ഷ്മണൻ പറയുന്നതിനെ സീത ചെവിക്കൊള്ളു ന്നില്ല.
ദേവി തുടർന്നു പരുഷവാക്കുകൾ പറയുകയാൽ ലക്ഷ്മ
ണൻ ശ്രീരാമന്റെ സമീപത്തേക്കു പോകുന്നു. തത്സ
മയം രാവണൻ സന്യാസിവേഷത്തിൽ പ്രവേശിച്ചു
വനത്തിൽ ഇങ്ങനെ കഴിഞ്ഞു കൂടുന്നതെന്തിനാണെന്നും
മാറും സീതയോടു ചോദിക്കുന്നു. ലങ്കാധിപനായ രാവ
Q
ണൻ വിചാരക്രമങ്ങളെക്കുറിച്ച് സന്യാസി സീതയെ
പറഞ്ഞു കേൾപ്പിക്കുന്നു. ആ രാവണൻ താൻ തന്നെയാ
ണെന്നു പറഞ്ഞ് സന്യാസിവേകമുപേക്ഷിച്ചിട്ടു, രാവ
ണൻ സീതയെ എടുത്തു തേരിൽ കയറി യാത്രയാകുന്നു.
സീതയുടെ വിലാപം. മാർഗ്ഗമദ്ധ്യേ ജടായു രാവണനെ
എതിർക്കുന്നു. രാവണനുമായുള്ള പോരിൽ ചിറക
നിലം പതിക്കുന്ന ജടായുവിന് സീത വരം നൽകുന്നു.
ശ്രീരാമനും ലക്ഷ്മണനും ആശ്രമത്തിൽ മടങ്ങിവന്ന
പ്പോൾ സീതയെ കാണായ്കയാൽ ഖേദിക്കുന്നു. അനുജനു<noinclude><references/></noinclude>
hpa8y2id7dirv3lao4xrbh991m8vjim
താൾ:Kathakali-1957.pdf/267
106
78498
223527
2024-12-24T17:39:39Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '233 മൊന്നിച്ച് രാമൻ പ്രിയതമയെ അന്വേഷിച്ചു നടക്കു മ്പോൾ ജടായുവിനെ കണ്ടുമുട്ടി വിവരങ്ങൾ ഗ്രഹിക്കുന്നു. സീതയെ അപഹരിച്ചുകൊണ്ടുപോയ വൃത്താന്തം രാമനെ ധരിപ്പിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
223527
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>233
മൊന്നിച്ച് രാമൻ പ്രിയതമയെ അന്വേഷിച്ചു നടക്കു
മ്പോൾ ജടായുവിനെ കണ്ടുമുട്ടി വിവരങ്ങൾ ഗ്രഹിക്കുന്നു.
സീതയെ അപഹരിച്ചുകൊണ്ടുപോയ വൃത്താന്തം രാമനെ
ധരിപ്പിച്ചതോടെ ജടായു മരണമടയുന്നു. ദ്ധരാജൻറ
ശവസംസ്കാരാദികൾ ചെയ്തശേഷം, ദക്ഷിണദിക്കിനെ
ലക്ഷ്യമാക്കി രാമലക്ഷ്മണന്മാർ യാത്ര തുടരുമ്പോൾ അയോ
മുഖി എന്ന രാക്ഷസി മാതടസ്സം ചെയ്യുന്നു. ലക്ഷ്മണൻ
അവളുടെ നാസികാകുചങ്ങളെ ഛേദിച്ചയയ്ക്കുന്നു. സീതാ
വിയോഗത്താൽ ശ്രീരാമൻ ദുഃഖിക്കുകയും ലക്ഷ്മണൻ
സമാധാനിപ്പിക്കയും ചെയ്യുന്നു.
ലെ
ഋശ്യമൂകം: സുഗ്രീവൻ പുറപ്പാടു്. രാമലക്ഷ്മണ
ന്മാരെ അകാല കണ്ടിട്ട്, കോടിസൂര്യപ്രഭയോടെ ആട
താപസവേഷധാരികളായി വനത്തിൽ സഞ്ചരി
ക്കുന്ന അവർ ആരാണെന്ന് അറിഞ്ഞുവരാൻ സുഗ്രീവൻ
അന്ത്രമാനെ നിയോഗിക്കുന്നു. ഹനുമാൻ ഒരു ഭിക്ഷ
വിൻറെ വേഷത്തിൽ രാമസവിധമെത്തി, വനവാസകാര
ണങ്ങളും, സീതാപഹരണവൃത്താന്തവും മറ്റും ചോദിച്ച
റിയുന്നു. അനന്തരം സ്വന്തരൂപം ധരിച്ച് രാമലക്ഷ്മണ
ന്മാരെ ചുമലിൽ എടുത്തുകൊണ്ട് സുഗ്രീവന്റെ അടുക്കൽ
ചെല്ലുന്നു. ശ്രീരാമനും സുഗ്രീവനും സഖ്യം ചെയ്യുന്നു.
യാത്രാമദ്ധ്യേ സീതയാൽ ഉപേക്ഷിക്കപ്പെട്ട ഉത്തരീയവും
ആഭരണങ്ങളും എടുത്തു സൂക്ഷിച്ചിരുന്നത് സുഗ്രീവൻ
രാമനു കാട്ടിക്കൊടുക്കുന്നു. പ്രേയസിയെ ചിന്തിച്ചു
രാമൻ വിലാപം. സുഗ്രീവൻ സമാശ്വസിപ്പിക്കുന്നു.
തന്റെ ബലവീക്കത്തെ ബോദ്ധ്യപ്പെടുത്തുവാനായി സുഗ്രീ<noinclude><references/></noinclude>
hmbg5iffq7eecw5km192bxtzg15svkp
താൾ:Kathakali-1957.pdf/268
106
78499
223528
2024-12-24T17:39:49Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '284 വൻ ഇച്ഛയനുസരിച്ച് ദുന്ദുഭിയുടെ ശരീരം ഭഗവാൻ പാദാംഗുഷ്ഠത്താൽ എടുത്തെറിയുന്നു; ഇതുകൊണ്ടും സുഗ്രീ വൻ വിശ്വാസം വരുന്നില്ല. ബാലിയുടെ കൈത്തരി ശമിപ്പിക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
223528
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>284
വൻ ഇച്ഛയനുസരിച്ച് ദുന്ദുഭിയുടെ ശരീരം ഭഗവാൻ
പാദാംഗുഷ്ഠത്താൽ എടുത്തെറിയുന്നു; ഇതുകൊണ്ടും സുഗ്രീ
വൻ വിശ്വാസം വരുന്നില്ല. ബാലിയുടെ കൈത്തരി
ശമിപ്പിക്കുന്നതിലേക്ക് മൽപ്പിടിത്തത്തിനുപയോഗിക്കുന്ന
തായ സപ്തസാലങ്ങളെ (ഏഴു മഹാവൃക്ഷങ്ങൾ
അത്താൽ ഭേദിക്കണമെന്ന് സുഗ്രീവൻ അപേക്ഷി
ക്കുന്നു. ശ്രീരാമൻ സപ്തസാലങ്ങളെ ഭേദിക്കുന്നു. രാമാജ്ഞ
യാൽ സുഗ്രീവൻ ബാലിയെ പോരിനു വിളിക്കുന്നു.
ത്തിൽ ബാലിയുടെ മുഷ്ടിപ്രകാരമോദ് സുഗ്രീവൻ പിന്തി
രിഞ്ഞോടി രാമചന്ദ്രൻ അടുക്കൽ ചെന്നു പരിഭവം
പറയുന്നു.
യുദ്ധ
യുദ്ധമദ്ധ്യേ സുഗ്രീവനെ തിരിച്ചറിയാൻ
നിവൃത്തിയില്ലാതിരുന്നതുകൊണ്ടാണ് ബാലിയെ അസ്ത്ര
മയം വധിക്കാൻ സാധിക്കാതെ പോയതെന്ന് രാമചന്ദ്രൻ
സുഗ്രീവനെ സമാധാനിപ്പിച്ചശേഷം വീണ്ടും ബാലിയെ
പോരിനു വിളിക്കാൻ ഉപദേശിക്കുന്നു. സുഗ്രീവനെ തിരി
ച്ചറിവാനായി ലക്ഷ്മണൻ ഒരു
നിർമ്മിച്ചു
അദ്ദേഹത്തെ അണിയിച്ചയയ്ക്കുന്നു. കിഷ്കിന്ധാ ഗോപുര
സമീപത്തിലെത്തി വീണ്ടും സുഗ്രീവൻ ബാലിയെ പോരിനു
വിളിക്കുന്നു. യുദ്ധത്തിനു പോകരുതെന്നും താര ബാലിയെ
തടുക്കുന്നു. അതു വകവയ്ക്കാതെ ബാലി സുഗ്രീവനുമായി
യുദ്ധമാരംഭിക്കുന്നു. സുഗ്രീവൻ പരവശനായിത്തീർന്നതു
കണ്ടു ശ്രീരാമൻ ഒളിയമ്പെയ്തു ബാലിയെ നിലം പതിപ്പി
ക്കുന്നു. ചാപധാരിയായ ഭഗവാനെ തന്റെ മുമ്പിൽ
കായാൽ ബാലി പരിഭവം പറയുന്നു.
അനുഷ്ഠിക്കയാൽ അസ്ത്രം പ്രയോഗിച്ചതാണെന്നും ഭഗ
അധമം<noinclude><references/></noinclude>
41j6u0ip4thnjvcax2w7qaylfg4hpoy
താൾ:Kathakali-1957.pdf/290
106
78500
223529
2024-12-24T17:40:24Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '254 നിഗ്രഹിക്കാൻ ജ്യേഷ്ഠൻ അനുമതി ആവശ്യപ്പെടുന്നു. ഈശ്വരകൃപയാൽ എല്ലാം മേലിൽ സാധിക്കുമെന്നു ധ പുത്രർ സമാധാനിപ്പിക്കുന്നു. അരക്കില്ലം ദഹിപ്പിച്ചശേഷം വിദൂരനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223529
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>254
നിഗ്രഹിക്കാൻ ജ്യേഷ്ഠൻ അനുമതി ആവശ്യപ്പെടുന്നു.
ഈശ്വരകൃപയാൽ എല്ലാം മേലിൽ സാധിക്കുമെന്നു ധ
പുത്രർ സമാധാനിപ്പിക്കുന്നു. അരക്കില്ലം ദഹിപ്പിച്ചശേഷം
വിദൂരനിർദ്ദേശപ്രകാരം ഖനകനിർമ്മിതമായ ഗുഹാമാന
ത്തിൽ കൂടെ രക്ഷപ്പെടണമെന്നും പാണ്ഡവർ നിശ്ചയിച്ചു,
അപ്രകാരം പ്രവർത്തിക്കുന്നു. ഗുഹാമാർഗ്ഗത്തിൽ കൂടെ
സഞ്ചരിച്ച് ഹിഡിംബവനത്തിൽ
പ്പോഴേക്കും ക്ഷീണിതരായ പുത്രന്മാരെ നോക്കി കുന്തി
ദേവി വ്യാകുലപ്പെടുന്നു. അടുത്താരു വൃക്ഷത്തണലിൽ
എല്ലാപേരെയും ഇരുത്തിയിട്ട് ജലംകൊണ്ടുവരുവാനായി
ഭീമസേനൻ പോകുന്നു. ഒരു കമലത്തിൽ ശുദ്ധജലവും
കൊണ്ടു തിരിച്ചുവന്നപ്പോഴെക്കും നിദ്രപ്രാപിച്ചു കഴിഞ്ഞ
മാതാവിനെയും സഹോദരങ്ങളെയും കണ്ടിട്ടു്, ഭീമസേനൻ
വ്യസനിക്കുന്നു. ഒടുവിൽ:-
ഇമസമീപത്തിൽ നിന്നിവിടെ ഇവരുടേയ
നിദ്ര കഴിവോളവും നിൽക്കയല്ലാതെ
വേറെ വഴിയില്ലായ്കയാൽ അപ്രകാരം ചെയ്യുന്നു.
ഹിഡിംബന്റെയും ഹിഡിംബിയുടെയും പുറപ്പാടു്.
ഘോരകാനനത്തിൽ ആരെയും പേടികൂടാതെ കടന്നുവന്ന
മരെ കൊന്നും തന്റെ ഭക്ഷണത്തിനു കൊണ്ടുവരുവാൻ
ഹിഡിംബൻ സഹോദരിയെ പറഞ്ഞയയ്ക്കുന്നു.
തന്നെയെന്നു സമ്മതിച്ച് അന്വേഷണം പുറപ്പെട്ട
ഹിഡിംബി കാമനോടു തുല്യനാകും ഭീമസേനകൾ തന്നെ
c
അങ്ങനെ
കാൺകയാൽ, " കാമമയ്യൽ പൂണ്ട് ' തൽക്ഷണം മായ<noinclude><references/></noinclude>
fkvmp28abv6c1wp3lp7lmwvh7ulbbhr
താൾ:Kathakali-1957.pdf/312
106
78501
223530
2024-12-24T17:40:41Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '274 ശൃംഗാരപ്പദവും. ദുരോധനസം: ദൂതൻ പ്രവേശിച്ചു, പാണ്ഡവന്മാരെക്കുറിച്ചു യാതൊരറിവുമില്ലെന്നും വിരാട രാജധാനിയിൽ ഒരു സുന്ദരി നിമിത്തമായി കീലകാദികളെ ഒരു ഗന്ധർവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223530
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>274
ശൃംഗാരപ്പദവും. ദുരോധനസം: ദൂതൻ പ്രവേശിച്ചു,
പാണ്ഡവന്മാരെക്കുറിച്ചു യാതൊരറിവുമില്ലെന്നും വിരാട
രാജധാനിയിൽ ഒരു സുന്ദരി നിമിത്തമായി കീലകാദികളെ
ഒരു ഗന്ധർവ്വൻ വധിച്ചുവെന്നു കേട്ടു എന്നും അറിയി
ക്കുന്നു. ഇതിനെ തുടർന്നു ഭാധനൻ സഭയിൽ ബന്ധു
ക്കളുടെ അഭിപ്രായം എന്താണെന്ന് ആരായുന്നു. ഭീമസേന
നായിരിക്കണം കീചകനെ വധിച്ചിട്ടുള്ള തെന്നും
കാരണ
ക്കാരി ദ്രൗപദി തന്നെ ആയിരിക്കുമെന്നും അവർ അഭി
പ്രായപ്പെടുന്നു. വിരാടൻ പശുക്കളെ അപഹരിക്കുന്ന
പക്ഷം രാജാവിന്റെ രക്ഷാർത്ഥം പാണ്ഡവർ പ്രത്യക്ഷ
പ്പെടുമെന്നുള്ളതിനാൽ അപ്രകാരം ചെയ്യുന്നതിനു് സുയോ
ധനൻ തീർച്ചയാക്കുന്നു.
ത്രിഗർത്തപ്രഭുവായ സുശർമ്മാവിന്റെ പുറപ്പാടു്.
വിരാടഗോക്കളെ അപഹരിക്കണമെന്നും ത്രിഗർത്തനോടു
ദുര്യോധനൻ പറയുന്നു. അപ്രകാരം സമ്മതിച്ചു ത്രിഗർ
ത്തൻ യാത്രയാകുന്നു. പശുക്കളെ അപഹരിച്ചുകൊണ്ടു
പോകുന്നതറിഞ്ഞ് വിരാടൻ പ്രവേശിച്ച് ത്രിഗർത്ത
നാഥനുമായി യുദ്ധം ചെയ്യുന്നു; ത്രിഗൻ വിരാടനെ
ബന്ധിക്കുന്നു. വലൻ (ഭീമൻ) പ്രവേശിച്ച് വിരാടനെ
ബന്ധനവിമുക്തനാക്കുകയും, ത്രിഗർത്തനെ യുദ്ധത്തിൽ
ബന്ധിക്കുകയും ചെയ്യുന്നു. ധർമ്മപുത്രർ പറകയാൽ
ഭീമൻ ത്രിഗർത്തനെ കെട്ടഴിച്ചു വിടുന്നു.
വിരാട് പുത്രനായ ഉത്തരൻ അന്തഃപുരത്തിൽ പണി
മാരമായി കളിച്ചുരസിക്കുന്നു. വീര വിരാട കുമാര വിഭോ!<noinclude><references/></noinclude>
mafojt1dd2g5ivciymnua5c7nv9gd5d
താൾ:Kathakali-1957.pdf/334
106
78502
223531
2024-12-24T17:40:55Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '294 എന്നിങ്ങനെ ബാഹുകൻ പറയുന്നു. തുടന്നു നളൻറയും ദമയന്തിയുടെയും അവസ്ഥകൾ അവരുടെ സംഭാഷണ ത്തിനും കേശിനി വിഷയമാക്കുന്നു. അനന്തരം ഒളിച്ച നിന്നു നളന്റെ പ്രവൃത്തിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
223531
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>294
എന്നിങ്ങനെ ബാഹുകൻ പറയുന്നു.
തുടന്നു നളൻറയും
ദമയന്തിയുടെയും അവസ്ഥകൾ അവരുടെ സംഭാഷണ
ത്തിനും കേശിനി വിഷയമാക്കുന്നു.
അനന്തരം ഒളിച്ച
നിന്നു നളന്റെ പ്രവൃത്തികളെ സൂക്ഷിച്ചശേഷം ദമയ
ന്തിയുടെ അടുത്തുചെന്നു,
പൂമാതിനൊത്ത ചാരുതനോ? വൈദികൾ നി
പൂരുരമീ ബാഹുകനോ
എന്നത്ഭുതത്തോടെ പറയുന്നു.
നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും
കുലനാരിക്കരുതു കോപം പോൽ
എന്നിങ്ങനെ നളനെപ്പറ്റി ബാഹുകൻ
പറഞ്ഞ അഭി
പ്രായവും കേശിനി പ്രസ്താവിക്കുന്നു. കൂടാതെ ബാഹുകൻ
നിമിഷങ്ങൾക്കുള്ളിൽ ആഹാരം പാചകം ചെയ്ത
പ്രകാര
ങ്ങളും കേശിനി ദമയന്തിയെ കേൾപ്പിക്കുന്നു. ഇതു കേട്ട്
സ്വഭാവു വേഷം മാറി വന്നിരിക്കയാണെന്നു ദമയന്തി
തീർച്ചപ്പെടുത്തുന്നു.
നൈഷധനിവൻ താനൊരീഷലില്ല മേ നിർണ്ണയം.
ഷമീവണ്ണമാകിൽ ദോഷമെന്തിനിക്കിപ്പോൾ
എന്ന് അവൾ നിശ്ചയിക്കുന്നു. അനന്തരം മാതാവിന്റെ
അനുമതിയോടുകൂടി ഭൂമി ബാഹുകനെന്നു കാണുന്നു.
“എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ
ചങ്ങാതിയായുള്ള വ<noinclude><references/></noinclude>
rls6lnbde92dcv3now5y4wccg65h5t4
താൾ:Kathakali-1957.pdf/356
106
78503
223532
2024-12-24T17:41:09Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '314 അവന്റെ അഹങ്കാരം ശമിപ്പിക്കണമെന്നും നാരദൻ ലങ്കനാഥനെ ഉപദേശിക്കുന്നു. അങ്ങനെയാണെങ്കിൽ, “എന്തിനു താമസിക്കുന്നു-ഹന്ത! പോകവേഗം ബന്ധിച്ചിങ്ങുകൊണ്ടന്നീടാം-അന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223532
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>314
അവന്റെ അഹങ്കാരം ശമിപ്പിക്കണമെന്നും നാരദൻ
ലങ്കനാഥനെ ഉപദേശിക്കുന്നു.
അങ്ങനെയാണെങ്കിൽ,
“എന്തിനു താമസിക്കുന്നു-ഹന്ത! പോകവേഗം
ബന്ധിച്ചിങ്ങുകൊണ്ടന്നീടാം-അന്ധനാമവ
എന്നു രാവണനും തീർച്ചപ്പെടുത്തുന്നു.
ലങ്കാലക്ഷ്മിയുടെ പുറപ്പാടു്. “വാനര ത്തിന്റെ പ്രഹാരം
ഏറ്റു ശാപമോക്ഷം ലഭിക്കുന്നത് ഇനി എന്നാണ് ?
എന്നിപ്രകാരം
അവൾ തന്റെ അവസ്ഥയെപ്പറ്റി
ചിന്തിക്കുന്നു. ലങ്കയുടെ രക്ഷാഭാരം ലങ്കാലക്ഷ്മിയെ ചുമ
തലപ്പെടുത്തിയശേഷം രാവണൻ നാരദമഹഷിയോടുകൂടി
ബാലിയെ ബന്ധിക്കാൻ പുറപ്പെടുന്നു.
ബാലിയുടെയും, സുഗ്രീവാദികളായ ഇതരകപീന്ദ്ര
ന്മാരുടെയും തിരപ്പുറപ്പാട്: തന്നെ എതിക്കുന്നതിനു
രാവണൻ വരുന്നുണ്ടെന്നും, അവനെ കൊല്ലുകയോ ബന്ധി
ക്കുകയോ ഏതാണു വേണ്ടതെന്നും ബാലി മറ്റുള്ള വരുടെ
അഭിപ്രായം ആരായുന്നു. രാവണനെ വധിക്കണമെന്നു
സുഗ്രീവനും, മർദ്ദിച്ചുവിട്ടാൽ മാത്രം മതിയെന്നു ഹനുമാനും
അഭിപ്രായപ്പെടുന്നു.
ബാലിയുടെ സമുദ്രവനയും വിചാരപ്പദവും. രാവ
ണനും നാരദമുനിയും അകലെനിന്നും സമീപിക്കുന്നതു
കാണുന്നു. അനന്തരം ബാലി സമുദ്രതീരത്തിൽ സ്ഥിതി
ചെയ്ത് സന്ധ്യാവന്ദനമാരംഭിക്കുന്നു. രാവണനും നാരദനും
പ്രവേശിക്കുന്നു.<noinclude><references/></noinclude>
7limqo8grzgeisidlju5h5dg9lieah0
താൾ:Kathakali-1957.pdf/378
106
78504
223533
2024-12-24T17:41:22Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '384 പരം തപസ്സമദിഹിതഃ പരന്തപ നാണ ക ചരിനാ ഖല മുനിനാ പരിനാ വനാന്തരേ രമ സ പാവനാന്ത എന്ന കിമ്മീരവധത്തിലേയും നഗരം തരസാ രിനാ ' മാഹർത്രാ കീർത്തി മാതര സാരഥി നാ യുധിനാമന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223533
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>384
പരം തപസ്സമദിഹിതഃ പരന്തപ നാണ
ക ചരിനാ ഖല മുനിനാ പരിനാ
വനാന്തരേ രമ സ പാവനാന്ത
എന്ന കിമ്മീരവധത്തിലേയും
നഗരം തരസാ രിനാ
' മാഹർത്രാ കീർത്തി മാതര സാരഥി നാ
യുധിനാമന സാദരിണാ
സാരസ സാരസ നിവാസഭൂമിം
നാളിക നാളീക ശരാരിതാ സാ
മാനും മന്ദാര മേവ മൂ
എന്ന കാലകേയ വധത്തിലെയും യമക ശ്ലോകങ്ങൾ
മനോഭിരാമങ്ങളാകുന്നു.
"വിധുരാവിരഭൂൽ പുരോഭവി
സ്മിതചന്ദ്രികയാ പ്രഹർഷയൻ
ചലദൃഞ്ചുപുടം തമോപഹ
എന്ന കിമ്മീരവധത്തിലെ നിഷ്ട പരമ്പര ത രൂപകത്ത
ശ്ലോകം പരമാർത്ഥത്തിൽ സഹൃദയന്മാരുടെ
ഹൃദയശാരികാസമൂഹത്തിനു
യാകുന്നു. ഇതുപോലെതന്നെ,
പാൽക്കുഴമ്പുതന്നെ<noinclude><references/></noinclude>
50npqw0d3wdo78zmbukfpva28hvl892
താൾ:Kathakali-1957.pdf/422
106
78505
223534
2024-12-24T17:41:35Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '178 ആറാം അദ്ധ്യായം പ്രമാണപ്പെട്ട കഥകളിനടന്മാർ കഥകളിക്കുണ്ടായ യശസ്സും പ്രശസ്തിയും അഭംഗുര മായി നിലനിറുത്തിക്കൊണ്ടുപോന്നത് കൈരളിയുടെ അഭിമാനസന്താനങ്ങളായ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223534
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>178
ആറാം അദ്ധ്യായം
പ്രമാണപ്പെട്ട കഥകളിനടന്മാർ
കഥകളിക്കുണ്ടായ
യശസ്സും പ്രശസ്തിയും അഭംഗുര
മായി നിലനിറുത്തിക്കൊണ്ടുപോന്നത്
കൈരളിയുടെ
അഭിമാനസന്താനങ്ങളായ വിശിഷ്ട് നടപ്രവീണന്മാരായി
രുന്നു. കഥകളിയുടെ ഉത്ഭവത്തിനും വളർച്ചയ്ക്കും വേണ്ടി
യത്നിക്കുകയും മഹത്തായ അതിന്റെ
ഉയർത്തുകയും
സാഹിത്യസൗധം
ചെയ്തു മഹാത്മാക്കളെപ്പോലെ
തന്നെ, ഗണനിയമായ കലാസേവനം അനുഷ്ഠിച്ചു, കഥക
ളിയെ കലാസാപുഷ്പമാക്കിയശേഷം കാലയവനികയു
ഉള്ളിൽ മറഞ്ഞുപോയ വിദഗ്ദ്ധന്മാരായ അനേകം കഥകളി
നടന്മാരും നമുക്കുണ്ടായിരുന്നു. അവരെക്കുറിച്ചു മതിയായ
രേഖകൾ ശേഖരിച്ചുവയ്ക്കുവാനോ, ഭക്തിബഹുമാനപുര
സ്സരം സ്മരിക്കുവാനോ കൈരളിയുടെ കലാഭകരെന്നഭിമാ
നിക്കുനാവ് കഴിഞ്ഞിട്ടില്ലെന്നു ഖേദപൂർവ്വം പ്രസ്താവി
ക്കേണ്ടിയിരിക്കുന്നു. അന്തരിച്ചുപോയ ആ അനുഗൃഹീത
നടന്മാരെപ്പറ്റി നന്ദിപൂർവ്വം സ്മരിക്കാതെ കഥകളിയെ
ഉപജീവിച്ചുള്ള ഈ പ്രസംഗം സമാപിപ്പിക്കുക അനു
ചിതവും അപലപനീയവും ആയിരിക്കും.
കഥകളിയുടെ നന്ദനാരാമത്തിൽ
രിച്ചിരുന്ന അഭിനയകലാകുശലന്മാരും, നർത്തനാലായ
ന്മാരുമായിരുന്ന എല്ലാ
സോല്ലാസം
കഥകളിനടന്മാരെയും കുറിച്ചു<noinclude><references/></noinclude>
1lsdj7p0v3pdsegazeaj2lkn2qqc3xn
താൾ:Kathakali-1957.pdf/444
106
78506
223535
2024-12-24T17:41:50Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '394 സാധാരണമായ അഭിനയചാതുരി എന്നീ സവിശേഷത കളാൽ, സമകാലികരായിരുന്ന വിദഗ്ദ്ധനടന്മാരിൽ വച്ചു അതിപ്രശസ്തവും, അദ്വിതീയവും ആയ സ്ഥാനം തകഴി കൊച്ചുനീലകണ്ഠപ്പിള്ള സമാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223535
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>394
സാധാരണമായ അഭിനയചാതുരി എന്നീ സവിശേഷത
കളാൽ, സമകാലികരായിരുന്ന വിദഗ്ദ്ധനടന്മാരിൽ വച്ചു
അതിപ്രശസ്തവും, അദ്വിതീയവും ആയ സ്ഥാനം തകഴി
കൊച്ചുനീലകണ്ഠപ്പിള്ള സമാർജ്ജിച്ചിരുന്നു. കഥകളി
യിലെ ഏതു വേഷവും കെട്ടാൻ ഇദ്ദേഹത്തിനു മടിയില്ല.
ഒരു യഥാർത്ഥ നടനായിരുന്ന അദ്ദേഹത്തിന് കെട്ടി
ഫലിപ്പിക്കാൻ വയ്യാത്തതായ വേഷങ്ങളൊന്നുംതന്നെ
യില്ല. വേഷം ഏതായാലും അതു് അങ്ങേ അറ്റം നന്നാ
വുകയും ചെയ്യും. കമ്മീരവധത്തിൽ ധമ്മപുത്രർ, രാജ
സൂയത്തിൽ ജരാസന്ധൻ, കീചകൻ, നളൻ, വിജയങ്ങ
ളിൽ രാവണൻ, സൗഗന്ധികത്തിൽ ഹനുമാൻ, ഇവ
യെല്ലാം നിസ്തുലമാണ്. അലിയുടെ ഗാംഭീര്യം അവ
നീയമെന്നേ പറയാനുള്ള ആദ്യകാലം തോപ്പിൽ കളി
യോഗത്തിൽ ആദ്യവസാനമായിരുന്നു. അനന്തരം 109 5
മുതൽ ഇദ്ദേഹം വലിയകൊട്ടാരം കളിയോഗത്തിലെ
പ്രധാന നടനും വിചാരിപ്പുകാരുമായി കലാ സേവനം
നടത്തി.
തിരുവല്ലാ കുഞ്ഞുപിള്ള 1033 1095.
-
വേഷ
" ബ്രഹ്മസ്വം കുഞ്ഞുപിള്ള'യെന്നറിയപ്പെട്ടിരുന്ന
ഇദ്ദേഹം ആദ്യകാലത്തു സ്ത്രീവേഷക്കാരനായും പിന്നീട്
ആദ്യവസാനക്കാരനായും പ്രസിദ്ധി സമ്പാദിച്ചു.
പകർച്ചയും രൂപഗുണവും വിസ്മയാവഹമായിരുന്നു.
ഫലിതവും നാട്യഗുണവും ആട്ടത്തിൽ തികഞ്ഞിട്ടുണ്ടാ
യിരുന്നു. കണ്ണിൻറ സാധകം അതിവിശേഷമെന്നു
വേണം പറയാൻ.
പറയത്തക്ക ശിഷ്യന്മാരാരും ഇദ്ദേഹ<noinclude><references/></noinclude>
dl09dde2jxa1nz9kmps89c8tlrag46y
താൾ:Kathakali-1957.pdf/337
106
78507
223536
2024-12-24T17:42:09Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വൈശ്രവണനെ 297 തരണ ഇതു കേട്ടു കോപിഷ്ഠനായ ദശമുഖൻ ദൂതനെ വധിക്കുന്നു. നിഗ്രഹിക്കുവാൻ അനുവാദം മെന്ന പ്രഹസ്തൻ രാവണനോടപേക്ഷിക്കുന്നു. വധം തെറ്റായിപ്പോയെന്നും ജ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223536
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>വൈശ്രവണനെ
297
തരണ
ഇതു കേട്ടു കോപിഷ്ഠനായ ദശമുഖൻ ദൂതനെ വധിക്കുന്നു.
നിഗ്രഹിക്കുവാൻ അനുവാദം
മെന്ന പ്രഹസ്തൻ രാവണനോടപേക്ഷിക്കുന്നു. വധം
തെറ്റായിപ്പോയെന്നും ജ്യേഷ്ഠനായ വൈശ്രവണനോടു
അകാരണമായി വൈരമുണ്ടാകരുതെന്നും വിഭീഷണൻ
ഗുണദോഷിക്കുന്നു.
വിഭീഷണഭാഷണം വെറും ബാലിശ
മെന്നു പംക്തികണ്ഠൻ പുച്ഛിക്കുന്നു. മന്ത്രിമാരെ മുമ്പിൽ
കൂട്ടി യുദ്ധത്തിനു നിയോഗിച്ചശേഷം പുറകേ സൈന്യ
സമേതം രാവണനും അളകാപുരിയെ ലക്ഷ്യമാക്കി യാത്ര
തിരിക്കുന്നു. പ്രഹസ്താദികൾ അളകാപുരിയിലെത്തി
വൈശ്രവണനെ പോരിനു വിളിക്കുന്നു. വൈശ്രവണ
സചിവനായ മാണിചരൻ പ്രഹസ്താദികളെ യുദ്ധത്തിൽ
പരാജയപ്പെടുത്തുന്നു.
ഈ സമയത്ത് കൈലാസത്തിന്റെ സാനുപ്രദേശ
ത്തിൽ എത്തിയ രാവണനാകട്ടെ, നേരം സന്ധ്യയാക
യാൽ സൈന്യങ്ങളെ പർവ്വതതടങ്ങളിൽ പ്രവേശിപ്പിച്ചു
അവിടെത്തന്നെ പാളയമടിക്കുന്നു. നിലാവുള്ള രാത്രിയാ
കയാൽ അദ്ദേഹം വിശ്രമാം മാറി നടക്കുന്നു.
പ്രവേശം: നളകൂബരസവിധത്തിലേക്കു പോകുന്ന രംഭയെ
ക്കണ്ട് സ്മര പരവശനായി, രാവണൻ പ്രണയാഭ്യന
നടത്തുന്നു.
ഈരേഴുപാരിനിന്നീശനായുള്ള ഞാൻ
മാരാതിരേകശരമായ പിണകയാ
താരാധിനാഥമുഖി താവകവംശവൻ
എന്നു പറഞ്ഞിട്ടും രംഭ അനുസരിക്കുന്നില്ല.<noinclude><references/></noinclude>
9wnk1wmpvqxvz0g1ae76lgv3ot0uk6x
താൾ:Kathakali-1957.pdf/338
106
78508
223537
2024-12-24T17:42:18Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '298 “നിത്യമോരോരോ വല്ലഭൻ ഞങ്ങടെ പാതിവ്രത്യമിങ്ങനെ ആ തത്വമനുസരിച്ചു ഇന്നു തന്റെ ഭർത്താവ് നളകൂബര നാകയാൽ പുത്രഭാഞാനിന്നു തേ.'' അതുകൊണ്ടു സാഹ സമൊന്നും അരുതേ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223537
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>298
“നിത്യമോരോരോ വല്ലഭൻ ഞങ്ങടെ പാതിവ്രത്യമിങ്ങനെ
ആ തത്വമനുസരിച്ചു ഇന്നു തന്റെ ഭർത്താവ് നളകൂബര
നാകയാൽ പുത്രഭാഞാനിന്നു തേ.'' അതുകൊണ്ടു സാഹ
സമൊന്നും അരുതേ എന്നു പറഞ്ഞുകൊണ്ട് രംഭ ഒഴിഞ്ഞു
മാറുന്നു. രാവണൻ രംഭയെ ബലാല്ക്കാരേണ പ്രാപിക്കുന്നു.
യുദ്ധത്തിൽ പരാജയ
പ്രഹസ്തൻ പ്രവേശിച്ചു,
മടഞ്ഞ വാ രാവണനെ അറിയിക്കുന്നു. രാവണൻ
സൈന്യ സമേതനായി ചെന്നു യക്ഷ സൈന്യത്തെ യുദ്ധം
ചെയ്തു തോല്പിക്കുന്നു. യുദ്ധത്തിനാഗതനായ വൈശ്രവണ
നെയും ദശാസ്യൻ പരാജയപ്പെടുത്തുന്നു.
(“ഏണാങ്ക ചൂഡ സഖിബാണങ്ങളെ
ടലിൽ വീണാശു സംയതി തന്നു ദണ്ഡകം)
രാവണൻ സൈന്യസമേതം പുഷ്പകവിമാനത്തിൽ കയറി
യാത്രയാകുന്നു. നന്ദികേശ്വരൻ പുറപ്പാടു്.
“ആരിവനമേയഭുജവീരമദശാലി
മാരാരിശൈലമതിലാരാൽ വരുന്നതും
ഇത്യാദി നന്ദിയുടെ വിചാരപ്പദം, ശ്രീപരമേശ്വരൻ
ആസ്ഥാനമായ ഇവിടെ (കൈലാസം) നിന്നും ഒഴിഞ്ഞു
പോകുക' എന്നും നന്ദി രാവണനെ ശാസിക്കുന്നു. അതു
വകവയ്ക്കാതെ രാവണൻ തന്റെ ഇരുപതു കരങ്ങൾ
കൊണ്ട് പവ്വതത്തെ കുത്തിയിളക്കി അമ്മാനയാടുന്നു.
ശിവൻ പാദംകൊണ്ടു പർവ്വതത്തെ അമർത്തുകയാൽ
രാവണൻ കരങ്ങൾ ഇരുപതും പവ്വതത്തിനടിയിൽ<noinclude><references/></noinclude>
nhil1xvk2m1u3mdwn8gxese5n2qvri6
താൾ:Kathakali-1957.pdf/339
106
78509
223538
2024-12-24T17:42:29Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '299 ഞെരുങ്ങുന്നു. രാവണൻ സാമഗാനത്താൽ സന്തുഷ്ട നായ ഭഗവാൻ പ്രത്യക്ഷപ്പെട്ടു ദശാസ്യനും രാവണൻ എന്ന അഭിധാനവും, ചന്ദ്രഹാസം എന്ന ഖഡ്ഗവും നൽകി അനുഗ്രഹിക്കുന്നു. സാധന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223538
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>299
ഞെരുങ്ങുന്നു. രാവണൻ സാമഗാനത്താൽ സന്തുഷ്ട
നായ ഭഗവാൻ പ്രത്യക്ഷപ്പെട്ടു ദശാസ്യനും രാവണൻ
എന്ന അഭിധാനവും, ചന്ദ്രഹാസം എന്ന ഖഡ്ഗവും
നൽകി അനുഗ്രഹിക്കുന്നു.
സാധനവധം
ധമ്മപുത്രരും ദ്രൗപദിയും ശൃംഗാരപ്പദം.
ധനൻ തിരനോട്ടം. ഒാധനനും ഭാനുമതിയും.
എന്നു തുടങ്ങുന്ന പാടിപ്പടം. ദ്രൗപദിയുടെ വൈഭവ
മോർത്തു തനിക്ക് കോപവും ഈഷ്യയും ഉണ്ടാകുന്നതായി
ഭാനുമതി പറയുന്നു. അങ്ങനെയാണെങ്കിൽ,
ഞാനവരെ മാനി
ന്യൂനമെ വന്നിടുവൻ
എന്നും ദുയോധനൻ പ്രിയയെ സമാധാനിപ്പിക്കുന്നു. അയാ
ധനനും സഹോദരന്മാരും: - പാണ്ഡവരുടെ
വാസസ്ഥല
ത്തിന്റെ മഹിമയെ ഓർത്തു ദുയോധനൻ അസൂയപ്പെടുന്നു.
പാണ്ഡവരുടെ ദുമ്മത്തെ ശമിപ്പിച്ചിട്ടും അവിടെ പാക്ക
ണമെന്നും ദുശ്ശാസനാദികൾ അഭിപ്രായപ്പെടുന്നു. 'ആസ്ഥ
യോടന്തം പുത്രനിരിക്കുമൊരാസ്ഥാനത്തിലിരിക്കണമെന്നു
സുയോധനനും നിശ്ചയിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലേക്കു
കടന്നു ചെല്ലുന്ന ദയാധനാദികൾക്ക് അവിടത്തെ മരതക
മണി ശോഭിതമായ പ്രദേശം കണ്ട് സ്ഥലജലഭ്രാന്തിയുണ്ടാ
കുകയും ഭീമൻ അവരെ നോക്കി കൈകൊട്ടി പരിഹസിക്കു
കയും ചെയ്യുന്നു. പരപരിഹാസം അരുതെന്നു ധമ്മപുത്രൻ
സഹോദരനെ ഉപദേശിക്കുന്നു.<noinclude><references/></noinclude>
d9ag4wmr1aai72y8d0svinjk0gxoy5c
താൾ:Kathakali-1957.pdf/340
106
78510
223539
2024-12-24T17:42:39Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശകുനിയും ദുര്യോധനനും: 300 മാതാവാരിരാശ മാതുല മാനി മമതാ പാതി ഭാരം നിച്ചുകേൾക്ക ഇങ്ങനെ ശകുനിയെ സംബോധനം ചെയ്തശേഷം തുടന്നു തനിക്ക് ഇന്ദ്രപ്രസ്ഥത്തിൽ നേരിട്ട അപമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223539
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>ശകുനിയും ദുര്യോധനനും:
300
മാതാവാരിരാശ മാതുല മാനി
മമതാ പാതി ഭാരം
നിച്ചുകേൾക്ക
ഇങ്ങനെ ശകുനിയെ സംബോധനം ചെയ്തശേഷം തുടന്നു
തനിക്ക് ഇന്ദ്രപ്രസ്ഥത്തിൽ നേരിട്ട അപമാനത്തെക്കുറിച്ചു
യോധനൻ മാതുലനെ ഗ്രഹിപ്പിക്കു ചൂതുകളിയിൽ
തോല്പിച്ചു രാജ്യം കരസ്ഥമാക്കാമെന്നു ശകുനി സമാധാ
നിപ്പിക്കുന്നു. യോധനൻ ധർമ്മപുത്രരെ ചൂതിനു ക്ഷണി
ക്കുന്നു. ഇതിൽ ചതി അരുതെന്നു ധമ്മപുത്രരും ചതി
കൊണ്ടെന്തൊരു ഫലമിച്ചതിൽ എന്നു ശകുനിയും
പറയുന്നു. ചൂതു നടക്കുന്നു. ധർമ്മപുത്രൻ തോറ്റു തുടങ്ങുന്നു.
താനും പത്നിയും ഉൾപ്പെടെ സർവ്വസ്വവും പണയം വച്ചു
കഴിഞ്ഞപ്പോൾ,
mur
ദാസരതാകിയ പാണ്ഡവരിവരുടെ
ഭാരങ്ങളെയിഹ സാരിവരുത്തുക
ദാസീകൃതമെടുക്കാനവളെ
ശാസിച്ചീടുക ദുശ്ശാസന നീ
എന്നും അയ്യോധനൻ കല്പിക്കുന്നു. ദ്രൗപദി ശ്രീകൃഷ്ണ
ഭഗവാനെ വിളിച്ചു കരയുന്നു. ദ്രൗപദിയെ ദുശ്ശാസനൻ
വസ്ത്രാക്ഷേപം ചെയ്യുന്നു. കൗരവരെ പാഞ്ചാലി ശപി
ക്കുന്നു. ശാപം ശ്രവിച്ചു ധൃതരാഷ്ട്രർ പ്രവേശിച്ചു
ദ്രൗപദിയെ സമാധാനിപ്പിക്കുന്നു. ആയുധങ്ങളും നൽകി,
ത്താക്കന്മാരെ സ്വതന്ത്രരാക്കണമെന്നും ദ്രൗപദി കൃത
രാഷ്ട്രരോടിക്കുന്നു. ധൃതരാഷ്ട്രർ അപ്രകാരം ചെയ്യുന്നു.<noinclude><references/></noinclude>
c2d9938zx2s9kvajwxin8orysb4d3hh
താൾ:Kathakali-1957.pdf/341
106
78511
223540
2024-12-24T17:42:49Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '301 രണ്ടാമത്തെ ചൂതിലും തോല്ക്കുകയാൽ വ്യവസ്ഥയനു സരിച്ചു പന്ത്രണ്ടുകൊല്ലം വനവാസവും അനന്തരം ഒരു കൊല്ലം അജ്ഞാതവാസവും അനുഷ്ഠിക്കാൻ പൊയ്ക്കൊ ള്ളണമെന്നു ദുയോധന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223540
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>301
രണ്ടാമത്തെ ചൂതിലും തോല്ക്കുകയാൽ വ്യവസ്ഥയനു
സരിച്ചു പന്ത്രണ്ടുകൊല്ലം വനവാസവും അനന്തരം ഒരു
കൊല്ലം അജ്ഞാതവാസവും അനുഷ്ഠിക്കാൻ പൊയ്ക്കൊ
ള്ളണമെന്നു ദുയോധനൻ ധമ്മപുത്രാദികളോടാജ്ഞാപി
(യാഹി ജാന് വി മാത്മജ... പദം) അത
നുസരിച്ച് പാണ്ഡവന്മാരും ദ്രൗപദിയും യാത്രയാകുന്നു.
("ഇത്ഥം ശ്രവിച്ചു പരമാർത്ഥം നിനച്ചു' ഇത്യാദി
ദണ്ഡകം: വനവാസവും അജ്ഞാതവാസവും അവസാനി
3
ശ്രീകൃഷ്ണനും ധർമ്മപുത്രരും; ദൂത്യം വഹിച്ചു ഹസ്തി
നപുരിയിൽ ചെന്ന് ഭാധനനോടു പകുതി രാജ്യമാവ
ശ്യപ്പെടണമെന്ന് ധമ്മപുത്രർ ഭഗവാനോടപേക്ഷിക്കുന്നു.
ഭഗവാൻ സന്ധിപറയാൻ പോകുന്നതു കണ്ട് ദ്രൗപദി
പ്രവേശിച്ചു അപഗതബന്ധനമായിരിക്കുന്ന
ദൈവം
കേശത്തിൻറ വസ്തുതയും ഓർമ്മിപ്പിക്കുന്നു.
എല്ലാത്തിനും സാക്ഷിയാണെന്നും അഭീഷ്ടം പോലെ സാധി
ക്കുമെന്നും ശ്രീകൃഷ്ണഭഗവാൻ കൃഷ്ണയെ സമാശ്വസിപ്പിച്ച
ശേഷം ഹസ്തിനപുരത്തേക്കു പുറപ്പെടുന്നു.
ആരും
ശ്രീകൃഷ്ണൻ സഭയിൽ ആഗതനാകുമ്പോൾ
എണീറ്റ് അദ്ദേഹത്തെ ആദരിക്കരുതെന്നു ആയോധനൻ
സാമന്തന്മാരോടു നിർദ്ദേശിക്കുന്നു. തത്സമയം ഭഗവാൻ
അവിടെ ആഗതനാകുകയും ദുര്യോധനാദികൾ ഇരിപ്പട
ങ്ങളിൽനിന്നും മോഹിച്ചു നിലംപതിക്കുകയും ചെയ്യുന്നു.
(അനന്തരം അവർ
സ്വസ്ഥാനങ്ങളെ പ്രാപിക്കുന്നു.<noinclude><references/></noinclude>
3kbmmnu26c4i15wk1pz6u9f12g6u5ma
താൾ:Kathakali-1957.pdf/342
106
78512
223541
2024-12-24T17:43:00Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '302 പാണ്ഡവർക്ക് അർദ്ധരാജ്യം നൽകണമെന്ന് ശ്രീകൃഷ്ണൻ ധൃതരാഷ്ട്രരോടു പറയുകയും അതനുസരിച്ച് മൃതരാഷ്ട്രർ പുത്രനെ (ദുര്യോധനനെ ഉപദേശിക്കുകയും ചെയ്യുന്നു. ആയോധനനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223541
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>302
പാണ്ഡവർക്ക് അർദ്ധരാജ്യം നൽകണമെന്ന് ശ്രീകൃഷ്ണൻ
ധൃതരാഷ്ട്രരോടു പറയുകയും അതനുസരിച്ച് മൃതരാഷ്ട്രർ
പുത്രനെ (ദുര്യോധനനെ ഉപദേശിക്കുകയും ചെയ്യുന്നു.
ആയോധനനാകട്ടെ പിതാവിന്റെ വാക്കുകളെ അവഗണി
ക്കുന്നു. പകുതി രാജ്യം പാണ്ഡവർക്കു നൽകണമെന്നു
ഭഗവാൻ ദുരോധനനോട് ആവശ്യപ്പെടുന്നു. ദുര്യോധനൻ
നിരസിക്കുന്നു. പഞ്ചദേശം കൊടുക്കണമെന്നു ഭഗവാൻ
പറയുന്നതിനെയും ദുയോധനൻ അനുസരിക്കുന്നില്ല. ഒരു
ദേശമല്ല പഞ്ചഗേഹം നന്നതിനുപോലും ദുരോധനൻ
കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ
ഗേഹമെങ്കിലും
നൽകണമെന്നു ഭഗവാൻ അഭിക്കുന്നു. അതുകേട്ട്,
സൂചികുത്തുവതിന്നുമിന്നവകാശ മിദ്ധരണിത
വാശിയോടെ വസിച്ചിടുന്നൊരു പാണ്ഡവർ കൊടുത്തിടാ
എന്നു ദുയോധനൻ ഖണ്ഡിച്ചു പറയുന്നു. പാണ്ഡവ
അവകാശപ്പെട്ട ഭാഗം നൽകണമെന്നു ഭഗവാൻ ന്യായ
വാദം ചെയ്തപ്പോൾ അവർ
"അന്യജാതരാണെന്നും ദുര്യോധനൻ അപഹസിക്കുന്നു.
ഇതിനു മറുപടിയായി, ദുാധനൻ വിധവാത്മജൻ
പുത്രനാണെന്നു ഭഗവാൻ സൂചിപ്പിച്ചപ്പോൾ ദുരോധനാ
ദികൾ ഭഗവാനെ ബന്ധിക്കുവാൻ ശ്രമിക്കുന്നു. ശ്രീകൃഷ്ണൻ
വിശ്വരൂപം ദർശിപ്പിക്കുന്നു. ദുരോധനാദികൾ പ്ര
യി നിലംപതിക്കുന്നു. തത്സമയം ധൃതരാഷ്ട്ര കാഴ്ച
സിദ്ധിക്കുകയും മോക്ഷയുള്ളവനായ (മുമുക്ഷു അദ്ദേഹം
ഭീഷ്മസഹിതനായി വന്നു ഭഗവാനെ സ്തുതിക്കുകയും<noinclude><references/></noinclude>
91zr2w1bs250ec6bnyfzeuj2k8x2o7u
താൾ:Kathakali-1957.pdf/359
106
78513
223542
2024-12-24T17:43:19Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '317 പുരാണകഥാപ്രവചനം ശ്രവിച്ചുകൊണ്ടിരിക്കെ ബല രാമൻ അവിടെ പ്രവേശിക്കുന്നു --ശ്ലോ.) മഹഷിമാരുടെ നടുവിൽ ഞെളിഞ്ഞിരിക്കുന്ന സൂതൻ അഹങ്കാരം കണ്ട് ബലഭദ്രൻ ക്രുദ്ധനാക...' താൾ സൃഷ്ടിച്ചിരിക്കുന്നു
223542
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>317
പുരാണകഥാപ്രവചനം ശ്രവിച്ചുകൊണ്ടിരിക്കെ ബല
രാമൻ അവിടെ പ്രവേശിക്കുന്നു --ശ്ലോ.) മഹഷിമാരുടെ
നടുവിൽ ഞെളിഞ്ഞിരിക്കുന്ന സൂതൻ അഹങ്കാരം കണ്ട്
ബലഭദ്രൻ ക്രുദ്ധനാകുന്നു. അവൻ എഴുനേല്ക്കാൻ കൂടെ
ഭാവമില്ലെന്നു മനസ്സിലായപ്പോൾ ഷാന്ധനായ സിരി
സൂതനെ ഹനിക്കുന്നു. സൂതനിഗ്രഹം എത്രയും കഷ്ടമായി
പോയെന്നു കനകമുനി പറയുന്നു. മഹഷിമാരുടെ
സന്താപനിവൃത്തിവരുത്തുന്നതിലേക്കും വധിക്കപ്പെട്ട രോമ
ഷഷണൻറ പുത്രനെ ബലഭദ്രൻ സൂതനായി അവരോധി
ക്കുന്നു യാഗനാശം ചെയ്തുകൊണ്ടിരിക്കുന്ന വലൻ എന്ന
രാക്ഷസനെ കൊന്നു തങ്ങളെ രക്ഷിക്കണമെന്നും മുനിമാർ
വലിയോടപേക്ഷിക്കുന്നു.
തിക്കുന്നു.
അദ്ദേഹം അപ്രകാരം സമ്മ
Lo
വലലൻ ഭൂത്യയായ വക്രാന്തിയുടെ പുറപ്പാടും
വിചാരപ്പടവും. അവൾ മഹഷിമാരുടെ യാഗശാല
കളിൽ പ്രവേശിച്ച മാംസക്കഷണങ്ങൾ വഷിക്കുന്നു.
തദവസരത്തിൽ നീലാംബരൻ അവളെ മുഷ്ടികൾകൊണ്ടു
പ്രഹരിക്കുകയും, അതോടെ അവൾ കൗശിക മഹഷിയുടെ
ശാപത്തിൽനിന്നും വിമുക്തയായി പഴയപടി കേശിന
എന്ന ദേവസ്ത്രീയായി ഭവിക്കുകയും ചെയ്യുന്നു.
രാമനെ വന്ദിച്ചശേഷം അവര ദേവലോകത്തേക്കു
പോകുന്നു. വലനെ ബലഭദ്രൻ യുദ്ധത്തിൽ സംഹാരി
ക്കുന്നു.
ബല
കുചേലനും പത്നിയും: ദാരിദ്ര്യദുഃഖമോർത്തു കുല
പത്നി ഭർത്താവിനോടു സങ്കടം പറയുന്നു.
ശ്രീകൃഷ്ണ<noinclude><references/></noinclude>
tb58qnm4ro6jvyy1i9mk49e6m6evaic
താൾ:Kathakali-1957.pdf/360
106
78514
223543
2024-12-24T17:43:28Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '318 ഭഗവാനെ ചെന്നു കണ്ടാൽ എന്തെങ്കിലും ശാന്തിയുണ്ടാകു മെന്നു പത്നി പറഞ്ഞതനുസരിച്ച് കുചേലൻ ഭഗവാനു കാഴ്ചവയ്ക്കുവാൻ ഒരു അവൽപ്പൊതിയുമായി ദ്വാരകയു പുറപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223543
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>318
ഭഗവാനെ ചെന്നു കണ്ടാൽ എന്തെങ്കിലും ശാന്തിയുണ്ടാകു
മെന്നു പത്നി പറഞ്ഞതനുസരിച്ച് കുചേലൻ ഭഗവാനു
കാഴ്ചവയ്ക്കുവാൻ ഒരു അവൽപ്പൊതിയുമായി ദ്വാരകയു
പുറപ്പെടുന്നു.
ദാനവാരി മുകുന്ദനെ സാനന്ദം കണ്ടിടാൻ വിപ്രൻ
താനേ നടന്നീടിനാനേ ചിന്ത ചെയ്തു...
ഇത്യാദിപദം.
60
(ഏവം നിനച്ചവനിദേവൻ തദാ ഹരി വിലോകേ
മുദാ സഹ നടന്നു
നഗരികൾ കടന്നു സരണിയതിൽനിന്നു ദണ്ഡകം)
ശ്രീകൃഷ്ണൻ കുചേലനെ സ്വീകരിച്ചു ലക്ഷ്മീ തല്പത്തി
ന്മേലിരുത്തി പൂജിക്കുന്നു.
ബാല്യകാലത്തെ ഗുരുകുല
വാസത്തെയും മറ്റും ഭഗവാൻ അനുസ്മരിച്ച് കുചേല
നോടു സംഭാഷണങ്ങൾ ചെയ്തയും കുലാദികൾ അ
ഷിക്കുകയും ചെയ്യുന്നു. ഭഗവാനെ കാണുകയാൽ ജന്മ
സാഫല്യം ഭവിച്ചെന്നു കുചേലൻ സമാശ്വസിക്കുന്നു.
ഭഗവാൻ കുചേലൻറ ബാഹുലാന്തത്തിൽ നിന്നും
അവൽപ്പൊതി ഗ്രഹിച്ച് അതിൽ നിന്നും ഒരു പിടി
വാരി ഭക്ഷിക്കുന്നു. രണ്ടാമത്തെ തവണ ഭഗവാൻ അവർ
ഭക്ഷിക്കാൻ ഭാവിക്കുമ്പോൾ രുഗ്മിണീദേവി തടയുന്നു.
ഭക്തന്മാരോടുള്ള ഭക്തിമൂലം താൻ സ്വയം വിസ്മരിച്ചു
പോകുന്നതാണെന്നു ഭഗവാൻ അരുളിച്ചെയ്യുന്നു. ശേഷിച്ച
ചിക്കിടകത്തെ ദേവിയുടെ പക്കൽ ഏല്പിക്കുന്നു.
ലൻ ഭഗവാനോടു യാത്ര പറയുന്നു. ദാരിദ്ര്യദുഃഖത്ത<noinclude><references/></noinclude>
pm52x18b1h9108azok9i3ad8c3aj8r4
താൾ:Kathakali-1957.pdf/361
106
78515
223544
2024-12-24T17:43:38Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '319 ക്കുറിച്ചു ഭഗവാനോട് ഒന്നും തന്നെ ബോധിപ്പിക്കുവാൻ കഴിയാഞ്ഞതിനും, പത്നിയോട് എപ്രകാരം സമാധാനം പറയുമെന്നു വിചാരിച്ചു വിപ്രൻ മടക്കയാത്രയിൽ വ്യാകുലപ്പെടുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223544
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>319
ക്കുറിച്ചു ഭഗവാനോട് ഒന്നും തന്നെ ബോധിപ്പിക്കുവാൻ
കഴിയാഞ്ഞതിനും, പത്നിയോട് എപ്രകാരം സമാധാനം
പറയുമെന്നു വിചാരിച്ചു വിപ്രൻ മടക്കയാത്രയിൽ
വ്യാകുലപ്പെടുന്നു.
ഗൃഹവും, പരിസരപ്രദേശങ്ങളും സർവൈശ്വ
സമ്പൂണ്ണമായി ഭവിച്ചതുകണ്ടു കുലപത്നി അത്ഭുതപ്പെട്ടു
തോഴിമാരോടു സംസാരിക്കുന്നു. കുചേലഗൃഹത്തിലെ
ലക്ഷ്മി വിലാസം കണ്ട് വിപ്രപത്നിയുടെ സഖിമാർ ഭഗ
വാൻ കാരുണ്യാതിരേകത്തെ വാഴ്ത്തുന്നു.
ഗൃഹത്തിൽ വന്നുചേരുകയും പി
സ്വീകരിച്ചു ഗൃഹത്തിലേക്കാനയിക്കുകയും ചെയ്യുന്നു. ഭഗ
വാൻ ഭക്തജനവാത്സല്യം അവർ പ്രകീർത്തിക്കുന്നു.
ദ്വാരകാ തീർത്ഥസ്നാനത്തിനു പുറപ്പെടണമെന്നു
ഭഗവാൻ, ബലഭദ്രർ ഉദ്ധവർ എന്നിവരോടാലോചിച്ചു
തീരുമാനിക്കുന്നു.
സാഹിത്യനിരൂപണം.
കഥകളി ഗ്രന്ഥങ്ങളിൽ സാഹിത്യഗുണം
കാണാൻ പോലുമില്ലെന്നു കണ്ണും പൂട്ടിക്കൊണ്ടു് അഭി
പ്രായം പുറപ്പെടുവിക്കുന്ന രസികന്മാർ നമ്മുടെയിടയിൽ
പണ്ടത്തെപ്പോലെതന്നെ ഇപ്പോളും അനവധിയുണ്ട്.
എന്നാൽ ഈ അഭിപ്രായം വെറും അടിസ്ഥാനരഹിത
മാണെന്ന് പറയാനുള്ളത്. ആട്ടക്കഥകളുടെ കൂട്ടത്തിൽ
സാഹിത്യഗുണമില്ലാത്തവ വളരെ ഉണ്ടെന്ന് പരമാം
സമ്മതിക്കാം. എന്നുതന്നെയല്ല, ഏറിയകൂറും ഈ<noinclude><references/></noinclude>
31sou0alsvzz6eejukk70cjsopw3ydv
താൾ:Kathakali-1957.pdf/381
106
78516
223545
2024-12-24T17:43:54Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മിനുക്ക് ബ്രാഹ്മണൻ' താൾ സൃഷ്ടിച്ചിരിക്കുന്നു
223545
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>മിനുക്ക് ബ്രാഹ്മണൻ<noinclude><references/></noinclude>
9c430zgwvkn1ewd5fgdfma57lq3dvrx
താൾ:Kathakali-1957.pdf/382
106
78517
223546
2024-12-24T17:44:06Z
Tonynirappathu
2211
/* എഴുത്ത് ഇല്ലാത്തവ */
223546
proofread-page
text/x-wiki
<noinclude><pagequality level="0" user="Tonynirappathu" /></noinclude><noinclude><references/></noinclude>
5ve18w5vqr4uimzmlicilb4kpraxmvu
താൾ:Kathakali-1957.pdf/383
106
78518
223547
2024-12-24T17:44:18Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '387 വരുണാലയമിന്നു മരുഭൂമിയാക്കുവൻ ധരണീധരങ്ങളേയും ധന്യശില, തകർത്തിടു വനധുനാ താവകീന കരുണാ യദി മയി തരുണദിനമണി കിരണ പരിസരസിജ മന്ത്രണ മൃദുതരചരണ, നരണ കൗസ്തുഭാഭരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223547
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>387
വരുണാലയമിന്നു മരുഭൂമിയാക്കുവൻ
ധരണീധരങ്ങളേയും ധന്യശില,
തകർത്തിടു വനധുനാ താവകീന
കരുണാ യദി മയി തരുണദിനമണി
കിരണ പരിസരസിജ
മന്ത്രണ മൃദുതരചരണ, നരണ
കൗസ്തുഭാഭരണ (മാധവജയ ശൗരേ
ഈ ഗാനത്തെ അനുകരിക്കാൻ ചില ആട്ടക്കഥാ
കാരന്മാർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഫലം ദയനീയമായ
പരാജയം മാത്രമാണ്. മേലുദ്ധരിച്ച പദം കൂടാതെ
ദിയുടെ, “കിന്തു കരം ഹന്ത ദൈവമേ! a) no 5
ങ്ങുന്ന ആനന്ദഭൈരവി പദം, ആ ദേവിയുടെ തന്നെ
ഹരേ! കരകലി താരേ! മാമി
ശൗരേ പാഹി മുരാരേ!'' എന്നു തുടങ്ങുന്ന മോഹന
രാഗത്തിലെ പദം ആദിയായ ഗിതങ്ങളും സുപ്രസിദ്ധ
ങ്ങളാണ്. എല്ലാറ്റിനും മേലെയായി കിമ്മീരവധം കഥ
യുള്ള അതിപ്രധാനമായ ഒരു പ്രശസ്തി അതിൽ പ്രകട
മായി സർവ്വത്ര പ്രസരിക്കുന്ന ഈശ്വര ഭക്തിയാകുന്നു.
കണ്ണുനീർ വീഴ്ത്താതെ ആ കഥ വായിക്കുവാനോ അഭി
കാണാനോ ഹൃദയമുള്ള ഒരാൾക്കു സാധിക്കുന്നതല്ല.
കല്യാണസൗഗന്ധികം
കോട്ടയത്തു തമ്പുരാന്റെ
ആട്ടക്കഥയും ഇന്ത്യ പരമായി അദ്ദേഹം ഏപ്പെടുത്തിയി
ചില പ്രത്യേക ചിട്ടകളെ ഉൾക്കൊള്ള നാ ലക്ഷണ
യുക്തമായ ഒരു കൃതിയാകുന്നു. ഒരു നടന് കഥകളി അഭ<noinclude><references/></noinclude>
jauqwcyhqpzy2q6uxpyc1wbk7auyv3t
താൾ:Kathakali-1957.pdf/403
106
78519
223548
2024-12-24T17:44:31Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '355 കുമ്മി. COBLA D 1. വീരവിരാട കുമാര വിഭോ ! ചാരുതര ഗുണ സാഗര ഭോ മാരലാവണ്യ നാരി മനോ ഹാരിതാരുണ്യ-ജയ ജയ ഭൂരികാരുണ്യ-വന്നീടുക om time 2. 3. ചാരത്തിഹ പാരിൽ തവ നേരൊത്തവരാരുത്തര സാരസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223548
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>355
കുമ്മി.
COBLA D
1.
വീരവിരാട കുമാര വിഭോ !
ചാരുതര ഗുണ സാഗര ഭോ
മാരലാവണ്യ നാരി മനോ
ഹാരിതാരുണ്യ-ജയ ജയ
ഭൂരികാരുണ്യ-വന്നീടുക
om time
2.
3.
ചാരത്തിഹ പാരിൽ തവ നേരൊത്തവരാരുത്തര
സാരസ്യസാരമറിവതിനും നല്ല
മാരസ ലീലകൾ ചെയ്തതിനും
നാളികലോചനമാരേ നാം
വ്രീളകളഞ്ഞു വിവിധമാരോ
കേളികളാടി മുദാ രാഗ
മാലകൾ പാടി കരം കൊട്ടി
ചാലവേ ചാടി തിരുമുമ്പിൽ
താളത്തോടു മേളത്തോടു മേളിച്ചനുകൂലത്താ
മാളികളെ നടനം ചെയ്യണം നല്ല gipto fo
കേളി ജഗത്തിൽ വളത്തിടേണം
ഹൃദ്യതരമൊന്നു പാടിടുവാ
നദ്യോഗമേതും കുറയരുതേ
വിലതാംഗി ചൊല്ലിടുക
ഗങ്ങൾ ഭംഗി-കലാ നി
സാ മാതംഗി ധനം തക
തധിമിതത്തെയ്യത്തോം തത്താമെന്നു
മദ്ദളം വാദം ചന്ദ്രലേഖ നല്ല
പദങ്ങൾ വാൽ ക നീ ര<noinclude><references/></noinclude>
dd62dnmcd83z1wh2a10gi3bjpm185va
താൾ:Kathakali-1957.pdf/404
106
78520
223549
2024-12-24T17:44:40Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '356 4. പാണിവളകൾ കിലുങ്ങീടവേ പാരം റ കൊങ്ക കുലുങ്ങീടവേ വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും കള വാണിമൊഴിഞ്ഞും-സഖി ഹേ ക 6): ല്യാണി! ഘനവേണി. ശുകവാണി സുമയാണി! നാ മിണങ്ങിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
223549
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>356
4. പാണിവളകൾ കിലുങ്ങീടവേ പാരം
റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമ
ശ്രേണി പൊഴിഞ്ഞും കള
വാണിമൊഴിഞ്ഞും-സഖി ഹേ ക
6):
ല്യാണി! ഘനവേണി. ശുകവാണി സുമയാണി! നാ
മിണങ്ങിക്കുമ്മിയടിച്ചിടേണം നന്നായ്
വണങ്ങിക്കുമ്മിയടിച്ചിടേണം''
കേരളക്കരയിൽ കൈകൊട്ടിക്കളിക്കു ഉപയോഗിച്ചുപോ
രുന്ന ഒരു പ്രസിദ്ധ ഗാനമാണിത്. ഇതിലെ വരികൾ
സുപരിചിതമല്ലാത്ത സഹൃദയർ നന്നേ ചുരുങ്ങും.
ഇതുപോലെ സിവിദിതമാണു് കീചകവധത്തിലെ
ദണ്ഡകവും.
D
ഇത്ര മനോഹരമായ ഒരു ദണ്ഡകം ഇതര
കഥകളി ഗ്രന്ഥങ്ങളിലൊന്നിലും കാണാൻ സാധ്യമല്ല.
പാഞ്ചാലിയുടെ ഭാവികളെ എത്ര മനോഹരമായി
കവി വണ്ണിച്ചിരിക്കുന്നുവെന്നു നോക്കുക.
ദണ്ഡകം.
ക്ഷോണിപത്തിയുടെ വാണം നിശ പുന
രേണീവിലോചന നടുങ്ങി
മിഴിയിണകലങ്ങി വിവശതയിൽ മുങ്ങി
പല തടവുമതിനു പുനരവളൊടു പറഞ്ഞളവു
പരുഷമൊഴി കേട്ടുടനടങ്ങി
ദാസ്യം സമസ്ത ജനഹാസ്യം നിനച്ചു നി
മാസം നമിച്ചു പുനരോഷ<noinclude><references/></noinclude>
63p7slr45cq7ikeoesn24s60saxgiom
താൾ:Kathakali-1957.pdf/425
106
78521
223550
2024-12-24T17:44:58Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '375 അഭ്യാസബലം ചാതുരിക്കു പുറമേ, വേഷസൗഭാഗ്യം എന്നിവയെല്ലാം കർത്താവിൽ തികഞ്ഞിരുന്നു. പ്രസിദ്ധ വേഷങ്ങളുടെ കൂട്ടത്തിൽ, കോട്ടയം കഥകളിലെ ആദ്യവ സാനങ്ങൾ, വിജയത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223550
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>375
അഭ്യാസബലം
ചാതുരിക്കു പുറമേ,
വേഷസൗഭാഗ്യം
എന്നിവയെല്ലാം കർത്താവിൽ തികഞ്ഞിരുന്നു. പ്രസിദ്ധ
വേഷങ്ങളുടെ കൂട്ടത്തിൽ, കോട്ടയം കഥകളിലെ ആദ്യവ
സാനങ്ങൾ, വിജയത്തിൽ രാവണൻ, ചെറിയ നരകാ
സുരൻ, ഇവയൊക്കെ എടുത്തു പറയേണ്ടതുണ്ട്.
08
ക
കാലം മണ്ണിലേടത്തു നായരുടെ (കോഴിക്കോട്ട്) കളിയോഗ
ത്തിൽ വന്നിരുന്നതല്ലാതെ മറെറാരു കഥകളിയോഗ
ത്തിലും സ്ഥിരമായി നടന്നിട്ടില്ല. മധ്യവയസ്സിനുശേഷം
നടന്നിരുന്നുവെങ്കിലും
ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ബഹുമാനാദരങ്ങൾക്ക്
ലേശവും കുറവുണ്ടായിരുന്നില്ല.
അസ്ഥിരചിത്തനായി
ഇട്ടിരാരിച്ചമേനോൻ
അലഞ്ഞു
1003-1078.
വള്ളുവനാട്ടതാലൂക്കിൽ കല്ലുവഴിയാണു മേനോൻറ
ജന്മദേശം. കുത്തന്നൂർ ശങ്കുപ്പണിക്കരുടെ ശിഷ്യന്മാരിൽ
പ്രധാനിയായിരുന്ന ഇദ്ദേഹം ഒളപ്പമണ്ണ കളിയോഗത്തിൽ
വച്ചു അഭ്യസിക്കുകയും അവിടത്തെ ആദ്യവസാനക്കാരനും
ആശാനുമായിത്തീരുകയും ചെയ്തു. വേഷഭംഗി അനിതര
സാധാരണമത്രേ. രസങ്ങൾ നടിക്കുന്നതിലും ഇദ്ദേഹം
അതിനിപുണനായിരുന്നു. ഇട്ടിരാരിച്ചമേനോനു തുല്യം
മെയ്യും കയ്യും ഒത്തിണങ്ങിയ മറെറാരു കഥകളി നടൻ
അക്കാലത്തുണ്ടായിരുന്നില്ലെന്നാണു കേൾവി. പ്രസിദ്ധ
വേഷങ്ങൾ:- കിമ്മീരവധത്തിൽ ധർമ്മപുത്രർ, ബകവധ
ത്തിലും സൗഗന്ധികത്തിലും ഭീമസേനൻ, സുഭദ്രാഹരണ
ത്തിലജ്ജുനൻ, ഉത്ഭവത്തിലും കാർത്തവീര്യവിജയത്തിലും<noinclude><references/></noinclude>
p5stxbxou4yl190hqhkcepdh5fp2a3c
താൾ:Kathakali-1957.pdf/426
106
78522
223551
2024-12-24T17:45:08Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '376 രാവണൻ, ചെറിയ നരകാകാരൻ, അംബരീഷചരിത ത്തിൽ ദുർവ്വാസാവ്; സുന്ദര ബ്രാഹ്മണൻ, ഇവയാണ്. “കഞ്ജദളവും' (സുഭദ്രാഹരണത്തിൽ അജ്ജുനൻ പദം) കമലദളവും ആടുന്നതിൽ ഇട്ടിരാരിച്ചമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223551
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>376
രാവണൻ, ചെറിയ നരകാകാരൻ, അംബരീഷചരിത
ത്തിൽ ദുർവ്വാസാവ്; സുന്ദര ബ്രാഹ്മണൻ, ഇവയാണ്.
“കഞ്ജദളവും' (സുഭദ്രാഹരണത്തിൽ അജ്ജുനൻ പദം)
കമലദളവും ആടുന്നതിൽ ഇട്ടിരാരിച്ചമേനോനു തുല്യന്മാർ
ആരും ഉണ്ടായിരുന്നില്ല.
ഒളപ്പമണ്ണമനക്കാരാണു
മേനോൻറ പ്രശസ്തിക്കും, അഭ്യുദയത്തിനും വേണ്ട
പ്രോത്സാഹനങ്ങൾ ചെയ്തു സഹായിച്ചത്. ഇട്ടിരാരിച്ച
മേനോൻ അനേകശിഷ്യന്മാരിൽ വച്ചും പ്രധാനിയും
പ്രസിദ്ധനും പട്ടിക്കാന്തൊടി രാവുണ്ണിമേനവനാകുന്നു.
ഈച്ചരമേനോൻ
1012-1088.
പഠിപ്പും പാകതയുമുള്ള ആശാനെന്ന നിലയിൽ
സുപ്രസിദ്ധനായിത്തിന്ന് ഈച്ചരമേനോൻ പാലക്കാട്
തോലനൂർ ദേശക്കാരനാകുന്നു. അഭ്യാസസമ്പ്രദായം
കല്ലടിക്കോടനാണ്. പ്രസിദ്ധന്മാരായ വളരെ ശിഷ്യ
ന്മാർ ഇദ്ദേഹത്തിനുണ്ട്. മങ്കട കോവിലകത്തുവച്ചു അഭ
സിപ്പിച്ചവരിൽ അഴകുമരത്തു മാധവൻ നായരും, മണ്ണി
ലേടത്തുനായരുടെ കളിയോഗത്തിലെ ശിഷ്യരിൽ എന്നു
മ്മൽ കുട്ടൻ നായരും, കേശവൻ നമ്പീശനും, തഴക്കാട്ടു
മനയ്ക്കൽ വച്ച് അഭ്യസിച്ചവരിൽ ചന്തുപ്പണിക്കരും അമ്പ
പണിക്കരും എണ്ണപ്പെട്ട നടന്മാരായിത്തീർന്നു.
മേനോനും അഭ്യാസബലത്തിന്റെ തികവും അദ്ധ്യാപന
സാമ്യവും ഉണ്ടായിരുന്നുവെങ്കിലും, രസാരസാ
മതം, വേഷഭംഗി എന്നിവ കുറഞ്ഞിരുന്നു.
സാവും, സന്താനഗോപാലബ്രാഹ്മണനും നന്നാവും.<noinclude><references/></noinclude>
ikqe40tv6jxpxt5tk7ut0w626vmgw8h
താൾ:Kathakali-1957.pdf/427
106
78523
223552
2024-12-24T17:45:16Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അമ്പാട്ട് ശങ്കരമേനോൻ 377 1026--1069 പാലക്കാട്ടു പത്രകുളമാണു ജന്മസ്ഥലം. കുഞ്ഞുണ്ണി പണിക്കരുടെ ശിഷ്യനായ ഇദ്ദേഹം കല്ലടിക്കോടൻ സമ്പ്ര ദായത്തിൽ പ്രസിദ്ധനായ ഒരു ആദ്യവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223552
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>അമ്പാട്ട് ശങ്കരമേനോൻ
377
1026--1069
പാലക്കാട്ടു പത്രകുളമാണു ജന്മസ്ഥലം. കുഞ്ഞുണ്ണി
പണിക്കരുടെ ശിഷ്യനായ ഇദ്ദേഹം കല്ലടിക്കോടൻ സമ്പ്ര
ദായത്തിൽ പ്രസിദ്ധനായ ഒരു ആദ്യവസാനക്കാരനും
ആശാനുമായിരുന്നു. വേഷപ്പകർച്ച, രംഗശ്രീ, രസ
ഭാവാവിഷ്കരണനിപുണത എന്നിവയെല്ലാം സമ്പൂ
മായി ആശ്ലേഷിച്ചിരുന്ന ശങ്കരമേനോൻ കിമ്മീരവധ
ത്തിൽ ധമ്മപുത്രർ, നളൻ, കീചകൻ, ഉത്ഭവത്തിലും വിജ
യത്തിലും രാവണൻ, ചെറിയ നരകാസുരൻ മുതലായ
വേഷങ്ങൾ എണ്ണപ്പെട്ടതാണ്. നളചരിതം രണ്ടാം ദിവ
സത്തെ കഥയ്ക്ക് മലബാറിൽ പ്രചാരം വരുത്തിയതു
ശങ്കരമേനോനാകുന്നു. കുറേക്കാലം ഇദ്ദേഹം സ്വന്തമായി
കളിയോഗം നടത്തുകയുണ്ടായി. ശിഷ്യന്മാരിൽ
പ്രധാനി കോണാത്ത് അച്ചുതമേനോനാണ്.
കാണാത്ത് അച്ചുതമേനോൻ 1038-1102
ജന്മദേശം.
പാലക്കാട് പരുത്തിപ്പുള്ളി. ആദ്യവ
സാനക്കാരൻ, ആശാൻ, കളിയോഗമുടമസ്ഥൻ എന്നീ
നിലകളിൽ അച്ചുതമേനോൻ കലാപ്രേമികളുടെയെല്ലാം
സ്നേഹബഹുമാനങ്ങൾക്ക് പാത്രീഭവിച്ചിരുന്നു. ഇത്ര കണ
ക്കൊത്ത് ചൊല്ലിയാട്ടം അപൂർവ്വമായിട്ടേ കാണാനുണ്ടായി
രുന്നുള്ളൂ. പ്രസിദ്ധ വേഷങ്ങളുടെ കൂട്ടത്തിൽ കോട്ടയം
കഥകളിലെ ആദ്യവസാനങ്ങൾ, രണ്ടാം ദിവസത്തെ നളൻ,
ഉത്തരാസ്വയംവരത്തിൽ ദുരോധനൻ, തോരണയുദ്ധം,
ഉത്ഭവം, വിജയം ഇവയിൽ രാവണൻ, കീചകൻ, സുന്ദര
ബ്രാഹ്മണൻ എന്നിവ പ്രസ്താവ്യങ്ങളാണ്.<noinclude><references/></noinclude>
7kgs7ny3g9v7av01u8xwto54oz3m9bm
താൾ:Kathakali-1957.pdf/428
106
78524
223553
2024-12-24T17:45:27Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നായ 378 കൂട്ടിൽ കുഞ്ഞൻ മേനോൻ 1025 - 11 0 2 ഈച്ചര മേനോന്റെ ശിഷ്യനായ ഇദ്ദേഹം വിദഗ്ദ്ധ ആദ്യവസാനക്കാരനും ആശാനുമായിരുന്നു; വേഷപ്പകർച്ച കുറയും. ധമ്മപുത്രരും ശിശുപാലനും ഇദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223553
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>നായ
378
കൂട്ടിൽ കുഞ്ഞൻ മേനോൻ 1025 - 11 0 2
ഈച്ചര മേനോന്റെ ശിഷ്യനായ ഇദ്ദേഹം വിദഗ്ദ്ധ
ആദ്യവസാനക്കാരനും ആശാനുമായിരുന്നു;
വേഷപ്പകർച്ച കുറയും. ധമ്മപുത്രരും ശിശുപാലനും
ഇദ്ദേഹത്തിൻറതു വിശേഷമാണ്. വീര ഹാസ്യരസ
ങ്ങൾ ആവിഷ്കരിക്കുന്നതു വളരെ നന്നാവും.
സ്സിനുശേഷം മിനുക്കു വേഷങ്ങളാണ് അധികം കെട്ടിയിരു
അക്കൂട്ടത്തിൽ സന്താനഗോപാല ബ്രാഹ്മണനും
സുന്ദര ബ്രാഹ്മണനും ദുവാസാവും എണ്ണപ്പെട്ടവയായിരുന്നു.
ഇദ്ദേഹം മങ്കട കോവിലകം തമ്പുരാക്കന്മാരുടെ ആശ്രിത
നായിരുന്നു.
കടത്തനാട് അനന്തൻ നായർ 10021084
ഭംഗിയും, അന്തസ്സും തികഞ്ഞ വേഷസൗഭാഗ്യ
ത്താൽ അനുഗൃഹീതനായിരുന്ന അനന്തൻ നായർ, കുഞ്ഞി
കുട്ടിനായർക്കു ശേഷം കടത്തനാട്ടു കളിയോഗത്തിലെ ആദ്യ
വസാനവേഷക്കാരനായി. കിമ്മീരവധത്തിൽ ധർമ്മപുത്രരും
കാലകേയവധത്തിൽ അർജുനനും ഇദ്ദേഹത്തിന്റെ എണ്ണ
പ്പെട്ട വേഷങ്ങളാണ്.
ഒററപ്പുരയ്ക്കൽ കൃഷ്ണൻ നായർ 1024-1096
കടത്തനാട്ടു ദേശക്കാരനായ കൃഷ്ണൻനായർ അന
തൻനായർക്കുശേഷം, കടത്തനാട്ടു കളിയോഗത്തിലെ
ആദ്യവസാനക്കാരനായി നിയമിക്കപ്പെട്ടു. വേഷങ്ങളുടെ
കൂട്ടത്തിൽ പച്ചയും കത്തിയും ഒന്നാംതരമാണ്. സൗഗ
ന്ധികത്തിൽ ഭീമൻ, കാലകേയവധത്തിൽ അജ്ജുനൻ,<noinclude><references/></noinclude>
mjrqrlay2flnchd29hpb2wfm2khvhun
താൾ:Kathakali-1957.pdf/429
106
78525
223554
2024-12-24T17:45:37Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '379 1086 ഉത്ഭവത്തിലും വിജയത്തിലും രാവണൻ, ചെറിയ നരകാ സുരൻ ഇവ വിശേഷിച്ചു നന്നാവും. പള്ളിച്ചാൻ കൃഷ്ണൻ എന്ന് ഇദ്ദേഹത്തെ വിളിച്ചുപോന്നിരുന്നു. കാവുങ്ങൽ കുഞ്ഞികൃഷ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223554
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>379
1086
ഉത്ഭവത്തിലും വിജയത്തിലും രാവണൻ, ചെറിയ നരകാ
സുരൻ ഇവ വിശേഷിച്ചു നന്നാവും. പള്ളിച്ചാൻ കൃഷ്ണൻ
എന്ന് ഇദ്ദേഹത്തെ വിളിച്ചുപോന്നിരുന്നു.
കാവുങ്ങൽ കുഞ്ഞികൃഷ്ണ പണിക്കർ. 1002-1078
കൊച്ചിശ്ശീമയിൽ തിച്ചൂരാണു ജന്മദേശം. രാവുണ്ണി
പണിക്കരുടെ ശിഷ്യനും മരുമകനുമായ കുഞ്ഞികൃഷ്ണപണി
ക്കർ വിദഗ്ദ്ധനായ ഒരു നായകവേഷക്കാരനെന്ന പേരെ
ടുത്തു. കുറെക്കാലം ഇദ്ദേഹം സ്വന്തമായി ഒരു കളി
യോഗം നടത്തിപ്പോന്നു. പച്ച, കത്തി, വെള്ളത്താടി,
കറുത്ത താടി, ബാലി, ഉത്ഭവത്തിൽ രാവണൻ, റിയ
നരകാസുരൻ, ഇവ പ്രസിദ്ധ വേഷങ്ങളാണു്.
കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ 10211097
തിച്ചൂർ ദേശക്കാരനായ ഈ നടൻ (കാവുങ്ങൽ
കുടുംബം) കുഞ്ഞികൃഷ്ണപണിക്കരുടെ അനന്തിരവനാക്കുന്നു.
സുപ്രസിദ്ധ ആദ്യവസാനക്കാരനായിരുന്ന പണിക്കരുടെ
സൗഗന്ധികത്തിൽ ഭീമൻ, കാലകേയവധത്തിൽ അ
നൻ, ഉത്ഭവത്തിലെ വിശ്രവസ്സ് മുതലായ വേഷങ്ങൾ
വളരെ കീർത്തി സമ്പാദിച്ചു. സൗഗന്ധികത്തിൽ കുഞ്ഞി
കൃഷ്ണപണിക്കരുടെ ഹനുമാൻ, ചാത്തുണ്ണിപ്പണിക്കരുടെ
ഭീമൻ ബാലിവധത്തിൽ അമ്മാവൻ ബാലി അനന്തിര
വൻ സുഗ്രീവൻ, ഇങ്ങനെ ഉണ്ടായിട്ടുള്ള രംഗങ്ങൾ
കളി ഭ്രാന്തന്മാർക്ക് അത്യന്തം ആനന്ദസന്ദായകമായി
രുന്നു.<noinclude><references/></noinclude>
ndzpo57w03dd89dga0gjiu309dl2pli
താൾ:Kathakali-1957.pdf/430
106
78526
223555
2024-12-24T17:45:46Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '380 പുത്തൻവീട്ടിൽ ശേഖരമേനോൻ 10141075 വള്ളുവനാടു താലൂക്കിൽ കവളപ്പാറ എന്ന ദേശത്തു ജനിച്ചു. കാവുങ്ങൽ രാവുണ്ണിപ്പണിക്കരുടെ ശിഷ്യന്മാരിൽ പ്രമുഖനാണിദ്ദേഹം. അജ്ജുനൻ, ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223555
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>380
പുത്തൻവീട്ടിൽ ശേഖരമേനോൻ 10141075
വള്ളുവനാടു താലൂക്കിൽ കവളപ്പാറ എന്ന ദേശത്തു
ജനിച്ചു. കാവുങ്ങൽ രാവുണ്ണിപ്പണിക്കരുടെ ശിഷ്യന്മാരിൽ
പ്രമുഖനാണിദ്ദേഹം. അജ്ജുനൻ, ഉത്ഭവത്തിൽ രാവ
ണൻ, ശിശുപാലൻ, സൗഗന്ധികത്തിൽ ഹനൂമാൻ
എന്ന വേഷങ്ങൾ പ്രശസ്തി സമ്പാദിച്ചിരുന്നു. സുപ്രസിദ്ധ
വെള്ളത്താടിയായിരുന്ന കവളപ്പാറ നാരായണൻ നായ
രുടെ പിതാവും ഗുരുവുമാണു് ശേഖരമേനോൻ.
കേശവക്കുറുപ്പ്. 1018-1077
മഹാപ്രസിദ്ധനായിരുന്ന ഈ അനുഗൃഹീത നടൻ
ജന്മദേശം തിരുവിതാംകൂറിൽ ആലങ്ങാടിനു സമീപം
ചെങ്ങമനാടാണ്. മരക്കാട്ട് ഗോവിന്ദപ്പണിക്കരാണ്
ഇദ്ദേഹത്തിന്റെ പ്രഥമ ഗുരു. പിന്നീടു കരുമനശ്ശേരി
കൃഷ്ണൻകുട്ടി ഭാഗവതർ കേശവക്കുറുപ്പിനെ കല്ലുവഴി ചിട്ട
യിലുള്ള ചൊല്ലിയാട്ടം അഭ്യസിപ്പിച്ചു. ഇദ്ദേഹത്തിൻറ
എല്ലാ ആവസാനവേഷങ്ങളും ഒന്നാംതരമായിരുന്നു.
സ്ത്രീവേഷങ്ങൾ (ലളിത; മണ്ണാത്തി, വെള്ളത്താടി,
കറുത്ത താടി, ചുവന്നതാടി ( ബാലി), ധമ്മപുത്രർ, നളൻ,
നരകാസുരവധത്തിൽ ചെറുത്, സുഭദ്രാഹരണത്തിൽ ബല
ഭദ്രൻ, സൗഗന്ധികത്തിൽ ഹനുമാൻ ഇവയെല്ലാം പ്രസിദ്ധ
വേഷങ്ങളായിരുന്നു. ആജീവനാന്തം കൊച്ചി മഹാ
രാജാക്കന്മാരുടെ രക്ഷാധികാരത്തിലാണ് ജീവിച്ചുപോ
ആ പുണ്യശ്ലോകന്മാരുടെ പ്രോത്സാഹനം കുറ
പ്പിന്റെ അഭ്യദയത്തിനു വലതീരാത്ത സംഭാവന നൽകി.<noinclude><references/></noinclude>
jgwpwv0ny590i9r6sq9k0hfs93e4a4y
താൾ:Kathakali-1957.pdf/431
106
78527
223556
2024-12-24T17:45:54Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ജനനം 381 തിരുവിതാംകൂറിലാണെങ്കിലും, സ്ഥിരവാസം ഏറെയും തൃപ്പൂണിത്തുറ ആയിരുന്നതിനാലും ആട്ടം കല്ലു വഴി വിട്ട് അനുസരിച്ചായിരുന്നതിനാലും വടക്കനായി പരി ഗണിക്കേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223556
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>(ജനനം
381
തിരുവിതാംകൂറിലാണെങ്കിലും,
സ്ഥിരവാസം
ഏറെയും തൃപ്പൂണിത്തുറ ആയിരുന്നതിനാലും ആട്ടം കല്ലു
വഴി വിട്ട് അനുസരിച്ചായിരുന്നതിനാലും വടക്കനായി പരി
ഗണിക്കേണ്ടിയിരിക്കുന്നു.
പട്ടിക്കാന്തൊടി രാവുണ്ണി മേനോൻ. 1056 - 1124
വള്ളുവനാട്, ചെത്തല്ലൂരാണു രാവുണ്ണി മേനോൻ
സ്വദേശം. ആദ്യവസാന നടൻ, ആശാൻ എന്നീ നില
കളിൽ കഥകളിരംഗത്തു സ്ഥിരപ്രതിഷ്ഠയാർജ്ജിച്ച
ഇദ്ദേഹം ഇട്ടിരാരിച്ച മേനവന്റെ ശിഷ്യന്മാരിൽ പ്രഥമ
ഗണനീയനാകുന്നു. കൊടുങ്ങല്ലൂർ കുഞ്ഞുണ്ണിത്തമ്പുരാൻ
അടുക്കൽനിന്നും മേനോൻ ശാസ്ത്രീയമായ അഭിനയം പരി
ശീലിച്ചു. കോട്ടയം കഥകളിലെ ആദ്യവസാനങ്ങൾ,
ആദ്യത്തെ ദക്ഷൻ, രണ്ടാംദിവസത്തെ നളൻ, സുഭദ്രാഹര
ണത്തിലനൻ, ചെറിയ നരകാസുരൻ, വിജയങ്ങളിൽ
രാവണൻ, സന്താനഗോപാല ബ്രാഹ്മണൻ, സുന്ദരബ്രാഹ്മ
ണൻ, ദുർവ്വാസാവ് എന്നീ വേഷങ്ങൾ സുപ്രസിദ്ധങ്ങ
ളാണ്. രസര് രണം കുറയുമെങ്കിലും, ശുദ്ധിയും വൃത്തിയും
തികഞ്ഞ കയ്യും മെയ്യും, കണക്കൊത്ത് ചൊല്ലിയാട്ടവും
മേനോൻ ആട്ടത്തിന്റെ സവിശേഷതകളാകുന്നു. വേഷ
പകർച്ച കുറവാണു് ; എന്നാൽ ആട്ടത്തിന്റെ ഒതു
ക്കവും മേല്പറഞ്ഞ ഗുണങ്ങളും മൂലം ജനസമ്മതി നേടി.
പ്രശസ്ത ആശാനായിരുന്ന പട്ടിക്കാംതൊടിയുടെ ശിഷ്യരിൽ
തേക്കിങ്കാട്ടിൽ രാവുണ്ണിനായർ, വാഴേങ്കട കുഞ്ചുനായർ,
കലാമണ്ഡലം കൃഷ്ണൻനായർ, കലാമണ്ഡലം രാമൻകുട്ടി,
ഇവർ പ്രസ്താവ്യരാകുന്നു.
a<noinclude><references/></noinclude>
8uok2o065o03h7y5mvgbq3x9b7dr21e
താൾ:Kathakali-1957.pdf/432
106
78528
223557
2024-12-24T17:46:03Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മന്നാട്ടിൽ അച്ചുതൻ നായർ 382 10451126. സുപ്രസിദ്ധ ചുവന്ന താടിയായിരുന്ന അച്ചുതൻ നായർ പാലക്കാട്ട് കോട്ടായി എന്ന സ്ഥലത്താണു ജനി ഇട്ടിനാൻ പണിക്കരുടെ ശിക്ഷണത്തിൽ കഥ കള...' താൾ സൃഷ്ടിച്ചിരിക്കുന്നു
223557
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>മന്നാട്ടിൽ അച്ചുതൻ നായർ
382
10451126.
സുപ്രസിദ്ധ ചുവന്ന താടിയായിരുന്ന
അച്ചുതൻ
നായർ പാലക്കാട്ട് കോട്ടായി എന്ന സ്ഥലത്താണു ജനി
ഇട്ടിനാൻ പണിക്കരുടെ ശിക്ഷണത്തിൽ കഥ
കളി അഭ്യസിച്ചു. ആദ്യം അമ്പാട്ടു ശങ്കരമേനോൻ
സ്ത്രീവേഷക്കാരനായും, അനന്തരം വളരെക്കാലം കോ
അച്ചുതമേനോൻ കളിയോഗത്തിൽ പ്രധാന
താടിക്കാരനായും കലാസേവനം അനുഷ്ഠിച്ചു.
ത്രിഗർ, ബകൻ ഇവയെല്ലാം വളരെ നന്നാവും.
കുട്ടിരാമപ്പണിക്കർ (1102-ൽ അന്തരിച്ചു)
ഇദ്ദേഹത്തിനു
GC
@$0.
അച്ചുതൻ നായരെക്കാൾ
ബാലി,
പ്രായം
ചുവന്ന താടിക്കാരിൽ അതിപ്രസിദ്ധനായിരുന്നു.
വേഷത്തിന്റെ ഗാംഭിയ്ക്കും അച്ചുതൻ നായരെ ക്കാൾ ഏറെ
പക്ഷെ അച്ചുതൻ നായരുടെ ആട്ടത്തിൽ ആദ്യവ
സാനവേഷങ്ങളുടെ പരിചയംകൊണ്ട് മെയ്ക്കും കൈയും
ഗുണവും, മനോധർമ്മവിലാസവും ഉണ്ടായിരുന്നു.
കരുണാകരമേനോൻ
1048-1112.
സ്വദേശം തോലനൂർ (പാലക്കാട്). ഈച്ചര
നോൻ പുത്രനും ശിഷ്യനുമാണ് കരുണാകരമേനോൻ.
ഒരു നല്ല ആദ്യവസാന വേഷക്കാരനും, കഥകളി അദ്ധ്യാ
പകനുമായിരുന്നു ഈ നടൻ. ഏറെയും കലാസേവന
മുണ്ടായതു വടക്കേ മലബാറിലാണ്. പ്രസിദ്ധ വേഷ
ങ്ങൾ :- സൗഗന്ധികത്തിലും ബകവധത്തിലും ഭീമസേനൻ,
കീചകൻ, ഹിരണ്യകശിപു, സൗഗന്ധികത്തിൽ ഹ<noinclude><references/></noinclude>
sk0yduc2uwnaz0xlwwth7e8pgutqvyn
താൾ:Kathakali-1957.pdf/433
106
78529
223558
2024-12-24T17:46:11Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '383 മാൻ, കൂടാതെ സന്താനഗോപാല ബ്രാഹ്മണൻ, കുചേലൻ ദർവാസാവ് ഇത്യാദി മിനുക്കുകളും. വേഷപ്പകർച്ചയും ഭംഗിയും കുറയും. പക്ഷേ ചൊല്ലിയാട്ടത്തിൽ കരുണാകര മേനോൻ പട്ടിക്കാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223558
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>383
മാൻ, കൂടാതെ സന്താനഗോപാല ബ്രാഹ്മണൻ, കുചേലൻ
ദർവാസാവ് ഇത്യാദി മിനുക്കുകളും. വേഷപ്പകർച്ചയും
ഭംഗിയും കുറയും. പക്ഷേ ചൊല്ലിയാട്ടത്തിൽ കരുണാകര
മേനോൻ പട്ടിക്കാന്തൊടിക്കും, കോണാത്തിനും തുല്യനാ
യിരുന്നു. സമനായ ആശാനെന്ന നിലയിൽ പ്രത്യേകം
പ്രശസ്തിനേടിയിരുന്ന മേനോനും നിരവധി ശിഷ്യന്മാരു
ണ്ടായിരുന്നു.
അമ്പുപ്പണിക്കർ
1056- 1122.
ദേശം, ചെറുവത്തൂർ (തെക്കൻ കണ്ണാടകം). ഈച്ചര
മേനോൻ ശിഷ്യനും, ചന്തുപ്പണിക്കരുടെ സഹപാഠിയു
മായിരുന്ന പ്രസ്തുത നടൻ കഴിവുള്ള ഒരു നായകവേഷ
ക്കാരനും, ആശാനുമായി കീർത്തി സമ്പാദിച്ചു. വേഷഭംഗി
കുറയുമെങ്കിലും നാരദാദിമിനുക്കുകൾ പ്രസിദ്ധങ്ങളത്രേ.
കാവുങ്ങൽ ശങ്കരപ്പണിക്കർ 1048 - 1111.
3
അഭിനയനാതനും കളി ഭ്രാന്തന്മാരുടെ കണ്ണി
ലുണ്ണിയുമായിരുന്ന ശങ്കരപ്പണിക്ക വേഷഭംഗി,
അഭ്യാസബലം, രസനൈപുണി എന്നിവ അദ്ദേഹ
ത്തിന്റെ സമകാലികരായ മറ്റെല്ലാ കഥകളിനടന്മാ
രെയും വെല്ലുന്നതായിരുന്നു. ഒരു കഥകളി നടന്നുണ്ടായി
രിക്കേണ്ട സർവ്വഗുണങ്ങളും പണിക്കരിൽ തികഞ്ഞിരുന്നു.
1080-ൽ കൊച്ചി മഹാരാജാവ് അപത്തിനാലുപേരെ
ജാതിഭ്രഷ്ടരാക്കിയതിൽ സ്മാർത്തവിചാരം) പെട്ടുപോക
യാൽ 1080 -നും 1992-നും മദ്ധ്യേയുള്ള കാലത്ത് ഉത്തര
കേരളത്തിലെ അരങ്ങുകളിൽ നിന്നും വിട്ടുപോകേണ്ട<noinclude><references/></noinclude>
il7kw0ipg56e04cfb9f7566kjv4skrl
താൾ:Kathakali-1957.pdf/434
106
78530
223559
2024-12-24T17:46:19Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '384 തായിരുന്നു. അഖിലകേരള പ്രശസ്തനും അഭിനയകലാവി ചക്ഷണനുമായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിക്കരു മായി ഇദ്ദേഹം സഖ്യത്തിലായിരുന്നു. കഥകളിയിലെ ഏതു വേഷംകെട്ടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223559
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>384
തായിരുന്നു. അഖിലകേരള പ്രശസ്തനും അഭിനയകലാവി
ചക്ഷണനുമായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിക്കരു
മായി ഇദ്ദേഹം സഖ്യത്തിലായിരുന്നു. കഥകളിയിലെ
ഏതു വേഷംകെട്ടുന്നതിനും ശങ്കരപ്പണിക്കർക്കു യാതൊരു
മടിയുമില്ല. പച്ച, കത്തി, താടി, സ്ത്രീവേഷം, മിനുക്കു
കൾ, എന്നിവയെല്ലാം തന്നെ ഒന്നാംകിടയിൽ പെട്ട
താണു്. കീചകൻ സുപ്രസിദ്ധം. സമീപകാലത്തെയും,
ഇദ്ദേഹത്തിനു തുല്യനായി ഒരു കഥകളിനടനെ കണ്ടിട്ടി
ല്ലെന്നാണ് ഉത്തരകേരളത്തിലെ പരിണതപ്രജ്ഞന്മാ
രായ കളി ഭ്രാന്തന്മാരുടെ അഭിപ്രായം.
കവളപ്പാറ നാരായണൻ നായർ
1057 11 24.
സ്വദേശം. വള്ളവനാട്. കവളപ്പാറ. പിതാ
വായ ശേഖരമേനോൻ അടുക്കൽ കഥകളി അഭ്യസിച്ചു.
ആദ്യവസാന വേഷക്കാരനായി പ്രസിദ്ധി
സമ്പാദിച്ചു. വെള്ളത്താടി വിശിഷ്യ നന്നാവും. സൗഗ
ികരിലും ലവണാസുരവധത്തിലും ഹനുമാനും രാജ
സൂയത്തിൽ ശിശുപാലനും എത്രതന്നെ കണ്ടാലും മതി
വരികയില്ല. കവളപ്പാറയുടെ വേഷത്തിൻ അന്ത
എത്രയും പ്രശംസനീയമാണ്. കുറെക്കാലം ഇദ്ദേഹം
തെക്കൻ ദിക്കിലും
കലാസേവനം
അനുഷ്ഠിച്ചിട്ടുണ്ട് .
പ്രസിദ്ധ ചുവന്ന താടിയായിരുന്ന വെച്ചൂർ രാമൻപിള്ള
യുടെ വീരഭദ്രനും, കവളപ്പാറയുടെ ഭദ്രകാളിയും ചേർന്നുള്ള
ദക്ഷയാഗത്തിലെ രംഗങ്ങൾ
കളിബ് ഭ്രാന്തന്മാർ വാഴ്ത്തിവരുന്നു.
ഇന്നും തെക്കൻ ദിക്ക് ലെ
3<noinclude><references/></noinclude>
i3fy6im3iz87kfps3hvjifyk5l5r4d4
താൾ:Kathakali-1957.pdf/435
106
78531
223560
2024-12-24T17:46:28Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '385 ദക്ഷിണകേരളം (തിരുവിതാംകൂർ) കാവാലം കൊച്ചുനാരായണപ്പണിക്കർ. ജനനം സുമാർ 972-ൽ. മരണം 1040-ൽ കൊച്ചുനാരായണപ്പണിക്കരുടെ കാലം മുത കാവാലം ലാണ് പ്രാമാണികനടന്മാരുടെ പാരമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223560
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>385
ദക്ഷിണകേരളം (തിരുവിതാംകൂർ)
കാവാലം കൊച്ചുനാരായണപ്പണിക്കർ.
ജനനം സുമാർ 972-ൽ. മരണം 1040-ൽ
കൊച്ചുനാരായണപ്പണിക്കരുടെ കാലം മുത
കാവാലം
ലാണ് പ്രാമാണികനടന്മാരുടെ പാരമ്പര്യം ദക്ഷിണ
കേരളത്തിൽ ഉദയം ചെയ്തത്. സുവിജ്ഞനായ ആശാനും
പ്രശസ്തനായ ആദ്യവസാന വേഷക്കാരനുമായിരുന്നു പണി
എല്ലാ ആദ്യവസാനവേഷങ്ങളും പ്രഗത്ഭമായി
വഹിച്ചിരുന്നുവെങ്കിലും, സന്താനഗോപാല ബ്രാഹ്മണനും
വിജയത്തിൽ നാരദനും തുല്യമില്ലാത്തതായിരുന്നു. ഇദ്ദേ
ഹത്തിന്റെ ശിഷ്യനത്രേ സുപ്രസിദ്ധനായ കരിത്ര രാമ
പണിക്കർ.
കുറിച്ചി കൃഷ്ണപിള്ള 994
1069.
കഴിഞ്ഞ ശതാബ്ദത്തിലെ എണ്ണപ്പെട്ട ആദ്യവസാന
വേഷക്കാരുടെ കൂട്ടത്തിൽ അദ്വിതീയനാണു കുറിച്ചി
കൃഷ്ണപിള്ള.
കാലകേയവധത്തിൽ അജ്ജുനൻ ഇദ്ദേഹ
ത്തിന്റെ പ്രസിദ്ധ വേഷമാണ്. സലാഹിവും മറ്റും
ഇദ്ദേഹത്തിനു സമാനമായി നടിക്കുവാൻ അക്കാലത്തു്
ആരുംതന്നെ ഉണ്ടായിരുന്നില്ല. ഇതിനുപുറമേ സൗഗ
ന്ധികത്തിൽ ഹനുമാനും ഉത്തരാസ്വയംവരത്തിൽ ബൃഹ
ന്നളയും കൃഷ്ണപിള്ളയുടെ പ്രസിദ്ധ വേഷങ്ങളത്രേ.
തിരുനാൾ മഹാരാജാവിൽനിന്നും രണ്ടു കൈയും വിര
ശൃംഖല സമ്മാനമായി ലഭിച്ചിട്ടുണ്ട്. കുറിച്ച് കൊച്ചപ്പി
രാമന്മാരുടെ ഗുരുനാഥൻ കുറിച്ചി കൃഷ്ണപിള്ളയാകുന്നു.<noinclude><references/></noinclude>
dmel40bdzat97g2bq29qicclysm8rqt
താൾ:Kathakali-1957.pdf/436
106
78532
223561
2024-12-24T17:46:36Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '386 9821040. ആദ്യവസാന 'നളനുണ്ണി' എന്ന അപരനാമധേയത്താൽ അറിയ പ്പെട്ടിരുന്ന രാമൻ ഏറ്റുമാനൂർ എന്ന സ്ഥലത്ത് മന്നത്തൂർ തറവാട്ടിലാണു ജനിച്ചത്. ഇദ്ദേഹം സുപ്രസിദ്ധനായ ഒരു ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223561
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>386
9821040.
ആദ്യവസാന
'നളനുണ്ണി' എന്ന അപരനാമധേയത്താൽ അറിയ
പ്പെട്ടിരുന്ന രാമൻ ഏറ്റുമാനൂർ എന്ന സ്ഥലത്ത് മന്നത്തൂർ
തറവാട്ടിലാണു ജനിച്ചത്. ഇദ്ദേഹം സുപ്രസിദ്ധനായ
ഒരു ഗുരുനാഥനും പ്രാമാണികനായ ഒരു
വേഷക്കാരനുമായിരുന്നു. ഉത്രം തിരുനാൾ തിരുമനസ്സ
കൊണ്ട് ഇളയതമ്പുരാനായിരുന്ന കാലത്തും, മഹാരാജാ
വായശേഷവും തിരുമനസ്സിലെ കളിയോഗത്തിലെ പ്രധാന
അംഗമായി നളനുണ്ണി സേവനമനുഷ്ഠിച്ചു. മഹാരാജാ
വിന്റെ കല്പനപ്രകാരം ഉണ്ണിയുടെ കുടുംബത്തിന് ഏറ
മാനൂർ ദേവസ്വത്തിൽനിന്നും ഉള്ള വർഷാശനം ഇന്നും
ലഭിച്ചുവന്നു. നളചരിതം ഒന്നാം ദിവസത്തെ നളൻ,
ഹാസം, രണ്ടാംദിവസത്തെ നളൻ, സൗഗന്ധികത്തിൽ
ഹൗമാൻ ആദിയായവ ഉണ്ണിയുടെ പ്രസിദ്ധ വേഷങ്ങ
ളാണു്. ഈശ്വരപിള്ള വിചാരിപ്പുകാർ ആദ്യവസാന
ക്കാരനാകുന്നതിനു മുൻപ് കൊട്ടാരം കളിയോഗത്തിൽ
മറ്റ് ആദ്യവസാനക്കാരുടെ പച്ച അത്ര നന്നായിരുന്നില്ല.
അതുകൊണ്ടു നളനുണ്ണി പച്ചയാണു കെട്ടുക പതിവ്.
ഇദ്ദേഹത്തിന്റെ സിതാസ്വയംവരത്തിൽ പരശുരാമനും
പ്രസിദ്ധമാണ്.
കണ്ടിയൂർ പപ്പുപിള്ള
(കണ്ടിയൂർ-മാവേലിക്കര
കൊല്ലം 10 68-ാമാണ്ട് ചരമമടഞ്ഞ പപ്പുപിള്ള
കഥകളിനടന്മാർക്കും എല്ലാംകൊണ്ടും മാതൃകാപുരുഷ
നായി വർത്തിച്ചിരുന്ന ഒരു ദേഹമാണ്. അഭിനയവിഷയ<noinclude><references/></noinclude>
lijd3fs830t3qdkgmr6uur07n3w6g6f
താൾ:Kathakali-1957.pdf/437
106
78533
223562
2024-12-24T17:46:45Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '387 ത്തിലും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിലും അതിനിപുണ നായിരുന്ന ഇദ്ദേഹത്തിന്റെ കാലകേയവധത്തിലജ്ജുനൻ, ഉത്തരാ സ്വയംവരത്തിൽ ദുര്യോധനൻ അഴകിയ രാവണൻ എന്നീ വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223562
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>387
ത്തിലും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിലും അതിനിപുണ
നായിരുന്ന ഇദ്ദേഹത്തിന്റെ കാലകേയവധത്തിലജ്ജുനൻ,
ഉത്തരാ സ്വയംവരത്തിൽ ദുര്യോധനൻ അഴകിയ രാവണൻ
എന്നീ വേഷങ്ങൾ കേൾവി പെറ്റതായിരുന്നു. മരിക്കു
മ്പോൾ കണ്ടിയൂർ പപ്പുപിള്ളയും എഴുപതു വയസ്സിൽ
കൂടുതൽ പ്രായമുണ്ട്.
ഈശ്വരപിള്ള വിചാരിപ്പുകാർ 990 - 1049.
നെയ്യാറ്റിൻകര പെരുങ്കടവിള ദേശമാണ് ഈശ്വര
പിള്ളയുടെ ജന്മസ്ഥലം. ബാല്യകാലത്ത് അരക്ഷിതാ
വസ്ഥയിൽ കഴിഞ്ഞുവന്ന ഈച്ചരൻ അക്കാലത്തു് ഇളമുറ
യായിരുന്ന ഉത്രംതിരുനാളിന്റെ ദൃഷ്ടി യിൽ പെടുവാനിട
യായി. മുഖശ്രീ കണ്ട് സന്തുഷ്ടനായ തിരുമനസ്സിലെ
ഉത്സാഹത്തിൽ ഈച്ചരനെ കഥകളിക്കു കച്ചകെട്ടിച്ചു.
പിൽക്കാലത്ത് ഉത്രം തിരുനാൾ തിരുമനസ്സിലെ പ്രധാന
സേവകനും പള്ളിയറ വിചാരിപ്പുകാരുമെന്ന സ്ഥാന
ലബ്ധിയും ഈശ്വരപിള്ളയും സിദ്ധിച്ചു. ശേഖരവാരാണ്
ഈശ്വരപിള്ളയെ ആദ്യവസാനവേഷങ്ങൾ പരിശീലി
പ്പിച്ചത്. അനന്തരം ഈശ്വരപിള്ള അമ്മന്നൂർ പരമേ
ശ്വര ചാക്യാരിൽ നിന്നും ശാസ്ത്രീയമായ അഭിനയം വശ
മാക്കി. സവിശേഷമായ രംഗശ്രീകൊണ്ട് ഇദ്ദേഹം അനു
ഗൃഹിതനായിരുന്നു. നടാണിയായിരുന്ന ഈശ്വരപിള്ള
അക്കാലത്തെ കഥകളിനടന്മാരിൽ വച്ച് ഏറ്റവും സമ
ന്നതമായ പദവിയെ അലങ്കരിച്ച ദേഹമാണ്. അന്തസ്സും,
ആഭിജാത്യവും തികഞ്ഞ പ്രൗഢമായ വേഷം, രസാവി<noinclude><references/></noinclude>
g9f67o2wpiiftju7l4akrznu11it2x0
താൾ:Kathakali-1957.pdf/438
106
78534
223563
2024-12-24T17:46:54Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '388 രണനിപുണത, വൃത്തിയുള്ള മെയ്യ്, കയ്യ് എന്നിവ ഈശ്വരപിള്ളയുടെ സവിശേഷതകളായി പരിലസിച്ചി പച്ച, കത്തി, മിനുക്ക് എന്നിവയെല്ലാം സുപ്ര സിദ്ധിനേടിയവയാണ്. വിശേഷിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223563
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>388
രണനിപുണത, വൃത്തിയുള്ള മെയ്യ്, കയ്യ് എന്നിവ
ഈശ്വരപിള്ളയുടെ സവിശേഷതകളായി പരിലസിച്ചി
പച്ച, കത്തി, മിനുക്ക് എന്നിവയെല്ലാം സുപ്ര
സിദ്ധിനേടിയവയാണ്. വിശേഷിച്ചും നളൻ കാലകേയ
വധത്തിൽ അജ്ജുനൻ, വിജയങ്ങളിൽ രാവണൻ, കീ
കൻ, സുന്ദര ബ്രാഹ്മണൻ, ഇവ പ്രേക്ഷകലോകത്തിൻറ
മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രമായിരുന്നു. നളനു
ണ്ണിക്കുശേഷം ഉത്രം തിരുനാൾ തിരുമനസ്സിലെ കളിയോഗ
ത്തിലെ പ്രധാന ആദ്യവസാന നടനും, വിചാരിപ്പുകാര
ഈശ്വരപിള്ളയായിരുന്നു. അഖിലകേരള പ്രശസ്തി സമ്പാ
ദിച്ചിട്ടുള്ള ചുരുക്കം ചില നടന്മാരിൽ എണ്ണപ്പെട്ട ഒരാ
കരിത്രരാമപ്പണിക്കർ
1001 1058.
കാവാലം
ന അമ്പലപ്പുഴയാണു (കരൂർ) ജന്മദേശം.
കൊച്ചുനാരായണപ്പണിക്കരാണു കരീത്രയുടെ ഗുരുനാഥൻ.
അനിതരസാധാരണമായ
അഭിനയപാടവം ഇദ്ദേഹ
ത്തിനു സ്വതസ്സിദ്ധമായിരുന്നു. ആദ്യവസാന വേഷങ്ങ
ളെല്ലാം സുപ്രസിദ്ധങ്ങളാണെങ്കിലും ദയോധനവധം, ഉത്ത
രാസ്വയംവരം കഥകളിൽ ദുര്യോധനൻ വിജയങ്ങളിൽ
രാവണൻ, നരകാസുരൻ, തുടങ്ങിയ കത്തിവേഷങ്ങൾ
വിശേഷിച്ചു നന്നാവും; അലർച്ച ഒന്നാം തരം.
ത്തിൽ ആശാരിയുടെ വേഷവും കാണികളുടെ പ്രശംസയും
പാത്രമായിരുന്നു. ഭംഗിയുള്ള വേഷം, നിസ്തുലമായ അഭി
നയപാടവം എന്നിവയാണ് കരിത്രയുടെ വിജയത്തിനു
ബകവധ<noinclude><references/></noinclude>
ggfjz5uhm7xulkfy072tu8govnr2nbq
താൾ:Kathakali-1957.pdf/439
106
78535
223564
2024-12-24T17:47:05Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '389 നിദാനമായി പ്രശോഭിച്ചിരുന്നത്. മലബാറിൽ, തെക്കൻ രാമൻ എന്നു പണിക്കർ പ്രസിദ്ധനായി തിർന്നിട്ടുണ്ടു്. രാമപ്പണിക്കർ സ്വന്തമായി ഒരു കഥകളിയോഗം നടത്തി പോന്നിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223564
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>389
നിദാനമായി പ്രശോഭിച്ചിരുന്നത്. മലബാറിൽ, തെക്കൻ
രാമൻ എന്നു പണിക്കർ പ്രസിദ്ധനായി തിർന്നിട്ടുണ്ടു്.
രാമപ്പണിക്കർ സ്വന്തമായി ഒരു കഥകളിയോഗം നടത്തി
പോന്നിരുന്നു. കോട്ടുള്ളി കൃഷ്ണപിള്ളയും, ഐക്കര കർ
ത്താവും ശിഷ്യരിൽ പ്രധാനികളാണ്.
പോളക്കുളം പപ്പുപിള്ള 1014
1
1092.
ഇടപ്പള്ളി ദേശം. വെള്ളത്താടിയിൽ പ്രസിദ്ധനായി
രുന്ന ഇടപ്പള്ളി രാമായയുടെ അടുക്കൽ അഭ്യസിച്ചു.
ഇടപ്പള്ളി രാജാവിന്റെ കളിയോഗത്തിൽ അദ്യവസാന
വേഷക്കാരനായിരുന്ന പപ്പുപിള്ളയുടെ
കാലകേയവധ
ത്തിൽ അജ്ജുനൻ, ബകവധം, സൗഗന്ധികം കഥകളിൽ
ഭീമസേനൻ, സുഭദ്രാഹരണത്തിൽ ബലഭദ്രൻ, ഇവ പ്രസി
വേഷങ്ങളാണ്. ശഗുണം' നടിക്കുന്നത് അദ്വി
തീയമെന്നാണു കേൾവി.
1029- 1079.
കോട്ടു (വ) ഉള്ളി കൃഷ്ണപിള്ള
സ്വദേശം-പറവൂർ. ഗുരുനാഥൻ കരി രാമ
പണിക്കർ. മികച്ച ഒരു ആദ്യവസാനവേഷക്കാരനായി
രുന്ന ഇദ്ദേഹം, രംഗശ്രീയുള്ള വേഷസൗഭാഗ്യം, കിട
യാ രസാവിഷ്കരണനൈപുണി എന്നീ ഉപാധികളാൽ
കളിഭ്രാന്തന്മാരുടെ
സ്നേഹാദരങ്ങൾക്കു പാത്രമായി
വർത്തിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ അമിതമായ
മദ്യപാനം ഹേതുവായി ജീവിതം സ്വയം അധഃപതിപ്പി
ക്കുകയാണുണ്ടായത്. തോരണയുദ്ധത്തിലും വിജയത്തിലും
രാവണൻ ഉത്തരാസ്വയംവരത്തിൽ ദാധനൻ എന്നീ
വേഷങ്ങളിൽ വളരെ പ്രശസ്തിനേടിയിട്ടുണ്ട്.<noinclude><references/></noinclude>
3sk030srwapvkhd3wlhi00h6kk9kfb0
താൾ:Kathakali-1957.pdf/440
106
78536
223565
2024-12-24T17:47:13Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എച്ചി പത്മനാഭപ്പണിക്കർ രുന്നു കഴിഞ്ഞതു 390 നല്ല ഇദ്ദേഹത്തിന്റെ ചെറുപ്പകാലം വൈക്കത്തായി ജനനവും അവിടെയാണെന്നു ഊഹി ക്കപ്പെടുന്നു. ആശാൻ ആരാണെന്നും തിട്ടമായി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223565
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>എച്ചി പത്മനാഭപ്പണിക്കർ
രുന്നു കഴിഞ്ഞതു
390
നല്ല
ഇദ്ദേഹത്തിന്റെ ചെറുപ്പകാലം വൈക്കത്തായി
ജനനവും അവിടെയാണെന്നു ഊഹി
ക്കപ്പെടുന്നു. ആശാൻ ആരാണെന്നും തിട്ടമായി അറി
വില്ല. കുട്ടിക്കാലത്തും അനാഥനായിരുന്നതിനാൽ ദേവസ്വം
ഊട്ടുപുരയെ ആശ്രയിച്ചു ജീവിച്ചതുകൊണ്ടു പ്രായപൂർത്തി
യായ ശേഷവും 'എച്ചി' എന്നപേർ നിലനിന്നു.
പകർച്ച ഉണ്ടായിരുന്നുവെന്നാണു കേൾവി.
സാനങ്ങളെല്ലാംതന്നെ മേലെക്കിടയിലുള്ള തായിരുന്നു. മുഖ
ഭാവങ്ങൾ വാസനാവൈഭവത്തോടെ പ്രകടമാക്കി നടി
ക്കുന്നതിൽ അദ്വിതീയനായിരുന്ന ഇദ്ദേഹം കരിത്ര രാമപ്പ
പണിക്കരുടെ സമകാലികനാണു. എന്നാൽ കരിത്രയെ
ക്കാൾ പത്തുവയസ്സെങ്കിലും കുറയും. സുന്ദര ബ്രാഹ്മണൻ
വേഷം പ്രസിദ്ധമാണ്.
ഐക്കര നാരായണക്കത്താവു്
1027 - 1078.
ജന്മദേശം, അമ്പലപ്പുഴ, ആദ്യവസാനം, ആശാൻ,
എന്നീനിലകളിൽ നാരായണത്താവ് പ്രാമാണികനട
ന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ട ഒരു സ്ഥാനം അഹിക്കുന്നു.
കർത്താവിന്റെ ഉത്ഭവത്തിൽ രാവണൻ, രൗദ്രഭീമൻ
എന്നീവേഷങ്ങൾ പ്രസിദ്ധമാണ്. എന്നാൽ മിനുക്കാണ്
സാധാരണയായി അധികവും കെട്ടുക. ഇദ്ദേഹത്തെ
നാരദൻ കാവ് ' എന്നും ജനങ്ങൾ വിളിച്ചുപോന്നു.
ഐക്കര കർത്താവ് വളരെക്കാലം സ്വന്തമായി ഒരു കളി
യോഗവും, അദ്ധ്യാപനവും നടത്തി. നല്ല സംസ്കൃത<noinclude><references/></noinclude>
eg8ctti6voy7pj9zz938srxasn8k9ap
താൾ:Kathakali-1957.pdf/441
106
78537
223566
2024-12-24T17:47:24Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '391 ത്തിയുള്ള ഇദ്ദേഹം കാളിയമർദ്ദനം എന്നൊരു ആട്ടക്കഥ എഴുതി അരങ്ങേറ്റം ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ 10 13 1085. കരൂർ-പനയ്ക്കൽ വീട്; അഭ്യാസത്തികവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223566
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>391
ത്തിയുള്ള ഇദ്ദേഹം കാളിയമർദ്ദനം എന്നൊരു ആട്ടക്കഥ
എഴുതി അരങ്ങേറ്റം ചെയ്തിട്ടുണ്ട്.
അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ
10 13 1085.
കരൂർ-പനയ്ക്കൽ വീട്; അഭ്യാസത്തികവുകൊണ്ടും
അഭിനയപാടവംകൊണ്ടും അക്കാലത്തെ പ്രസിദ്ധ നടന്മാ
രുടെ കൂട്ടത്തിൽ ആദരണീയമായ ഒരു സ്ഥാനം അലങ്കരി
ച്ചിരുന്നയാളാണു കുഞ്ഞുകൃഷ്ണപ്പണിക്കർ, ചൊല്ലിയാട്ടവും,
കയ്യും, മെയ്യും വളരെ വിശേഷമത്രെ. ഇദ്ദേഹത്തിൻറ
ഗുരുനാഥൻ കഥകളി ആചാര്യനായിരുന്ന കാവാലം
കൊച്ചുനാരായണപ്പണിക്കരാകുന്നു. കിമ്മിരവധത്തിൽ
ധമ്മപുത്രൻ, പൂതനാമോക്ഷത്തിൽ വസുദേവൻ, കു
ലൻ, ഇവ പ്രസിദ്ധമാണ്. സ്ത്രീവേഷങ്ങളിൽ ഉർവ്വശിയും
ലളിതയും സുപ്രസിദ്ധി സമ്പാദിച്ചു. "ഉർവ്വശി കുഞ്ഞുകൃഷ്ണ
പണിക്കർ' എന്നും ഇദ്ദേഹത്തിനു അപരനാമമുണ്ട്.
കുചേലൻറയും പൂതന ലളിതയുടെയും ആട്ടം പണിക്കർ
ചിട്ടപ്പെടുത്തിയിട്ടുണ്ട്. തോപ്പിൽ കഥകളിയോഗത്തിലെ
പ്രധാന നടനായിരുന്ന കുഞ്ഞുകൃഷ്ണപ്പണിക്കർക്ക് ശിഷ
ന്മാരധികമില്ലാ; എന്നാൽ ചെങ്ങന്നൂർ രാമൻപിള്ളയെ
കുറെക്കാലം അഭ്യസിപ്പിച്ചിട്ടുണ്ട് .
ചമ്പക്കുളം ശങ്കുപ്പിള്ള
10101078.
. ആദ്യവസാന നടൻ,
കഥകളി
അദ്ധ്യാപകൻ
എന്നീ നിലകളിൽ കീർത്തിയുണ്ടായി. രാവണോത്ഭവത്തിൽ
രാവണൻ, ബകവധത്തിൽ ആശാരി, സന്താനഗോപാല
ബ്രാഹ്മണൻ, നളചരിതത്തിൽ കാട്ടാളൻ
ഇവയാണ്<noinclude><references/></noinclude>
swtdwxnueg0g79pg16vy19g5y125j0h
താൾ:Kathakali-1957.pdf/442
106
78538
223567
2024-12-24T17:47:34Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '392 പ്രസിദ്ധ വേഷങ്ങൾ. ആട്ടത്തിന്റെ കണക്കുകളും ചിട്ടയും മറ്റും നിഷ്കർഷിച്ചു പാലിക്കുന്നതിൽ അത്യന്തം ശ്രദ്ധിച്ചി രുന്നു. ശിഷ്യന്മാരിൽ പ്രധാനികൾ, സ്വപുത്രനായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223567
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>392
പ്രസിദ്ധ വേഷങ്ങൾ. ആട്ടത്തിന്റെ കണക്കുകളും ചിട്ടയും
മറ്റും നിഷ്കർഷിച്ചു പാലിക്കുന്നതിൽ അത്യന്തം ശ്രദ്ധിച്ചി
രുന്നു. ശിഷ്യന്മാരിൽ പ്രധാനികൾ, സ്വപുത്രനായ ചമ്പ
ക്കുളം പരമുപിള്ള, മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തകഴി
തോട്ടം ശങ്കരൻ നമ്പൂതിരി എന്നി
വരാകുന്നു.
ദമയന്തി നാരായണപിള്ള
1009
-
1078.
നളചരിതത്തിലെ ദമയന്തി വേഷത്തിനു പ്രത്യേകം
പ്രശസ്തിയാർജ്ജിച്ച പ്രസ്തുത നടൻ വലിയ കൊട്ടാരം കഥ
കളിയോഗത്തിലെ അംഗമായിരുന്നു. സ്ത്രീവേഷങ്ങളും
ഇമിനുക്കുകളും സുപ്രസിദ്ധമാണു്.
തകഴി കേശവപ്പണിക്കർ 1042 1114.
തകഴിയിൽ കൊല്ലന്താവീട്; ഇദ്ദേഹത്തിന്റെ ഗുരു
നാഥൻ തകഴി വേലുപ്പിള്ള എന്ന പ്രസിദ്ധ നടനാണ്.
ആദ്യവസാനവേഷങ്ങളെല്ലാം വശമായിരുന്നെങ്കിലും ആ
ശാനെന്ന നിലയിലാണ് കേശവപ്പണിക്കർ പ്രശസ്തി
നേടിയത്. അക്കാലത്തെ ആശാന്മാരിൽ അദ്വിതീയമായ
സ്ഥാനം കേശവപ്പണിക്കു തന്നെയായിരുന്നു. രൗദ്രഭീമ
സേനൻ വേഷത്തിനു പ്രശസ്തനായിത്തീരുകയാൽ ഭീമ
നാശാൻ' എന്നു വിളിക്കപ്പെട്ടു.
ഭീമസേനൻ വേഷരചനയുടെ മാതൃക കേശവപ്പണി
ക്കരുടെ ഭാവനയിൽ ഉടലെടുത്തതാണ്. വളരെക്കാലം
ഇദ്ദേഹം കീരിക്കാട്ടു തോപ്പിൽ കളിയോഗത്തിലെ ആശാ
നായിരുന്നു. ചെങ്ങന്നൂർ രാമൻപിള്ളയുടെ പ്രധാന
ഗുരുവും പ്രഥമഗുരുവും തകഴി കേശവപ്പണിക്കരാണ്.
ഇന്നു കാണുന്ന രൗദ്ര<noinclude><references/></noinclude>
fpza9k3uhu2zkx6qntqopgdm921cddn
താൾ:Kathakali-1957.pdf/443
106
78539
223568
2024-12-24T17:47:43Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '393 തകഴി കുഞ്ചുപിള്ള 1034 1092. തകഴി വേലുപ്പിള്ളയാണ് ഇദ്ദേഹത്തിന്റെ ഗുരു നാഥൻ. തകഴി തലവടിയിൽ മഠത്തിപ്പറമ്പാണ് ജന്മ സ്ഥലം. സുപ്രസിദ്ധ സ്ത്രീവേഷക്കാരനായിരുന്ന ഈ നടൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223568
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>393
തകഴി കുഞ്ചുപിള്ള 1034
1092.
തകഴി വേലുപ്പിള്ളയാണ് ഇദ്ദേഹത്തിന്റെ ഗുരു
നാഥൻ. തകഴി തലവടിയിൽ മഠത്തിപ്പറമ്പാണ് ജന്മ
സ്ഥലം. സുപ്രസിദ്ധ സ്ത്രീവേഷക്കാരനായിരുന്ന ഈ
നടൻ ലളിത, ഉർവ്വശി, ദമയന്തി എന്നീ വേഷങ്ങൾ
പ്രത്യേകം പ്രസ്താവമഹിക്കുന്നു. സ്ത്രീവേഷത്തിനു് ഇത്
പന്ത് കുഞ്ചുപിള്ളയെപ്പോലെ മറെറാരു നടൻ ഉണ്ടാ
യിട്ടില്ലെന്നാണ് നിഷ്പക്ഷമതികളും പഴമക്കാരുമായ കളി
ഭ്രാന്തന്മാരുടെ
വേഷസൗകുമാര്യം വിനാ
തിതവും, അഭിനയകുശലത അദ്വിതീയവുമായിരുന്നു.
സ്ത്രീത്വം വേണ്ടുവോളമുണ്ടായിരുന്നു. ഇദ്ദേഹം തോപ്പിൽ
കളിയോഗത്തിലെ പ്രധാന സ്ത്രീവേഷക്കാരനായി ഏറിയ
കാലം കലാസേവനമനുഷ്ഠിച്ചു.
.cm
തിരുവല്ലാ ശങ്കുപ്പിള്ള 10 2 2 - 1071.
ഇദ്ദേഹം കുറെക്കാലം തോപ്പിൽ കളിയോഗത്തിൽ
ആശാനായിരുന്നു. എല്ലാ ആദ്യവസാനങ്ങളും വഹിക്കു
മെങ്കിലും രുഗ്മാംഗദനും വിശേഷിച്ചു പ്രശസ്തിയുണ്ടായി.
തകഴി കൊച്ചുനീലകണ്ഠപ്പിള്ള 1030
1106.
കളിബ്ഭ്രാന്തന്മാരുടെ കണ്ണിലുണ്ണിയായിരുന്ന ഈ
ഭാവനാസമ്പന്നനായ നടൻ പ്രസിദ്ധ ആശാനായിരുന്ന
തകഴി വേലുപ്പിള്ളയുടെ മരുമകനും പ്രധാന ശിഷ്യനു
അപൂർവ്വദൃഷ്ടമായ വേഷഭംഗി, ഭംഗിയും വൃത്തിയു
മുള്ള മെയ്യ്, കയ്യ്, കണക്കൊത്ത് ചൊല്ലിയാട്ടം, അനന്യ
മത്രെ.<noinclude><references/></noinclude>
18l7k1nw1wvv7t9daseam1127u4y3hr
താൾ:Kathakali-1957.pdf/405
106
78540
223569
2024-12-24T17:48:08Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '357 വിജിതസുരയോഷാ-വിഗത പരിശോഷാ - മസലിലബഹുലതര നയനജലമതിലുടനെ മുഴുകി ബത മലിന വേഷം. ഗാത്രം വിറച്ചിരുതിമാത്രം കരത്തിലഥ പാത്രം ധരിച്ചവിടെ നിന്നു പരിചൊടു നടന്നു--പഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223569
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>357
വിജിതസുരയോഷാ-വിഗത പരിശോഷാ
- മസലിലബഹുലതര നയനജലമതിലുടനെ
മുഴുകി ബത മലിന വേഷം.
ഗാത്രം വിറച്ചിരുതിമാത്രം കരത്തിലഥ
പാത്രം ധരിച്ചവിടെ നിന്നു
പരിചൊടു നടന്നു--പഥികിമപി നിന്നു
( ഹരിരിവരസഹിത അരിയിലിഹപോകുമാരു
ഹരിണിയുടെ വിവശത കലർന്നു.
നിശ്വസീമകഥ വിശ്വനാഥപി
വിശ്വസ്യ ചേതസി സുജാതാ
തിരഹിതതാതപുളകാതാ
സൂതസുതനുടെ മണി നികേതനമതിലവൾ ചെന്നു
ഭീതി പരിതാപ പരിഭൂതാ.''
(ക
ഈ ദണ്ഡകത്തെ തുടർന്നുള്ള ശ്ലോകവും പദവും തുല
മാധുര്യം തികഞ്ഞതാണ്. ശ്ലോകവും പദവും ചുവടെ.
ക്കുന്നു.
കാമോദരി.
foto for fenfence on
സഭാജനവിലോപസ്സനിപീതരൂപാകൃതാം
സഭാജനകരാംബുജാം സവിധമാഗതാം പാപതിം
സദാ ജനപുരസ്സരം സമുപസൃത്യ സൂതാത്മജി കര
സാജന്മാരാം
അരികിൽ വരിക
തരുണിനിന്നുടയ സഞ്ചാരദൂനതര
ചരണനളിന പരിചരണപരൻ ഞാൻ
ധന്യ! മാനിനി നീ മമ സദാന
mfia
മാലിനി!
ace<noinclude><references/></noinclude>
qx95m6zt0ckw31settnwdme3a5bl5kb
താൾ:Kathakali-1957.pdf/294
106
78541
223570
2024-12-24T17:48:24Z
Tonynirappathu
2211
/* എഴുത്ത് ഇല്ലാത്തവ */
223570
proofread-page
text/x-wiki
<noinclude><pagequality level="0" user="Tonynirappathu" /></noinclude><noinclude><references/></noinclude>
5ve18w5vqr4uimzmlicilb4kpraxmvu
താൾ:Kathakali-1957.pdf/316
106
78542
223571
2024-12-24T17:48:38Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '278 “ശരദിന്ദുകാന്തി കോലും വരകം മണിയൊന്നു അരവിന്ദ് പത്രം തന്നിൽ മറ്റു വീടുന്നു പരമിന്നിതിനെക്കണ്ടു പെരുകുന്നു കൗതൂഹലം വിരവോടിതിനെയിപ്പോൾ കരഗതമാക്കീടുവൻ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223571
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>278
“ശരദിന്ദുകാന്തി കോലും വരകം മണിയൊന്നു
അരവിന്ദ് പത്രം തന്നിൽ മറ്റു വീടുന്നു
പരമിന്നിതിനെക്കണ്ടു
പെരുകുന്നു കൗതൂഹലം
വിരവോടിതിനെയിപ്പോൾ കരഗതമാക്കീടുവൻ
എന്നു പറഞ്ഞു അരവിന്ദ് പത്രത്തിൽ നിന്നും ശംഖിനെ
ദക്ഷൻ കൈക്കലാക്കുമ്പോൾ അതു തൽക്ഷണം കന്യകാ
രൂപം പ്രാപിക്കുന്നു.
ശങ്കരസ്യ പ്രണയിനി മകളായ് വന്നു ഭാഗ്യാലെനിക്കു
എന്നു ചിന്തിച്ച് ദക്ഷൻ ശിശുവിനെ കൊണ്ടുപോയി,
വളർത്തുവാനായിട്ടു പത്നിയെ ഏല്പിക്കു
സതിയെന്നു പ്രസിദ്ധയായ ആ കന്യക ശിവൻ
തന്റെ ഭർത്താവായി വരണമെന്നു
തപസ്സ
ചെയ്യുന്നു. കരാളദംഷ്ട്രനെന്ന അസുരൻ പുറപ്പാടു്.
സതിയെ കണ്ടിട്ട്,
“കണ്ടാലതിസുന്ദരിയാകും കന്യാമണിയാരിവൾ ഭുവനേ
എന്ന് അവൻ അതിശയിക്കുന്നു.
ഭാഗ്യവിലാസം കൊണ്ടൻ ഭാഷയായിടുവാൻ
യോഗ്യയാമിവളെയിന്നു കയ്ക്കലാക്കിടുന്നേൻ
എന്നു നിശ്ചയിച്ചുകൊണ്ടു് അവൻ സതിയെ ബലാല്ക്കാര
മായി പിടിക്കാൻ തുനിയുമ്പോൾ താമയാഗ്നിയിൽ
ദഹിച്ചു ചാമ്പലാകുന്നു. സതിയെ നിരീക്ഷിക്കുന്നതിനും
പരീക്ഷിക്കുന്നതിനും വേണ്ടി ശിവൻ ഒരു വൃദ്ധബ്രാഹ്മ
ണൻ വേഷത്തിൽ അവൾ തപസ്സു ചെയ്യുന്നിടത്തു
ചെന്ന് ശിവനെക്കുറിച്ചു ദുഷിക്കുന്നു. സതി പോകാൻ<noinclude><references/></noinclude>
oij5gu5xk8elvlgsyskmk16w8f0lbiz
താൾ:Kathakali-1957.pdf/273
106
78543
223572
2024-12-24T17:48:58Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '237 എന്നു ഹനുമാൻ സംശയിക്കുന്നു. തുടർന്നു അന്വേഷിച്ച പ്പോൾ ജനകയെ മാരുതി ദശിക്കുന്നു. ഈ സന്ദർഭത്തിൽ, മലർശര പരിതാപാതുരനായ രാവണൻ, ആഗതനായി സീതയെ പ്രലോഭിപ്പിച്ചു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223572
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>237
എന്നു ഹനുമാൻ സംശയിക്കുന്നു. തുടർന്നു അന്വേഷിച്ച
പ്പോൾ
ജനകയെ മാരുതി ദശിക്കുന്നു. ഈ സന്ദർഭത്തിൽ,
മലർശര പരിതാപാതുരനായ രാവണൻ, ആഗതനായി
സീതയെ പ്രലോഭിപ്പിച്ചു വശംവദയാക്കാൻ ശ്രമിക്കുന്നു.
തന്നെ രാമനു നൽകിയിട്ട് ധന്യനായ അദ്ദേഹത്തിൻറ
പാദത്തിൽ ചെന്നു നമസ്കരിക്കാത്തപക്ഷം,
വധിക്കപ്പെടുമെന്ന് ജാനകി മറുപടി പറയുന്നു. രാവണൻ
ക്രോധാസനാകുന്നു;
ശിംശപാവൃക്ഷച്ചുവട്ടിൽ ശോകാകുലയായ
81000
രാമനാൽ
“അത്ര മമ ചന്ദ്രഹാസം അത്ര സീതേ നിന്നെ
ഇന്നുണ്ടാരത്തൽ കൂടാതെ
തത്സമയം മണ്ഡോദരി പ്രവേശിച്ചു. രാവണനെ
കൂട്ടിക്കൊണ്ടുപോകുന്നു. രാക്ഷസിമാർ സീതയെ ഭീഷണി
പ്പെടുത്തുന്നു. രാവണനാശത്തെപ്പറ്റി താൻ സ്വപ്നം
കണ്ടതായി ത്രിജട ഇതരരാക്ഷസിമാരെ ധരിപ്പിക്കുകയും
അവരെല്ലാം ഭയംകൊണ്ടു മോഹിക്കുകയും ചെയ്യുന്നു.
ശിംശപാവൃക്ഷത്തിൽ സ്ഥിതിചെയ്ത് ഹനുമാൻ രാമകഥ
പറയുന്നു. ഇതും രാക്ഷസമായയായിരിക്കുമെന്ന് ദേവി
ശങ്കിക്കുന്നു. ഹനുമാൻ താഴത്തിറങ്ങിവന്ന്, താൻ ശ്രീരാമ
ദൂതനാണെന്നും സീതാദേവിയെ തിരഞ്ഞു പുറപ്പെട്ടതാ
ണെന്നും ധരിപ്പിക്കുന്നു; അനന്തരം രാമാംഗുലീയം ദേവി
യുടെ പക്കൽ ഏല്പിക്കുന്നു. മാസത്തിനകം രാമ
ചന്ദ്രൻ വന്നു
ദേവിയെ കൊണ്ടുപോകുന്നതാണെന്നും
അനന്തരം സീതയിൽനിന്നും
ഹനുമാൻ ധരിപ്പിക്കുന്നു.
ആശ്ചര്യചൂഡാമണിയും വാങ്ങി ഹനുമാൻ യാത്ര പറയുന്നു.<noinclude><references/></noinclude>
i90h3xrheq3boxb5rcovmlviqn29z0q
താൾ:Kathakali-1957.pdf/274
106
78544
223573
2024-12-24T17:49:08Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '238 ഹനുമാന്റെ പ്രമദാവനഭഞ്ജനം: പ്രമദാവനമിതു ഭഞ്ജിക്കുന്നേൻ മാരുതി ഹനുമാനാകുന്നു ഞാൻ യുദ്ധത്തിനു നേരിട്ട് മന്ത്രിപുത്രന്മാരെ മാരുതി കൊന്നൊടു അനന്തരം എതിർത...' താൾ സൃഷ്ടിച്ചിരിക്കുന്നു
223573
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>238
ഹനുമാന്റെ പ്രമദാവനഭഞ്ജനം:
പ്രമദാവനമിതു ഭഞ്ജിക്കുന്നേൻ
മാരുതി ഹനുമാനാകുന്നു ഞാൻ
യുദ്ധത്തിനു നേരിട്ട് മന്ത്രിപുത്രന്മാരെ മാരുതി കൊന്നൊടു
അനന്തരം എതിർത്തുവന്ന രാവണ പുത്രനായ
വിവര
അക്ഷകുമാരനെയും വായുപുത്രൻ നിഗ്രഹിക്കുന്നു.
മറിഞ്ഞു രാവണൻ ഹനുമാനെ കൊല്ലുന്നതിനു തിർച്ച
പ്പെടുത്തുന്നു. കവിയെ ബന്ധിച്ചുകൊണ്ടു വരാമെന്ന്
മേഘനാദൻ ഏന്നു. യുദ്ധത്തിൽ മേഘനാദൻ അസ്ത്രം
കൊണ്ടു് ഹനൂമാനെ ബന്ധിച്ചും രാവണസമക്ഷം ഹാജ
രാക്കുന്നു. കുരങ്ങനെ കൊന്നുകളയാൻ രാവണൻ ഇന്ദ്ര
ജിത്തിനോടാജ്ഞാപിക്കുന്നു. വിഭീഷണൻ തടുക്കുകയാൽ
ആ ഉദ്യമത്തിൽനിന്നും വിരമിച്ചു രാവണൻ ഹനുമാനോടു
കയക്കുന്നു. ഹനുമദ് രാവണസംവാദം: ദശമുഖൻറ
ആജ്ഞപ്രകാരം പ്രഹസ്തൻ ഹനുമാന്റെ വാലിൽ തീ
കൊളുത്തുന്നു.
ലങ്കാദഹനം:
അനന്തരം ഹനുമാൻ
സമുദ്രത്തിൽ ചാടി അഗ്നികെടുത്തിയ ശേഷം
മറുകര
യെത്തി അംഗദനെയും ജാംബവാനെയും കണ്ടു വിവരങ്ങൾ
ധരിപ്പിക്കുന്നു. മൂന്നുപേരുംകൂടി രാമാദികളുടെ സമീപത്തു
ചെന്നും കായ്യങ്ങൾ പറഞ്ഞു കേൾപ്പിക്കുകയും ചൂഡാ
മണി രാമചന്ദ്രനെ ഏല്പിക്കയും ചെയ്യുന്നു.
സേതുബന്ധനം
രാവണസഭ: രാവണൻ, കുംഭകർണ്ണൻ, ഹസ്തൻ,
വിഭീഷണൻ ആദിയായവർ ആസനസ്ഥരായിരിക്കുന്നു<noinclude><references/></noinclude>
hmwl0b659wdw5xtymz30m3b8mxgnwz2
താൾ:Kathakali-1957.pdf/275
106
78545
223574
2024-12-24T17:49:17Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '239 ഗംഭീര വിക്രമ വിരസഹോദര കുംഭകർണ്ണ രിപുസൂദന...'' ഈ നൽകാത്ത രാവണൻ ഇത്യാദി രാവണൻ പദം. സീതയെ നൽകാതെ, രാമനെ നിഗ്രഹിക്കുവാൻ എന്താണു പ്രായമെന്ന് രാവണൻ സഭയിൽ ആലോചിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
223574
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>239
ഗംഭീര വിക്രമ വിരസഹോദര
കുംഭകർണ്ണ രിപുസൂദന...''
ഈ
നൽകാത്ത
രാവണൻ
ഇത്യാദി രാവണൻ പദം. സീതയെ നൽകാതെ,
രാമനെ നിഗ്രഹിക്കുവാൻ എന്താണു പ്രായമെന്ന് രാവണൻ
സഭയിൽ ആലോചിക്കുന്നു. വിഭീഷണനൊഴികെയുള്ളവർ
രാവണൻറ ചിന്താഗതിയെ അനുകൂലിക്കുന്നു.
സംരംഭം ആപല്ക്കരമാകയാൽ വിഭീഷണൻ പ്രതികൂലി
ക്കുന്നു. മേഘനാദൻ സഭയിൽ പ്രവേശിച്ചു. വിഭീഷണനെ
കുറ്റപ്പെടുത്തുന്നു.
വൈദേഹിയെ രാമനു
പക്ഷം സർവ്വവും നശിക്കുമെന്നു വിഭീഷണൻ ഉപദേശി
ക്കുന്നു. ശത്രുകുലത്തെ പ്രശംസിക്കുകയാൽ
വിഭീഷണനെ നിന്ദിക്കുന്നു. വിഭീഷണൻ രാവണനെ
പിരിഞ്ഞു രാമസവിധത്തിലേക്കു പോകുന്നു. വിഭീഷണനും
സുഗ്രീവനും രാമൻ ശരണമർത്ഥിച്ചു വന്നവനായ
രാവണ സഹോദരനാണു താനെന്നും ഭഗവാനെ അറിയിക്കു
വാൻ വിഭീഷണൻ സുഗ്രീവനോടപേക്ഷിക്കുന്നു. വിവരം
സുഗ്രീവൻ ശ്രീരാമനെ ധരിപ്പിക്കുന്നു. ഭഗവാൻ വിഭീഷണ
നഭയം നൽകുന്നു. രാവണനെ നിഗ്രഹിച്ചു, വിഭീഷണനെ
ലങ്കാപതിയാക്കുന്നുണ്ടെന്നും ശ്രീരാമൻ അരുളിച്ചെയ്യുന്നു.
രാക്ഷസവംശജനും രാവണൻ ഒരു സചിവനും ആയ
ശുകൻ, ലങ്കാധിപൻ നിയോഗപ്രകാരം വേഷം മാറി
ശുകരൂപത്തിൽ വന്ന് സുഗ്രീവനെ കാണുന്നു; ദശാസ്യനു
മായി മേലാൽ സഖ്യത്തിൽ കഴിയണമെന്നും അല്ലാത്ത
പക്ഷം രാവണൻ സുഗ്രീവനെ നിഗ്രഹിക്കുന്നതാണെന്നും
ശുകൻ പറയുന്നു. സുഗ്രീവാജ്ഞപ്രകാരം ശുകൻ ബന്ധി
ക്കപ്പെടുന്നു.<noinclude><references/></noinclude>
bmjgp419cmpp8gnbzjzko51objkz84k
താൾ:Kathakali-1957.pdf/276
106
78546
223575
2024-12-24T17:49:26Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൊടുക്കുന്നു. 240 യുദ്ധം ശ്രീരാമൻ വരുണനെ ധ്യാനിക്കുന്നു; പ്രത്യക്ഷപ്പെടാ യാൽ സമുദ്രം വറ്റിക്കുന്നതിനും അഗ്നേയാസ്ത്രം എടുത്തു സമുദ്രം വറ്റിത്തുടങ്ങിയപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223575
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>കൊടുക്കുന്നു.
240
യുദ്ധം
ശ്രീരാമൻ വരുണനെ ധ്യാനിക്കുന്നു; പ്രത്യക്ഷപ്പെടാ
യാൽ സമുദ്രം വറ്റിക്കുന്നതിനും അഗ്നേയാസ്ത്രം എടുത്തു
സമുദ്രം വറ്റിത്തുടങ്ങിയപ്പോൾ, വരുണൻ
ഉടനെ പ്രത്യക്ഷപ്പെട്ട് മാപ്പപേക്ഷിക്കുന്നു. രാമനും
സൈന്യവും മറുകര കടക്കുന്നതിനും മാറ്റം നൽകാമെന്നു
വരുണൻ സമ്മതിക്കുന്നു. സേതുബന്ധിച്ചു രാമാദികൾ
മറുകരയെത്തുന്നു. ശ്രീരാമനും സുഗ്രീവനും തമ്മിൽ സംഭാ
ഷണം; സൈന്യവ
അണിനിരത്തേണ്ടതായ
ക്രമത്തെ പറ്റി രാമനിർദ്ദേശം: ശുകനെ മോചിപ്പിക്കുന്നു.
രാവണനും ശുകനും: വമ്പിച്ച വാനരസൈന്യം ഇക്കര
വിന്നിട്ടുണ്ടെന്നും ജനകയെ നൽകാത്ത പക്ഷം
അനിവാര്യമായിത്തീരുമെന്നും ശുകൻ അറിയിക്കുന്നു. ഗൂഢ
മായിചെന്നു ശത്രുപക്ഷത്തിലെ സ്ഥിതിഗതികൾ ഗ്രഹിച്ചു
വരാൻ ശുകനെയും, സാരണനെയും രാവണൻ നിയോഗി
സൈന്യവ്യൂഹത്തിനു മദ്ധ്യേ വാനരവേഷത്തിൽ
കടന്നുവന്ന ശുകസാരന്മാരെ വിഭീഷണൻ തിരിച്ച
റിഞ്ഞും യഥാത്ഥ്യം രാമനെ ഗ്രഹിപ്പിക്കുന്നു. കൊല്ലാതെ
വിട്ടയയ്ക്കാൻ ദയവുണ്ടാകണമെന്നും ശുകസാരണന്മാർ രാമ
നോടപേക്ഷിക്കുന്നു. അവരെ മോചിപ്പിക്കാൻ ഭഗവാൻ
ആജ്ഞാപിക്കുന്നു. ശുകാരണർ പംക്തികണ്ഠനെ
സന്ദശിച്ച കഥകൾ ധരിപ്പിക്കുന്നു. രാവണൻ യുദ്ധം
ചെയ്യാൻ തിരുമാനിക്കുന്നു. സാധാഗ്രത്തിങ്കൽ കയറി
നിന്നു ശത്രുഹത്തെ ശുകാരണന്മാർ രാവണനു
കാണിച്ചുകൊടുക്കുന്നു.<noinclude><references/></noinclude>
obj9by6muspmmc6rroyswaqtpc24vbc
താൾ:Kathakali-1957.pdf/277
106
78547
223576
2024-12-24T17:49:38Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '100 LC 241 മദനാർത്തനായ രാവണൻ സീതയുടെ അരികിൽ ചെന്നു, രാമാദികളെ യുദ്ധത്തിൽ വധിച്ചുവെന്നും ഇന തന്റെ ഭാവാപദമലങ്കരിക്കണമെന്നും അർത്ഥിക്കുന്നു. മായാനിമ്മിതമായ രാശിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
223576
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>100
LC
241
മദനാർത്തനായ രാവണൻ സീതയുടെ അരികിൽ
ചെന്നു, രാമാദികളെ യുദ്ധത്തിൽ വധിച്ചുവെന്നും ഇന
തന്റെ ഭാവാപദമലങ്കരിക്കണമെന്നും അർത്ഥിക്കുന്നു.
മായാനിമ്മിതമായ രാശിരസ്സും, അമ്പും, വില്ലും, സീത
യുടെ മുൻപിൽ കൊണ്ടുവയ്ക്കുന്നു.
സീതാവിലാപം:
ഇതെല്ലാം രാക്ഷസമായയാണെന്നു സരമ' എന്ന രാക്ഷ
സൗധാ
- സസ്ത്രീ സീതയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.
ഗ്രത്തിൽ ആഗതനായ രാവണന്റെ സമീപത്തേക്കും സുഗ്രീ
വൻ സുബേലാചലത്തിന്റെ മുകളിൽ നിന്നും ചാടിയെ
ത്തുന്നു. സുഗ്രീവ-രാവണയുദ്ധം: രത്നശോഭിതമായ രാവണ
കിരീടവും കൈക്കലാക്കിക്കൊണ്ട് സുഗ്രീവൻ രാമൻ
അടുക്കൽ മടങ്ങി എത്തുന്നു;
കിരീടം രാമന കാണിക്കുന്നു.
ലങ്കാപുരിയിലെ വിവിധ ഗോപുരദ്വാരങ്ങളിൽക്കൂടി രാക്ഷ
സര ആക്രമിക്കേണ്ട വിധങ്ങളെക്കുറിച്ച് ശ്രീരാമനും
സുഗ്രീവനും വേണ്ട ഏപ്പാടുകൾ ചെയ്യുന്നു. അനന്തരം
ജാനകിയെ തിരിച്ചു നൽകണമെന്ന് അറിയിക്കാൻ അംഗ
ദനെ രാവണന്റെ സമീപത്തെ നിയോഗിക്കുന്നു, അംഗദ
ദൂത്. രാവണനും അംഗദനും തമ്മിൽ വാഗ്വാദം: തുടന്നു
രണ്ടുപേരും പരസ്പരം കഠിനമായി അധിക്ഷേപിക്കുന്നു.
ഒടുവിൽ അംഗദനെ വധിക്കുവാൻ രാവണൻ ആജ്ഞാ
പിക്കുന്നു. തന്നെ എതിർത്തുവന്ന രാക്ഷസകിങ്കരരെ
ഹരിച്ചശേഷം അംഗദൻ വേഗത്തിൽ രാമൻ അടുക്ക
ലേക്കു മടങ്ങുന്നു.
യുദ്ധം
അംഗദൻ ഇന്ദ്രജിത്തിനോടും, പ്രഹസ്തൻ സുഗ്രീവ
ഇരു പക്ഷക്കാരും പരസ്പരം
നോടും യുദ്ധമാരംഭിക്കുന്നു.<noinclude><references/></noinclude>
gdjw40hxn9ypjzy35dirtirehk1qfxv
താൾ:Kathakali-1957.pdf/278
106
78548
223577
2024-12-24T17:49:46Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'am 242 കഠിനമായി ഭർത്സിക്കുന്നു. യുദ്ധത്തിൽ ഇന്ദ്രജിത്തും പ്രഹസ്തനും പരാജിതരായി മടങ്ങുന്നു. ജംബുമാലി എന്ന രാക്ഷസൻ ഹനുമാനോടും നികുംഭൻ നീലനോടും എതി രിടുന്നു; രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223577
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>am
242
കഠിനമായി ഭർത്സിക്കുന്നു. യുദ്ധത്തിൽ ഇന്ദ്രജിത്തും
പ്രഹസ്തനും പരാജിതരായി മടങ്ങുന്നു. ജംബുമാലി എന്ന
രാക്ഷസൻ ഹനുമാനോടും നികുംഭൻ നീലനോടും എതി
രിടുന്നു; രാക്ഷസന്മാർ ഇരുവരും വധിക്കപ്പെടുന്നു. വിരൂ
പാക്ഷനും ലക്ഷ്മണനും തമ്മിൽ യുദ്ധം: തത്സമയം ത്ര
വില്ലൻ വിഭീഷണനെ എതിക്കുന്നു. ലക്ഷ്മണൻ വിരൂപാക്ഷ
നെയും വിഭീഷണൻ മിത്രഘ്നനെയും കൊല്ലുന്നു. രശ്മികത
വാദിയായി എതിർത്തുവന്ന രാക്ഷസന്മാരെ ശ്രീരാമചന്ദ്രൻ
ഹനിക്കുന്നു. ഇന്ദ്രജിത്ത് നാഗാസ്ത്രം പ്രയോഗിച്ച് രാമ
ലക്ഷ്മണന്മാരെ മോഹിപ്പിക്കുന്നു; അനന്തരം വിവരം രാവ
ണനെ ഗ്രഹിപ്പിക്കുന്നു. ഗരുഡൻ ആഗതനായി രാമ
ലക്ഷ്മണന്മാരുടെ നാഗാസ്ത്രബന്ധമകറ്റുന്നു. ഈ ആപ
ത്തിൽ ഉപകരിച്ച നീ ആരാണെന്ന് രാമൻ ഗരുഡനോടു
ചോദിക്കുന്നു. രാവണനിഗ്രഹശേഷം ജാനകിയുമൊന്നിച്ചു
സസുഖം വാഴുമ്പോൾ പരമാർത്ഥമെല്ലാം അറിയിക്കാ
മെന്നു പറഞ്ഞു ഗരുഡൻ മറയുന്നു. രാവണനിയോഗ
ത്താൽ ഹനുമാനോടെതിർത്തും ധൂമ്രാക്ഷൻ മരണം പ്രാപി
ഈ വസ്തുതയറിഞ്ഞു രാവണൻ വജ്രദംഷ്ട്ര
യുദ്ധത്തിനയയ്ക്കയും അംഗദനോട് അവൻ മരിക്കു
കയും ചെയ്യുന്നു. പോരിനു നേരിട്ട് കമ്പനെ വായു
നന്ദനൻ കൊല്ലുന്നു.
പ്രശസ്തനും നീലനും തമ്മിൽ യുദ്ധം; പ്രശസ്തൻ
വധിക്കപ്പെടുന്നു; അനന്തരം രാമരാവണയുദ്ധം; യുദ്ധത്തിൽ
രാവണപക്ഷത്തെ സൈന്യങ്ങളെ ഭഗവാൻ കൊന്നൊടു
ക്കുകയും, രാവണൻ കേതുദണ്ഡം മുറിച്ചിട്ടശേഷം സാര<noinclude><references/></noinclude>
fzefc00hlgfkh6iojd4m0heev6ukq6n
താൾ:Kathakali-1957.pdf/279
106
78549
223578
2024-12-24T17:49:54Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '243 220 95 ഥിയെ ഹനിക്കുകയും ചെയ്യുന്നു. വിഷണ്ണനായി നിൽക്കുന്ന രാവണനെ കണ്ടിട്ട്, യുദ്ധത്തിനു ആവശ്യമുള്ള സന്നാഹ ങ്ങൾ ചെയ്തു വീണ്ടും വരുവാൻ ശ്രീരാമൻ പറയുന്നു. അപമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223578
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>243
220
95
ഥിയെ ഹനിക്കുകയും ചെയ്യുന്നു. വിഷണ്ണനായി നിൽക്കുന്ന
രാവണനെ കണ്ടിട്ട്, യുദ്ധത്തിനു ആവശ്യമുള്ള സന്നാഹ
ങ്ങൾ ചെയ്തു വീണ്ടും വരുവാൻ ശ്രീരാമൻ പറയുന്നു.
അപമാനിതനായ ദശമുഖൻ കൊട്ടാരത്തിലേക്കു മടങ്ങി
ച്ചെന്ന് കുംഭകർണ്ണനെ ഉണർത്താൻ നിർദ്ദേശം നൽകുന്നു.
വളരെ സമയത്തെ പരിശ്രമത്തിനു ശേഷം കുംഭകർണ്ണൻ
ഉറക്കമെണീറ്റ്, മഹോദരനോട് ഉണത്തിയതിന്റെ കാര
ണമന്വേഷിക്കുന്നു. ശത്രുസൈന്യം നഗരത്തെ വളഞ്ഞിന
രിക്കുന്ന വിവരവും, രാക്ഷസനാശവും മറ്റും മഹോദരൻ
പറഞ്ഞുകേൾപ്പിക്കുന്നു. കുംഭകർണ്ണനും രാവണനും രാമനെ അ
നിഗ്രഹിച്ചുവരാൻ രാവണൻ കുംഭകർണ്ണനോടാവശ്യ
പ്പെടുന്നു. ഒന്നുകിൽ ജയം, അല്ലെങ്കിൽ മരണം, എന്നു
നിശ്ചയിച്ചുകൊണ്ട് കുംഭകർണ്ണൻ വാനരസൈന്യത്തെ
ആക്രമിക്കുന്നു. ആദ്യം അംഗദനും അനന്തരം സുഗ്രീവനും
കുംഭകർണ്ണനെ എതിർക്കുന്നു. വളരെ നേരത്തെ പോരിനു
ശേഷം ശ്രീരാമചന്ദ്രൻ കുംഭകർണ്ണൻ ഓരോ അവയവ
ങ്ങളെയും അനുപ്രയോഗത്താൽ മുറിച്ചെറിഞ്ഞുകൊല്ലുന്നു.
യുദ്ധാങ്കണത്തിൽ സ്ഥിതിചെയ്യുന്ന രഘുവീരൻ മേൽ
ദേവകൾ പുഷ്പവൃഷ്ടി ചെയ്യുന്നു. ഒരു ദൂതൻ പ്രവേശിച്ചു
കുംഭകന്റെ മരണവൃത്താന്തം രാവണനെ അറിയി
രാവണൻ ദുഃഖം. രാമനെ നിഗ്രഹിക്കാൻ
താൻ
തന്നെ പുറപ്പെടുന്നുണ്ടെന്നു രാവണപുത്രനായ
അതികായൻ പറയുന്നു. അതികായനോടുകൂടി മത്തൻ,
ഉന്മത്തൻ, നരാന്തകൻ തുടങ്ങിയ രാക്ഷസവരരെയും രാവ
ണൻ യുദ്ധക്കളത്തിലേക്കു നിയോഗിക്കുന്നു.
alio
200<noinclude><references/></noinclude>
sxn99dbbzq1f73sseycb1w5j6iaxp9d
താൾ:Kathakali-1957.pdf/280
106
78550
223579
2024-12-24T17:50:05Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '244 യുദ്ധരംഗത്തിൽ വച്ചു നരാന്തകനെ അംഗദൻ കൊല്ലുന്നു. ദേവാന്തകാരികളായ ഇതരരാക്ഷസന്മാർ അംഗദനെ വലയം ചെയ്തതു കണ്ട് നീലനും ഹനുമാനും ഓടിയെത്തി രാക്ഷസരെ ഹനിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223579
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>244
യുദ്ധരംഗത്തിൽ വച്ചു നരാന്തകനെ അംഗദൻ
കൊല്ലുന്നു. ദേവാന്തകാരികളായ ഇതരരാക്ഷസന്മാർ
അംഗദനെ വലയം ചെയ്തതു കണ്ട് നീലനും ഹനുമാനും
ഓടിയെത്തി രാക്ഷസരെ ഹനിക്കുന്നു. തൽക്ഷണം
ഘോരാട്ടഹാസങ്ങൾ ചെയ്തുകൊണ്ട് പോരിന
അതികായനെ ലക്ഷ്മണൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു
വധിക്കുന്നു. ആകാശമാറ്റത്തിൽ നിന്നുകൊണ്ട് മേഘ
നാദൻ ബ്രഹ്മാസ്ത്രം അയച്ചു രാമലക്ഷ്മണന്മാരെയും വാനര
സൈന്യത്തെയും മോഹിപ്പിക്കുന്നു. നിലംപതിച്ച ശത്ര
സൈന്യത്തിൻ മേൽ ഇന്ദ്രജിത്ത് ശരവർഷം ചൊരി
ശേഷം വിവരം ദശാസ്യനെ ധരിപ്പിക്കുന്നു. രാമലക്ഷ്മ
ണന്മാരും വാനരസൈന്യവും മോഹിച്ചു ശയിക്കുന്നതു
കണ്ട് വിഭീഷണനും ഹനുമാനും ജാംബവാന്റെ സമീ
പത്തേക്കു ചെല്ലുന്നു. മൃതസഞ്ജീവനി ആദിയായ ദിവ്യ
ഷധങ്ങളെ ഋഷഭാദ്രിയിൽനിന്നും കൊണ്ടുവരുവാൻ ജാംബ
വാൻ ഹനുമാനെ നിയോഗിക്കുന്നു. ഹനുമാൻ
ഭാദ്രിയെ എടുത്തുകൊണ്ടുവരികയും രാമാദികൾ മോഹം
തീർന്നു യുദ്ധസന്നദ്ധരാവുകയും ചെയ്യുന്നു. ലങ്കയെ
ചുട്ടെരിക്കുവാൻ വാനരരോട് സുഗ്രീവൻ ആജ്ഞാപിക്കുന്നു.
ലങ്ക ദഹിച്ചു തുടങ്ങിയപ്പോൾ രാവണൻ ഇന്ദ്രജിത്തിനെ
വിളിച്ചു പടയും പോകാൻ കല്പിക്കുന്നു. അവൻ പടി
ഞ്ഞാറെ ഗോപുരത്തിങ്കൽചെന്നും മായാസീതയെ നിർമ്മിച്ച
ശത്രുസൈന്യം കാൺകെ ഗളച്ഛേദം ചെയ്യുന്നു. വധിക്ക
പ്പെട്ടത് യാസീതയാണെന്നു കരുതി ഹനുമാൻ
വിലപിക്കുന്നു; ഛേദിക്കപ്പെട്ടതു മായാസീതയാണെന്നു<noinclude><references/></noinclude>
cohbhq64zmn7a32w9n6mllsefejy4dc
താൾ:Kathakali-1957.pdf/281
106
78551
223580
2024-12-24T17:50:18Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '245 വിഭീഷണൻ പരമാർത്ഥം ഗ്രഹിപ്പിക്കുന്നു. ഇന്ദ്രജിത്തിൻറ നിഗ്രഹാം ലക്ഷ്മണൻ, വിഭീഷണൻ, ഹനുമാൻ തുടങ്ങി യവരെ ശ്രീരാമൻ നിയോഗിക്കുന്നു. അവർ ചെന്നു ഇന്ദ്രജിത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223580
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>245
വിഭീഷണൻ പരമാർത്ഥം ഗ്രഹിപ്പിക്കുന്നു. ഇന്ദ്രജിത്തിൻറ
നിഗ്രഹാം ലക്ഷ്മണൻ, വിഭീഷണൻ, ഹനുമാൻ തുടങ്ങി
യവരെ ശ്രീരാമൻ നിയോഗിക്കുന്നു. അവർ ചെന്നു
ഇന്ദ്രജിത്തിന്റെ യാഗാരംഭത്തെ വിഘ്നപ്പെടുത്തിയിട്ടു
യുദ്ധം ആരംഭിക്കുന്നു ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിക്കുന്നു.
പുത്രന്റെ മരണവാർത്തയറിഞ്ഞു പംക്തികണ്ഠൻ മോഹിച്ചു
വീഴുന്നു: മണ്ഡാദരിയുമായി അനന്തരകരണിയ
ന്തെന്നും ആലോചിക്കുന്നു.
രാവണൻ
രാവണൻ യുദ്ധ സന്നദ്ധനായി രണഭൂമിയിൽ ചെന്നു
രാമാദികളെ നേരിടുന്നു. യുദ്ധത്തിൽ ശക്തി പ്രയോഗിച്ചു
ലക്ഷ്മണനെ മോഹിപ്പിക്കുന്നു. ഹനുമാൻ
വീണ്ടും ഔഷധംകൊണ്ടുവന്നു മോഹം അവസാനിപ്പി
ക്കുന്നു. അനന്തരം ഇന്ദ്രനാൽ ദത്തമായ രഥത്തിൽ ആരൂ
നായി ഭഗവാൻ രാവണനോടു പോർ തുടങ്ങുന്നു. അഗ
സ്ത്യമഹർഷിയിൽനിന്നും ആദിത്യ ഹൃദയം വശമാക്കിയ
ശേഷം രാമൻ പൂർവ്വാധികം ഊർജ്ജ്വസ്വലനായി യുദ്ധം
ചെയ്യുന്നു. യുദ്ധത്തിൽ, ബ്രഹ്മാസ്ത്രം പ്രയോഗിച്ച്
ശ്രീരാമൻ രാവണനെ വധിക്കുന്നു. ശ്രീപരമേശ്വരനും
ദശരഥനും പ്രത്യക്ഷപ്പെട്ട് ശ്രീരാമാദികളെ ആശീർവദി
ക്കുന്നു.
ദേവേന്ദ്രാനുഗ്രഹത്താൽ മൃതരായ വാനരന്മാർ
പുനർജ്ജീവിക്കുന്നു.
വിഭീഷണൻ ഭഗവാനു സമ്മാനിച്ച
വിമാനത്തിൽ കയറി എല്ലാപേരും യാത്രയാകുന്നു. മാ
മധ്യേ താൻ സഞ്ചരിച്ചിരുന്ന ഓരോ പ്രദേശങ്ങളും രാമ
06
10:00<noinclude><references/></noinclude>
fgudfn8jol8hcpx356nejqa2dj5796y
താൾ:Kathakali-1957.pdf/282
106
78552
223581
2024-12-24T17:50:28Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '246 ചന്ദ്രൻ സീതാദേവിക്കു കാണിച്ചുകൊടുക്കുന്നു. യെ പ്രാപിച്ചപ്പോൾ സുഗ്രീവൻ താരയെ വിളിച്ചു. വിമാനത്തിൽ കയറി കൂടെ അയോദ്ധ്യ കൊണ്ടു പോകുന്നു. കിഷ്കിന്ധ, ബാലിയെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223581
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>246
ചന്ദ്രൻ സീതാദേവിക്കു കാണിച്ചുകൊടുക്കുന്നു.
യെ പ്രാപിച്ചപ്പോൾ സുഗ്രീവൻ താരയെ വിളിച്ചു.
വിമാനത്തിൽ കയറി കൂടെ അയോദ്ധ്യ
കൊണ്ടു
പോകുന്നു. കിഷ്കിന്ധ, ബാലിയെ വധിച്ച സ്ഥലം, ജടായു
മോക്ഷമടഞ്ഞ സ്ഥാനം, പമ്പാതീരം മുതലായ പ്രദേശ
ങ്ങളെ ഭഗവാൻ വൈദേഹിക്കു കാട്ടികൊടുക്കുന്നു. സൈന്യ
സമേതനായി ശ്രീരാമൻ ഭരദ്വാജാശ്രമത്തിൽ എത്തുന്നു.
ആഗമനവൃത്താന്തം ധരിപ്പിക്കുന്നതിനും അദ്ദേഹം ഹനൂ
മാനെ ഭരതസവിധത്തിലേക്കയക്കുന്നു. ഹനുമാനും ഭര
തനും: വനവാസം മുതൽ രാവണവധം വരെയുള്ള കഥ
കൾ മാരുതി ഭരതനെ പറഞ്ഞു കേൾപ്പിക്കുന്നു. അയോദ്ധ്യ
ആകഷകമായി അലങ്കരിച്ച ശേഷം അമ്മമാരോടും
സഞ്ചയത്തോടും കൂടി ഭരതൻ ഗുഹ വാസസ്ഥലത്ത
പ്രാപിക്കുന്നു. പുഷ്പകത്തിൽ കയറിവരുന്ന ശ്രീരാമാദി
കളെ ഹനുമാൻ ഭരതൻ കാട്ടിക്കൊടുക്കുന്നു. നന്ദിഗ്രാമ
ത്തിൽവച്ച് ഭരതൻ ജടയുപേക്ഷിക്കയും എല്ലാപേരു
മൊന്നിച്ച അയോദ്ധ്യയിൽ പ്രവേശിക്കയും ചെയ്യുന്നു.
@d
00
OFERILO
ശ്രീരാമനും ഭരതനും: രാജ്യഭരണച്ചുമതലകൾ ഏറ്
പ്രജകളെ രക്ഷിക്കണമെന്നും ഭരതൻ അപേക്ഷിക്കുന്നു.
വസിഷ്ഠനും ശ്രീരാമനും: ഭഗവാനേയും സീതാദേവിയെയും
സുവർണ്ണസിംഹാസനത്തിലിരുത്തി പുണ്യതീർത്ഥങ്ങൾ
കൊണ്ടഭിഷേകം ചെയ്യുന്നു. ശ്രീരാമനും ലക്ഷ്മണനും
തമ്മിൽ സംഭാഷണം. യുവരാജപദവി അലങ്കരിക്കണ
മെന്നും രാമചന്ദ്രൻ ലക്ഷ്മണനോടാവശ്യപ്പെടുന്നു. ജ്യേഷ്ഠ
നായ ഭരതനെ യുവരാജാവാക്കണമെന്ന് ലക്ഷ്മണൻ
m
Que<noinclude><references/></noinclude>
1nizcpwzvz957cu9w63ahzlk79o0qp2
താൾ:Kathakali-1957.pdf/283
106
78553
223582
2024-12-24T17:50:36Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '247 once അപേക്ഷിക്കുന്നു. സുഗ്രീവനു me ര. വസിഷ്ഠൻ അഭിഷേകകം നടത്തുന്നു. വായുമായ രണ്ടു കാഞ്ചനമാലകളിൽ ഒന്നു ശ്രീരാമൻ സമ്മാനിക്കുന്നു. COL അംഗദനു സമ്മാനമായി രണ്ടു തോൾവള...' താൾ സൃഷ്ടിച്ചിരിക്കുന്നു
223582
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>247
once
അപേക്ഷിക്കുന്നു.
സുഗ്രീവനു
me
ര. വസിഷ്ഠൻ അഭിഷേകകം നടത്തുന്നു.
വായുമായ രണ്ടു കാഞ്ചനമാലകളിൽ ഒന്നു ശ്രീരാമൻ
സമ്മാനിക്കുന്നു.
COL
അംഗദനു
സമ്മാനമായി
രണ്ടു തോൾവളകൾ നൽകുന്നു. രണ്ടാമത്തെ സുവ
ഹാരം ഭഗവാൻ സീതയെ ഏല്പിക്കുകയും ദേവി അതു
ഹനുമാനും സമ്മാനിക്കുകയും ചെയ്യുന്നു. ഭഗവാൻ
വിഭീഷണനെ അനുഗ്രഹിച്ചു യാത്രയാക്കുന്നു. മുനികളും
പൗരന്മാരും ശ്രീരാമനെ വന്ദിച്ചു സ്തുതിക്കുന്നു.
കിമ്മീരവധം
macm
ധർമ്മപുത്രരും പാഞ്ചാലിയും പ്രവേശിക്കുന്നു: 'ബാല
കൾ നീ മാമക വാണി ക, കല്യാണി' ഇത്യാദി ധർമ്മ
പുത്രരുടെ പദം. മണിമയ സദനത്തിൽ മദനരസത്തോടെ
രമിച്ചിരുന്ന നീ ഈ ഘോരവിപിനവാസം
എങ്ങനെ
സഹിക്കുന്നുവെന്നു് ധമ്മപുത്രർ ചോദിക്കുന്നു. അവനി
ദേവന്മാര് ആഹാരം നൽകുന്ന പ്രശ്നമാണു തന്നെ
വളരെ അലട്ടുന്നതെന്നും പാഞ്ചാലി പരാതിപ്പെടുന്നു.
കുലഗുരുവായ ധൗമ്യന്റെ അടുക്കൽ ചെന്നു, ധമ്മപുത്രർ
“അവനീദേവകൾക്കും അനുദിനം കൊടുത്തു ഞാൻ
beim
അവന ചെയ്തതുമെങ്ങിനെ ഈ ഈ വിപിന
നീ എന്നു സങ്കടമുണത്തിക്കുന്നു.
26
മഹർഷി ഉപദേശിക്കുന്നു.
സൂനെ തപസ്സുചെയ്യാൻ
ധർമ്മപുത്രർ അപ്രകാരം
( അനുഷ്ഠിക്കുകയും സൂദേവൻ പ്രത്യക്ഷപ്പെട്ട് അക്ഷയ
പാത്രം നൽകി അനുഗ്രഹിക്കയും ചെയ്യുന്നു. ദ്രൗപദി
ഊണുകഴിക്കുന്നതുവരെ ഈ പാത്രത്തിൽ അന്നം ഉണ്ടായി
EL<noinclude><references/></noinclude>
02wku787g0p7gkyrpqxfj29lr82n3kn
താൾ:Kathakali-1957.pdf/284
106
78554
223583
2024-12-24T17:50:45Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'TA 248 (06 me ക്കൊള്ളുമെന്നു പ്രത്യേകം പറഞ്ഞിട്ടും സുഭഗവാൻ അന്താനം ചെയ്യുന്നു. ശ്രീകൃഷ്ണൻ പുറപ്പാടു്: ധർമ്മപുത്രർ ഭഗവാനെ സ്വീകരിച്ചിരുത്തി പൂജിക്കുന്നു. നിക നാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223583
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>TA
248
(06
me
ക്കൊള്ളുമെന്നു പ്രത്യേകം പറഞ്ഞിട്ടും സുഭഗവാൻ
അന്താനം ചെയ്യുന്നു.
ശ്രീകൃഷ്ണൻ പുറപ്പാടു്: ധർമ്മപുത്രർ ഭഗവാനെ
സ്വീകരിച്ചിരുത്തി പൂജിക്കുന്നു.
നിക
നാഗ കേതന
തിയാൽ നാടുപേക്ഷിച്ചു വാഴുന്ന തങ്ങളെക്കണ്ടിട്ട് ഭഗ
വാനു നാണം തോന്നുന്നില്ലേ എന്നു ധമ്മപുത്രർ ചോദി
ധമ്മപുത്രരുടെ വാക്കുകൾ ശ്രവിച്ചപ്പോൾ ധാ
രാഷ്ട്രന്മാരുടെ ദുഷ്ടതയോത്തു ഭഗവാൻ പൂർവ്വാധികം
ക്രോധകലുഷിതനായിത്തീരുന്നു.
“കഷ്ടമാ ധാർത്തരാഷ്ട്രന്മാർ ചെയൊരു
ദുഷ്ടത കേട്ടാലി തൊട്ടും സഹിച്ചിടുമോ?
ഇത്യാദിപദം. യോധനാദികളുടെ നിഗ്രഹാർത്ഥം
ശ്രീകൃഷ്ണൻ സുദനത്തെ സ്മരിക്കുന്നു. സുദശനചക്ര
ത്തിൻറെ പ്രവേശം. സർവ്വലോകങ്ങളും ദഹിക്കുന്നതിനു
incere
1996
ചക്രത്തെ സംഹരിക്കണമെന്നും ധർമ്മപുത്രർ
അപേക്ഷി ക്കയാൽ ഭഗവാൻ ചക്രത്തെ തിരിച്ചയയ്ക്കുന്നു.
ദുരോധന പ്രചോദിതനായ ദുർവാസാവു, ശിഷ്യരോടു
കൂടി യുധിഷ്ഠിരസന്നിധിയിൽ ആഗതനാകുന്നു. ദ്രൗപദി
ഊണു കഴിച്ച് വിവരമറിയാതെ ധർമ്മപുത്രർ മുനിയെ
ഭക്ഷണത്തിനു ക്ഷണിക്കുന്നു. മുനിയും ശിഷ്യന്മാരും സ്നാന
ത്തിനു പോകുന്നു. അന്നമില്ലായ്കയാൽ പാഞ്ചാലിയുടെ
ഈ വിഷാദം; ശ്രീകൃഷ്ണനെ പ്രാത്ഥിക്കുന്നു. ഭഗവാൻ പ്രത്യ
ക്ഷപ്പെട്ട് വിശപ്പ് ശമിപ്പിക്കാൻ എന്തെങ്കിലും നൽകണ
മെന്ന് പാഞ്ചാലിയോടാവശ്യപ്പെടുന്നു. പാത്രം ദിന<noinclude><references/></noinclude>
szporuv6i4dtlng20xdvvv8vzqtwyd6
താൾ:Kathakali-1957.pdf/285
106
78555
223584
2024-12-24T17:50:53Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കരം പശ 249 ഭോജനരികും എന്നു ദ്രൗപദി മറുപടി പറയുന്നു. അക്ഷയപാത്രത്തിൽ പറി പിടിച്ചിരുന്ന ഒരു ശാകപത്രം എടുത്തു ഭുജിച്ചു ശ്രീകൃഷ്ണൻ മറയുന്നു. ഭഗവാൻ സംതൃപ്തിയെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223584
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>കരം പശ
249
ഭോജനരികും എന്നു
ദ്രൗപദി മറുപടി പറയുന്നു. അക്ഷയപാത്രത്തിൽ പറി
പിടിച്ചിരുന്ന ഒരു ശാകപത്രം എടുത്തു ഭുജിച്ചു ശ്രീകൃഷ്ണൻ
മറയുന്നു. ഭഗവാൻ സംതൃപ്തിയെ പ്രാപിച്ചപ്പോൾ
തനിക്കും ശിഷ്യന്മാർക്കും ഊണു കഴിച്ചപോലെ തൃപ്തി
ഭവിക്കയാൽ ദുർവ്വാസാവ് പാണ്ഡവരെ അനുഗ്രഹിച്ചു,
യാത്രയാകുന്നു.
ശാർദ്ദൂലൻ തിരപ്പുറപ്പാട്. വനത്തിൽ ആഗത
പാണ്ഡവന്മാരെ ശാർദ്ദൂലൻ ഭക്ഷിക്കാനടുക്കുന്നു.
അജ്ജുനൻ ശാർദ്ദൂലനെ എതിർത്തു സംഹരിക്കുന്നു. ഭാ
രായ
മരണവൃത്താന്തമറിഞ്ഞു ശാർദ്ദൂലപതിയായ
സിംഹികയെന്ന രാക്ഷസി വിലപിക്കുന്നു. പ്രതീകാ
രാം പാഞ്ചാലിയെ പാണ്ഡവരിൽ നിന്നും തട്ടിക്കൊണ്ടു
അവൾ തീരുമാനിക്കുന്നു. ലളിതാവേഷം
ധരിച്ചു ഗണികയെന്ന നാമത്തോടുകൂടി ആ രാക്ഷസി
അസാന്നിദ്ധ്യത്തിൽ പാഞ്ചാലിയെ
സന്ദർശിച്ചു സൂത്രത്തിൽ ദൂരത്തേക്കാനയിക്കുന്നു. എന്നി
മിത്തങ്ങൾ ദർശിക്കയാൽ ദ്രൗപദി മടങ്ങിപ്പോകാൻ
ലളിതവേഷം ഉപേക്ഷിച്ചു ഭയങ്കരാകൃതി
പാണ്ഡവന്മാരുടെ
ധരിച്ച ആ രാക്ഷസിയുണ്ടോ ദ്രൗപദിയെ വിട്ടയയ്ക്കുന്നു.
പെട്ടെന്നങ്ങു ഗമിക്കാനും പുന
രിരൊടൊത്തു രമിക്കാനും ഇനി
ഒട്ടുമയച്ചിടുമോ ഞാനും ... ...
എന്നിങ്ങനെ അവൾ അട്ടഹസിക്കുകയും, ദ്രൗപദി
വിലപിക്കുകയും ചെയ്യുന്നു. സഹദേവൻ പ്രവേശിച്ച<noinclude><references/></noinclude>
l1atuip5eleza7g2hm4sq364y82hbc5
താൾ:Kathakali-1957.pdf/286
106
78556
223585
2024-12-24T17:51:04Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '250 ആപത്തിനിട പാഞ്ചാലിയെ രക്ഷിക്കുകയും, സിംഹികയുടെ നാസികാ കുലങ്ങളെ ദിച്ചയയ്കയും ചെയ്യുന്നു. യായ സംഗതികൾ ദ്രൗപദി ഭർത്താക്കന്മാരെ ധരിപ്പി രാക്ഷസിയുടെ നാസികാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223585
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>250
ആപത്തിനിട
പാഞ്ചാലിയെ രക്ഷിക്കുകയും, സിംഹികയുടെ നാസികാ
കുലങ്ങളെ ദിച്ചയയ്കയും ചെയ്യുന്നു.
യായ സംഗതികൾ ദ്രൗപദി ഭർത്താക്കന്മാരെ ധരിപ്പി
രാക്ഷസിയുടെ നാസികാകുലങ്ങളെ ചോദിക്കുക
യാൽ തുടർന്ന് ഒരു യുദ്ധം ഉണ്ടായേക്കുമെന്നു കരുതി
പാണ്ഡവന്മാർ ആയുധങ്ങൾ ധരിച്ച് ജാഗ്രതയോടെ
ഒരുങ്ങിയിരിക്കുന്നു.
ആ കിമ്മീരന്റെ തിരനോട്ടം. നിണത്തിൽ മുഴുകിയ
സിംഹിക ദീനിപ്രലപനങ്ങളോടെ ജ്യേഷ്ഠനായ കിമ്മീരന്റെ
സമീപത്തു വന്നു ദുഃഖകാരണങ്ങളെ പറഞ്ഞുകേൾപ്പി
ക്കുന്നു. കിർമ്മീരന്റെ കോപാവിനായി ഹസ്തങ്ങൾ
കൊണ്ടു ഭൂമിയിൽ പ്രഹരിച്ചിട്ട് ഭീമസേനനെ പോരിനു
വിളിക്കുന്നു. ഭീമൻ കിമ്മീരനെ യുദ്ധത്തിൽ വധിക്കുന്നു.
മഹർഷിമാർ ഭീമസേനനെ അനുഗ്രഹിക്കുന്നു; വിദ്യാധ
രന്മാർ പുഷ്പവൃഷ്ടി ചെയ്യുന്നു.
നിവാതകവചകാലകേയവധം
ഇന്ദ്രനും മാതലിയും: പാർവ്വതീശനിൽ നിന്നും പാശു
പതാസ്ത്രവും ലഭിച്ചു ധന്യശിലനായി, അതിധീരനായി,
വസിക്കുന്ന തന്റെ പുത്രൻ, അജുനനെ കാണ്മാൻ
ആഗ്രഹം മുഴുക്കയാൽ ഉടനെ പോയി കൂട്ടിക്കൊണ്ടുവരു
വാൻ ഇന്ദ്രൻ തൻറ സാരഥിയോടാജ്ഞാപിക്കുന്നു.
അർജ്ജുന സവിധമെത്തി,
മാതലി
അദ്ദേഹത്തിൻറ ബാഹുവിക്രമ
രണനിപുണനായ
(സലജ്ജോഹം) മാതലിയുടെ സ്തുതിവചനങ്ങൾ ശ്രവിച്ചു<noinclude><references/></noinclude>
h8iutlxa2gem8gcxilt0l0d7p9sbk3j
താൾ:Kathakali-1957.pdf/287
106
78557
223586
2024-12-24T17:51:13Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലജ്ജിതനായിത്തീ 251 പാൻ ആഗതനാരെന്നും വന്ന കാരണമെന്തെന്നും മറ്റും ആരായുന്നു. ഇന്ദ്രനിയോ ഗത്തെ മാതലി അറിയിക്കുകയും ഇരുവരും തേരിൽ കയറി യാത്രയാകുകയും ചെയ്യുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223586
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>ലജ്ജിതനായിത്തീ
251
പാൻ
ആഗതനാരെന്നും
വന്ന കാരണമെന്തെന്നും മറ്റും ആരായുന്നു. ഇന്ദ്രനിയോ
ഗത്തെ മാതലി അറിയിക്കുകയും ഇരുവരും തേരിൽ കയറി
യാത്രയാകുകയും ചെയ്യുന്നു. അ
ദേവലോകത്തേക്കു
നനും ദേവേന്ദ്രനും തമ്മിൽ സംഭാഷണം. കുശലപ്രാ
നന്തരം വിജയൻ ഇന്ദ്രാണിയെ സന്ദർശിച്ചു വന്ദിക്കുന്നു.
('സുകൃതികളിൽ മുമ്പനാവാൻ ദേവി അഷ്ടക
"ഇന്ദ്രാണിയെത്തൊഴുതു ചന്ദ്രാന്വയാഭരണൻ
മന്ദം നടന്ന തുടങ്ങി ഇത്യാദി ദണ്ഡകം.
സ്വർണ്ണം, വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാർ
ദേവലോകത്തു പ്രവേശിച്ചു ഉശ്യാദികളായ ദേവാംഗ
നമാരെ അപഹരിച്ചുകൊണ്ടു
പോകവേ അജ്ജുനൻ
അസുരന്മാരെ എതിർത്തു നിഗ്രഹിക്കുകയും സുരസുന്ദരി
മാരെ മോചിപ്പിക്കയും ചെയ്യുന്നു.
സ്വധുജനമണിഞ്ഞിടുന്ന
മണിമാലിയിൽ
വിതരണമായ ഉർവ്വശി അനദർശനത്താൽ മന്മഥ
വശീകൃതയും തന്നിമിത്തം വിവശീകൃതയുമായി ഭവിക്കുന്നു.
സഖിയെ വിളിച്ചു, തന്റെ സുമബാണം അജുനനെ
അറിയിക്കണമെന്നും ഉർവ്വശി ആവശ്യപ്പെടുന്നു. ഉർവ്വശി
തന്നെ നേരിട്ട് പാനോട് അഭിലാഷം ധരിപ്പിക്കുന്ന
താണു ഉത്തമമെന്ന് സഖി ഉപദേശിക്കുന്നു.
അർജ്ജുനൻ ഉർവ്വശിയും; തന്റെ കാമതാപ
ശമിപ്പിച്ച പരിപാലിക്കണമെന്നും ഉവ്വശി അപേക്ഷി<noinclude><references/></noinclude>
jf1ykwoikyjo8k2zfotgxr634vzq8x3
താൾ:Kathakali-1957.pdf/288
106
78558
223587
2024-12-24T17:51:22Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '252 ക്കുന്നു. ഉർവ്വശിയുടെ അയോഗ്യമായ അഭിലാഷങ്ങൾക്കു വശംവദനാകാൻ വിജയൻ വിസമ്മതിക്കുന്നു. ആശാഭംഗ ത്താൽ കുപിതനായ ആ സ്വവാരനാരീഗണനാഗ്ര അജ്ജുനനെ, ഷണ്ഡനായിപ്പോകട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
223587
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>252
ക്കുന്നു. ഉർവ്വശിയുടെ അയോഗ്യമായ അഭിലാഷങ്ങൾക്കു
വശംവദനാകാൻ വിജയൻ വിസമ്മതിക്കുന്നു. ആശാഭംഗ
ത്താൽ കുപിതനായ ആ സ്വവാരനാരീഗണനാഗ്ര
അജ്ജുനനെ, ഷണ്ഡനായിപ്പോകട്ടെ' യെന്നു ശപിക്കുന്നു.
"ദൈവാനുകൂലമില്ലാഞ്ഞാൽ ഏവം വന്നു കൂടുമല്ലോ' എന്നു
അജ്ജുനൻ ദുഃഖിക്കുന്നു. ശാവാത്തയറിഞ്ഞു ഇന്ദ്രൻ
പ്രവേശിച്ച് അജ്ജുനനെ സാന്ത്വനം ചെയ്യുന്നു. അജ്ഞാ
തവാസകാലത്തിങ്കൽ ഇത് അനുഭവിച്ചു തീരുമെന്നു
ഇന്ദ്രൻ ശാപമോക്ഷം നൽകുന്നു. (പാൻ സ്വർഗ്ഗത്തു
താമസിക്കുകയാണെന്ന വൃത്താന്തം യുധിഷ്ഠിരനെ അറിയി
ക്കാനായി രോമശതാപസനെ ഇന്ദ്രൻ നിയോഗിക്കുന്നു.
അനന്തരം പുത്രനു ദിവ്യാസ്ത്രങ്ങൾ ഉപദേശിക്കുന്നു. ചിത്ര
സേനഗന്ധർവ്വനിൽ നിന്നും സംഗീതവും അജ്ജുനൻ അഭ
സിക്കുന്നു. ശ്ലോകം) ആയുധവിദ്യ അഭ്യസിപ്പിച്ച തിനു
അ
ദക്ഷിണയായി നിവാതകവചന്ന രാക്ഷസനെ സംഹരി
ക്കുവാൻ ഇന്ദ്രൻ പുത്രനോടാവശ്യപ്പെടുന്നു. അജുനൻ
പോരിനുവിളി. നിവാതകവചൻ പുറപ്പാടു്.
നൻ പോരിനുവിളി. നിവാതകവചൻ പുറപ്പാടു്
അജ്ജുനൻ അവനെ നിക്കുന്നു. നിവാതകവചന
വിജയൻ ഹനിച്ച വൃത്താന്തം ഭീതരായ ദൂതന്മാർ കാലകേ
യനെ അറിയിക്കുന്നു. സുഹൃത്തിൻ നിധന വാർത്താവ
ണത്തിൽ അത്യന്തം രുഷ്ടനായ കാലൻ പാൻറ
മാനിരോധം ചെയ്യുന്നു. തുടർന്നുണ്ടായ യുദ്ധത്തിൽ
മൂർച്ഛിച്ചു വീഴുന്നു.
ശ്രീപരമേശ്വരനിയോഗത്താൽ നന്ദികേശ്വരൻ ആഗത<noinclude><references/></noinclude>
0sjq401q9tqe0wrpz2djoxxzig0eyt3
താൾ:Kathakali-1957.pdf/289
106
78559
223588
2024-12-24T17:51:39Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '253 നായി പാൻ എഴുന്നേല്പിച്ചു മോഹമാറുന്നു. അ നൻ നന്ദിയെ വണങ്ങുന്നു. രണ്ടുപേരും ഒരുമിച്ചുചെന്നു കാലകേയനെ യുദ്ധം ചെയ്തു വധിക്കുന്നു. ബകവധം. പാണ്ഡവന്മാർ ഹസ്തിനപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223588
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>253
നായി പാൻ എഴുന്നേല്പിച്ചു മോഹമാറുന്നു. അ
നൻ നന്ദിയെ വണങ്ങുന്നു. രണ്ടുപേരും ഒരുമിച്ചുചെന്നു
കാലകേയനെ യുദ്ധം ചെയ്തു വധിക്കുന്നു.
ബകവധം.
പാണ്ഡവന്മാർ ഹസ്തിനപുരത്തിൽ പാർക്കുന്ന
കാലം. ഒരു ദിവസം ധൃതരാഷ്ട്രർ യുധിഷ്ഠിരനെ അരികിൽ
വിളിച്ചു, നിങ്ങളും ദുയോധനാദികളും ഒരുമിച്ചു പാർത്താൽ
വരമുണ്ടാകുമെന്നും അതുകൊണ്ട് അനുജന്മാരോടുകൂടി
വാരണാവതത്തിൽ പോയി താമസിക്കണമെന്നും പറയുന്നു.
ധമ്മപുത്രർ അപ്രകാരം അനുഷ്ഠിക്കുന്നു. ധർമ്മപുത്രാദികൾ
അരക്കില്ലത്തിൽ താമസിക്കുമ്പോൾ ഒാധന സേവക
നായ പുരോചനൻ ചെന്ന് അവരെ സന്ദർശിക്കുകയും,
പാണ്ഡവരുടെ തൽക്കാല വാസഗൃഹത്തിന്റെ ശില്പ
മഹിമയെ പ്രകീർത്തിക്കുകയും ചെയ്യുന്നു. വിദരാജ്ഞ
പ്രകാരം ഖനകൻ (ആശാരി) വന്നു ധമ്മപുത്രാദികളെ
കാണുന്നു. പാണ്ഡവർ വസിക്കുന്ന ഗ്രഹം അരക്കുകൊണ്ടു
നിമ്മിച്ചതാണെന്നും താമസിയാതെ തക്കം നോക്കി പുരോ
മനൻ ഇതിനു തീകൊളുത്തുമെന്നും മറ്റുമുള്ള ഗൂഢവൃത്താ
ഞങ്ങൾ ആശാരി യുധിഷ്ഠിരാദികളെ ധരിപ്പിക്കുന്നു.
“ഞാനൊരു ഗഹ്വരം തീർക്കാമതിലൂടെ പോയാൽ
കാനനേ ചെന്നിടാമാരും കണ്ടീടാതെ
എന്നിങ്ങനെ ആപത്തൊഴിക്കാൻ ആശാരി ഒരു
പായവും നിർദ്ദേശിക്കുന്നു. ശത്രുക്കളുടെ നിന്ദകമ്മങ്ങൾ
കേട്ട് അത്യന്തം രോഷാകുലനായ ഭീമസേനൻ, അവരെ<noinclude><references/></noinclude>
m7a2ifx8mihuxfjfvyatk4nxsxo7608
താൾ:Kathakali-1957.pdf/295
106
78560
223589
2024-12-24T17:51:54Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '257 പരവശനാകുന്നു. ശസ്ത്രാത്ഥം ശക്രസൂനൗ' ഇത്യാദി ശ്ലോകം) ഒാധനാദികളായ ശത്രുക്കളെ വിരവിലൊക്കെ ജയിപ്പതിന്നതാല, കനമെന്നറിക വീര' അതുകൊണ്ടു ദുശ്ശാസനൻ മാറുപിളർന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223589
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>257
പരവശനാകുന്നു. ശസ്ത്രാത്ഥം ശക്രസൂനൗ' ഇത്യാദി
ശ്ലോകം) ഒാധനാദികളായ ശത്രുക്കളെ വിരവിലൊക്കെ
ജയിപ്പതിന്നതാല, കനമെന്നറിക വീര' അതുകൊണ്ടു
ദുശ്ശാസനൻ മാറുപിളർന്നു ആശ്വാസമോടെ രുധിര
പാനം ചെയ്യുന്നതിനും അനുമതി നൽകണമെന്നു ഭീമൻ
യുധിഷ്ഠിരനോടഭ്യർത്ഥിക്കുന്നു.
അജ്ഞാതവാസക്കാലം
കഴിയുന്നതുവരെ സാഹസമൊന്നും ചെയ്യരുതെന്നും സത്യ
ലംഘനം ഒരിക്കലും പാടില്ലെന്നും ധമ്മ തത്വസഹിതമായ
മൃദുവാക്യത്താൽ ജ്യേഷ്ഠൻ അനുജൻ കോപം ശമി
പ്പിച്ചു ശാന്തനാക്കുന്നു. ഇന്ദ്രനിയോഗപ്രകാരം രോമശ
മഹഷി പ്രവേശിച്ച്, അജ്ജുനൻ ദേവലോകത്തുണ്ടെന്നും
താമസിയാതെ വന്നുചേരുമെന്നും ധർമ്മപുത്രരെ അറിയി
ക്കുന്നു. അനന്തരം അദ്ദേഹം പാണ്ഡവരെ,
പാരിടം തന്നിൽ പ്രസിദ്ധങ്ങളായേക്കും
പാപഹരങ്ങളായുള്ള തീത്ഥങ്ങളെ'......
സന്ദശിക്കുന്നതിനു ക്ഷണിക്കുന്നു. അവർ പുറപ്പെട്ട്
അഗസ്ത്യാശ്രമം, ഭാവാശ്രമം തുടങ്ങിയ പുണ്യസ്ഥലങ്ങൾ
ദശിക്കുന്നു.
ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവന്മാരെ കാണാനായി
വനത്തിൽ വന്നുചേരുന്നു.
കൗരവന്മാരുടെ കപടംകൊണ്ടിങ്ങനെ
പാരം വലഞ്ഞു ഞങ്ങൾ ജനാർദ്ദനം.
അതുകൊണ്ട് ഭഗവൽ കരുണയുണ്ടാകണം
LALO
എന്നു ധ
പുത്രർ അപേക്ഷിക്കുന്നു. ഭഗവാൻ പാണ്ഡവന്മാരെ
സമാശ്വസിപ്പിക്കുന്നു.<noinclude><references/></noinclude>
cfxxga6fwk7umh5c13rul4p72x9rr42
താൾ:Kathakali-1957.pdf/296
106
78561
223590
2024-12-24T17:52:02Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '258 ജടാസുരൻ പുറപ്പാട്: ഭിമനറിയാതെ മറ്റുള്ള വരെ തട്ടിക്കൊണ്ടു പോകാൻ അവൻ തീരുമാനിക്കുന്നു. ബ്രാഹ്മണവേഷം ധരിച്ചുചെന്നു പാണ്ഡവന്മാരെയും ദ്രൗപദിയെയും ആനയിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223590
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>258
ജടാസുരൻ പുറപ്പാട്: ഭിമനറിയാതെ മറ്റുള്ള
വരെ തട്ടിക്കൊണ്ടു പോകാൻ അവൻ തീരുമാനിക്കുന്നു.
ബ്രാഹ്മണവേഷം ധരിച്ചുചെന്നു പാണ്ഡവന്മാരെയും
ദ്രൗപദിയെയും ആനയിക്കുന്നു. ഭീമസേനൻ നായാട്ടിനു
പോയതക്കം നോക്കി അവൻ പാണ്ഡവരെ അപഹരിച്ചു
മറെറാരു വനത്തിലേക്കു
യാത്രയാകുന്നു.
സഹദേവൻ
മുഖാന്തിരം വിവരമറിഞ്ഞ് ഭീമൻ എത്തിച്ചേരുകയും ജടാ
സുരനെ നിഹനിക്കുകയും ചെയ്യുന്നു. ഭീമസേനനും പാഞ്ചാ
ലിയും: വനത്തിലെ രാക്ഷസഭീതിയെക്കുറിച്ചു പാഞ്ചാലി
ഭീമസേനനോടു പരാതിപ്പെടുന്നു. 'അത്തലുണ്ടാകരുതൊട്ടും
വല്ലാതെയുള്ളിൽ എന്നു പറഞ്ഞിട്ട് ഭീമസേനൻ
ഘടോൽക്കചനെ സ്മരിക്കുന്നു. ഘടോൽക്കചൻ പ്രത്യക്ഷ
പ്പെട്ട് പിതാവിനെ വണങ്ങി, നിയോഗമെന്തെന്നു
അന്വേഷിക്കുന്നു. പിതാവിൻറ അഭിമതപ്രകാരം
പാണ്ഡവരെയും പാഞ്ചാലിയെയും ചുമലിൽ വഹിച്ചു
കൊണ്ടു ഓരോ തീത്ഥങ്ങൾ കാണിക്കുന്നതിനു കൊണ്ടു
പോകുന്നു.
ഭീമസേനനും പാഞ്ചാലിയും തമ്മിൽ സംഭാഷണം.
പാഞ്ചാലരാജതനയേ പങ്കജേക്ഷണേ......
ശൃംഗാരപ്പദം. വിപിനഭാഗത്തിൽ വച്ചു തൻറ
വല്ലഭയെ സംബോധന ചെയ്തുകൊണ്ട് മനസിജവര സമ
രോദ്ദീപകങ്ങളായ ദൃശ്യങ്ങളെ ഭീമസേനൻ വർണ്ണിക്കുന്നു.
കാറ്റത്തു പറന്നു വീണ സൗഗന്ധിക പുഷ്പം ദത്താവിനെ
കാണിച്ചിട്ടു്, ഇമ്മാതിരി വേറെയും പുഷ്പങ്ങൾകൊണ്ടു<noinclude><references/></noinclude>
8k3wx8dzg3zso6hwtgnp5usb0yviqfy
താൾ:Kathakali-1957.pdf/297
106
78562
223591
2024-12-24T17:52:11Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '259 വന്നു നൽകണമെന്ന് പാഞ്ചാലി ഭർത്താവിനോടപേക്ഷി പുഷ്പാന്വേഷണാത്ഥം ഭീമസേനൻ പുറപ്പെടുന്നു. (വനവർണ്ണന) ശ്രീരാമ കദളീവനം. ഹനുമാൻ പുറപ്പാടു്. ധ്യാനത്തിങ്കൽ നിഷ്ഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223591
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>259
വന്നു നൽകണമെന്ന് പാഞ്ചാലി ഭർത്താവിനോടപേക്ഷി
പുഷ്പാന്വേഷണാത്ഥം ഭീമസേനൻ പുറപ്പെടുന്നു.
(വനവർണ്ണന)
ശ്രീരാമ
കദളീവനം. ഹനുമാൻ പുറപ്പാടു്.
ധ്യാനത്തിങ്കൽ നിഷ്ഠനായിരിക്കുന്ന ഹനുമാൻ തപസ്സി
നിളക്കം ഭവിച്ചതിന്റെ കാരണമെന്തെന്നു ചിന്തിക്കുന്നു.
ആരിഹ വരുന്നതിവനാൽ മെതിരില്ലയോ...'
ഹനുമാന്റെ വിചാരം. (മനസിലാകിമപിത
അഷ്ടകലാശം) അകലെ നിന്നും സമീപിക്കുന്ന വീരഗാ
ഭീമൻ അനിലസുതനായ തന്റെ അനുജനാണെന്നും ആ
കപിവരൻ തീച്ചപ്പെടുത്തുന്നു; ഭീമസേനന്റെ ബലം പരി
ക്ഷിക്കുവാനായി ക്ഷീണിതനായ ഒരു വൃദ്ധകുരങ്ങൻ ഭാവ
ത്തിൽ മാഗ്ഗതടസ്സം ചെയ്തു ശയിക്കുന്നു. മാർഗ്ഗവിഘ്നം
ചെയ്തു
,
എന്നു
കിടക്കുന്ന വാനരൻ ഹനൂമാനാണെന്നറിയാതെ
വഴിയിൽനിന്നുപോക വൈകാതെ വാനരാധമ
ഭീമൻ ഭർത്സിക്കുന്നു. കുരങ്ങൻ വാലെടുത്തു മാറി
വച്ചു വഴി തുടരുന്നതിനുവേണ്ടി ഭീമൻ തന്റെ ഗദാഗ്രം
കൊണ്ട് പുത്തെ ഇളക്കുവാൻ ശ്രമിക്കുന്നു. ഫലിക്കാത
യാൽ ലജ്ജിതനായി ഭവിച്ച ഭീമസേനൻ,
സത്വരമെന്നോടിദാനീം തത്വമുരചെയ്തീടണം'
എന്നു ഹനുമാനോടഭ്യത്ഥിക്കുന്നു.
രാവണാന്തകനായിടും രാമന്റെ ദൂതനാകും ഞാൻ
താവക സഹജൻ മമ നാമം ഹനുമാനാ<noinclude><references/></noinclude>
e49fgpl292z4j0e03n4ju6ro1qg43py
താൾ:Kathakali-1957.pdf/298
106
78563
223592
2024-12-24T17:52:20Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്കുന്നു. 260 5 എന്നിപ്രകാരം പരമാർത്ഥം ധരിപ്പിച്ചിട്ടു്, സമുദ്ര ലംഘനം ചെയ്തപ്പോളുള്ള തന്റെ രൂപത്തെ ദൃശ്യമാ ആ രൂപം കണ്ട് സംഭീതനായ സഹോദരൻ ഭയമകറ്റിയിട്ടു സൗഗന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223592
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>ക്കുന്നു.
260
5 എന്നിപ്രകാരം പരമാർത്ഥം ധരിപ്പിച്ചിട്ടു്, സമുദ്ര
ലംഘനം ചെയ്തപ്പോളുള്ള തന്റെ രൂപത്തെ ദൃശ്യമാ
ആ രൂപം കണ്ട് സംഭീതനായ സഹോദരൻ
ഭയമകറ്റിയിട്ടു സൗഗന്ധിക പുഷ്പഹരണത്തിനുള്ള
മാറ്റവും ഉപദേശിച്ചു. ഹനുമാൻ സഹോദരനെ അനുഗ്ര
ഹിച്ചയയ്ക്കുന്നു. ഭീമസേനൻ യാത്ര തുടരുന്നു. സൗഗന്ധിക
പ്പൊയ്കയും, എത്രയും മോഹനമായ അതിന്റെ സമീപ
വിപിന പ്രദേശങ്ങളും ഭീമസേനൻ ദർശിക്കുന്നു.
ചൈത്രരഥകാനനത്തെ സരൂപമാക്കിടും
ചിത്രമാകുമീവിപിനം എത്രയും മോഹനം
എന്നിങ്ങനെ അതിനെ വർണ്ണിക്കുന്നു. പുഷ്പങ്ങൾ
അപഹരിക്കുന്നതു കണ്ട് കുബേരഭൂതന്മാരായ നക്തഞ്ചരർ
ഭിമനെ തടയുന്നു; ദിവസേന
അവശരായി നിലവിളിക്കുകയും
പ്രഹാരമേറ്റ് അവർ
നകുഞ്ചരനായകനായ
ക്രോധവശൻ ഓടിയെത്തി ഭീമനെ എതിർക്കുകയും
ചെയ്യുന്നു. യുദ്ധത്തിൽ ക്രോധവനെ നിഗ്രഹിച്ചശേഷം
ഭീമസേനൻ പുഷ്പങ്ങൾ കൊണ്ടുചെന്ന് തന്റെ പ്രിയത
മയും സമ്മാനിക്കുകയും കഥകളൊക്കെ പറഞ്ഞുകേൾപ്പി
ക്കുകയും ചെയ്യുന്നു.
രുഗ്മിണീസ്വയംവരം
ഭീഷ്മകമഹാരാജാവും പത്നിമാരും: ശൃംഗാരപ്പദം.
ഭീഷ്മകനും നാരദനും: രുഗ്മിണിയുടെ ഭാവിവരൻ ആരാ
യിരിക്കുമെന്നു ഭീഷ്മകൻ മുനിയോടു ചോദിക്കുന്നു. ശ്രീകൃഷ്ണ
ഭഗവാൻ രുഗ്മിണിക്കു നാഥനായിരിക്കുമെന്ന് മഷി<noinclude><references/></noinclude>
7xliqb9e8498fxz0spw9wn1ottgtgn8
താൾ:Kathakali-1957.pdf/299
106
78564
223593
2024-12-24T17:52:33Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '261 അരുളിച്ചെയ്തു മറയുന്നു. രുഗ്മി പ്രവേശിച്ച്, തൻറ സഹോദരി, രുഗ്മിണിയെ ദിനാഥനായ ശിശുപാലനു നൽകണമെന്നും പിതാവിനോടു പറയുന്നു. ശ്രീകൃഷ്ണനോടു വൈരം അരുതെന്നു രാജാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223593
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>261
അരുളിച്ചെയ്തു മറയുന്നു. രുഗ്മി പ്രവേശിച്ച്, തൻറ
സഹോദരി, രുഗ്മിണിയെ ദിനാഥനായ ശിശുപാലനു
നൽകണമെന്നും പിതാവിനോടു പറയുന്നു. ശ്രീകൃഷ്ണനോടു
വൈരം അരുതെന്നു രാജാവ് പുത്രനെ ഉപദേശിക്കുന്നു.
രുഗ്മിണിയുടെ ദുഃഖപ്പദം. ശ്രീകൃഷ്ണഭഗവാൻ ഭർത്താവായി
ത്തീരണമെന്ന് രുഗ്മിണി ശ്രീപാർവ്വതിയെ പ്രാത്ഥിക്കുന്നു.
ശിശുപാലൻ തന്നെ നൽകുവാൻ രുഗ്മി തീരുമാനിച്ചിരി
ക്കുന്ന വിവരവും, തന്റെ ബാല്യകാലം മുതലുള്ള അഭി
ലാഷവും രുഗ്മിണി സുന്ദര ബ്രാഹ്മണനെ പറഞ്ഞുകേൾ
പ്പിക്കയും മല്ല വൈരിയായ ഭഗവാനെ വിവരങ്ങളൊക്കെ
ധരിപ്പിക്കുവാൻ ബ്രാഹ്മണനെ യാത്രയാക്കുകയും ചെയ്യുന്നു.
ശ്രീകൃഷ്ണസവിധത്തിൽ ബ്രാഹ്മണൻ പ്രവേശിക്കുന്നു.
ബ്രാഹ്മണനിൽ നിന്നും വിവരങ്ങൾ ധരിച്ച ഭഗവാൻ,
തരുണിമണിയാമെന്നുടെ രമണിയെ
തരസാ കൊണ്ടിഹ പോന്നിടുന്നേൻ” എന്നു
വിപ്രനോടു മറുപടി പറയുന്നു. തുടർന്ന്,
66
“അമല മിതി ബഹുവിധ വചന
നലമൊടു പോകനാം കുണ്ഡിനനഗരേ
എന്നുപറഞ്ഞു ഭഗവാൻ ബ്രാഹ്മണനുമൊന്നിച്ചു
തേരിൽ കയറി കുണ്ഡിനത്തിലേക്കു പുറപ്പെടുന്നു.
ശ്രീകൃഷ്ണൻ ആഗതനായിട്ടുള്ള വാത്ത വിപ്രൻ രുഗ്മിണിയെ
ധരിപ്പിക്കുന്നു. സ്വയംവരമഹോത്സവത്തിനു ഭഗവാൻ
വന്നുവേന്നിട്ടുണ്ടെന്നറിഞ്ഞു ഭീഷ്മകൻ ചെന്നു
ഹത്തെ സ്വീകരിച്ചിരുത്തുന്നു. ശിശുപാലൻ പുറപ്പാടു്.<noinclude><references/></noinclude>
sphbn0bccq25ceikgyrfcck2hkjq89w
താൾ:Kathakali-1957.pdf/317
106
78565
223594
2024-12-24T17:52:48Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '279 ഭാവിക്കവേ സ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഭഗവാൻ സതിയെ അനുഗ്രഹിക്കുകയും അഭീഷ്ടമെല്ലാം സാധിച്ചു തരാമെന്നു പറയുകയും ചെയ്യുന്നു. സതിയുടെ വിവാഹം “ഏണാങ്ക മൗല...' താൾ സൃഷ്ടിച്ചിരിക്കുന്നു
223594
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>279
ഭാവിക്കവേ സ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഭഗവാൻ
സതിയെ അനുഗ്രഹിക്കുകയും അഭീഷ്ടമെല്ലാം സാധിച്ചു
തരാമെന്നു പറയുകയും ചെയ്യുന്നു. സതിയുടെ വിവാഹം
“ഏണാങ്ക മൗലിയുടെ വേണാന്നരൂപമുട
നാക്ഷി കണ്ടവൾ തെളിഞ്ഞു ദണ്ഡകം
ശ്രീപരമേശ്വരൻ സതിയെ പാണിഗ്രഹണം ചെയ്യുന്നു;
ഇന്ദ്രാദികൾ പുഷ്പവൃഷ്ടി ചെയ്യുകയും, ദക്ഷനെ പ്രശംസി
ക്കുകയും ചെയ്യുന്നു.
വിവാഹം കഴിഞ്ഞ ഉടനെ പ്രാണ
വല്ലഭൻ അപ്രത്യക്ഷനാകയാൽ സതി വ്യസനിക്കുന്നു,
ദേവസ്ത്രീകളോടൊന്നിച്ച് സരസ്വതിദേവി പ്രവേശിച്ചു
സതിയെ സമാധാനിപ്പിക്കുന്നു. (വൃത്താന്തങ്ങളറിഞ്ഞു
ദക്ഷൻ ക്രുദ്ധനായിരിക്കുമ്പോൾ സതി വീണ്ടും തപോ
വനത്തെ പ്രാപിച്ചു ഭഗവാനെ തപസ്സുചെയ്യുകയും മുനി
രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ശിവൻ സതിയെ എടുത്തു
കൊണ്ടു കൈലാസം പ്രാപിക്കുകയും ചെയ്യുന്നു. ഗ്ലോ.)
പുത്രിയെ ശിവൻ കൊണ്ടുപോയെന്നു കേട്ട് ദക്ഷൻ പൂർവ്വാ
ധികം ക്രുദ്ധനാകുന്നു. അദ്ദേഹം ദേവന്മാരുടെ സമീപത്തു
ന്നിട്ടു;
" അറിയാതെ മമ പുത്രിയെ നൽകിയ
തനുചിതമായിതഹോ!
പരിപാകവുമഭിമാനവും ലൗകിക
പദവിയുമില്ലാത്ത ഭഗൻ ശീലത്തെ (അറി)
എന്നു തുടങ്ങി നിന്ദ്യവാക്കുകളുപയോഗിച്ചു. ശിവനെ
ആക്ഷേപിക്കുന്നു. ശിവനെ നിന്ദിക്കരുതെന്നും കൈലാസ്
coo
CLA<noinclude><references/></noinclude>
coyfoudmd2ebhxmv58d3aclarege7ac
താൾ:Kathakali-1957.pdf/318
106
78566
223595
2024-12-24T17:52:58Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '280 ത്തിങ്കൽ ചെന്നു ഭഗവാനെ സന്ദർശിച്ചുവരണമെന്നും ദേവകൾ ഉപദേശിക്കുന്നു. കൈലാസത്തെ പ്രാപിച്ച ദക്ഷനെ നന്ദികേശ്വരൻ തടഞ്ഞുനിറുത്തുകയും ആക്ഷേ പിക്കുകയും ചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223595
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>280
ത്തിങ്കൽ ചെന്നു ഭഗവാനെ
സന്ദർശിച്ചുവരണമെന്നും
ദേവകൾ ഉപദേശിക്കുന്നു. കൈലാസത്തെ പ്രാപിച്ച
ദക്ഷനെ നന്ദികേശ്വരൻ തടഞ്ഞുനിറുത്തുകയും ആക്ഷേ
പിക്കുകയും ചെയ്യുന്നു. ദക്ഷൻ തിരിച്ചുവന്നു യാഗങ്ങളിൽ
ആരും ശിവൻ ഹവിർഭാഗം നൽകരുതെന്ന് ആജ്ഞാ
പിക്കുന്നു.
ബ്രഹ്മാവും ഒരു യാഗം നടത്താൻ നിശ്ചയിച്ചുറച്ചിട്ടു
കൈലാസത്തിൽ ചെന്നു ഭഗവാനെ ക്ഷണിക്കുന്നു. ശിവ
നാകട്ടെ,
ഇന്നു ഞാൻ വരുവതവമാനം നിൻറ
നന്ദനൻ വൈരി മല നൂനം ത
നന്ദിയെ നിയോഗിപ്പനെന്നൊടു സമാനം
ദക്ഷൻ
എന്നു മറുപടി പറഞ്ഞു ബ്രഹ്മാവിനെ യാത്രയാക്കുന്നു.
യാഗത്തിങ്കൽ ആഗതനായ നന്ദികേശ്വരനെ
ആക്ഷേപിക്കുന്നു. ബ്രഹ്മാദികൾ വിവരാകുന്നു.
കാലം കഴിഞ്ഞു ദക്ഷനും ഒരു യാഗമാരംഭിക്കുന്നു. ദധീചി
മഹർഷി പ്രവേശിക്കുന്നു. തന്റെ യാഗത്തിൽ ശിവനു
നൽകുന്നതല്ലെന്നു ദക്ഷൻ മുനിയോടു
പറയുന്നു. ശിവവിശേഷം നാശഹേതുകമാണെന്നു മഹഷി
ഉപദേശിക്കുന്നു.
ഹവിർഭാഗം
“ഗുണദോഷമാരുതിനിന്നു പറയേണ്ട
കുതുകമില്ല മേ കേൾപ്പാനും
എന്നു ദക്ഷൻ മുനിയുടെ ഉപദേശത്തെ തിരസ്കരിക്കുന്നു.
നാരദൻ കൈലാസത്തിൽ ചെന്നു, ദക്ഷൻ യാഗത്തിൽ<noinclude><references/></noinclude>
kfayjn9ref0cwchi1g7jmk1hco6b0to
താൾ:Kathakali-1957.pdf/319
106
78567
223596
2024-12-24T17:53:09Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാട്ടാളൻ' താൾ സൃഷ്ടിച്ചിരിക്കുന്നു
223596
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>കാട്ടാളൻ<noinclude><references/></noinclude>
cnodnzxk6zgqmz2kjdm3lkl84e5gnku
താൾ:Kathakali-1957.pdf/320
106
78568
223597
2024-12-24T17:53:17Z
Tonynirappathu
2211
/* എഴുത്ത് ഇല്ലാത്തവ */
223597
proofread-page
text/x-wiki
<noinclude><pagequality level="0" user="Tonynirappathu" /></noinclude><noinclude><references/></noinclude>
5ve18w5vqr4uimzmlicilb4kpraxmvu
താൾ:Kathakali-1957.pdf/321
106
78569
223598
2024-12-24T17:53:35Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '281 ഭഗവാനു ഹവിർഭാഗം നിശ്ചയിച്ചിട്ടില്ലെന്ന വിവരം അറി യിക്കുന്നു. പിതാവിന്റെ യാഗത്തിനു പോയിട്ടുവരാൻ സതി ശിവനോട് അനുവാദം ചോദിക്കുന്നു. അവിടെ ചെന്നാൽ ദക്ഷൻ അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223598
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>281
ഭഗവാനു ഹവിർഭാഗം നിശ്ചയിച്ചിട്ടില്ലെന്ന വിവരം അറി
യിക്കുന്നു.
പിതാവിന്റെ യാഗത്തിനു പോയിട്ടുവരാൻ സതി
ശിവനോട് അനുവാദം ചോദിക്കുന്നു. അവിടെ ചെന്നാൽ
ദക്ഷൻ അവമാനിച്ചയയ്ക്കുമെന്നും ഭഗവാൻ ഗുണദോഷി
ക്കുന്നു. അതു വകവയ്ക്കാതെ യാഗം കാണാനുള്ള മോഹ
ത്താൽ ഭൂതസംഘ സഹിതയായി ദാക്ഷായണി ദക്ഷപുരി
യിലേക്കു പോകുന്നു. ആഗതയായ പുത്രിയെ ദക്ഷൻ
"
അധിക്ഷേപിക്കുന്നു.
യാഗശാലയിൽ നിന്നു പോക ജമാൽ ഭൂതേശദയിതേ
ഇത്യാദി ആക്ഷേപവചനങ്ങൾ കേട്ട് സതി
കൈലാസ
ത്തിൽ മടങ്ങിച്ചെന്നു ഭഗവാനോടു സംഭവങ്ങൾ അറിയി
ക്കുന്നു. ധിക്കാരം ചെയ്ത ദക്ഷന്റെ ദുമ്മത്തെ പെട്ടെന്നു
തന്നെ ശമിപ്പിക്കുന്നുണ്ടെന്നും ഭഗവാൻ ദേവിയെ സമാശ്വ
സിപ്പിക്കുന്നു. കോപാവിഷ്ഠനായ രുദ്രൻ തന്റെ നിടിലാ
ക്ഷത്തിലെ രൂക്ഷാഗ്നിയിൽ നിന്നും വീരഭദ്രനെയും ഭദ്രകാളി
യെയും സൃഷ്ടിക്കുന്നു. തന്റെ യാഗഭാഗം നൽകാത്ത
പക്ഷം ദക്ഷനെ വധിക്കുന്നതിനും ശിവൻ അവരെ നിയോ
ഗിക്കുന്നു. അവർ ഭൂതസംഘങ്ങളാൽ സമാവൃതമായി
ദക്ഷനഗരിയിൽ കടന്നുചെന്നു വാളു കൊണ്ട് ദക്ഷൻ
ശിരസ്സറുത്ത് അഗ്നിയിൽ ഹോമിക്കുകയും, ദക്ഷൻ ഭഗ
വാനെ നിന്ദിക്കുന്നതു കേട്ടുകൊണ്ടിരുന്ന ദേവന്മാരുടെ
അംഗഭംഗം വരുത്തുകയും ചെയ്യുന്നു; അനന്തരം
ത്തെയും മുടക്കുന്നു.
60
CLO
aɔSS
ഈ അവസരത്തിൽ ഭഗവാൻ<noinclude><references/></noinclude>
2wmc3nwvo8wpzykt1szcyae9v385wbc
താൾ:Kathakali-1957.pdf/322
106
78570
223599
2024-12-24T17:53:44Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '282 ശ്രീപരമേശ്വരൻ ദേവീസമേതനായി അവിടെ ആവിർ ഭവിക്കുന്നു. ദേവകൾ ഭഗവാനെ സ്തുതിക്കുന്നു. “വിധിസുതൻ ജീവിതത്തെ വിരാടിയ ജ്ഞ വിധിവിരോധമാഹുതിർത്തു കാത്തുകൊൾക ക യാ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223599
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>282
ശ്രീപരമേശ്വരൻ ദേവീസമേതനായി അവിടെ ആവിർ
ഭവിക്കുന്നു. ദേവകൾ ഭഗവാനെ സ്തുതിക്കുന്നു.
“വിധിസുതൻ ജീവിതത്തെ വിരാടിയ ജ്ഞ
വിധിവിരോധമാഹുതിർത്തു കാത്തുകൊൾക ക യാ
എന്ന ദേവകളുടെ അപേക്ഷാനുസരണം ഭഗവാൻ അ
മുഖം ഘടിപ്പിച്ചു. ദക്ഷനെ ജീവിപ്പിക്കുന്നു. അപരാധ
ങ്ങൾ പൊറുക്കണമെന്നും ദക്ഷൻ ഭഗവാനെ സ്തുതിച്ച
പക്ഷിക്കുന്നു.
നളചരിതം (ഒന്നാം ദിവസം)
നിൻ പുറപ്പാടു്; നാരദമുനി പ്രവേശിക്കുന്നു.
മഹർഷിയെ യഥാവിധി പൂജിച്ചിരുത്തിയിട്ടു തന്നാൽ
കർത്തവ്യമെന്തെന്നും നളൻ ചോദിക്കുന്നു. ജന്മം പാഴി
ലാക്കരുതെന്നും,
“കുണ്ഡിനപുരിയിലുണ്ടു സുന്ദരി ദമയന്തീതി
കന്യകാരണമവളിൽ വൃന്ദാരകന്മാർക്കും മോഹം'
ഉണ്ടെങ്കിലും നിനക്ക് അവൾ യോഗ്യയാണ്' എന്നും മുനി
നളനെ അറിയിക്കുന്നു. മുമ്പേതന്നെ ദമയന്തിയെപ്പറ്റി
ശ്രവിച്ചിട്ടുള്ള നളൻ മുനിയുടെ വാക്കുകൾ കൂടെ കേട്ടപ്പോൾ
ദമയന്തിയിൽ അനുരക്തനായി ഭവിക്കുന്നു. അനിതരവനി
താസാധാരണങ്ങളായ ദമയന്തിയുടെ ഗുണങ്ങളെ പറ്റി
കേൾക്കയാൽ രാജാവിനു അവളിൽ അനുരാഗം അനുദിനം
വലിച്ചുതുടങ്ങുകയും, “എന്തൊരു കഴിവിനി ഇന്ദുമുഖിക്കു
മെന്നിൽ അന്തരംഗത്തിൽ പ്രേമം വന്നീടുവാൻ ' എന്ന<noinclude><references/></noinclude>
dul9ncimwzeyv4f527p1ckfs9ikzndi
താൾ:Kathakali-1957.pdf/323
106
78571
223600
2024-12-24T17:53:52Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '283 ആലോചിക്കുകയും ചെയ്യുന്നു. രാജ്യഭാരം സചിവന്മാരെ ഏല്പിച്ചിട്ട് നളൻ വിജനമായ പുഷ്പവനത്തിൽ വസി ക്കുന്നു. ഉദ്യാനത്തിലെ കാഴ്ചകൾ ദമയന്തിയിലുള്ള അനുരാഗപാരവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223600
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>283
ആലോചിക്കുകയും ചെയ്യുന്നു.
രാജ്യഭാരം സചിവന്മാരെ
ഏല്പിച്ചിട്ട് നളൻ വിജനമായ പുഷ്പവനത്തിൽ വസി
ക്കുന്നു. ഉദ്യാനത്തിലെ കാഴ്ചകൾ ദമയന്തിയിലുള്ള
അനുരാഗപാരവശ്യത്തെ പൂർവ്വാധികം വലിപ്പിക്കുന്നു.
അവിടെ ഉദ്യാനത്തിൽ രതിശ്രമത്താൽ ക്ഷീണിതനായി
ഉറങ്ങുന്ന ഒരു സുവർണ്ണഹം സം ഇണക്കാമെന്നോത്തു
നളൻ പിടികൂടുകയും
ശിവ ശിവ! എന്തുചെയ്തും ഞാൻ എന്നെ
ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രൻ
എന്നും അതു നിലവിളിക്കുകയും ചെയ്യുന്നു. രാജാവു
ഹംസത്തെ വിട്ടയയ്ക്കുന്നു. ഹംസമാകട്ടെ മടങ്ങിവന്ന
നളനെ വാഴ്ത്തുകയും, "കാമിനി, രൂപിണി, ശീലവതീമണി,
ഹേമാമോദസമയും, ഭിമനരേന്ദ്രപുതയുമായ ദമയന്തിയെ
അനുരാഗിണിയാക്കി കൊടുക്കാമെന്ന് ഏ
കയും ചെയ്യുന്നു. ഇതു കേട്ട്
പ്രിയമാനസ നീ പോയ് വരേണം
പ്രിയയോടെൻറ വാർത്തകൾ ചൊൽവാൻ
എന്നായി, നളൻ. ഹാസം ക്ഷണത്തിൽ പറന്ന് കുണ്ഡിന
ത്തിൽ ദമയന്തിയും തോഴിമാരും കൂടി വിഹരിക്കുന്ന ഉദ്യാ
നത്തെ പ്രാപിക്കുന്നു. ഹംസത്തെ പിടിക്കുവാൻ ദമയന്തി
മുതിരുന്നു. പിടികൊടുക്കാതെ ദമയന്തിയെ തോഴിമാരിൽ
നിന്നുമകറ്റിയശേഷം, സൂത്രത്തിൽ, അവൾ നളനിൽ
അനുരക്തയാണെന്നു മനസ്സിലാ ക്കുന്നു. നളനിൽ താൻ<noinclude><references/></noinclude>
l3h57aq6fpy1f8wzrummp3v43hg3mtu
താൾ:Kathakali-1957.pdf/324
106
78572
223601
2024-12-24T17:54:00Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '284 അനുരക്തയാണെന്ന വിവരം ഇതിനുമുൻപു തോഴിമാരോടു പോലും പറഞ്ഞിട്ടില്ലെന്നും, ഇനി കാലമേ ചെന്നുനീ മരാള പറക നര പാലനോടെല്ലാം പ്രതി പാലിതാവസരം എന്നും ദമയന്തി ഹംസത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223601
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>284
അനുരക്തയാണെന്ന വിവരം ഇതിനുമുൻപു തോഴിമാരോടു
പോലും പറഞ്ഞിട്ടില്ലെന്നും, ഇനി
കാലമേ ചെന്നുനീ മരാള പറക നര
പാലനോടെല്ലാം പ്രതി പാലിതാവസരം
എന്നും ദമയന്തി ഹംസത്തോടു പറയുന്നു.
ചെന്നിതു പാവ ൻ പനോടഭിലാഷം എന്നാൽ ന
നിന്നിലുമുണ്ടാമവനും പരിതോഷം''
പക്ഷേ അഥാ സംഭവിക്കാനിടവരരുതെന്നു പറഞ്ഞു,
മാംസം നളന്റെ സമീപത്തെത്തി വിവരങ്ങൾ രാജാവിനെ
ധരിപ്പിക്കുന്നു.
Q
' അങ്ങിനെയിരിക്കെ ഒരു ദിവസം നാരദമുനിയും ത
മുനിയും ദേവലോകത്തെത്തി ദമയന്തിയുടെ സ്വയംവര
വാർത്ത ഇന്ദ്രനെ കേൾപ്പിക്കുന്നു. ദേവേന്ദ്രൻ, അഗ്നി,
യമൻ, വരുണൻ എന്നിവർ സ്വയംവരാം കുണ്ഡിന
ത്തിലേക്കു പുറപ്പെടുന്നു. മാർഗ്ഗമദ്ധ്യേ സ്വയംവരത്തിനു
പോകുന്ന നളനെ കാണുകയും, ദേവന്മാർ നാൽവരിൽ
ആരെയെങ്കിലും വരിക്കണമെന്നുള്ള അവരുടെ
ശത്തെ ഭൂമിയെ അറിയിക്കാൻ നളനെ നിയോഗിക്കയും
ചെയ്യുന്നു.
ഭൈമീകാമുകനല്ലോ ഞാനും ദേവ
സ്വാമികളെ കരുണവേണം''
സന്ദേ
എന്നു നളൻ പറഞ്ഞുനോക്കിയെങ്കിലും അവരുടെ നിർബ്ബ
ന്ധത്തെ അനുസരിക്കേണ്ടിവന്നു. തിരസ്കരണിയും വാങ്ങി
നളൻ ദമയന്തിയുടെ അന്ത:പുരത്തിലേക്കു ചെല്ലുന്നു.<noinclude><references/></noinclude>
jjdsfe5xtjnt2rc29p78g6rtinc3urb
താൾ:Kathakali-1957.pdf/325
106
78573
223602
2024-12-24T17:54:08Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '285 - - ദൈത്വാരി പൂർവ്വജനു ഭൂത്യം സത നി സാദ്ധ്യം വെടിഞ്ഞു നിഷധേന്ദ്രൻ - ദണ്ഡകം) ദേവന്മാരുടെ അഭിമതം നളൻ ഭൂമിയെ ഗ്രഹിപ്പിക്കുന്നു. "ഈശന്മാരെന്തു വികാലേശം കൂടാതെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223602
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>285
-
- ദൈത്വാരി പൂർവ്വജനു ഭൂത്യം സത നി
സാദ്ധ്യം വെടിഞ്ഞു നിഷധേന്ദ്രൻ - ദണ്ഡകം)
ദേവന്മാരുടെ അഭിമതം നളൻ ഭൂമിയെ ഗ്രഹിപ്പിക്കുന്നു.
"ഈശന്മാരെന്തു വികാലേശം കൂടാതെ അതി
നീച യോഗ്യ മാരംഭിച്ചതാചാരമിപ്പോൾ
"
എന്നു ദമയന്തി അത്ഭുതപ്പെടുന്നു. മാത്രമല്ല താൻ മറെറാ
രാളിൽ അനുരക്തയാണെന്നും,
ചതി ദേവതകൾ തുടന്നീടുകിലോ,
ഗതിയാരവനിതാ
എന്നും ദമയന്തി അറിയിക്കുന്നു.
ദൗത്യഫലം നളൻ
ദേവന്മാരെ ധരിപ്പിക്കു
ക്കുന്നു. അനന്തരം അവരെല്ലാം സ്വയം
വരത്തിനുപോകുന്നു.
രാക്ഷസന്മാരും ദാനവന്മാരും തമ്മിൽ സംഭാഷണം,
ചൂതുകളിയിൽ നിന്നും വിരമിച്ചിട്ട് ക്ഷണത്തിൽ ദമയന്തി
സ്വയംവരത്തിനു പോകണമെന്നും, രാജാക്കന്മാരെയും
സുരന്മാരെയും ചതിച്ചു ദമയന്തിയെ തട്ടിക്കൊണ്ടു പോരണ
മെന്നും അവർ തീരുമാനിക്കുന്നു.
കുണ്ഡിനനഗരിയിൽ പ്രവേശിച്ചു
അനന്തരം
അവിടെ സ്വയം
വരാം ആഗതരായിരിക്കുന്ന ദേവകിന്നരാദികളെ അധി
ക്ഷേപിക്കുന്നു.
വിനിയോഗപ്രകാരം സരസ്വതി ആഗമിച്ച്,
താൻ ദമയന്തിയുടെ തോഴിയായിട്ട് അവളെ സ്വയംവര
മണ്ഡപത്തിലേക്ക് ആനയിക്കാമെന്നു ഭീമനോടു പറയുന്നു.
ഭിമരാജാവും ദമയന്തിയെ സരസ്വതിയുമൊന്നിച്ച് സ്വയം<noinclude><references/></noinclude>
stocbxa85bl8ij867071nkojifu0w1e
താൾ:Kathakali-1957.pdf/326
106
78574
223603
2024-12-24T17:54:17Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '286 വരമണ്ഡപത്തിലേക്ക് അയയ്ക്കുന്നു. ആഗതരായിരിക്കുന്ന രാജാക്കന്മാർ ആരെല്ലാമെന്ന് സരസ്വതീദേവി പറഞ്ഞു കേൾപ്പിക്കുന്നു. നളന്റെ രൂപത്തിൽ അഞ്ചുപേരെ കണ്ടിട്ട്,...' താൾ സൃഷ്ടിച്ചിരിക്കുന്നു
223603
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>286
വരമണ്ഡപത്തിലേക്ക് അയയ്ക്കുന്നു. ആഗതരായിരിക്കുന്ന
രാജാക്കന്മാർ ആരെല്ലാമെന്ന് സരസ്വതീദേവി പറഞ്ഞു
കേൾപ്പിക്കുന്നു.
നളന്റെ രൂപത്തിൽ അഞ്ചുപേരെ
കണ്ടിട്ട്,
“ഇന്ദ്രനഗ്നിയമൻ പാശിയെന്നു നാല് വരി ത, നളൻ
തന്നരികിൽ മരുവുന്നു സുന്ദരി തത്സ്വരൂപന്മാർ
എന്നു ദേവി പറയുന്നു. ദമയന്തി ഈശ്വരന്മാരെ പ്രാത്ഥി
ക്കുകയും അവർ സ്വന്തം രൂപം ധരിക്കുകയും ചെയ്യുന്നു.
ദമയന്തി നളനെ വരിക്കുന്നു. ഇന്ദ്രാദികൾ ദമ്പതിമാ
ഓരോ വരങ്ങൾ നൽകി അനുഗ്രഹിച്ചു മറയുന്നു.
പത്നീസമേതനായി നിഷധനഗരിയെ പ്രാപിക്കുന്നു.
നളചരിതം (രണ്ടാം ദിവസം)
നളനും ദമയന്തിയും: “കുവലയവിലോചന
ബാലേ
ഇത്യാദി ശൃംഗാരപ്പദവും ദമയന്തിയുടെ ഉദ്യാ
നവർണ്ണനയും. നളൻ പൂർവ്വകഥകളെ അനുസ്മരിക്കുന്നു.
കുണ്ഡിനത്തിൽനിന്നും ദേവലോകത്തേക്കു മടങ്ങുന്ന ഇ
ദികളെ കലി മാമാ കണ്ടു മുട്ടുന്നു. ഭീമസുതനായ
ദമയന്തിയെ ആനയിക്കുന്നതിനു് കലി ഇന്ദ്രനോടു വിട
ചോദിക്കുന്നു.
നലമുള്ളാരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവൾ വരിച്ചു
എന്ന് ഇന്ദ്രാദികൾ പറഞ്ഞു കേട്ടപ്പോൾ കലി കോപിഷ്ഠ
പിണക്കിയവൻ
നാകുന്നു.
ഞാനവനെയും ധ്രുവ
മവളെയും, രാജ്യമകലെയും' എന്നു അവൻ ശപഥം<noinclude><references/></noinclude>
c0v9zbg0l3zsi7aqxhrkgyf8ebr07tx
താൾ:Kathakali-1957.pdf/343
106
78575
223604
2024-12-24T17:54:31Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '803 " ചെയ്യുന്നു--ശ്ലോ.) അനന്തരം മുനിമാർ പ്രവേശിച്ചു ഭഗവാനെ വാഴ്ത്തുകയും കൃഷ്ണനൾ ചെയ്തതൊക്കെയും മാനിച്ചു കേൾക്ക നിനക്കു നല്ല” എന്നിപ്രകാരം യോ ധനനെ ഗുണദോഷിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
223604
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>803
"
ചെയ്യുന്നു--ശ്ലോ.) അനന്തരം മുനിമാർ പ്രവേശിച്ചു
ഭഗവാനെ വാഴ്ത്തുകയും കൃഷ്ണനൾ ചെയ്തതൊക്കെയും
മാനിച്ചു കേൾക്ക നിനക്കു നല്ല” എന്നിപ്രകാരം യോ
ധനനെ ഗുണദോഷിക്കുകയും ചെയ്യുന്നു.
Gious ഹനുമാൻ പുറപ്പാട്: യുദ്ധസന്ദർഭത്തിങ്കൽ
തന്റെ രഥകേതുവിൽ വസിച്ചും വിജയപ്രാപ്തിക്കനുഗ്രഹി
ക്കണമെന്നു അജ്ജുനൻ ഹനുമാനോടപേക്ഷിക്കുന്നു.
ഹനുമാൻ അപ്രകാരം സമ്മതിക്കുന്നു.
യുദ്ധം ആരംഭിക്കുന്നു. ആദ്യമായി ധർമ്മപുത്രർ
കൗരവന്മാരെ പോരിനു വിളിക്കുന്നു.
“ടാ കൗരവകീടാ.' ഇത്യാദി പദം. ഇതു
കേട്ടു കൗരവപക്ഷത്തെ സൈന്യാധിപനായ ഭീഷ്മർ
യുദ്ധത്തിനു പുറപ്പെടുകയും അജ്ജുനനെ പോരിനു വിളി
ക്കയും ചെയ്യുന്നു.
യുദ്ധരംഗത്തിൽ ശിഖണ്ഡി പ്രത്യക്ഷ
പ്പെടുകയാൽ ഭീഷ്മർ യുദ്ധം മതിയാക്കി വില്ലു താഴെ
വയ്ക്കുന്നു.
രൗദ്രഭീമസേനൻ പുറപ്പാട്: തന്റെ ഭാ
യുടെ വസ്ത്രാക്ഷേപത്തെ വിചാരിച്ചു വിചാരിച്ചു, ദുശ്ശാ
സന ആക്ഷേപവാാധാക്ഷിപ്ത ഗദോത്ഥിത
നായ ഭീമസേനനാൽ ദുശ്ശാസനൻ ഗ്രഹിക്കപ്പെട്ടു നില്ലെടാ
നില്ലെടാ ഇത്യാദിയുദ്ധപദം, ഭീമസേനൻ @coom
നടൻ മാറു തല്ലിപ്പിളർന്നു രക്തം കുടിക്കുകയും അനന്തരം
ദ്രൗപദിയുടെ കേശത്തെ ബന്ധിക്കുകയും ചെയ്യുന്നു.
ഭീമൻ ദുയോധനനെ അധിക്ഷേപവാക്കുകളുപയോഗിച്ചു<noinclude><references/></noinclude>
ongidxo257bd7dpj6h6qlao7cm4snqt
താൾ:Kathakali-1957.pdf/362
106
78576
223605
2024-12-24T17:54:48Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '320 പറഞ്ഞ ഇനത്തിൽപെട്ടതാണു താനും. എന്നാൽ പരിഹരിക്കാനെന്നല്ല, പ്രസ്തുത ന്യൂന അതിനെ നിശ്ശേഷം മാജ്ജനം ചെയ്യാനെന്നപോലെ സാഹിത്യ പൗഷ്കലം തുളുമ്പുന്ന അമൃതപ്രവാഹമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223605
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>320
പറഞ്ഞ ഇനത്തിൽപെട്ടതാണു താനും. എന്നാൽ
പരിഹരിക്കാനെന്നല്ല,
പ്രസ്തുത ന്യൂന
അതിനെ
നിശ്ശേഷം മാജ്ജനം ചെയ്യാനെന്നപോലെ സാഹിത്യ
പൗഷ്കലം തുളുമ്പുന്ന അമൃതപ്രവാഹമാണ് ആട്ടക്കഥ
കളുടെ അനുത്തമമായ ഒരു ചെറിയ സമാഹാരത്തിൽ
കാണുന്നത്.
കേരളീയസാഹിത്യപ്രസ്ഥാനത്തിൻറ
ഏതു ശാഖയോടും കിടനില്ക്കുന്ന, പോരാ, അതിനെ
അതിശയിക്കുകകൂടി ചെയ്യുന്ന ചമകാര വൈശിഷ്ട്യം കഥ
കളി സാഹിത്യത്തിൽ ഉണ്ടെന്നു പറഞ്ഞാൽ തന്നെയും
മേൽ പറഞ്ഞ നമ്മുടെ രസികന്മാക്ക് അതത്ര ബോധ
മാവുകയില്ല. അതവരുടെ കുറ്റമല്ലതാനും. പിന്നെയോ,
കഥകളിയിലെ സാഹിത്യത്തിന്റെ രമ്യതയുടെ അനവ
ഈ വസ്തുതയെ ഒന്നു വിശദമാക്കാൻ ഉദ
മിക്കുന്നതു സമുചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു.
അതായതു
ആദ്യമായി “സാഹിത്യം” എന്നാൽ എന്താണെന്നു
നോക്കാം. സഹൃദയഹൃദയം യാതൊന്നിനോടു സമീപി
ക്ഷണത്തിൽ തന്നെ അതുമായി " സഹിതതയേ
പ്രാപിക്കുന്നുവോ അതാണു സാഹിത്യം, സഹിതമാവു
എന്നുള്ള അവസ്ഥയാണു സാഹിത്യം.
ശ്രവണമാത്രത്തിൽ തന്നെ വാഗങ്ങളുടെ ചമൽക്കാര
ധോരണി ഹൃദയസ്പൃക്കായി, അതോടു സാമ്യം പ്രാപി
ക്കുന്നതത്രെ സാഹിത്യം. ഈ നിർവചനത്തെ ആധാര
മാക്കി സാഹിത്യത്തെ മാനം ചെയ്യുന്നപക്ഷം
മഹാകവികളിൽ പലരും ദയനീയമായ പരാജയഗ
ത്തിൽ വീഴുകയേയുള്ളു.
നമ്മുടെ
അതിനാൽ വൃഥാ അവരുടെ<noinclude><references/></noinclude>
nznkiuzm64a19t4cv2uhsvyxouc7s4q
താൾ:Kathakali-1957.pdf/363
106
78577
223606
2024-12-24T17:55:04Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
223606
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude><noinclude><references/></noinclude>
bsi7k92omaudnxpl03ll0ng9t5w3k4l
താൾ:Kathakali-1957.pdf/364
106
78578
223607
2024-12-24T17:55:11Z
Tonynirappathu
2211
/* എഴുത്ത് ഇല്ലാത്തവ */
223607
proofread-page
text/x-wiki
<noinclude><pagequality level="0" user="Tonynirappathu" /></noinclude><noinclude><references/></noinclude>
5ve18w5vqr4uimzmlicilb4kpraxmvu
താൾ:Kathakali-1957.pdf/365
106
78579
223608
2024-12-24T17:55:20Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '321 വൈരത്തിനു പാത്രമാകാൻ ഇടകൊടുക്കാതെ നമ്മുടെ പ്രതിപാദ്യം തുടരുകതന്നെ. പരമാം പറഞ്ഞാൽ യഥാസാഹിത്യം നമ്മുടെ നിരവധികളുടെയിടയിൽ വിരലിൽ എണ്ണി നിറുത്താവുന്നേടത...' താൾ സൃഷ്ടിച്ചിരിക്കുന്നു
223608
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>321
വൈരത്തിനു പാത്രമാകാൻ ഇടകൊടുക്കാതെ നമ്മുടെ
പ്രതിപാദ്യം തുടരുകതന്നെ. പരമാം പറഞ്ഞാൽ
യഥാസാഹിത്യം നമ്മുടെ നിരവധികളുടെയിടയിൽ
വിരലിൽ എണ്ണി നിറുത്താവുന്നേടത്തോളം പേർ മാത്രമേ
വശമായിട്ടുള്ള. താദൃശന്മാരല്ലാത്തവർ കവികളായിത്തീ
വാൻ ഒരെളുപ്പവഴി കണ്ടുപിടിച്ചിട്ടുണ്ട്; അതായതു്
പഴയ കവിവരന്മാരെ ആക്ഷേപിക്കുക. ഉദാഹരണത്തിന്
എഴുത്തച്ഛൻറ കഥതന്നെ അവരുടെയും ശ്രദ്ധയ്ക്ക്
ഈയിടെ വിഷയമായി ഭവിച്ചിട്ടുണ്ടല്ലോ; ശാന്തം പാപം
കൈരളിയെ പാരതന്ത്ര്യത്തിൽ നിന്നുദ്ധരിച്ച് സവാഭരണ
വിഭൂഷിതയാക്കി | ഭാരതീയവാണികളുടെ ഗണനയിൽ
അവൾക്കും ആദരണീയമായ ഒരുന്നത സ്ഥാനത്തെ സമാ
ജിച്ചുകൊടുത്ത ആ പുണ്യശ്ലോകൻ, ഗന്ധർവ്വാംശ
സംഭൂതൻ, അമൃതനിഷ്യന്ദികളായ കോമള പദങ്ങൾ കൊണ്ടു
പന്താടി പാത്ഥസാരഥിയുടെ കേശാദിപാദം വണ്ണിച്ച
ആ പണ്ഡിത ഹീരൻ !, ആ തീത്ഥപാദ കവിതയില്ല
പോലും! മഹാപാപത്തിനു ഹേതുവാകുന്ന ഈ വിമർശനം
ഇവിടെ നില്ലട്ടെ.
എഴു
ഇതുപോലാണ് കഥകളിയുടെയും കഥ.
അച്ഛൻ അനന്യസുലഭമായ ശൈലിയും ആശയങ്ങളും
കണ്ടു വിരണ്ടു് അതിലുപരിയായ, അല്ലെങ്കിൽ അതിനു
തുല്യമായ, അതും വേണ്ട ഏകദേശം അതിന്റെ സമീ
പത്തുചെന്നു നില്ക്കാവുന്ന ഒരു കവിതാസരണിയെ ലഭി
വിഷയത്തിൽ നിരാശന്മാരായിട്ടു ചിന്ത രിഞ്ഞ
നമ്മുടെ കവികുഞ്ജരന്മാർ ഇച്ഛ, വേണ്ട, അതു പുളിക്കും<noinclude><references/></noinclude>
dp02xdawko8oa9co5rxy90aqen1pa6m
താൾ:Kathakali-1957.pdf/366
106
78580
223609
2024-12-24T17:55:29Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '822 എന്നു പറഞ്ഞു ആ സാഹിത്യാചാനെ ചെറുതാക്കാൻ ശ്രമിച്ചതുപോലെയാണ് കഥകളി സാഹിത്യത്തേയും തൽ ത്താക്കന്മാരേയും പുച്ഛിച്ചുകൊണ്ട് നമ്മുടെ കവിക രികൾ ആദ്യമേതന്നെ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223609
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>822
എന്നു പറഞ്ഞു ആ സാഹിത്യാചാനെ ചെറുതാക്കാൻ
ശ്രമിച്ചതുപോലെയാണ് കഥകളി സാഹിത്യത്തേയും തൽ
ത്താക്കന്മാരേയും പുച്ഛിച്ചുകൊണ്ട് നമ്മുടെ കവിക
രികൾ ആദ്യമേതന്നെ വിമശിക്കാൻ ആരംഭിച്ചത്. കഥ
കളിസാഹിത്യത്തെ ആക്ഷേപിക്കുവാൻ അവർ പ്രബല
മായ ഒരു പ്രേരകമായി ലഭിച്ചതും അതിലെ സംഗീത
മാണു്. ആട്ടക്കഥകൾ തുറന്നുനോക്കാതെതന്നെ ഇക്കൂട്ടർ
ചിലപ്പോൾ അഭിപ്രായം പുറപ്പെടുവിക്കും. ഇതുകൂടാതെ
വിവിധാശയങ്ങൾ നിറഞ്ഞ സംസ്കൃതശ്ലോകങ്ങളും, തദനു
ഗുണങ്ങളായ മനോഹര മണിപ്രവാളഗാനങ്ങളും, അ
നാതനസാഹിത്യകാരന്മാരെ ചിലപ്പോൾ വിഷമിപ്പിക്കയും
അവരുടെ ഈഷ്യയാകുന്ന കാളസർപ്പത്തിന്റെ ഫണ
പ്രസരിപ്പിക്കയും ചെയ്തിരിക്കാം. എങ്ങിനെയായാലും
കഥകളി ഗ്രന്ഥങ്ങൾ നമ്മുടെ മിക്ക സാഹിത്യകാരന്മാരും
അരോചകമായിതന്നെ വത്തിക്കുന്നു. ഇതിനു പ്രധാന
കാരണം ആ കലയുടെ അധൃഷ്യമായ പുതുമയാണു്.
ആട്ടക്കഥകളെ വ്യാഖ്യാനിച്ചിട്ടുള്ള മഹാപണ്ഡിതന്മാർ
പോലും ചിലയിടത്തു് ഗജപാദനം പറ്റിപ്പോ
യിട്ടുണ്ട്; അതും വളരെ നിസ്സാരങ്ങളായ സന്ദർഭങ്ങളി
ലാണുതാനും. അതുപോകട്ടെ; അതെല്ലാം ഉദ്ധരിച്ച്
അവരുടെ അതൃപ്തിക്കു പാത്രമാകണമെന്നു ഞാൻ വിചാ
രിക്കുന്നില്ല. താരകം
ഗ്രാ
കഥകളി ഗ്രന്ഥങ്ങളിൽ അനുഭവിച്ചിരിക്കുന്ന അൽ
കൃസാഹിത്യത്തെ ഇവിടെ എടുത്തു കാണിച്ച് മാന്യ
വായനക്കാരെ ബോദ്ധ്യപ്പെടുത്തണമെന്ന ഈ അദ്ധ്യായം<noinclude><references/></noinclude>
jkpu2ihik700wts15wg4ckfbdfg9sls
താൾ:Kathakali-1957.pdf/367
106
78581
223610
2024-12-24T17:55:45Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '328 വികം ആര കൊണ്ടുദ്ദേശിക്കുന്നുള്ളു. കൊട്ടാരക്കരത്തമ്പ കോട്ടയം രാൻ കൃതികളായ രാമായണകഥകളിൽ കൃതികൾ മാരലേശം പോലും എങ്ങും കാണാൻ കഴിയാത്തതിനാൽ ആ കഥകൾക്കായി സമയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223610
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>328
വികം ആര കൊണ്ടുദ്ദേശിക്കുന്നുള്ളു. കൊട്ടാരക്കരത്തമ്പ
കോട്ടയം രാൻ കൃതികളായ രാമായണകഥകളിൽ
കൃതികൾ മാരലേശം പോലും എങ്ങും കാണാൻ
കഴിയാത്തതിനാൽ ആ കഥകൾക്കായി
സമയം വൃഥാ വ്യയം ചെയ്യേണ്ടതില്ല. അടുത്തുതന്നെ
സർവ്വാഭരണവിഭൂഷിതയായി നിലാവത്തെ പരിതഃ
പ്രസരിപ്പിച്ചു പ്രത്യക്ഷപ്പെട്ട കൈരളീവിലാസങ്ങളെന്ന
പോലെ അങ്കുരം പ്രാപിച്ച കോട്ടയം കഥകളാണ് ഇനി
നമുക്കു വിമർശനവിഷയം.
കോട്ടയം തിരുമേനി, കിമ്മീ
വധം, കാലകേയവധം, ബകവനും, കല്യാണസൗഗന്ധികം,
എന്നിങ്ങനെ നാലാട്ടക്കഥകൾ നിർമ്മിച്ചിട്ടുള്ള വയിൽ
ഓരോന്നിലെയും സാഹിത്യഗുണങ്ങൾ പ്രത്യേകം എടുത്തു
പറക മഹേതുകമാകയാൽ, സംഗ്രഹിച്ചു ഇവിടെ
പ്രതിപാദിക്കാം.
പറ
അവിടത്തെ കൃതികളിൽ വച്ച് ഏറ്റവും പ്രൗഢ
മായുള്ള ത് കിമ്മീരവധമാണ്. പ്രസ്തുത ഗ്രന്ഥത്തിലെ
പദ്യങ്ങളുടെ രസികത്വം വാചാമഗോചരമെന്ന
വാനുള്ള. ആദ്യമായി ധർമ്മപുത്രരും പാഞ്ചാലിയും രംഗ
പ്രവേശം ചെയ്തിട്ട് അവർ തമ്മിലുള്ള സല്ലാപവിഷയം
തന്നെ ധാർമ്മികമാണ്. സാധാരണ ആട്ടക്കഥകളിൽ
കാണാറുള്ള സംഭോഗശൃംഗാരാതകമായ ഒരു പാശ
കലം പോലും,
ബാലേ കേൾ നീ മാമക വാണി
എന്നു തുടങ്ങുന്ന ഗാനത്തിൽ എങ്ങും കാണുന്നില്ല. അതു
കോട്ടയത്തുതമ്പുരാൻ വലിയ ഒരു വിജയമെന്നുവേണം<noinclude><references/></noinclude>
jmzl1rwi28qnnraitxjfncylly7rs9b
താൾ:Kathakali-1957.pdf/368
106
78582
223611
2024-12-24T17:55:53Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '324 പറയാൻ. കിർമ്മീരവധത്തിലെന്നല്ല, അവിടത്തെ കഥ കളിലൊന്നിലും തന്നെ ഈ ദോഷം നേരിടാതെ അദ്ദേഹം സൂക്ഷിച്ചിട്ടുണ്ടു്. ഇനി, അലങ്കാരങ്ങളാണെങ്കിൽ നിരവധി യുണ്ട്; C എന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223611
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>324
പറയാൻ. കിർമ്മീരവധത്തിലെന്നല്ല, അവിടത്തെ കഥ
കളിലൊന്നിലും തന്നെ ഈ ദോഷം നേരിടാതെ അദ്ദേഹം
സൂക്ഷിച്ചിട്ടുണ്ടു്. ഇനി, അലങ്കാരങ്ങളാണെങ്കിൽ നിരവധി
യുണ്ട്;
C
എന്നു തുടങ്ങുന്ന ശ്ലോകത്തിൽ, ആനനസരോജാതാം
എന്നതിൽ ഉപമാലങ്കാരവും " ഗ്രീഷ്മാഷ് ' എന്നിടത്തു
കാപ്രാസവും, ധൂളിതളി” എന്നതിൽ യമകവും
ആവിഷ് കൃതമായിരിക്കുന്നു. ധർമ്മപുത്രരുടെ പദത്തിൽ,
"
“തളരുന്നു ഗൃഹചംക്രമണേന
തളിരോടിടയും തവ പദയുഗളം
കളമൊഴിമാരണിയും മുടിമാല
കഥമിവ സഹിതേ കാനനചരണം
എന്നും ദ്രൗപദീദേവിയുടെ അവശതയെ സംബന്ധിച്ചു
ആ രാജശിരോമണി സങ്കടപ്പെടുമ്പോൾ, ഉത്തമയായ
ഒരു രാജ്ഞിയുടെ മഹാമനസ്തുത
പ്രകടിപ്പിച്ചുകൊണ്ടു്
ആ ദേവി തന്റെ പാരവശ്യത്തെ അവഗണിച്ചു,
നാഹം ശോചാമി നാഥ, തദനുഗമനത്
* കാനനേ പാദചാ
കിന്താകാശീതി സാഹസക ധരണിസുരാം.
സ്ത്വാം ശരണം പ്രപന്നാൻ
അദ്വാഹം ഭോജയം കഥമിതി ഹൃദയ
കേശ ഏതാവൽ<noinclude><references/></noinclude>
58jlzz1d8fkk7kqpar7woptol37z3oz
താൾ:Kathakali-1957.pdf/369
106
78583
223612
2024-12-24T17:56:02Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '325 എന്നും ബ്രാഹ്മണരുടെ അനശനത്തിൽ ഉൽക്കണ്ഠയേ പ്രകടിപ്പിച്ചു സന്തപിക്കയാണു ചെയ്യുന്നത്. ദ്രൗപദി ദേവിയെ പോലെ ശ്രേഷ്ഠയായ ഒരു നായികയെ സ്വകൃതി യിൽ അവതരിപ്പിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
223612
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>325
എന്നും ബ്രാഹ്മണരുടെ അനശനത്തിൽ ഉൽക്കണ്ഠയേ
പ്രകടിപ്പിച്ചു സന്തപിക്കയാണു ചെയ്യുന്നത്. ദ്രൗപദി
ദേവിയെ പോലെ ശ്രേഷ്ഠയായ ഒരു നായികയെ സ്വകൃതി
യിൽ അവതരിപ്പിച്ച കവിരാജനായ ആ രാജകവിയുടെ
ഔചിത്യദീക്ഷ വർണ്ണനാതീതമെന്നേ പറവാനുള്ളു .
കിമ്മീരവധം കഥതന്നെ നാട്യയോഗ്യമാക്കിയതിൽ തമ്പു
രാൻ പ്രദശിപ്പിച്ചിരിക്കുന്ന മധുരതരമായ സ്വാതന്ത്ര്യം
അദർഭമത്രേ. ശാർദ്ദൂലൻറയും സിംഹികയുടെയും
സൃഷ്ടി കഥാഭിനയത്തെ അവിച്ഛിന്നസുന്ദരമായ ഒരു സര
ണിയിലേക്കു നയിക്കുന്നു. ധമ്മപുത്രർ ആദ്യവസാന
പദവിയെ പ്രദാനം ചെയ്തിട്ടുള്ള ഒരാട്ടക്കഥ കിമ്മീരവധ
ല്ലാതെ വേറെയില്ല. ആ പ്രാധാന്യത്തിനനു സരിച്ചു ആട്ട
ത്തിന്റെ ചിട്ടയും രൂപീകരിച്ചതോക്കുമ്പോൾ കോട്ടയം
തിരുമേനിയുടെ രസപുഷ്കലമായ മസ്തിഷ്കം സർവ്വഥാ
ശ്ലാഘനീയം തന്നെ.
ma
പുരാണപ്രകാരം കിമ്മീരവധത്തിനുശേം പാണ്ഡവ
ന്മാരെ സന്ദശിക്കുന്ന ദുർവാസസ്സിനെ, ആട്ടക്കഥയുടെ ഘട
നാഭിരാമം ഉദ്ദേശിച്ച് കാലേകൂട്ടി തന്നെ യുധിഷ്ഠിര
സമീപം പ്രവേശിപ്പിച്ച ഗ്രന്ഥകാരന്റെ ബുദ്ധി കൗശലം
നാട്യകലാസരണിയുടെ കുസുമമൃദുലവും സൗരഭരമണീയവു
മായ പരിസരത്തിൽ സദാ നൃത്തംവെയ്ക്കുന്ന പ്രതീതിയെ
പഠിതാക്കളിൽ ഉളവാക്കുന്നു. ഭാരതകഥയും വിപരീത
മായി ദുർവ്വാസസ്സ് ശിഷ്യന്മാരോടു കൂടി തൃപ്തിമാനായി
യുധിഷ്ഠിര ചക്രവർത്തിയെ അനുഗ്രഹിച്ചശേഷം,<noinclude><references/></noinclude>
e3i9l9mqnw3zqet8x6uqwke4s4kpcoe
താൾ:Kathakali-1957.pdf/384
106
78584
223613
2024-12-24T17:56:18Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '338 നയത്തിൽ സിദ്ധിച്ചിട്ടുള്ള കഴിവുകളുടെ മാറ്റുരച്ചുനോക്കു വാനുതകുന്ന ശാണോ പലമാണ് പ്രസ്തുത കഥയെന്നു പറഞ്ഞാൽ തെറ്റില്ല. പ്രസ്തുത കഥയിൽ ഭീമസേനന ആടുവാനുള്ള ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223613
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>338
നയത്തിൽ സിദ്ധിച്ചിട്ടുള്ള കഴിവുകളുടെ മാറ്റുരച്ചുനോക്കു
വാനുതകുന്ന ശാണോ പലമാണ്
പ്രസ്തുത കഥയെന്നു
പറഞ്ഞാൽ തെറ്റില്ല. പ്രസ്തുത കഥയിൽ ഭീമസേനന
ആടുവാനുള്ള ശസ്ത്രം ശക്രസൂന ഗതവതി' എന്നു
തുടങ്ങുന്ന ശ്ലോകം സുപ്രസിദ്ധമാണ്. ഈ ശ്ലോകവും
അതോടുന്ന പടവും ഭംഗിയായി ആടുവാൻ കഴിയുന്ന
നടനെ കലാനിപുണന്മാർ അഭിനന്ദിക്കുമെന്നതിൽ
സംശയമില്ല. ഇതുപോലെ തന്നെ അത്തൽ' " അച്ചനം'
എന്ന സാങ്കേതിക നാമങ്ങളാൽ അറിയപ്പെടുന്ന
എന്നും,
“അത്തലിതുകൊണ്ടു നിൻ ചിത്തതാരിലരുതേ
മത്തേഭഗമനേ, കേൾ സത്വരമുണ്ടുപായം
“അർച്ചന ചെയ്തു പരമേശ്വരൻ തന്നോ
ലഭിച്ചുടനെ വരും അജ്ജുനനാൾ
എന്നും തുടങ്ങുന്ന രണ്ടു പദങ്ങളും ഭീമസേനനായി അഭിന
യിക്കുന്ന നടൻ സാമ്യം പരീക്ഷിക്കാനുള്ളവയാണ്.
കാലേ കദാചിദ് കാമിജനാനുകൂല
മാലേയമാരുതവിലോളിതമാലതിക
ലീലാ സേന വിചരൻ വിപിനേ വിനോദ
ലോലാം സമീരണസുതോ രമണീരാണിൽ.
കോമളപദങ്ങളുടെ പ്രസന്നമായ പ്രവാഹത്താൽ സഹ
ഭയ ഹൃദയത്തെ സേവനം ചെയ്യുന്ന പ്രസ്തുത പദ്യം ഭീമ
സേനൻ ശൃംഗാരപ്പദത്തിനു മുൻപുള്ള താകുന്നു. ലാളി
തത്തിനുദാഹരണമായ ഈ ശ്ലോകം സാഹിത്യവാടിയിൽ<noinclude><references/></noinclude>
b3r33h55t2p9dk395phfzpm00pypqci
താൾ:Kathakali-1957.pdf/385
106
78585
223614
2024-12-24T17:56:28Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '339 സുപ്രസിദ്ധമായ ഒരു സുരഭിലകുസുമമാകുന്നു. മാൻ പുറപ്പാടിനുള്ള മൂന്നു ശ്ലോകങ്ങളും രസപുഷ്ടിക്കു ഉത്തമോദാഹരണങ്ങളത്രേ. തമ്പുരാൻ ബകവധവും സാഹിത്യസൗകുമാര്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223614
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>339
സുപ്രസിദ്ധമായ ഒരു സുരഭിലകുസുമമാകുന്നു.
മാൻ പുറപ്പാടിനുള്ള മൂന്നു ശ്ലോകങ്ങളും രസപുഷ്ടിക്കു
ഉത്തമോദാഹരണങ്ങളത്രേ. തമ്പുരാൻ ബകവധവും
സാഹിത്യസൗകുമാര്യത്തിൽ ഒട്ടും തന്നെ പിന്നോക്കമല്ല.
“മാതൃവാക്യാപകർ സമാന
ഭൂസുരേന്ദ്രമിദമേത ബദാഷ
അന്ധസാ ജാരവനിമരാതിം
മുഷിനാശമനമാ
നിനിഷ്ടം
ഇത്യാദി ചമത്കാരസുന്ദരങ്ങളായ പദങ്ങൾ പ്രസ്തുത
കഥയിലും സുലഭമാണ്. കോട്ടയം കഥകളിലെ സാഹിത്യ
വിമർശം ഇങ്ങനെ വിരാമം പ്രാപിക്കട്ടേ.
ഇനി വിദ്വാൻ അശ്വതിതിരുനാൾ തമ്പുരാൻ
കൃതികളെ എടുക്കാം. രുഗ്മിണീസ്വയംവരം, പൗണ്ഡ്രക
വധം, അംബരീഷചരിതം, പൂതനാമോക്ഷം എന്നു നാലാട്ട
വിദ്വാൻ
അശ്വതിതിരുനാൾ
തമ്പുരാൻ
കൃതികൾ
കഥകളാണ് അവിടുന്നു രചിച്ചിട്ടു
അദ്ദേഹത്തിന്റെ പദ
ദണ്ഡകങ്ങൾക്കും ഒരു
പ്രത്യേക മാധുര്യം തന്നെയുണ്ട്. ഈ
വസ്തുതയെ നമ്മുടെ സരസഗായക
കവി എന്ന പ്രത്യേക നാമത്താൽ
അറിയപ്പെടുന്ന മഹാകവി, കെ. സി. കേശവപിള്ള
അവർകൾ സഹൃദയലോകത്തിനു വിശദമാക്കി കൊടുത്തി
ട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു:
“കവിരാജ രാജനായ
ജയദേവൻ ഗീതഗോവിന്ദത്തിലെ<noinclude><references/></noinclude>
l8uzasjqyfmb6s4xxp6dapxfw6d3i7n
താൾ:Kathakali-1957.pdf/386
106
78586
223615
2024-12-24T17:56:36Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '340 ക്രീഡ കോകിലകാകളികളരവൈദ്ഗീകരാ നീയന്തേ പഥിക കഥം കഥമപധ്യാനാവധാനക്ഷ പ്രാപ്തപ്രാണ സമാസമാഗമരസോല്ലാസം വാരാം എന്ന ശ്ലോകം അതിസുന്ദരിയായ ഒരു യാണെങ്കിൽ പൗണ്ഡ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
223615
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>340
ക്രീഡ കോകിലകാകളികളരവൈദ്ഗീകരാ
നീയന്തേ പഥിക കഥം കഥമപധ്യാനാവധാനക്ഷ
പ്രാപ്തപ്രാണ സമാസമാഗമരസോല്ലാസം വാരാം
എന്ന ശ്ലോകം അതിസുന്ദരിയായ ഒരു
യാണെങ്കിൽ പൗണ്ഡ്രകവധത്തിലെ
രം കൈരവബന്ധു ബന്ധുരകര
പ്രൗഢവനിത
ശ്രേണീകൃപാണിലതാ
പ്രൗഢതമസ്തമാല ഗഹന
ഹാലാം പിബൻ മോഹനേ
മാല്യ കോകിലകാമിനീ കളവാ
രമേ രവതകാല സ
എന്ന ശ്ലോകം
വാലേന നീലാംബരം
പ്രൗഢവനിതയുടെ ഒരു ഓമന
ഏതാ
പുത്രിയാണെന്നു നിസ്സംശയം പറയാവുന്നതാണ്.
ദൃശങ്ങളായ മധുര കവിതകളിൽ സാഹിത്യഗുണമില്ലെന്നു
പറയുന്നവരുടെ ഹൃദയം എന്തുകൊണ്ടാണു തീർത്തതെന്നു
ബ്രഹ്മദേവനോടു തന്നെ ചോദിക്കണം.
ഉത്തമങ്ങളായ
തഭാഷയിൽ ശ്ലാഘ്യമായ
പാണ്ഡിത്യം
'' എന്ന പശ്യ വാക്കുകളായ കവിപ്രന്മാരാണ്
കഥകളി ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ശബ്ദാത്ഥാലങ്കാരങ്ങളിൽ അവർ പ്രത്യേകം നിഷ്കർഷി
ച്ചിരുന്നു. ആ നിഷ്ഷ അശ്വതിതിരുനാൾ തമ്പുരാനും<noinclude><references/></noinclude>
ic361k6nczlndheuzy8lgt0i4xwcn23
താൾ:Kathakali-1957.pdf/387
106
78587
223616
2024-12-24T17:56:44Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പാലി CC 341 ച്ചു എന്ന് അദ്ദേഹത്തിന്റെ കൃതികൾ വിശദമാക്കി യിട്ടുണ്ടു്. ചില പദങ്ങൾ താഴെ കാണിക്കാം. ദക്ഷദ്രപ്രതിപക്ഷ പന്നഗചമൂകക്ഷനിധന്നിവ വിക്ഷോഭയൻ മാതലം അക്ഷീണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223616
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>പാലി
CC
341
ച്ചു എന്ന് അദ്ദേഹത്തിന്റെ കൃതികൾ വിശദമാക്കി
യിട്ടുണ്ടു്. ചില പദങ്ങൾ താഴെ കാണിക്കാം.
ദക്ഷദ്രപ്രതിപക്ഷ പന്നഗചമൂകക്ഷനിധന്നിവ
വിക്ഷോഭയൻ മാതലം
അക്ഷീണെന്ന പക്ഷവേഗവ
പക്ഷീന്ദ്രഃ പ്രകടാക്ഷരം മധുരിപ്പും
എന്ന ശ്ലോകം അനുപ്രാസത്തിനും,
COS LO
വരമന്ത്രം പരാന്തമംബുജാക്ഷ
വിനതോ വിനയോദ്ഭവം നി
ചില സുമനോഭിസ്സമനോഭിരാമകീർത്തി
എന്നീ പദ്യം യമകത്തിനും,
മരതകമണിമയ ഭാജനപൂരിതമദിരാരസമിദമധുനാ
മതിമുഖി സുരഭയ പരിചൊടു നിന്നുടെ മഹിതമുഖാംബുജ
മധുനാ
മധുര ജനിമയ സഫലയ സംപ്രതി മധുമദപാടലവര
വിധുകര വിമല ശിലാതല സിമനി വരികരനീമന്ഥര ഗമന
കളരവകളരവമധുരതരം തവഗളതല വിഗളിത
കളമൊഴി നിന്നതു മദനശരാസനമിളകളി
മണിതം<noinclude><references/></noinclude>
ey7asu3bzlv67kjdd5rxrohsdg9grs3
താൾ:Kathakali-1957.pdf/388
106
78588
223617
2024-12-24T17:56:54Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '342 എന്നീ ചരണങ്ങൾ അന്ത്യപ്രാസത്തിനും ങ്ങളാകുന്നു. അത്ഥാലങ്കാരങ്ങൾക്കും കളിൽ യാതൊരു ക്ഷാമവുമില്ല. ഉദാഹരണ തമ്പുരാൻ ആട്ടക്കഥ "നിന്തിരുവടിയുടെ പാദാംബുജാ ഹന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
223617
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>342
എന്നീ ചരണങ്ങൾ അന്ത്യപ്രാസത്തിനും
ങ്ങളാകുന്നു.
അത്ഥാലങ്കാരങ്ങൾക്കും
കളിൽ യാതൊരു ക്ഷാമവുമില്ല.
ഉദാഹരണ
തമ്പുരാൻ
ആട്ടക്കഥ
"നിന്തിരുവടിയുടെ പാദാംബുജാ
ഹന്ത ചന്തിക്കിലോ വിരജനായേഷ ഞാൻ
എന്ന രുഗ്മിണീസ്വയംവരത്തിലെ ഭീഷ്മകൻ പദം
വിരോധാഭാസാലങ്കാരത്തിനും
നരകാശ്രയണോ ചിതക്രിയോപ
ഭദ്രാ മഹതോ ദിവം കപി
നിധനാദി താരയന്തി ഹി
ഹണിയാ മഹതാം സമാഗമാ
പൗണ്ഡ്രകവധത്തിലെ പദ്യം അത്ഥാന്തരാ
എന്ന
സത്തിനും ഉദാഹരണങ്ങളത്രേ.
രുഗ്മിണീസ്വയംവരത്തിൽ
കാണിക്കാം.
ഇനി ശയ്യാഗുണത്തിനു
അത്യുത്തമമായ ദൃഷ്ടാന്തമായി ഗണിക്കാവുന്ന ഒരു പദ്യം
“കണ്ണാലങ്കാര ഹീരാം കുരരുചിരരുചി
കൂടി എടുത്തു
പ്രോലസ്വരൂപമാ
വാവായു കണിതമണി
തുലാകോടി വാചാലവീഥി
ബിഭ്രാണാകാളീം ജലം നലകനദ്ര
കാന്താം സാന്താം
തന്വി രാജ്യപാളീ ഹൃദയകമലിനീ
ശതി കഥ്യതേ<noinclude><references/></noinclude>
3u63kfts9jyvi2l3kb1aivr4l9y8uff
താൾ:Kathakali-1957.pdf/389
106
78589
223618
2024-12-24T17:57:02Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '343 എന്ന ശയ്യാഗുണത്തിന്റെ ലക്ഷണം സമ്പൂണ്ണമായി പ്രസ്തുത ശ്ലോകത്തിൽ കളിയാടുന്നു. അശ്വതിതിരുനാൾ തമ്പുരാൻ രസാനുഗുണമായ ഭാഷ പ്രയോഗിക്കുന്നതിൽ അതിനൈപുണ്യം ഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
223618
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>343
എന്ന ശയ്യാഗുണത്തിന്റെ ലക്ഷണം സമ്പൂണ്ണമായി
പ്രസ്തുത ശ്ലോകത്തിൽ കളിയാടുന്നു.
അശ്വതിതിരുനാൾ
തമ്പുരാൻ രസാനുഗുണമായ ഭാഷ പ്രയോഗിക്കുന്നതിൽ
അതിനൈപുണ്യം ഉണ്ടായിരുന്നു എന്ന വസ്തുത അവി
ടം രണ്ടാട്ടക്കഥകളിൽ കാണുന്ന പ്രാകൃതപ്രയോഗം
കൊണ്ട് അനുമാനിക്കാം.
അംബരീഷ് ചരിതത്തിലെ സംസ്കാരഹീനന്മാരായ
യവനന്മാരുടെ പട്ടം നോക്കുക
ചാവഗുണഘോസോ സുണിയി
ഗോപുരേ പാ
ഇത്യാദി. അതുപോലെ തന്നെ, ത
ശത്തുനാശം ഗുണാം...''എന്നു തുടങ്ങുന്ന പുത
നാമോക്ഷത്തിലെ കംസകിങ്കരന്മാരുടെ പദവും ശ്രദ്ധേയ
നീ പാത്രങ്ങൾക്കും പ്രാകൃതഭാഷ വേണ
മെന്നുള്ള സംസ്കൃതനാടകകത്താക്കളുടെ സിദ്ധാന്തത്തെ
തമ്പുരാനും തന്റെ കൃതികളിൽ അംഗീകരിച്ചിരിക്കുന്നു.
തിരുമനസ്സിലെ ആട്ടക്കഥകളിൽ കാണുന്ന യുദ്ധ
ദങ്ങളുടെ രസപുഷ്ടി വാചാമഗോചരമാകുന്നു. മാതൃകയു
ചില പദങ്ങൾ ഉദ്ധരിക്കാം.
ശിശുപാലൻ -
-
നില്ലുനില്ലെട യാദവാധമ! കല്യനെങ്കിലോ ദുമ്മ!
തെല്ലുമില്ലശാകൃതേ തവ മായകൊണ്ടു ഫലം ജ
ശലഭമിയില ഭസിതമായ മലരായ<noinclude><references/></noinclude>
3cx553auct7cnp1fedaw0uxewkma18t
താൾ:Kathakali-1957.pdf/390
106
78590
223619
2024-12-24T17:57:10Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '344 മുദി നിന്നുടെ ഹൃദിരൂഢമായൊരു പൗരുഷം കൂടുമോ ഹരിയോടു സമ്പ്രതി പാടവങ്ങളും മിന്നെടാ ശാ! കഠോരകുഠാരധാരയിലുടനെ നിന്നുടലാക പടയിൽ വടിവൊടു പൊടിപെടും പഥ അടിതി വന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223619
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>344
മുദി നിന്നുടെ ഹൃദിരൂഢമായൊരു പൗരുഷം
കൂടുമോ ഹരിയോടു സമ്പ്രതി പാടവങ്ങളും മിന്നെടാ
ശാ! കഠോരകുഠാരധാരയിലുടനെ നിന്നുടലാക
പടയിൽ വടിവൊടു പൊടിപെടും പഥ അടിതി
വന്നു തടുക്കയാൽ
വ്യമായൊരു കനം പുനരി മാതു സഗവിതം
മൃത്യുപ് നത്തിന്നു ധരിപ്പതിന്നുരചെയ്തയോ
വിതതപരബലവിപുല വനകലഭാവപാവകനാമഹം
അതിജാന തിരിച്ചുപോവതു രൂപത കീടക, കൂടുമോ
ശിശുപാലൻ:
ആശ്രയം തരുണിക്കു ഞാൻ കിതവാഗ്രഹം യദി ജീവിതേ
സാവായ പരമാത്തിയോടുടനായിക്കണമെന്ന നി
അശനിപാ നസമാനമാകിയ മുഷ്ടി പാതമിതെന്നുടെ
വിശസനം ചെയ്തിടും വമിതരഥാ നീ ചെയ്തിലോ.
(രുഗ്മിണീസ്വയംവരം
ഇതുപോലെതന്നെ അംബരീഷചരിതത്തിൽ
ഷൻ പോർവിളി;
“രേ രേ നരഹതകന്മാരേ വന്നീടുവിൻ
അംബരി
പാപശീലന്മാർ നിങ്ങൾ പാരാതെ വാണിവിടെ
പാപകൃത്യമതിപൗരുഷ ന പാലനായ കലിതം
ഹത മൃഗശതം ഭവതി മഹിത ചരിത മിത്ര നഹി.
വാക്കിലുള്ള ഭിമാനം പോക്കും വേണമെന്നുള്ള
തോർക്കണം വിരവിൽ നേർക്കണം ധനുഷിക്കണം
ശരങ്ങൾ ശിതതരങ്ങൾ കുരുത് നിങ്ങൾ സമരമിന്നു
ജംഭാരി തന്നുടെ ഡംഭം ശമിപ്പിക്കാനും
ഡിംഒരേ സപദി കിം പ്രയാസമതി സംഭ്രമിക്കുമുട<noinclude><references/></noinclude>
7c11w7x887qnbzof8ggqjybnm8eqwvw
താൾ:Kathakali-1957.pdf/391
106
78591
223620
2024-12-24T17:57:18Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '345 സാരഘടന പരുഷര് ഗാനേ നിങ്ങൾ വാസുദേവനെ നിങ്ങൾക്കു വാസവാനു ജപരൻ കരോമി സുഖവാസമതിനു സോഹം സാഹസേന രണമിഹ ശമനഗേഹം ചെയ്ത ഇതും വീരരസം പ്രകടമായി പ്രദ്യോതിപ്പി ക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223620
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>345
സാരഘടന പരുഷര് ഗാനേ നിങ്ങൾ
വാസുദേവനെ
നിങ്ങൾക്കു
വാസവാനു ജപരൻ കരോമി സുഖവാസമതിനു സോഹം
സാഹസേന രണമിഹ
ശമനഗേഹം ചെയ്ത
ഇതും വീരരസം പ്രകടമായി പ്രദ്യോതിപ്പി
ക്കുന്ന ഒരു
ഗാനമത്രെ. ഇത്തരം പദങ്ങൾ ഇനിയും അനേകമുണ്ടു,
വിസ്തരഭയത്താൽ ചുരുക്കുന്നു.
തമ്പുരാൻ ഭാഷാകവിതയെപ്പറ്റിയാണ് അടുത്തു
പറയാനുള്ളത്. അവിടത്തെ പൂതനാമോക്ഷം കഥയിലെ
ഒരു കമൊഴിച്ചാൽ മറ്റു കഥകളിലെങ്ങും ആ തിരു
ഭാഷാശ്ലോകങ്ങൾ നിർമ്മിച്ചിട്ടില്ല.
ആമ്പാടി
വേണ്ടി ഒന്നു ഇത് നിസ്തുലവുമാണു്. കംസശാസനത്തെ
ആദരിച്ചു. പൂതന ലളിതാ വേഷത്തിൽ
പ്രാപിച്ചിട്ട് അവിടത്ത രമണീയതയെ വർണ്ണിച്ചു.
കൊണ്ടുള്ള പടം ആടുന്നതിനു മുമ്പായി അവളുടെ ആഗ
മനത്തെ പ്രസ്താവിക്കുന്ന ശ്ലോകത്തെ പറ്റിയാണ് മുകളിൽ
പ്രസ്താവിച്ചതു . കാമോ രാഗത്തിലുള്ള
താഴെ ഉദ്ധരിക്കുന്നു:-
ശ്ലോക
രൂപം ധരിച്ചാശുനൽ
പൊന്നിൻ മാലയണിഞ്ഞു പൂതന താ
മന്ദം നടന്നീടിനാൾ
പിന്നെച്ചെന്നവൾ ഗോകുലേ കുളിർ
മൂലക്കുന്നിന്നു മതപരം
മിന്നും ചന്ദ്രിക പോലെ മന്ദഹസിതം
തൂകിപ്പറഞ്ഞീടി നാൾ<noinclude><references/></noinclude>
ifghyagqs283im4zcjkhpl4lj2oj86d
താൾ:Kathakali-1957.pdf/406
106
78592
223621
2024-12-24T17:57:30Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '358 താനേ വന്നതിനാൽ ശശിവദനേ! മനു മാമതി ധന്യം ഭുവനേ മലകള കള ഹംസാഞ്ചിതഗമനേ! മന്ദിരത്തിൽ മമ മഹിതമായ മാമക ജന്മവും സഫലമായിന്നു സുന്ദരി! മഞ്ചമതിങ്കലിരുന്നു സുഖമൊടു ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
223621
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>358
താനേ വന്നതിനാൽ ശശിവദനേ!
മനു മാമതി ധന്യം ഭുവനേ
മലകള കള ഹംസാഞ്ചിതഗമനേ!
മന്ദിരത്തിൽ മമ മഹിതമായ മാമക
ജന്മവും സഫലമായിന്നു സുന്ദരി!
മഞ്ചമതിങ്കലിരുന്നു സുഖമൊടു രമിച്ചീടുവതിന്നു
(ഹരിണാക്ഷി)
നമായ സുവണ്ണകുംഭത്തിൽനിന്നും അമൃതം
പകർന്നു ആസ്വദിക്കുന്നതുപോലെയായിരിക്കും തമ്പിയുടെ
കഥകളിയിലെ ഗീതങ്ങൾ ശ്രവിക്കുമ്പോൾ ഉണ്ടാകുന്ന
പരമാനന്ദം. മാധുര്യത്തിൽ മികച്ചുനിൽക്കുന്ന മറെറാരു
പദം കീചകവധത്തിൽ ഉള്ളത് സഹൃദയന്മാക്ക് സുപരി
ചിതമായിരിക്കും. പഠിതാക്കളുടെ അറിവിനു വേണ്ടി ആ
ഗാനവും ഇവിടെ ഉദ്ധരിക്കുന്നു.
(ഉശാനിരാഗം)
മാനിനിമാർ മൗലിമാണ്. മാലിനി! നീ വരികരിക
ആനന നിന്ദിത ചന്ദ്രേ! അയി സഖി നീ വചനം;
പരിചൊടു നീ മമ സവിധേ പകലിരവും വാഴുകയാൽ
ഒരു ദിവസം ക്ഷണമതുപോൽ ഉരുസുഖമേ തീർന്നിതുമോ
ഇന്നിവ ഞാനൊരു കാലം ഹിതമൊടു ചൊല്ലീടുന്നേൻ
ഖിന്നതയിങ്ങതിനതും കിളിമൊഴി നീ കരുതരുതേ: ക
സാദരമന്ദിരമതിൽ നീ സുഭഗതരേ! ചെന്നധുനാ
കദനവും മധുവുംകൊണ്ടുദിതമുദാ വരിക ജവാൻ
വിരാടപരിയായ സുദേഷ്ണയുടെ വാക്യമാണിത്.
ഇങ്ങനെ ഉദ്ധരിക്കാൻ വളരെയുണ്ട്. വിസ്തരഭയത്താൽ<noinclude><references/></noinclude>
qgsfa9l4kdc2xsjowksjkufl8rw5km7
താൾ:Kathakali-1957.pdf/407
106
78593
223622
2024-12-24T17:57:39Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '359 വിരമിക്കുന്നു. തമ്പിയുടെ മുന്നു കൃതികളിലും സംഗീതല നൃത്തം ചെയ്യുകയാണെന്നു പറയുന്നതിൽ അതിശയോ കുതിയില്ല. ഗാനരചനയിൽ തമ്പിയുടെ നൈപുണ്യ അന്യാദൃശമാണെന്നുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
223622
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>359
വിരമിക്കുന്നു. തമ്പിയുടെ മുന്നു കൃതികളിലും സംഗീതല
നൃത്തം ചെയ്യുകയാണെന്നു പറയുന്നതിൽ അതിശയോ
കുതിയില്ല. ഗാനരചനയിൽ തമ്പിയുടെ നൈപുണ്യ
അന്യാദൃശമാണെന്നുള്ള
വസ്തുത
സർവസമ്മതമാകുന്നു.
അദ്ദേഹത്തിന്റെ പല സുപ്രസിദ്ധപദങ്ങളും കീർത്തന
ആ കവിശിരോമണിയുടെ അസൂയാർഹമായ
സംഗീതവാസനയേയും ഗാനരചനാപണിയേയും പ്രദ
ശിപ്പിക്കുന്നവയാണു്.
ഇരയിമ്മൻ തമ്പിയുടെ കൃതിക
ളിൽ ഉള്ളതുപോലെ സാധാരണക്കാക്കും പ്രിയമായി ഭവി
ച്ചിട്ടുള്ള ഗാനങ്ങൾ മറാട്ടക്കഥകളിൽ ഇത്ര ധാരാളമാ
യിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
വധത്തിലെ,
" ശശിമുഖിവരിക സുശീല,
" മാലിനി രുചിരഗുണശാലിനി
സാരം നീ ചൊന്നൊരു മൊഴിയിൽ';
കാന്തകൃപാലോ കാത്തുകൊൾകലാം';
ആദിയായ പദങ്ങളും ഉത്തരാസ്വയംവരത്തിലെ,
'കല്യാണി കാ മമ'; സുന്ദരം കാന്ത
ജയ ജയ നാഗ കേതനം, അരവിന്ദമിഴിമാരേ';
ചക
ഇത്യാദി പദങ്ങളും സകലം സുപരിചിതമാണ്. ദക്ഷ
യാഗം കഥയിൽ മനോഹരമായ പല ഭാഷാശ്ലോകങ്ങളു
മുണ്ടു്. ഉദാഹരണത്തിനും ഒന്നു താഴെ ചേർന്നു.<noinclude><references/></noinclude>
k1fsq9uy9uh8mugfvnrkmzeek0c0vnw
താൾ:Kathakali-1957.pdf/408
106
78594
223623
2024-12-24T17:57:47Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '360 പങ്കംപോക്കുന്ന കാളിന്ദിയിൽ മുഴുകിമാറ്റ ശംഖം തന്റെ കയ്യിലാക്കുള വിലതുമാ കനകാരണമായി, ന് ശങ്കിച്ചു ശങ്കരസ്യ പ്രണയിനിമകളാകുന്നു OYE ഭാഗ്യാലെനി ദക്ഷനിത്ഥം ബാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223623
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>360
പങ്കംപോക്കുന്ന കാളിന്ദിയിൽ മുഴുകിമാറ്റ
ശംഖം തന്റെ കയ്യിലാക്കുള വിലതുമാ
കനകാരണമായി,
ന് ശങ്കിച്ചു ശങ്കരസ്യ പ്രണയിനിമകളാകുന്നു
OYE
ഭാഗ്യാലെനി
ദക്ഷനിത്ഥം ബാഷേ
ഇരയിമ്മൻ തമ്പിയെപ്പറ്റിയുള്ള പ്രസംഗം ഇവിടെ ഉപ
സംഹരിച്ചുകൊള്ളുന്നു.
എണ്ണപ്പെട്ട ആട്ടക്കഥകളിൽ
അടുത്ത് ചർച്ചയും വിഷയീഭവിക്കുന്നതു വിദ്വാൻ കോയി
തമ്പുരാൻ രാവണവിജയമാകുന്നു.
ആലങ്കാരികന്മാരുടെ കാര്യനിർവചനത്തിനും അന
വ്യമായ ഒരു ദൃഷ്ടാന്തമായി രാവണവിജയത്തെ പരി
ഗണിക്കാം. പ്രസ്തുത കഥയിൽ അംഗിയായി നില്ക്കുന്നതു
വീരരസമാണ്. ശൃംഗാരാദിരസങ്ങൾ
സമയോചിതമാകുംവണ്ണം പ്രധാന രസ
ത്തെ പോഷിപ്പിച്ചു
രാവണവിജയം
Ga
കഥക കാവ്യ
രസാത്മകത്വത്തെ പ്രദാനം ചെയ്യുന്നു. നായകനായ
രാവണൻ വിരരസാംഗങ്ങൾക്ക് ഉത്തരോത്തരം വ
മാനമായ ഓരോ സന്ദഭത്തെ പ്രദാനം ചെയ്ത് അംഗിയായ
ആ രസത്തിനു് അവിച്ഛിന്നധാരമായ പ്രവാഹത്തിനു
സൗക്യം നൽകുന്ന ഒന്നത്രേ ഈ ഗ്രന്ഥത്തിലെ ഇതി
വൃത്തബന്ധം, മഹാപ്രതാപവാനായ ലങ്കേശ്വരൻ<noinclude><references/></noinclude>
jwxrws83rjw79l0a1fxr77519ag2rxy
താൾ:Kathakali-1957.pdf/409
106
78595
223624
2024-12-24T17:58:00Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '361 സമരപ്രസ്ഥാനത്തിനിടയ്ക്കും ചാടിക്കയറിവരുന്ന ആ ശൃംഗാരഘട്ടം, അതായതു, രംഭയുമായുള്ള സമാഗമരംഗം ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുള്ള കാവ്യസരണിയെ സുരഭില കുസുമാലംകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223624
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>361
സമരപ്രസ്ഥാനത്തിനിടയ്ക്കും
ചാടിക്കയറിവരുന്ന ആ
ശൃംഗാരഘട്ടം, അതായതു, രംഭയുമായുള്ള സമാഗമരംഗം
ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുള്ള കാവ്യസരണിയെ സുരഭില
കുസുമാലംകൃതമാക്കുന്നതിനും പുറമേ, അതിലെ നായ
കൻ യാത്രാദ്ദേശം അദ്ദേഹത്തിനും എത്രത്തോളം
ലാലസാദ്ധ്യമാണെന്നും കൂടി വിശദമാക്കുന്നു.
യുദ്ധത്തിൽ പരാജിതനായ
വൈശ്രവണനെ നവ
നിധികൾ വന്ന് എടുത്തുകൊണ്ടുപോകുന്ന രംഗവും, അളകാ
പുരത്തിലെ സുന്ദരിമാർ ആശ്രയ ഹീനകളായി വിലപി
ക്കുന്ന ആ സന്ദർഭവും,
065 'ഹാഹാരവും ക്വാന ഹീ ഹീരവം
കലന ഹാ ഹന്ത ഹന്ത ജനഘോഷം
ഇത്യാദി വനത്താൽ ആവിർഭൂതമാകുന്ന ദൈന്യഭാവവും
കണ്ഠപ്പെരുമാളുടെ നിസ്തുലമായ പ്രതാപത്തെ ആവി
ഷ്കരിക്കാൻ നിതരാം സമുചിതമാകുന്നു.
കൈലാസോദ്ധര
ണാനന്തരം സാമഗാനം കൊണ്ടു രാവണൻ പരമശിവനെ
സ്തുതിക്കുന്ന ഘട്ടം ശാന്തരസത്തിനു പ്രശസ്തമായ ഒരുദാഹര
ണമത്രേ. ഇങ്ങനെ നോക്കിയാൽ ഈ ഗ്രന്ഥത്തിലെ
അംഗിയായ വീരരസം ഇതരങ്ങളായ അംഗരസങ്ങളു ടെ
ഹൃദയംഗമമായ സമ്മേളനത്താൽ സഹൃദയഹൃദയാഹാര
കമായി വിലസുന്നതു കാണാം.
- സാഹിത്യത്തിന്റെ മനോഹരതയെ പ്രതിപാദി
ക്കുന്നതായാൽ രാവണവിജയത്തിലെ ഓരോ വരിയും ഉ
രിക്കേണ്ടിവരും. ഈ ഗ്രന്ഥത്തിന്റെ പരിമിതപരിധി<noinclude><references/></noinclude>
734jk95101qwgcsm4et03tghxmle29m
താൾ:Kathakali-1957.pdf/410
106
78596
223625
2024-12-24T17:58:08Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '362 ക്കുള്ളിൽ ഏകാദശശ്യകലാപ്രതിപാദകങ്ങളായ പദ പരമ്പരയെ സമ്പൂണ്ണമായി ഉദ്ധരിക്കുക എന്നുള്ളതു ദുസ്സാ അതുകൊണ്ടു് മാതൃകയായി ചില പദ്യങ്ങൾ മാത്രം എടുത്തു കാണിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
223625
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>362
ക്കുള്ളിൽ ഏകാദശശ്യകലാപ്രതിപാദകങ്ങളായ പദ
പരമ്പരയെ സമ്പൂണ്ണമായി ഉദ്ധരിക്കുക എന്നുള്ളതു ദുസ്സാ
അതുകൊണ്ടു് മാതൃകയായി ചില പദ്യങ്ങൾ
മാത്രം എടുത്തു കാണിച്ച് ചമൽക്കാരത്തെ വിശദമാക്കാം.
ശബ്ദാർ ത്ഥാലങ്കാരങ്ങളും രസാനുഗുണങ്ങളായ പദ
ഗുഹനങ്ങളും രാവണവിജയം ആട്ടക്കഥയിൽ എങ്ങും
സുലഭമാണ്. പ്രസിദ്ധപ്പെട്ട കോട്ടയം കഥകളോടും
അശ്വതിതിരുനാൾ തമ്പുരാൻ കൃതികളോടും കിട
നിലത്ത് സഗുണങ്ങളും രാവണവിജയത്തിൽ ഇണ
6
പ്രാശാമായ തമാശുഗാശിത ശരീരാ
ശാവ മന്ത്രിണോ-
ശ്ലോകശ്യാവിശൻ
ദോരാശി നൈശാകര
ശശ്വത്തിൽ പിശിതാശവംശ കലശാം
(dit
മായാകാശം നികാശ പേശല ശാരാശി
ഇത് വൃത്യനുപ്രാസത്തിന് ഒരുത്തമോദാഹരണമാണ്.
നായകൻ പ്രതാപത്തെ ആവിഷ്കരിക്കുന്ന ഈ പദം
അതിനു യോജിച്ചു, ഗംഭീരത്തെ സ്മരിപ്പിക്കുന്ന പദങ്ങൾ
കൊണ്ടു് ഇംഫിതമാകുന്നു.
"പാതാള ഭൂസുര നിതാദി രാജഭയതാ
യാതാ പൂർ മിയ നാഥാന്തികം പ്രേതാധി
വിവ സമര
നാഥസമരേ
ഈ പദം അന്ത്യപ്രാസത്തിനും<noinclude><references/></noinclude>
8xmiy41gscyil50reki5mlmih1f5sir
താൾ:Kathakali-1957.pdf/411
106
78597
223626
2024-12-24T17:58:19Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്ന 363 “തസ്മിൻ സമുദായധിനാ യൽ പത്രം തന താപ സമുദായുധനാ ഗിരമാമലകാ മധുരാ മധുരഗതാ ദുരന്തമലകാമധുര faafmo പദ്യം യമകത്തിനും ഉദാഹരണങ്ങളാകുന്നു. 210 CA വേറെയും അനേകം ശബ്ദാല...' താൾ സൃഷ്ടിച്ചിരിക്കുന്നു
223626
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>എന്ന
363
“തസ്മിൻ സമുദായധിനാ
യൽ പത്രം തന താപ സമുദായുധനാ
ഗിരമാമലകാ മധുരാ
മധുരഗതാ ദുരന്തമലകാമധുര
faafmo
പദ്യം യമകത്തിനും ഉദാഹരണങ്ങളാകുന്നു.
210 CA
വേറെയും അനേകം ശബ്ദാലങ്കാരസുന്ദരങ്ങളായ ങ്ങൾ
ഉദ്ധരിക്കാനുണ്ടെങ്കിലും വിസ്തരഭയത്താൽ ചുരുക്കുന്നു.
അത്ഥാലങ്കാരം
നിലനിാന നിഹതമതെങ്കിലും അ
ചാലവേ കാണുന്നു ചാരുതരമാഗാ
om fo
കാളിന്ദീവാരിയിൽ ഗാനം ചൊരു
കാഞ്ചനശലാകതൻ കാന്തിയതുപോലെ
ഇത് ഉൽപ്രേക്ഷാലങ്കാരത്തിനും ഒരുത്തമമാതൃകയാണ് .
“അത്രാന്തരേ ദശമുഖോപിക്കാരനേക
മൃത്യുഞ്ജയാചലം സഹസാ പ്ര
യുദ്ധായ ബദ്ധമതിരുദ്ധത ബാഹുവീ
ദിനകരോപിലിനാവസാന
രാചലം
ഈ ശ്ലോകം തുല്യയോഗിതക്കും,
കലിത പുണ്യ ജനക സമാഗമാം
പ്രഥ നിതംബവതീമള കാഞ്ചിതാം
അലഘുപീനപയോധരമണ്ഡിതാം
അചല ഭൂമിമസ് സമുചാവിശൽ
എന്ന പദം സമാസോക്കിക്കും
macme GOCLCS<noinclude><references/></noinclude>
2ki6wv8shzoumgzk01ukc6vbfda2dil
താൾ:Kathakali-1957.pdf/412
106
78598
223627
2024-12-24T17:58:28Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '364 “അതിമൃദുപദനാമാന്തം സ്വന്തപുരശിഞ്ജിതാൽ പ്രതിപദമപിസ്തിതാശ്വാസാൻ നിയമ വിമുഞ്ചതീം സഭയമാക്കാനാനാം ദൃശൗനവനിര പ്രതിരുചി നിചോളാന്തർലീനാം ജഗാദ ദശാനനം എന്ന ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223627
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>364
“അതിമൃദുപദനാമാന്തം സ്വന്തപുരശിഞ്ജിതാൽ
പ്രതിപദമപിസ്തിതാശ്വാസാൻ നിയമ വിമുഞ്ചതീം
സഭയമാക്കാനാനാം ദൃശൗനവനിര
പ്രതിരുചി നിചോളാന്തർലീനാം ജഗാദ ദശാനനം
എന്ന ശ്ലോകം സ്വഭാവോതിക്കും
ങ്ങളാണ്.
ന്ന് ഉദാഹരണ
രംഭാപ്രവേശഘട്ടത്തിൽ രംഭയോടുള്ള രാവണൻ
പദം നിസ്തുലമായ സാഹിത്യരസം
alm
വാർന്നൊഴുകുന്ന
" രാകാധി നാഥരു ചിരഞ്ജിതനിശായാം
ഏകാകിനി ചരസി കാസി കളവാണി
നീലനിാന നിപ്തമതെങ്കിലും
9. ചാലകാണുന്നു ചാരുതരമാഗം
കാളിന്ദി വാരിയിൽ ഗാനം ചൊരു
കാഞ്ചന ശലാകതൻ കാന്തിയതുപോല
നാരീകലാഭരണ ഹീരമണിയായ നി
ആരോമലേ സുതനു ആരുമയോ? രമയോ
ആരെന്നുകേൾപ്പതിനു പാരമിറകതുകം
പാരാതെ ചൊൽക നി ഭാരതിയോ രതിയോ
പ്രകൃതിജിതപല്ലവം പിയൂഷപൂരിതം
ശുകമൊഴിപൊഴിഞ്ഞിടും സുസ്മിതശ്രീപദം
സദാപിതവാധരം തന്നുവെന്നാകിലോ
സുകൃതനിധി ഞാനെന്നു സുന്ദരി വരുമിന്നാ
ഈരേഴു പാരിനിന്നീശനായുള്ള ഞാൻ
മാരാതിരേക ശരമാൽ പിണകയാലേ
താരാധിനാഥമുഖി താവക
വശംവദൻ
പോരെ മാരണ പോരിനു വിസംശയം ''<noinclude><references/></noinclude>
rcldlq292ep2m9aclnxhbrzi1jcz2up
താൾ:Kathakali-1957.pdf/413
106
78599
223628
2024-12-24T17:58:37Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '365 088 നീലാംബരി രാഗത്തിൽ നിബന്ധിക്കപ്പെട്ടിരിക്കുന്ന ഈ സത്രം കീർത്തനീയമാണെന്നുമാത്രം കൊന്നു. "ആനിലനിര " പറഞ്ഞു നില ലീലയെ അനുകരിക്കുംവണ്ണം തന്റെ വദനത്ത നിയോളം...' താൾ സൃഷ്ടിച്ചിരിക്കുന്നു
223628
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>365
088
നീലാംബരി രാഗത്തിൽ നിബന്ധിക്കപ്പെട്ടിരിക്കുന്ന ഈ
സത്രം കീർത്തനീയമാണെന്നുമാത്രം
കൊന്നു.
"ആനിലനിര
"
പറഞ്ഞു
നില
ലീലയെ അനുകരിക്കുംവണ്ണം തന്റെ വദനത്ത
നിയോളം കൊണ്ടു മറച്ചിട്ടു്, വേ.. മതിയായി ലങ്കേശ്വര
നായ രാവണനെ ശിരസാ പ്രണമിച്ചശേഷം കൈപ്പി
കൊണ്ട് രംഭ പറയുകയാണ്.
"
"ആശാനാഥ മുള്ളമാം വിരവിനൊടി
ന്നാശു കേൾക്ക ഗിരം ച
പേശല ഗുണനിധി പ്രാണനാഥനിന്നു ധ
ശതനയനോക്കിലോ ആവതെന്താ
പത്രമായ ജ്ഞാനിന്നുതേ എന്നോടു വാ
നിത്തരമൊന്നും അരുതേ
സ്വത്വവിനയ വാരിധേ സാഹസമായ
കൃത്യമിന്നിതു പാർക്കിലോ ആവതെന്താ;
മുത്തണിമൂലയിന്നുമേ പുൽകുവതിന്നു
വിനായകനന്ദനൻ
നിത്യമോരോരോ വല്ലഭൻ ഞങ്ങടെ പാതി
വ്രത്യമിങ്ങനെ പാക്കിലോ ആവതെന്താ
കാലിത തൊഴുതേൻ പോകുന്നു ധന
പാലസുതനാടിന്നുത
ചാല വരുമെന്നു ഞാൻ ചൊന്ന സമയത
കാലാതീത മാകിലോ ആവതെന്താ<noinclude><references/></noinclude>
71oyze1ik6997agowe6yj8lq7vup84d
താൾ:Kathakali-1957.pdf/414
106
78600
223629
2024-12-24T17:58:45Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '366 പാപമുണ്ടിതിനിന്നുമേ ധനസുതൻ ശാപവുമേകും നിണ്ണയം കോപമരുതു മാനസേ വാനുമിഹ കാലം ഇവ ചൊൽകിലോ ആവതെന്താ lome (coo) സംഗീതരസികലോകത്തിന് പരമാനന്ദപ്രദമായ പാൽ കുഴമ്പാണു് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223629
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>366
പാപമുണ്ടിതിനിന്നുമേ ധനസുതൻ
ശാപവുമേകും നിണ്ണയം
കോപമരുതു മാനസേ വാനുമിഹ
കാലം ഇവ ചൊൽകിലോ ആവതെന്താ
lome (coo)
സംഗീതരസികലോകത്തിന് പരമാനന്ദപ്രദമായ പാൽ
കുഴമ്പാണു് പ്രസ്തുത ഗീതം. ഏവംവിധം രാവണവിജയം
ഒന്നാംതരം ആട്ടക്കഥകളുടെ കൂട്ടത്തിൽ ഗണനീയമായ
ഒരു സ്ഥാനത്തു തന്നെ നിൽക്കുന്നു. Ousmane
ഇവിടെ നിരൂപണത്തിനു വിഷയമായ ആട്ടക്കഥ
കൾക്കു പുറമേ, സാഹിത്യപരമായും അഭിനയപരമായും
മേന്മയെ അർഹിക്കുന്ന മറ്റു കഥകളി ഗ്രന്ഥങ്ങളുടെ
സമുച്ചയത്തിൽ ബാണയുദ്ധം, ദുരോധനവധം, രാജസൂയം,
ബാലിവിജയം, കുചേലവൃത്തം ആദിയായവ പ്രസ്താവ
യോഗ്യങ്ങളാണു്.
കഥകളിസംഗീതം
കേരളത്തിലെ പുരാതന സംഗീതപദ്ധതിയായ
സോപാനമാണ് കഥകളിയിൽ സ്വീകരിച്ചിരിക്കുന്നത്.
സോപനസംഗീതത്തിന്റെ പ്രണേതാവ് പരശുരാമന
ഈ രീതി ഇതരദേശങ്ങളി നടപ്പുള്ള സംഗീതസമ്പ്ര
ദായങ്ങളിൽനിന്നും എത്രയും ഭിന്നമാകുന്നു.
കേരളത്തിൽ
ഗീതഗോവിന്ദവും മറ്റും പാടിവന്നിരുന്നത് സോപന
സമ്പ്രദായത്തിലാണ്. സോപാനത്തിൽ പാടി വന്നി<noinclude><references/></noinclude>
5glz1uuzvg0kqbkwfx9j2m8d6l5hqvn
താൾ:Kathakali-1957.pdf/415
106
78601
223630
2024-12-24T17:58:54Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '367 രുന്നതിനാൽ പിൽ ക്കാലത്തു സോപാനസംഗീതമെന്നു (പടിക്കൽപ്പോട്ടു പേരുണ്ടായി. മേന്മയെ സാഹിത്യത്തിൻറ ഹനിക്കാതെ പദങ്ങളുടെ ഭാവഗാംഭീരത്തെ തികച്ചും നിഷ്കർഷിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223630
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>367
രുന്നതിനാൽ പിൽ ക്കാലത്തു സോപാനസംഗീതമെന്നു
(പടിക്കൽപ്പോട്ടു പേരുണ്ടായി.
മേന്മയെ
സാഹിത്യത്തിൻറ
ഹനിക്കാതെ പദങ്ങളുടെ ഭാവഗാംഭീരത്തെ
തികച്ചും നിഷ്കർഷിച്ചുകൊണ്ടാണ് സോപാനസമ്പ്രദായ
ത്തിൽ ഗാനങ്ങൾ ആലപിക്കപ്പെടുന്നതു്. കഥകളിയുടെ
ആവിഭാവത്തിനുശേഷം സോപാനസംഗീതത്തിൽ പ്രശസ്ത
ന്മാരായിരുന്ന ഗായകന്മാർ കഥകളി ഗായകന്മാരായി
തിർന്നു. അനന്തരകാലത്ത് ഇതര സംഗീതസമ്പ്രദായ
ങ്ങൾ കേരളത്തിൽ പ്രചുരമായി പ്രചരിക്കാൻ തുടങ്ങിയ
തോടെ കഥകളിസംഗീതത്തിൽ ഏറെക്കുറെ പോരായ്മ
കൾ കടന്നു കൂടിയിട്ടുണ്ട്. ശ്രവണസുഖത്തെ മാത്രം ലക്ഷ്യ
മാക്കി ആലപിക്കപ്പെടേണ്ടവയല്ല കഥകളിപ്പാട്ടുകൾ.
കഥകളിപ്പദങ്ങൾ പ്രധാനമായും അഭിനയപാട്ടുകളാണ്.
സോപാന സംഗീതം
ഇതിനു സ്വീകരിച്ചിരിക്കുന്നതിന്റെ കാരണം.
ഇക്കാരണത്താലത്രേ
ശുദ്ധമായ
കുറഞ്ഞൊരു കാലമായി കഥകളി സംഗീതം ദേശീയ
മാക്കണമെന്ന് ചിലർ മുറവിളികൂട്ടുന്നുണ്ട്. കർണ്ണാടിക്
സംഗീതത്തിന്റെ രാഗശുദ്ധിയെ അനുകരിക്കുകയും, താനു
ആലപിക്കുകയും ചെയ്യണമെന്നാണ്
ദേശിയം' എന്ന നിർവ്വചനം കൊണ്ട് ഇക്കൂട്ടർ അർത്ഥ
കഥകളി ഭാഗവതന്മാർ കുറെ കണ്ണാടിക
സരണമായി
സംഗീതം അഭ്യസിച്ചവരായിരിക്കണമെന്ന് ഈയിടെ ഒരു
മാന്യൻ പറഞ്ഞതായി ഓക്കുന്നു. കഥകളിപ്പദങ്ങളെ
ദേശീയമാക്കുകയാണെന്ന പേരിൽ കണ്ണാടിക് സംഗീത
ത്തിന്റെ ചുവ അതിൽ കടത്തിവിടുന്നതിനുള്ള ഒരു ശ്രമം<noinclude><references/></noinclude>
prw2oywweiuy500wn4tdubbbhw0gjn0
താൾ:Kathakali-1957.pdf/416
106
78602
223631
2024-12-24T17:59:03Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '368 ഇവിടെ നടക്കുന്നുണ്ടു്. കുറച്ചു കാലങ്ങൾക്കിപ്പുറം ഇവി ടത്തെ റേഡിയോ നിലയത്തിൽ നിന്നും ചില സന്ദർഭങ്ങ ളിൽ പ്രക്ഷേപണം ചെയ്യപ്പെടാറുള്ള കഥകളിപ്പദങ്ങൾ ഇതിനുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223631
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>368
ഇവിടെ നടക്കുന്നുണ്ടു്. കുറച്ചു കാലങ്ങൾക്കിപ്പുറം ഇവി
ടത്തെ റേഡിയോ നിലയത്തിൽ നിന്നും ചില സന്ദർഭങ്ങ
ളിൽ പ്രക്ഷേപണം ചെയ്യപ്പെടാറുള്ള കഥകളിപ്പദങ്ങൾ
ഇതിനുദാഹരണമാകുന്നു. കഥകളിയെ സംബന്ധിച്ചിട
ത്തോളം ഈ പ്രയാണം എത്രയും അപകടം പിടിച്ച
താണു്.
കഥകളിയുടെ ആവിർഭാവകാലത്തും, അതിനു
ശേഷവും കർണ്ണാടിക് സംഗീതം ഇവിടെ നടപ്പുണ്ടായി
രുന്നു. എന്നാൽ കഥകളി അശേഷം യോജിക്കാത്ത
ആ സമ്പ്രദായം അന്നു ക്കപ്പെടുകയാണുണ്ടായത്;
സ്വീകരിച്ചിരുന്നുവെങ്കിൽ കഥകളിയുടെ കഥ എത്രയോ
മുൻപ് അവസാനിക്കുമായിരുന്നു. സ്വാതിതിരുനാൾ തിരു
മനസ്സിലെ കാലത്തുപോലും കഥകളി സംഗീതം അതിൻറ
തായ പശ്ചാത്തലം തന്നെ അവലംബിച്ചിരുന്നു. കാല
ക്രമത്തിൽ സോപാനസംഗീതത്തിനു പ്രചാരം കുറയുകയും
അതിന്റെ ശുദ്ധിയും വൃത്തിയും മലിനമാക്കപ്പെടുകയും
ചെയ്തുവെങ്കിലും ആ സമ്പ്രദായത്തിൽ അധിഷ്ഠിതമായ
കഥകളി ഗാനങ്ങളുടെ പ്രചാരമോ പ്രാധാന്യമോ കു
ഞ്ഞിട്ടില്ലാ. ഇന്നു കഥകളി ഗാനങ്ങളെ സംബന്ധിച്ച
ആക്ഷേപം പുറപ്പെടുവിക്കുന്നവർ കഥകളിയെ സംബ
ന്ധിച്ചു ശരിയായി ഗ്രഹിച്ചിട്ടായിരിക്കയില്ല. അപ്രകാരം
ചെയ്യുന്നതെന്ന് തീർച്ചയാക്കേണ്ടിയിരിക്കുന്നു.
കളിയുടെ ഏതെങ്കിലും കലാംശക്കുറിച്ചു. അഭിപ്രായം
പുറപ്പെടുവിക്കുമ്പോൾ ആ കലയുടെ നാനാമുഖങ്ങളെ
ക്കുറിച്ചും ജ്ഞാനമുണ്ടായിരിക്കേണ്ടതാണ്.
ഓരോ ദിന<noinclude><references/></noinclude>
cv185w9kwvjvwcr80k0f8n5z41mqe9c
താൾ:Kathakali-1957.pdf/417
106
78603
223632
2024-12-24T17:59:11Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മഹഷി' താൾ സൃഷ്ടിച്ചിരിക്കുന്നു
223632
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>മഹഷി<noinclude><references/></noinclude>
oh5vif4v2ubslaktbs79l78uziklaer
താൾ:Kathakali-1957.pdf/418
106
78604
223633
2024-12-24T17:59:19Z
Tonynirappathu
2211
/* എഴുത്ത് ഇല്ലാത്തവ */
223633
proofread-page
text/x-wiki
<noinclude><pagequality level="0" user="Tonynirappathu" /></noinclude><noinclude><references/></noinclude>
5ve18w5vqr4uimzmlicilb4kpraxmvu
താൾ:Kathakali-1957.pdf/419
106
78605
223634
2024-12-24T17:59:30Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '369 കലാംശങ്ങൾക്കും അത്രമാത്രം അതിസൂക്ഷ്മമായ സംയോ ജനമാണ് കഥകളിയിൽ അന്തർഭവിച്ചിരിക്കുന്നത്. കഥ കളിസംഗീതം ശാസ്ത്രീയമല്ലെന്നു പറയുന്നവർക്ക്, അതിന്റെ ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
223634
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>369
കലാംശങ്ങൾക്കും അത്രമാത്രം അതിസൂക്ഷ്മമായ സംയോ
ജനമാണ് കഥകളിയിൽ അന്തർഭവിച്ചിരിക്കുന്നത്.
കഥ
കളിസംഗീതം ശാസ്ത്രീയമല്ലെന്നു പറയുന്നവർക്ക്,
അതിന്റെ ശാസ്ത്രത്തെക്കുറിച്ചു എത്തും പിടിയുമില്ലെന്നു
സമാധാനിക്കേണ്ടതേയുള്ളൂ. കർണ്ണാടകസംഗീതത്തിനു്
അതിന്റേതായ രംഗശുദ്ധിയും ചിട്ടകളും നിബന്ധന
അതെല്ലാം അതേപടി
കഥകളിസംഗീതത്തിൻറയും ശാസ്ത്രമായിക്കൊള്ള
മെന്നില്ലല്ലോ. കഥകളി സംഗീതം കഥകളിക്കു വേണ്ടിയുള്ള
താണു് വെറും സംഗീതത്തിനുമാത്രം വേണ്ടിയുള്ളതല്ല.
കഥകളിയിലെ സംഗീതസരണി പ്രധാനമായും അതിൻറ
സാഹിത്യത്തിനു വിധേയമാണ്. അഭിനയപ്രകടനം
നടത്തുന്ന കഥകളിനടൻ തരിന'യുടെയും ബഗിയുടെയും
പുറകേ പോക സാദ്ധ്യമല്ല; അങ്ങനെവരുമ്പോൾ
അഭിനയിക്കുവാൻ തന്നെ അസാദ്യമാകും. സാഹിത്യ
വിച്ഛേദം സൃഷ്ടിക്കുകയും തന്മൂലം രസഹാനിക്കു നിദാനമാക
കയും ചെയ്യുന്ന ആലാപം, അതെത്രതന്നെ ശുദ്ധിയും
ശ്രവണമാശയവും ഉള്ളതായിരുന്നാലും കഥകളിരംഗ
ത്തിൽ സാങ്കേതികമായി പല ന്യൂനതകളും ഉണ്ടാകും.
ഗാനങ്ങൾ ശ്രവണമധുരമായിരിക്കേണ്ടതുണ്ടു; എന്നാൽ
അവ ഒരിക്കലും സാഹിത്യത്തിനെ ബലികഴിച്ചിട്ടാവരുത്.
ഉദാഹരണത്തിനു
കല്യാണസൗഗ .
ന്ധികത്തിലെ ഹനുമാനു : സിഹവരുന്നതിനാൽ
മെതിരില്ലയോ ? ” ഇത്യാദി വിവാദം വീരരസപ്രധാന
മായ ഒരു സന്ദഭമാണു്. ഇവിടെ സ്പഷ്ടമാകുന്ന ആശ്ച
"<noinclude><references/></noinclude>
sia9eim6h1js6wgrolm98465wf0asa4
താൾ:Kathakali-1957.pdf/420
106
78606
223635
2024-12-24T17:59:40Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '370 ഭാവം ഭാഗവതരുടെ ഗാനത്തിലും ജ്യോതിക്കണം. അതി ല്ലാതെ അസ്ഥാനത്തു പദങ്ങൾ വിഘടിപ്പിച്ചു, വലി ച്ചിഴച്ച് ആലപിക്കുന്നതു നാട്യത്തിന് ഒട്ടും സഹായക മാവുകയില്ല. നാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223635
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>370
ഭാവം ഭാഗവതരുടെ ഗാനത്തിലും ജ്യോതിക്കണം. അതി
ല്ലാതെ അസ്ഥാനത്തു പദങ്ങൾ വിഘടിപ്പിച്ചു, വലി
ച്ചിഴച്ച് ആലപിക്കുന്നതു നാട്യത്തിന് ഒട്ടും സഹായക
മാവുകയില്ല.
നാട്യത്തിനാധാരമായ സാഹിത്യത്തെ നിഷ്കർഷിച്ചു
ചൊല്ലുന്ന ഗാനം, അതാതു സന്ദർഭത്തിലെ സ്ഥായിഭാവ
ത്തിനു ജകമായിട്ടാണു കഥകളിയിൽ വർത്തിക്കുന്നത്.
അപ്രകാരമുള്ള സന്ദർഭങ്ങൾക്കാവശ്യമായ ശുദ്ധി അര
ങ്ങത്തു് ഭാഗവതരുടെ ഗാനത്തിൽ പ്രകടമാകുന്നുണ്ടെങ്കിൽ
കഥകളിയെ സംബന്ധിച്ചിടത്തോളം ആ ഗാനാലാപം
ഉൽകൃഷ്ടമാകുന്നു. സ്വരമാധുരവും, കഥാസന്ദർഭത്ത
ക്കുറിച്ചുള്ള തികഞ്ഞ ബോധവും കൊണ്ട് അനുഗൃഹിത
ന്മാരായ ഗായകന്മാർ കഴിവുള്ള കഥകളി ഗായകന്മാരുടെ
ശിക്ഷണത്തിൽ പരിശീലിക്കുകയാണെങ്കിൽ കഥകളി
രംഗത്ത് നല്ല ഗായകന്മാരായി ശോഭിക്കുവാൻ കഴിയും.
പദങ്ങൾ കണക്കിനു പാടി അരങ്ങു നടത്തിക്കാനുള്ള
ചിട്ടയും മറ്റും അഭ്യാസക്കുറവുമൂലം പല ഗായകന്മാരിലും
ദൃശ്യമാകുന്നില്ല. കഥകളി ഗായകന്മാർ
കർണ്ണാടക
സംഗീതം അഭ്യസിക്കാൻ പോകുന്നതിനേക്കാൾ അത്യാ
വശ്യമായിരിക്കുന്നത് സാങ്കേതികമായ ഈദൃശപോരായ്മ
കളെ പരിഹരിക്കുകയാണ്. പദങ്ങൾ താളക്രമത്തിനു
പാടി കണക്കിന് ആടിക്കേണ്ട ചിട്ടയും കലാശിപ്പിക്കേണ്ട
പ്രകാരങ്ങളും മനസ്സിലാക്കി രംഗം നിയന്ത്രിക്കാൻ പ്രാപ്ത
ന്മാരായ ഗായകന്മാരാണ് ഇന്നു കഥകളിക്കാവശ്യം<noinclude><references/></noinclude>
bkiymubcubfu2kipesawrb3wtbt4wlx
താൾ:Kathakali-1957.pdf/421
106
78607
223636
2024-12-24T17:59:49Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '371 കേരളത്തിന്റെ സർവ്വതോമുഖമായ പ്രത്യേകത ഗാനകലയിലും അന്തർഭവിച്ചിരിക്കുന്നു എന്ന പരമാ ത്തിനു കഥകളിപ്പാട്ടുകളുടെ പ്രയോഗസമ്പ്രദായം ഒരു ത്തമോദാഹരണമാണ്. കഥകള...' താൾ സൃഷ്ടിച്ചിരിക്കുന്നു
223636
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>371
കേരളത്തിന്റെ സർവ്വതോമുഖമായ പ്രത്യേകത
ഗാനകലയിലും അന്തർഭവിച്ചിരിക്കുന്നു എന്ന പരമാ
ത്തിനു കഥകളിപ്പാട്ടുകളുടെ പ്രയോഗസമ്പ്രദായം ഒരു
ത്തമോദാഹരണമാണ്. കഥകളിപ്പാട്ടുകളുടെ മാധുരി
അനിതരസാധാരണമാകുന്നു. 0 സന്ദർഭാനുസരണമായ
രസ, ഭാവാദികൾക്കു ജകമായി സോപാനമട്ടിൽ കഥ
കളിരംഗത്ത് ആലപിക്കപ്പെടുന്ന പദങ്ങൾ പലപ്പോഴും
പ്രേക്ഷകലോകത്തിന്റെ ഹൃദയാന്തർഭാഗത്തെ ദൃഢമായി
സ്പർശിക്കുവാൻ പാപ്തമാണ്. വികാരങ്ങളെ വിജ്രംഭി
പ്പിക്കുന്നതിനുള്ള ആ കഴിവു ഇതരഗാനസമ്പ്രദായ
ങ്ങളിൽ വിരളമാകുന്നു. സോപാനസംഗീതത്തിൻറ
പുനരുദ്ധാരണം കേരളത്തിൽ കഥകളിക്ക് ഒരു നവ.
ചൈതന്യം പ്രദാനം ചെയ്യുമെന്നുള്ളതിനു സംശയമില്ല.<noinclude><references/></noinclude>
09h88g2s2mn180ixmu1b41oz2ab1y0r
താൾ:Kathakali-1957.pdf/302
106
78608
223637
2024-12-24T18:00:18Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '264 ഇത്യാദി വിചാരപ്പടവും. തന്റെ മിത്രമായിരുന്ന നരകാ സുരൻ, നിഹന്താവായ കൃഷ്ണൻ ജ്യേഷ്ഠനെക്കൊന്നു പകവീട്ടണമെന്നു വിചാരിച്ചുകൊണ്ടു് വിവിദൻ ബലഭദ്രനു മായി യുദ്ധം...' താൾ സൃഷ്ടിച്ചിരിക്കുന്നു
223637
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>264
ഇത്യാദി വിചാരപ്പടവും. തന്റെ മിത്രമായിരുന്ന നരകാ
സുരൻ, നിഹന്താവായ കൃഷ്ണൻ ജ്യേഷ്ഠനെക്കൊന്നു
പകവീട്ടണമെന്നു വിചാരിച്ചുകൊണ്ടു് വിവിദൻ ബലഭദ്രനു
മായി യുദ്ധം ചെയ്യുന്നു. ഹലായുധം പ്രയോഗിച്ചു. ബല
ഭദ്രർ വിവിദനെ സംഹരിക്കുന്നു.
ശ്രീകൃഷ്ണസഭ: കരൂശാധിപനായ
ഒരു ദൂതൻ പ്രവേശിക്കുന്നു. യഥാ വാസുദേവൻ
താനാണെന്നും, തന്റെ ചിഹ്നങ്ങളായ ശംഖചക്രാദികളെ
ഉപേക്ഷിക്കണമെന്നും ഉള്ള പാകസന്ദേശത്തെ
ദൂതൻ ശ്രീകൃഷ്ണനെ അറിയിക്കുന്നു. ദൂതവാക്യം കേട്ടു
കോപിഷ്ഠനായ സാത്യകി, പൗണ്ഡ്രകന്റെ അഹങ്കാരം
ശിപ്പി ക്കുന്നുണ്ടെന്നു തീർച്ചപ്പെടുത്തുന്നു. ഭഗവാൻ
ഗരുഡനെ സ്മരിക്കുന്നു. തൽക്ഷണം ഗരുഡൻ ആഗമിച്ചു
ഭഗവാനെ വണങ്ങിയിട്ടു തന്നാൽ കർത്തവ്യമെന്തെന്നു
പാകൻ ഒപ്പം ശമിപ്പിക്കുന്നതി
ചോടിക്കുന്നു.
ലേക്കു യുദ്ധസന്നാഹത്തോടെ ഉടനെ എല്ലാപേരും യാത്ര
യാകണമെന്നു ഭഗവാൻ അരുളിച്ചെയ്യുന്നു. (ഗരുഡ
വാഹനനായി ഭഗവാൻ സൈന്യസമേതം പൗണ്ഡ്രകന്റെറ
രാജധാനിയിലെത്തുന്നു ശ്ലോ.)
14:00 LoveL
ഗോപുരദ്വാരത്തിൽവച്ചതിൽ പാകിങ്കര
ന്മാരെ ശ്രീകൃഷ്ണൻ വധിക്കുന്നു. കാശിഭൂപതിയോടൊ
പൗണ്ഡ്രകൻ ഭഗവാനുമായി യുദ്ധം ചെയ്യുന്നതിനു
യുദ്ധത്തിൽ ശ്രീകൃഷ്ണൻ പൗണ്ഡ്രകനെ നിഗ്ര
യുദ്ധത്തിൽ ഹതനായ കാശിരാജാവിൻറ
വരുന്നു.
ഹിക്കുന്നു.
4<noinclude><references/></noinclude>
hdqzw255zuh9si2qdrzyap8wvjyv4yb
താൾ:Kathakali-1957.pdf/303
106
78609
223638
2024-12-24T18:00:27Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '265 പിതാവിൻറ ശിരസ്സ് അയാളുടെ പുത്രനായ സുദക്ഷിണ മുൻപിൽ പതിക്കുകയും, ശിരസ്സിനെ എടുത്തു വച്ചു മരണത്തെ ഓർത്തു സുദക്ഷിണൻ വ്യസനിക്കു കയും ചെയ്യുന്നു. പിതൃശിരസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223638
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>265
പിതാവിൻറ
ശിരസ്സ് അയാളുടെ പുത്രനായ സുദക്ഷിണ മുൻപിൽ
പതിക്കുകയും, ശിരസ്സിനെ എടുത്തു വച്ചു
മരണത്തെ ഓർത്തു സുദക്ഷിണൻ വ്യസനിക്കു കയും
ചെയ്യുന്നു. പിതൃശിരസ്സിനെ വഹ്നിയിൽ ദഹിപ്പിച്ചു
സംസ്കാരകർമ്മങ്ങളെല്ലാം നിർവ്വഹിച്ചശേഷം ശത്രുസംഹാ
രാം സുദക്ഷിണൻ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷ
പ്പെടുത്തുന്നു. അഭീഷ്ടകാര്യ സാദ്ധ്യത്തിലേയും ഹോമം
ചെയ്യുന്നതിനു നിർദ്ദേശിച്ച് ഭഗവാൻ മറയുന്നു.
ക്ഷിണൻ ഹോമം ആരംഭിക്കുന്നു. ഹോമകുണ്ഡത്തിൽ
നിന്നും അഗ്നിസ്വരൂപമായ കൃത പ്രത്യക്ഷപ്പെടുന്നു.
ശ്രീകൃഷ്ണനെ വധിക്കണമെന്ന് സുദക്ഷിണൻ കൃത്യയോടാ
വശ്യപ്പെടുന്നു. ഭൂതസംഘ സഹിതയായി കൃത്യ ദ്വാരക
യിൽ പ്രവേശിക്കുന്നു. കൃതിയുടെ വരവുകണ്ട് ദ്വാരക
യിൽ ബ്രാഹ്മണരുടെ ബഹളം. ദ്വാരകയിൽ പ്രവേശിച്ച
കൃത്യ ഘോരാട്ടഹാസങ്ങൾ മുഴക്കി ജനങ്ങളെ ഭയവിഹ്വല
രാക്കുന്നു. ആരിതാരിതസാരമനുജന്മാർ' ഇത്യാദി കൃത്യ
യുടെ പദം. സുദർശനചക്രം പ്രവേശിച്ചു കൃത്യയെ ദഹി
പ്പിക്കുന്നു. അനന്തരം സുദർശനം സുദക്ഷിണ വാസ
സ്ഥലത്തുചെന്ന് അവനെയും സംഹരിക്കുന്നു. ശ്രീകൃഷ്ണനും
ചക്രവും: ദുഷ്ടനിഗ്രഹവാർത്തകൾ ചക്രം ഭഗവാനെ പറഞ്ഞു
കേൾപ്പിക്കുന്നു; ദേവകൾ പുഷ്പവൃഷ്ടി ചെയ്യുന്നു.
അംബരീഷചരിതം
അംബരീഷമഹാരാജാവും രാജ്ഞിമാരും ശൃംഗാര
അംബരീഷൻ കുലഗുരുവായ വസിഷ്ഠൻ ആശ്ര<noinclude><references/></noinclude>
8y3zuh5barvy3726tyc5gfioxcqsdhu
താൾ:Kathakali-1957.pdf/304
106
78610
223639
2024-12-24T18:00:35Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മത്തിൽ ചെന്ന്, 266 ഭഗവൽപ്രസാദത്തിനു ' എന്താണ നുഷ്ഠിക്കേണ്ടതെന്ന് ഉപദേശം അർത്ഥിക്കുന്നു. ദ്വാദശി വ്രതം അനുഷ്ഠിക്കണം.മനും വസിഷ്ഠൻ ഉപദേശിക്കുന്നു. അംബരീഷനും സു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223639
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>മത്തിൽ ചെന്ന്,
266
ഭഗവൽപ്രസാദത്തിനു ' എന്താണ
നുഷ്ഠിക്കേണ്ടതെന്ന് ഉപദേശം അർത്ഥിക്കുന്നു. ദ്വാദശി
വ്രതം അനുഷ്ഠിക്കണം.മനും വസിഷ്ഠൻ ഉപദേശിക്കുന്നു.
അംബരീഷനും
സുമന്ത്രരും: ഭഗവൽഭക്തന്മാരല്ലാതെ
അകൃത്യങ്ങളിൽ ഏപ്പെട്ടവരായി രാജ്യത്തിൽ ആരെങ്കിലു
മുണ്ടോ എന്ന് രാജാവ് മന്ത്രിയോടന്വേഷിക്കുന്നു. പാപി
കളായ യവനന്മാരുടെ ഉന്മത്തതകളെ സുമന്ത്രർ രാജാ
വിനെ ധരിപ്പിക്കുന്നു. യവനന്മാരുടെ പുറപ്പാടു്; അംബ
രീഷൻ യവനസങ്കേതത്തെ പ്രാപിച്ച് അവരെ നിഗ്രഹി
കൊടുക്കുന്നു. അനന്തരം അദ്ദേഹം മധുവനത്തിൽ ചെന്നു
ഭഗവൽപാദങ്ങളെ ആരാധിച്ചു വസിക്കുന്നു.
പാരിനൊ അവരായി മേവിന മുരാരാതി സേവകനുകാരൻ
ഇത്യാദി ദണ്ഡകം.
ome
ഈരേഴു
14. ദുർവ്വാസാവിന്റെ വരവ്. വ്രതാവ സാനത്തിങ്കൽ
പാരണചെയ്യുന്നതിനു സ്നാനം കഴിഞ്ഞുവരാൻ അംബ
രീഷൻ മുനിയോടപേക്ഷിക്കുന്നു. മുനി സ്നാനത്തിനു
പോകുന്നു. ദ്വാദശി കഴിയാറായിട്ടും മഹഷി സ്നാനം
കഴിഞ്ഞു മടങ്ങി വരായ്കയാൽ അംബരീഷൻ വ്യസനിക്കുന്നു;
അദ്ദേഹം ഭഗവാനെ പ്രാത്ഥിക്കുന്നു. അപ്പോൾ ഒരു
സംഘം ബ്രാഹ്മണർ പ്രവേശിക്കുന്നു. ഈ ബ്രാഹ്മണരുടെ
ഉപദേശപ്രകാരം രാജാവ് ജലപാനം ചെ
നം ചെയ്തു പാരണ
കഴിക്കുന്നു. അംബരീഷൻ പാരണ കഴിച്ചുവെന്നറിഞ്ഞ
ദുർവ്വാസാവും തൽക്ഷണം കുപിതനായി രാജാവിനോട്
കയക്കുന്നു.<noinclude><references/></noinclude>
mf46e369rvmt4vxanexrnxseb4b953s
താൾ:Kathakali-1957.pdf/305
106
78611
223640
2024-12-24T18:00:42Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '267 പാതിരകാ നീ സംപ്രതി ചെയ്തതു പാക്കിലെത്ര ചിത്രം ! അത്രിമഹാമുനിപുത്രനഹം തവ ചിത്തേ കരുതുക കുടിലതരമതേ!' എന്നിങ്ങനെ മുനി അംബരീഷനെ അധിക്ഷേപിക്കുന്നു. കോപാവേശം സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223640
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>267
പാതിരകാ നീ സംപ്രതി ചെയ്തതു
പാക്കിലെത്ര ചിത്രം !
അത്രിമഹാമുനിപുത്രനഹം തവ
ചിത്തേ കരുതുക കുടിലതരമതേ!'
എന്നിങ്ങനെ മുനി അംബരീഷനെ അധിക്ഷേപിക്കുന്നു.
കോപാവേശം സഹിയാതെ അംബരീഷൻറെ നിഗ്ര
ഹാം മഹഷി കൃത്യയെ സൃഷ്ടിക്കുന്നു. കൃത്യ പ്രത്യക്ഷ
കിങ്കര ഭഗവൻ ! മുനീശ്വര
കിങ്കരി ഞാനധുനാ ? എന്നു മുനിയുടെ ആജ്ഞ
നിറവേറ്റാൻ സന്നദ്ധയായി നില്ക്കുന്നു. അംബരീഷനെ
യുദ്ധത്തിൽ നിഗ്രഹിച്ചിട്ടുവരണമെന്നു ആവാസസ്സ് കൃത്യ
യോട് ആജ്ഞാപിക്കുന്നു. പ്രചണ്ഡമായ അട്ടഹാസ
ങ്ങൾ മുഴക്കിക്കൊണ്ട് കൃത്യ അംബരീഷൻ നേ
പാഞ്ഞടുക്കുന്നു. രാജാവിന്റെ രക്ഷാം വിഷ്ണു നിയോഗ
മനുസരിച്ച് സുദർശനചക്രം പ്രത്യക്ഷപ്പെട്ട് കൃത്യയെ
ഹനിക്കുന്നു. അനന്തരം ചക്രം മുനിയുടെ നേർ തിര
യുന്നു. പ്രാണരക്ഷാർത്ഥം മുനി ഓടിച്ചെന്നും ബ്രഹ്മാവി
നോട്ട് അഭയം അർത്ഥിക്കുന്നു. നാരായണനെ ഭജിക്കു
വാൻ നാന്മുഖൻ നിർദ്ദേശിക്കുന്നു; അനന്തരം മുനി ശിവനെ
പ്രാപിക്കുന്നു. അവിടെയും രക്ഷയില്ലെന്നു കണ്ടപ്പോൾ
ദുർവ്വാസ് വകണ്ഠത്തിലേക്കു പാഞ്ഞു ഭഗവാൻ
പാദങ്ങളെ ശരണം പ്രാപിക്കുന്നു. അംബരീഷൻ വിചാരി
ച്ചാൽ മാത്രമേ അഭയം നൽകാൻ സാദ്ധ്യമാകൂ എന്നു<noinclude><references/></noinclude>
c9rt2p6rjuqzyvaa03mmd3jwpnq2ecb
താൾ:Kathakali-1957.pdf/306
106
78612
223641
2024-12-24T18:00:50Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '268 വിഷ്ണു അരുളിച്ചെയ്തയാൾ മുനി അംബരീഷനെ ശരണം പ്രാപിച്ച് രക്ഷ നേടുന്നു. പൂതനാമോക്ഷം വസുദേവരും ദേവകിയും: ശൃംഗാരപ്പദം. ദുഷ്ടന്മാ രായ അസുരന്മാരുടെ ഭാരം സഹിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223641
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>268
വിഷ്ണു അരുളിച്ചെയ്തയാൾ മുനി അംബരീഷനെ ശരണം
പ്രാപിച്ച് രക്ഷ നേടുന്നു.
പൂതനാമോക്ഷം
വസുദേവരും ദേവകിയും: ശൃംഗാരപ്പദം. ദുഷ്ടന്മാ
രായ അസുരന്മാരുടെ ഭാരം സഹിക്കാനാവാതെ ദുഃഖിത
യായ ഭൂമിദേവി ബ്രഹ്മാവിനോടു സങ്കടമുണത്തിക്കുന്നു.
ദേവന്മാരും ഭൂമിദേവിയുമൊന്നിച്ചു വിരിഞ്ചൻ
വൈകുണ്ഠ
ത്തിൽചെന്നു ഭഗവാനേ ടു സങ്കടം അറിയിക്കുന്നു. യാദവ
കുലത്തിൽ ജനിച്ച് ദുഷ്ടനിഗ്രഹം വരുത്തുന്നുണ്ടെന്നു മഹാ
വിഷ്ണു സമാധാനിപ്പിക്കുന്നു.
കാസൻ തിരപ്പുറപ്പാട്: കംസനും പത്നിയും;
പാടിപ്പടം. നാരദർ പ്രവേശിക്കുന്നു. കംസൻ മുനിയെ
ഉപചരിച്ചിരുത്തുന്നു. കംസൻ വംശത്തിൽ അവൻ
ശത്രുവായിട്ടും മഹാവിഷ്ണു അവതരിക്കുമെന്ന പരമാ
നാരദൻ പ്രസ്താവിക്കുന്നു.
ഇ എട്ടാമത്തെ പ്രസവം സമീപിച്ചപ്പോൾ ഗർഭാല
സതയെക്കുറിച്ചു ദേവകി തോഴിമാരോടു സംസാരിക്കുകയും,
മുൻപുണ്ടായ ശിശുക്കളെയെല്ലാം കംസൻ കൊന്നുകള
ഞ്ഞതു നിമിത്തം വ്യാകുലപ്പെടുകയും ചെയ്യുന്നു.
തന്നെ
ശ്രീകൃഷ്ണാവതാരം: വസുദേവരും ദേവകിയും ഭഗ
വാൻ വിശ്വരൂപം ദശിച്ചു സ്തുതിക്കുന്നു.
ആമ്പാടിയിൽ കൊണ്ടുചെന്നു കിടത്തിയിട്ട് അവിടെനിന്നും
പകരം നന്ദഗോപരുടെ പുത്രിയെ കൊണ്ടുപോരണമെന്നു
അരുളിച്ചെയ്തശേഷം ഭഗവാൻ സാധാരണ ശിശുവായി<noinclude><references/></noinclude>
3imto6dr7fr3rcxndmjqs60kt4wwhcv
താൾ:Kathakali-1957.pdf/307
106
78613
223642
2024-12-24T18:01:00Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '269 ത്തിരുന്നു. വസുദേവർ ഭഗവാൻ ആജ്ഞയെ അനു സരിച്ചു പ്രവർത്തിക്കുന്നു. 'ഏവം നിശമ്യ വസുദേവന്മാ തദനു ഭാവം തെളിഞ്ഞു സുകുമാരം' ഇത്യാദി ദണ്ഡകം. ശിശുരോദനം കേൾക്കയാൽ ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223642
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>269
ത്തിരുന്നു. വസുദേവർ ഭഗവാൻ ആജ്ഞയെ അനു
സരിച്ചു പ്രവർത്തിക്കുന്നു. 'ഏവം നിശമ്യ വസുദേവന്മാ
തദനു ഭാവം തെളിഞ്ഞു സുകുമാരം' ഇത്യാദി ദണ്ഡകം.
ശിശുരോദനം കേൾക്കയാൽ ദേവകി പ്രസവിച്ചുവെന്നു
ഭടന്മാർ കംസനെ ധരിപ്പിക്കുന്നു. ക്രുദ്ധനായ കംസൻ
ശിശുവിനെ കൊല്ലാൻ തീർച്ചപ്പെടുത്തുന്നു; കണ്ടു
കൊള്ള ക കാസനുടെ കൗശലങ്ങളധുനാ
"
66
കംസൻ ശിശുവിനെ കൊല്ലാൻ ഭാവിക്കവേ അത്
അവൻ കയ്യിൽ നിന്നും വഴുതി ആകാശം പ്രാപിക്കുന്നു;
മുപ്പത്തിരണ്ടു കരങ്ങളോടുകൂടി ദുർഗ്ഗാരൂപിണിയായി നിന്നു,
'ഹേ കംസ! നിർദ്ദോഷിയായ എന്നെ നീ എന്തിനു
വധിക്കുന്നു? നിന്റെ ശത്രു ഒരിടത്തു വളർന്നുവരുന്നുണ്ട്;
അന്വേഷിച്ചുകൊള്ളു ക എന്നു പറഞ്ഞിട്ടും ആ ദേവി
മറയുന്നു.
കംസനും മന്ത്രിമാരും: വസുദേവനെ ബന്ധിക്കുവാൻ
കംസൻ ആജ്ഞാപിക്കുന്നു. രാക്ഷസി പൂതനയുടെ
പുറപ്പാടു്: കംസൻ പൂതനയെ വരുത്തിയിട്ട്, തനിക്ക്
ഒരു ശത്രുവുണ്ടായിരിക്കുന്ന വിവരം അവളെ ധരിപ്പിക്കുന്നു.
മോഹനാംഗിയായി ഗോപകുലത്തിൽ പ്രവേശിച്ച് ശത്രു
നിഗ്രഹം ചെയ്യാമെന്ന് അവൾ ഏന്നു.
അനന്തരം
ആമ്പാടിയിലേക്കുള്ള യാത്രാമദ്ധ്യേ, ഗോവാ നഗിരിയിലെ
കാഴ്ചകൾ അവളെ ആകഷിക്കുന്നു.
ഗിരിരാജവരനുടയ പരിണാഹമോ മമ
കരളിലതിവിസ്മയം വളരുന്നിദാനം
കണ്ഠീരവങ്ങളു പകണ്ഠസലിലാശയ
കണ്ടു നിരൂപമിഹ കലുഷത കലരുന്നു<noinclude><references/></noinclude>
476rfdqjw318gca72upc6bbdxmjkhwu
താൾ:Kathakali-1957.pdf/345
106
78614
223643
2024-12-24T18:01:15Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'WIT കരി' താൾ സൃഷ്ടിച്ചിരിക്കുന്നു
223643
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>WIT
കരി<noinclude><references/></noinclude>
696szuoftfkwduzdwedywgnhk9vh22g
താൾ:Kathakali-1957.pdf/346
106
78615
223644
2024-12-24T18:01:23Z
Tonynirappathu
2211
/* എഴുത്ത് ഇല്ലാത്തവ */
223644
proofread-page
text/x-wiki
<noinclude><pagequality level="0" user="Tonynirappathu" /></noinclude><noinclude><references/></noinclude>
5ve18w5vqr4uimzmlicilb4kpraxmvu
താൾ:Kathakali-1957.pdf/347
106
78616
223645
2024-12-24T18:01:43Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '305 അവനെ നിഗ്രഹിക്കുവാനായി ഭീമസേനനെയും അന നെയും തന്നോടൊന്നിച്ചയയ്ക്കണമെന്ന് ശ്രീകൃഷ്ണൻ ധർമ്മ പുത്രരോടാവശ്യപ്പെടുന്നു. ചെയ്യുന്നു. യുധിഷ്ഠിരൻ അപ്രകാരം ജര...' താൾ സൃഷ്ടിച്ചിരിക്കുന്നു
223645
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>305
അവനെ നിഗ്രഹിക്കുവാനായി ഭീമസേനനെയും അന
നെയും തന്നോടൊന്നിച്ചയയ്ക്കണമെന്ന് ശ്രീകൃഷ്ണൻ ധർമ്മ
പുത്രരോടാവശ്യപ്പെടുന്നു.
ചെയ്യുന്നു.
യുധിഷ്ഠിരൻ അപ്രകാരം
ജരാസന്ധൻ പുറപ്പാടും പത്നിയുമായുള്ള പാടി
പദവും. കൃഷ്ണ, ഭീമാനന്മാർ ബ്രാഹ്മണവേഷത്തിൽ
ജരാസന്ധസന്നിധിയിൽ പ്രവേശിക്കുന്നു. മാഗധൻ
അവരെ പൂജിച്ചിരുത്തിയശേഷം ആഗ്രഹമെന്താണെന്ന്,
ചോദിക്കയും എന്തുതന്നെയായാലും അതു സാധിച്ചുതരാ
മെന്ന് ഏല്ലുകയും ചെയ്യുന്നു. ശ്രീകൃഷ്ണൻ ദ്വന്ദ്വയുദ്ധം
ആവശ്യപ്പെടുന്നു.
“വിക്രമിഭീമനിവൻ, ശക്രനന്ദനനിവൻ
ചക്രപാണി കൃഷ്ണനെന്നെന്നെയും ബോധിക്ക് നീ
എന്ന് ജരാസന്ധനോടു സത്യം വെളിപ്പെടുത്തുകയും
ചെയ്യുന്നു. യുദ്ധം ചെയ്യണമെന്നു കൃഷ്ണൻ പറയുന്നതുകേട്ട്
“കിന്തു ഭോ ചൊന്നതും നീ വാസുദേവ് എന്ന് ജരാസ
സൻ കൃഷ്ണനെ ഹാസ്യഭാവത്തിൽ ആട്ടുന്നു. തുടർന്നു
ജരാസന്ധൻ പറയുന്നു:
"
തണ്ടാർമാനിനി നാഥ! നീ ഭീരുവെന്നതും
പണ്ട് ഞാനറിയുമല്ലോ'
“അണ്ടർ കോൻ തനയനിന്നതിബാലകൻ
പിന്നെ,
നിങ്ങൾ നഹി ഭീമനോടയി, മമ.<noinclude><references/></noinclude>
2yrtlv2sp7pwddy3g34iff5ghnsmjtn
താൾ:Kathakali-1957.pdf/348
106
78617
223646
2024-12-24T18:01:52Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '306 എന്നു നിശ്ചയിക്കുന്നു. ഭീമസേനൻ ജരാസന്ധനെ യുദ്ധ ത്തിൽ വധിക്കുന്നു. ജരാസന്ധപുത്രനെ രാജാവായി അഭി ഷേകം ചെയ്തയും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന രാജാക്കന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223646
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>306
എന്നു നിശ്ചയിക്കുന്നു.
ഭീമസേനൻ ജരാസന്ധനെ യുദ്ധ
ത്തിൽ വധിക്കുന്നു.
ജരാസന്ധപുത്രനെ രാജാവായി അഭി
ഷേകം ചെയ്തയും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന
രാജാക്കന്മാരെ മോചിപ്പിക്കയും ചെയ്തശേഷം കൃഷ്ണഭീമാ
നന്മാർ ഇന്ദ്രപ്രസ്ഥത്തിലേക്കു മടങ്ങുന്നു.
ആരംഭിക്കുന്നു.
D
യോഗം
അഗ്രപൂജയ്ക്ക് ആരെയാണു വരിക്കേണ്ട
തെന്നും യുധിഷ്ഠിരൻ ഭീഷ്മരോടു ചോദിക്കുന്നു. ശ്രീകൃഷ്ണ
ഭഗവാനെ പൂജിക്കണമെന്നും ഭീഷ്മർ ഉപദേശിച്ച പ്രകാരം
ധമ്മപുത്രർ ഭഗവാനെ വരിക്കുന്നു. ശിശുപാലൻ ഇതു
കണ്ടു കോപാക്രാന്തനായിട്ട് പാണ്ഡവന്മാരെയും ശ്രീകൃഷ്ണ
നെയും ഭർത്സിക്കുന്നു. അജുനൻ ശിശുപാലനോടു നേരിട്ടു
യുദ്ധം ചെയ്യുന്നു. ഭഗവാൻ ചക്രത്തിനെ സ്മരിക്കുന്നു.
ചക്രം പ്രവേശിച്ച് ശിശുപാലനെ സംഹരിക്കുന്നു.
ശിശുപാലൻ നിധനത്തിൽ അതിരു നായ്
ത്തീർന്ന വോരി എന്ന അസുരൻ ബലരാമനോടു
യുദ്ധം ചെയ്യാൻ തന്റെ കിങ്കരന്മാരെ നിയോഗിക്കുന്നു.
അവർ ഹലായുധനോടേറ്റ തോ
പോരുന്നു. അന
ന്തരം യുദ്ധത്തിനാഗതനായ വേണു ദാരിയെയും ബലഭദ്രൻ
വധിക്കുന്നു.
cm
നരകാസുരവധം
ശ്രീകൃഷ്ണന്റെയും പത്നിമാരുടെയും ശൃംഗാരപ്പദം.
അടുത്തരംഗം. ഇന്ദ്രനും ഭാര്യമാരും പ്രവേശിക്കുന്നു.
ശൃംഗാരപ്പദവും ദേവസ്ത്രീകളുടെ കുമ്മിയും. നക്രതുണ്ഡിയുടെ
നരകപ്രചോദിതയായ അവൾ ദേവലോ<noinclude><references/></noinclude>
3twjj8b8dwmnbw2vr9hlhpsjkados8a
താൾ:Kathakali-1957.pdf/349
106
78618
223647
2024-12-24T18:02:00Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '307 കത്തു പ്രവേശിക്കുന്നു. ദേവസ്ത്രീകളെ നരകാസുരനു കൊണ്ടുചെന്നു കാഴ്ചവയ്ക്കാമെന്നുദ്ദേശിച്ചു. അവൾ അവ രിൽ ചിലരെ അപഹരിക്കുന്നു. അനന്തരം അവരെയും കൊണ്ടു മടങ്ങു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223647
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>307
കത്തു പ്രവേശിക്കുന്നു. ദേവസ്ത്രീകളെ നരകാസുരനു
കൊണ്ടുചെന്നു കാഴ്ചവയ്ക്കാമെന്നുദ്ദേശിച്ചു. അവൾ അവ
രിൽ ചിലരെ അപഹരിക്കുന്നു. അനന്തരം അവരെയും
കൊണ്ടു മടങ്ങുമ്പോൾ ഇന്ദ്രപുത്രനായ ജയന്തനെ കണ്ട്
അവൾ കാമപീഡിത യാ കുന്നു. ദേവ സ്ത്രീകളെ മായയാൽ
മറച്ചിട്ട് ആ രാക്ഷസി ഒരു മോഹനാംഗിയുടെ വേഷത്തിൽ
(ലളിതം) ജയന്തനെ സമീപിച്ചു. രതിപ്രാത്ഥന ചെയ്യുന്നു.
ജയന്തൻ അവളുടെ അപേക്ഷ നിരസിക്കയാൽ കുപിത
യായിത്തീർന്ന രാക്ഷസി തന്റെ സാക്ഷാൽ രൂപത്തെ
അവലംബിച്ചു ജയന്തനെ പിടികൂടുന്നു. ഇന്ദ്രപുത്ര
നാകട്ടെ ദേവസ്ത്രീകളെ വിമുക്തരാക്കുകയും ഖഡ്ഗം ഊരി
അവളുടെ നാസാചകങ്ങളെ ഛേദിക്കുകയും ചെയ്യുന്നു.
ഭയങ്കരമായ ആക്രന്ദനത്തോടെ നക്രതുണ്ഡി നരകാസുര
സവിധത്തിലേക്ക് ഓടിപ്പോകുന്നു.
നരകാസുരൻ തിരനോട്ടം. നരകാസുരനും,
പത്നിയും പാടിപ്പം, നികത്തനാസികാകും കണ്ണയായി
നക്രതുണ്ഡി നരകാസുര സവിധത്തിൽ പ്രവേശിച്ചു, ഇന്ദ്ര
പുത്രൻ അനുഷ്ഠിച്ച ദ്രോഹങ്ങളെ പറഞ്ഞു കേൾപ്പിക്കുന്നു.
(ശൂർപ്പണഖാങ്കം). ശത്രുവിനെ നിഗ്രഹിച്ചു പ്രതികാരം
ചെയ്യുന്നതാണെന്നു പറഞ്ഞു നരകാസുരൻ അവളെ
ആശ്വസിപ്പിച്ചയയ്ക്കുന്നു. സൈന്യ സമേതം നരകാസുരൻ
ദേവലോകത്തെ പ്രാപിച്ച്,
സുധാശന്മാ, വാടാ സുധാശനേന്ദ്ര' എന്നു ദേവേ
ന്ദ്രനെ പോരിനു വിളിക്കുന്നു. ഇന്ദ്രൻ ആഗതനായി യുദ്ധം<noinclude><references/></noinclude>
shhuxbdrjgyr5pb4kfjydddb7rrl7ei
താൾ:Kathakali-1957.pdf/350
106
78619
223648
2024-12-24T18:02:09Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '308 ചെയ്യുന്നു. യുദ്ധത്തിൽ ഇന്ദ്രനെ ജയിച്ചശേഷം നരകാ സുരൻ മടങ്ങുന്നു. ദേവലോകത്തു നരകാസുരൻ വരുത്തി വച്ച നാശങ്ങളെക്കുറിച്ചും ദേവേന്ദ്രൻ ശ്രീകൃഷ്ണസന്നിധി യിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223648
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>308
ചെയ്യുന്നു. യുദ്ധത്തിൽ ഇന്ദ്രനെ ജയിച്ചശേഷം നരകാ
സുരൻ മടങ്ങുന്നു. ദേവലോകത്തു നരകാസുരൻ വരുത്തി
വച്ച നാശങ്ങളെക്കുറിച്ചും ദേവേന്ദ്രൻ ശ്രീകൃഷ്ണസന്നിധി
യിൽ സങ്കടം ബോധിപ്പിക്കുന്നു. നരകാസുരനെ സംഹ
രിച്ച് താപശാന്തി ഉണ്ടാക്കാമെന്നും ഭഗവാൻ ഏന്നു.
ശ്രീകൃഷ്ണൻ ഗരുഡനെ സ്മരിക്കുകയും, ഗരുഡൻ ആഗത
നായി ഭഗവാനെ വണങ്ങി നില്ക്കു കയും ചെയ്യുന്നു. നരകാ
സുരനുമായി ഉടനെ യുദ്ധത്തിനു
പുറപ്പെടണമെന്നു
ശ്രീകൃഷ്ണൻ അരുളിച്ചെയ്യുന്നു. സത്യഭാമാസമേതനായി
ഗരുഡവാഹനത്തിൽ ആരോഹണം ചെയ്ത് ഭഗവാൻ
നരകാസുരൻ രാജധാനിയിലേക്കു പുറപ്പെടുന്നു.
നരകാസുരൻ പുരപാലകനായ വിവിദന്റെ പുറ
പാടും വിചാരപ്പടവും. ഗരുഡനുമായുള്ള യുദ്ധത്തിൽ
വിവിദൻ തോറ്റ് പലായനം ചെയ്യുന്നു. നരകാസുരൻറ
സചിവനായ മുരാസുരന്റെ പുറപ്പാടു്. മുരാസുരൻ
ശ്രീകൃഷ്ണനുമായി യുദ്ധത്തിനു നേർക്കുന്നു. ഭഗവാൻ
അവൻ ഗളച്ഛേദം ചെയ്യുന്നു. ഒരു ഭയദൂതൻ പ്രവേ
ശിച്ച് മുരാസുരനെ നിഗ്രഹവാത്ത നരകാസുരനെ അറി
യിക്കുന്നു. യുദ്ധസന്നദ്ധനായി പുറപ്പെട്ട്, നരകാസുരൻ
ശ്രീകൃഷ്ണനെ ആക്രമിക്കുന്നു. അനന്തരം നടന്ന ഘോര
സമരത്തിൽ നരകാസുരൻ കൊല്ലപ്പെടുന്നു. നരകാസുര
ഭഗദത്തനെ പ്രാഗ്ജ്യോതിഷാധിപതിയായി
പുത്രനായ
ഭഗവാൻ വാഴിക്കുന്നു.<noinclude><references/></noinclude>
h9kp2gh8s525e5mg9mly9h9o9yja4g6
താൾ:Kathakali-1957.pdf/351
106
78620
223649
2024-12-24T18:02:18Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '309 ബാണയുദ്ധം ശ്രീകൃഷ്ണനും പ്രണയിനി മാരും: ശൃംഗാരപ്പദം. ബാണൻ പുറപ്പാടും പാടിപ്പദവും. ശൃംഗാരപ്പദത്ത തുടർന്നുള്ള 'ഗോപുരം' എന്ന രംഗം ബാലകവി രാമ ശാസ്ത്രികളുടെ ബാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223649
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>309
ബാണയുദ്ധം
ശ്രീകൃഷ്ണനും
പ്രണയിനി മാരും:
ശൃംഗാരപ്പദം.
ബാണൻ പുറപ്പാടും പാടിപ്പദവും. ശൃംഗാരപ്പദത്ത
തുടർന്നുള്ള 'ഗോപുരം' എന്ന രംഗം ബാലകവി രാമ
ശാസ്ത്രികളുടെ ബാണയുദ്ധത്തിലില്ല. കഥകളിയിൽ
ആടാറുള്ള പ്രസ്തുത രംഗത്തിന്റെ സാരം ചുവടെ ചേർന്നു.
ശ്രീപരമേശ്വരൻ സകുടുംബം ബാണാസുരൻ
ഗോപുരം പാലിച്ചു വസിക്കവേ ഒരു ദിവസം ബാണൻ
ഭഗവാനെ കാണാൻ ചെല്ലുന്നു. ആരും യുദ്ധത്തിനു വരാ
യാൽ തന്റെ കൈത്തരിപ്പു ശമിപ്പിക്കാൻ മാറ്റം കാണു
ന്നില്ലെന്നു ബാണൻ പറയുന്നു. ഒരു ദിവസം നിൻറ
കൊടിമരം മുറിഞ്ഞു വീഴുമെന്നും അന്ന് നിനക്കു യുദ്ധത്തിനു
സംഗതിയുണ്ടാകുമെന്നും ശിവൻ അരുളിച്ചെയ്യുന്നു.
ബാണൻ, മന്ത്രിമാരെ വരുത്തി പുത്രിയായ ഉഷയുടെ
വിവാഹകാര്യത്തെക്കുറിച്ചാലോ പിക്കുന്നു.
ഭൂരിഗുണാലയ നാമൊരു വരനോടു
ചാരുമുഖി തരസാ
ന്നിടും.
എന്നിങ്ങനെ മന്ത്രിമാർ പറയുന്നു.
ആകീടം കൈടഭാ
കടഭരിപുവിലുമിന്നലർബാണൻ
അതുകൊണ്ട്,
തടവില്ലിഹ പാർത്താൽ
അകതളിരിങ്കൽ നിന്നതു നന്നായ് അന്തഃപുരത
രക്ഷിക്കണം.<noinclude><references/></noinclude>
lfhuc7g9qq1t3oszs8cub20fbh0wcyk
താൾ:Kathakali-1957.pdf/352
106
78621
223650
2024-12-24T18:02:26Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '310 എന്നു ബാണൻ അവരോട് ഏപ്പാടു ചെയ്യുന്നു. ഉഷയും ചിത്രലേഖയും. അവരുടെ കന്ദകക്രീഡ. ക്രീഡയിൽ തളന്നു ഉഷ നിദ്ര പ്രാപിക്കുന്നു. നിദ്രയിൽ അനിരു ദ്ധനെ സ്വപ്നം കണ്ടുണരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223650
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>310
എന്നു ബാണൻ അവരോട് ഏപ്പാടു ചെയ്യുന്നു. ഉഷയും
ചിത്രലേഖയും. അവരുടെ കന്ദകക്രീഡ. ക്രീഡയിൽ
തളന്നു ഉഷ നിദ്ര പ്രാപിക്കുന്നു. നിദ്രയിൽ അനിരു
ദ്ധനെ സ്വപ്നം കണ്ടുണരുന്നു. കാമോപമരൂപനും, ശ്യാമ
കമലദളകോമള കളേബരം
നിദ്രയിൽ തന്നോടു നടത്തിയ
ആയ ഒരു കാമൻ വന്നു
സല്ലാപങ്ങളെ പി ഉഷ
ഉഷ പറയുന്നു. വാമ
ചിത്രലേഖയെ കേൾപ്പിക്കുന്നു.
മിഴിമാർ മതിവലയുന്ന ആ മഹസിതൻ ഏകാന്ത
ത്തിൽ എന്നോടു വിവിധമാരലീലകൾ തുടന്നപ്പോൾ,
“ഉന്നതകുലങ്ങളിലുളവായി പുളകങ്ങൾ,
"
മുന്നിൽ നിന്നവൻ മിന്നൽ പോലെ മറഞ്ഞു, ന
ചിത്രലേഖനത്തിൽ സമയായ സഖി പലരുടെയും ചിത്ര
ങ്ങൾ വരച്ചു കാണിക്കുന്നു. അനിരുദ്ധന്റെ
കണ്ടപ്പോൾ,
ചിത്രം
മതിമുഖി കതേണമിന്നു മമ മതിമോഹനനിവനെന്നു,
എന്നിങ്ങനെ ഉഷ പറയുന്നു. എന്നാൽ,
യോഗബലം കൊണ്ടവനേ കൊണ്ടു
വേഗമോടു വരുവൻ സദന
"
എന്നു പറഞ്ഞു ചിത്രലേഖ ദ്വാരകയിൽ പ്രവേശിച്ചു
സുഷുപ്തിയെ പ്രാപിച്ചിരിക്കുന്ന അനിരുദ്ധനെ ചുമലി
ലെടുത്തു ഉഷയുടെ സവിധത്തിലെത്തിക്കുന്നു.
ദ്ധനും, ഉഷയും: ശൃംഗാരപ്പദം.
അനിരു
ഉഷയുടെ അന്ത:പുരത്തിലെ വാതിൽ സൂക്ഷിക്കുന്ന
ഒരു വൃദ്ധ ബാണനെ സമീപിച്ച്, രാജകുമാരിയിൽ ജാര<noinclude><references/></noinclude>
mtc8y08sgcplkwrjtpwpvnm1tvq7u4r
താൾ:Kathakali-1957.pdf/353
106
78622
223651
2024-12-24T18:02:35Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '. 311 സമാഗമങ്ങൾ ദർശിക്കപ്പെടുന്നുവെന്നറിയിക്കുന്നു. ഇതുകേട്ടു യുദ്ധാത്മാവായ ബാണൻ ആയുധപാണിയായി “കന്യകയും ദൂഷണങ്ങൾ വന്നിഹ ചെയ്തൊരു നിന്നെ ഉന്നത കൃപാണം കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
223651
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>.
311
സമാഗമങ്ങൾ ദർശിക്കപ്പെടുന്നുവെന്നറിയിക്കുന്നു.
ഇതുകേട്ടു യുദ്ധാത്മാവായ ബാണൻ ആയുധപാണിയായി
“കന്യകയും ദൂഷണങ്ങൾ വന്നിഹ ചെയ്തൊരു നിന്നെ
ഉന്നത കൃപാണം കൊണ്ടു കൊന്നീടുവനിന്നു തന്നെ
19
എന്ന പ്രകാരം അനിരുദ്ധനെ യുദ്ധത്തിന് ആഹ്വാനം
ചെയ്യുന്നു. സമരത്തിൽ ബാണൻ നാഗാസ്ത്രം പ്രയോ
ഗിച്ചും അനിരുദ്ധനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തി
ലടയുന്നു. പ്രാണനാഥൻ ബന്ധനമറിഞ്ഞും ദുഃഖ
തയായ ഉഷ മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുന്നു.
ശ്രീകൃഷ്ണനും നാരദനും: അനിരുദ്ധൻ ബാണാസുര
നാൽ തടവിലാക്കപ്പെട്ട വാർത്ത നാരദൻ ഭഗവാനെ
ധരിപ്പിക്കുന്നു. ശ്രീകൃഷ്ണൻ സൈന്യസമേതം ബാണനു
മായി യുദ്ധത്തിനു പുറപ്പെടുന്നു. സൈന്യകോലാഹലം
കേട്ട് ബാണാസുരന്റെ ഗോപുരദ്വാരത്തിങ്കൽ നിൽക്കുന്ന
നന്ദിയുടെ വിചാരം.
“എന്തിഹ ദിഗന്തര നിരന്തരമിതന്തിക
സന്തതം കേൾക്കുന്നു സൈന്യ കോലാഹലം
"
ഇത്യാദി. നന്ദികേശ്വരൻ ഭൂതസംഘസഹിതനായി പ്ര
മനോട് ഏറ്റ തോറ്റു പോരുന്നു.
ശിവജ്വരവും
വിഷ്ണുജ്വരവും തമ്മിൽ പോരു നടക്കുന്നു. ശിവജ്വരം പരാ
ജയമടഞ്ഞു ശ്രീകൃഷ്ണനെ അഭയം പ്രാപിക്കുന്നു. ശ്രീകൃഷ്ണൻ
ബാണനെ സമരത്തിനാഹ്വാനം ചെയ്യുന്നു. യുദ്ധത്തിൽ<noinclude><references/></noinclude>
472uxcw9e58hvtnc8pbs1nzt7g8tmc0
താൾ:Kathakali-1957.pdf/354
106
78623
223652
2024-12-24T18:02:43Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '312 ഭഗവാൻ ബാണൻ 996 കരങ്ങളെയും മുറിക്കുന്നു. ശ്രീപരമേശ്വരൻ പ്രവേശിച്ചു ബാണൻ മെന്നഭ്യർത്ഥിക്കുന്നു. ശേഷിച്ച നാലു കൈകളോടുകൂടി മേലാൽ വർത്തിച്ചുകൊള്ളട്ടെയെന്നു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223652
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>312
ഭഗവാൻ ബാണൻ 996 കരങ്ങളെയും മുറിക്കുന്നു.
ശ്രീപരമേശ്വരൻ പ്രവേശിച്ചു ബാണൻ
മെന്നഭ്യർത്ഥിക്കുന്നു. ശേഷിച്ച നാലു കൈകളോടുകൂടി
മേലാൽ വർത്തിച്ചുകൊള്ളട്ടെയെന്നു പറഞ്ഞു ഭഗവാൻ
അനിരുദ്ധനോടൊന്നിച്ചു പുത്രിയായ
ഉഷയെ കൊണ്ടുവന്നു ശ്രീകൃഷ്ണഭഗവാന്റെ മുൻപിൽ
കാഴ്ച വച്ചിട്ടു ബാണാസുരൻ ക്ഷമായാചനം ചെയ്യുന്നു.
ഭഗവാൻ ബാണനെ അനുഗ്രഹിക്കുന്നു.
ബാലിവിജയം:
ദേവന്ദ്രനും ഇന്ദ്രാണിയും: ശൃംഗാരപ്പദം.
രാവ
ണൻ പുറപ്പാട്; രാവണനും മേഘനാദനും: ഇന്ദ്രനെ
ജയിക്കാൻ സ്വർഗ്ഗത്തേക്കു യാത്രയാകണമെന്ന് രാവണൻ
പറയുന്നു. ഇന്ദ്രനെ ബന്ധിക്കാമെന്ന് പുത്രൻ ഏന്നു.
രാവണൻ മേഘനാദനോടുകൂടി അമരാവതിയിൽ പ്രവേ
ശിച്ച് കവാടത്തെ മുഷ്ടികൾ പ്രഹരിച്ചിട്ടു
“ആഹവം ചെയ്തതിനാ ഹി സുരാധിപ.....
എന്നിപ്രകാരം ദേവേന്ദ്രനെ രണത്തിനു വിളിക്കുന്നു.
തുടർന്നുണ്ടായ ഘോരസമരത്തിൽ രാവണൻ ക്ഷീണിക്കുന്നതു
കണ്ടിട്ട് മേഘനാദൻ മായാശക്തിയാൽ ഇന്ദ്രനെ ബന്ധിച്ചു
പിതൃസമക്ഷം ഹാജരാക്കുന്നു.
ബന്ധനസ്ഥനായ
ദേവേന്ദ്രനെയും കൊണ്ടു് ദശാസ്യനും പുത്രനും ലങ്കയി
ലേക്കു മടങ്ങുന്നു. നാരദൻ മുഖാന്തരം ഇക്കഥകളൊക്കെ
ധാതാവറിയുന്നു. അദ്ദേഹം പെട്ടന്ന് ലങ്കയിലെത്തി,
ദേവേന്ദ്രനെ മോചിപ്പിക്കാൻ രാവണനോടാജ്ഞാപി<noinclude><references/></noinclude>
mnkd3ccuppe8vbbz3ge0n2bo4kjswo9
താൾ:Kathakali-1957.pdf/355
106
78624
223653
2024-12-24T18:02:51Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '313 രാവണൻ തൽക്ഷണം ഇന്ദ്രനെ മോചിപ്പിക്കുന്നു. അനന്തരം. വിനയഭാവത്തിൽ ബ്രഹ്മാവിനെ വണങ്ങി നിന്നിട്ട്, ഇതെല്ലാം പുത്രൻ സാഹസങ്ങളാണ്; അങ്ങ് ദയവായി ക്ഷമിക്കണം, എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
223653
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>313
രാവണൻ തൽക്ഷണം ഇന്ദ്രനെ മോചിപ്പിക്കുന്നു.
അനന്തരം. വിനയഭാവത്തിൽ ബ്രഹ്മാവിനെ വണങ്ങി
നിന്നിട്ട്, ഇതെല്ലാം പുത്രൻ സാഹസങ്ങളാണ്; അങ്ങ്
ദയവായി ക്ഷമിക്കണം, എന്നപേക്ഷിക്കുന്നു.
പങ്കജ
സംഭവൻ സന്തുഷ്ടമാനസനായി ദശാസ്യനെ അനുഗ്രഹിച്ച
ശേഷം മടങ്ങുന്നു.
ഇന്ദ്രനും, നാരദനും: ദേവേന്ദ്രന്റെ പുത്രനായ ബാലി
യെക്കൊണ്ടു രാവണന്റെ അഹങ്കാരം ശമിപ്പിക്കാമെന്നു
നാരദൻ ദേവാധിരാജനെ സമാശ്വസിപ്പിക്കുന്നു.
രാവണനും മണ്ഡോദരിയും പാടിപ്പടം. രാവണ
സന്നിധിയിൽ നാരദമഹഷി പ്രവേശിക്കുന്നു. ആഗതനായ
മഹാമുനിയെ ആനയിച്ച്, പൂജിച്ചു സുഖാസനസ്ഥനാ
ക്കിയ ശേഷം ബദ്ധാഞ്ജലിയായിട്ട്, രാവണൻ തന്റെ
വിപരാക്രമങ്ങളെയും ഇന്ദ്രനെ ബന്ധിച്ച കഥകളെയും
മാറും വണ്ണിച്ചു കേൾപ്പിക്കുന്നു. എന്നിട്ട് ത്രിലോക
സഞ്ചാരിയായ മുനിയോടും രാവണൻ ചോദിക്കുകയാണ്',
ആരാനും ഇനി മമ വൈരികളായി ലോക
66
പോരിനു വന്നിടുവാൻ വീയമുള്ളവരുണ്ടോ ? ''
ഈ ഭാഷണം കേട്ടിട്ട്,
"
മത്തനാം ബാലിക്കു മാത്രം ഭവാനോടു
മത്സരമുണ്ടതു നിസ്സാരമത്രയും
പുല്ലും ദശാസ്യനും തുല്യമെനിക്കും
-
എന്നു
നിസ്സാരനായ ആ കുരങ്ങൻ ജല്പിക്കുന്നതായിട്ടും നാരദൻ
തട്ടിവിടുന്നു. ഈ വിവരം പ്രസിദ്ധമാകുന്നതിനുമുൻപേ<noinclude><references/></noinclude>
gcxnbx8ugqujs5bhq2d5ekx5qabx9di
താൾ:Kathakali-1957.pdf/308
106
78625
223654
2024-12-24T18:03:12Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '270 ഇത്യാദി പദം. ഗോകുലത്തിനെ സമീപിച്ചതോടെ ആ ഘോരരാക്ഷസി, കനൽക്കണ്ണികൾ മൗലിരത്നകലികാ രൂപം ധരിച്ച്, പൊന്നിൻ മാലയുമണിഞ്ഞും മന്ദഗതിയെ അവലംബിച്ചു നടകൊണ്ടു. ആമ്പാട...' താൾ സൃഷ്ടിച്ചിരിക്കുന്നു
223654
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>270
ഇത്യാദി പദം. ഗോകുലത്തിനെ സമീപിച്ചതോടെ ആ
ഘോരരാക്ഷസി, കനൽക്കണ്ണികൾ മൗലിരത്നകലികാ
രൂപം ധരിച്ച്, പൊന്നിൻ മാലയുമണിഞ്ഞും മന്ദഗതിയെ
അവലംബിച്ചു നടകൊണ്ടു. ആമ്പാടിയുടെ ഗുണഗണങ്ങൾ
വണ്ണിപ്പാൻ ഫണിരാജൻ പോലും വൻ നല്ല എന്നു
അവൾ കരുതുന്നു. ഏഴുനിലമാളികകളും ജലമൊഴുകുന്ന
പൂങ്കാവുകളും അവളുടെ വണ്ണനയും വിഷയീഭവിക്കുന്നു.
ആ മോഹനാംഗി മന്ദം മന്ദം നടന്നു. അരവിന്ദനയനൻ
ശയിക്കുന്ന നന്ദനിലയം പ്രാപിക്കുന്നു. സുകുമാരനും
നന്ദകുമാരനും ആയ കൃഷ്ണനെ എടുത്ത് അവൾ
നൽകുന്നു. മുലപ്പാലിൽകൂടെ ഭഗവാൻ പൂതനയുടെ
ജീവനും പാനംചെയ്യുന്നു.
പൂതന മോക്ഷം പ്രാപിക്കുന്നു.
ഗമുനി പ്രവേശിച്ചു. ഭഗവാന് കൃഷ്ണൻ ' എന്നു നാമ
കരണം ചെയ്യുന്നു.
കീചകവധം
വിരാടനും പത്നിമാരും: ശൃംഗാരപ്പദം. സംസാ
സിയുടെ വേഷത്തിൽ തങ്കൻ എന്ന അഭിധാനവും സ്വീക
രിച്ച് ധർമ്മപുത്രർ വിരാടസമക്ഷത്തിൽ ആഗതനാകുന്നു.
കങ്കൻ പ്രാർത്ഥനയനുസരിച്ച് രാജാവ് അദ്ദേഹത്തെ
തന്നോടൊന്നിച്ചു താമസിപ്പിക്കുന്നു. ഭീമൻ വലലനായിട്ടും,
അജ്ജുനൻ ബൃഹന്നളയായിട്ടും, നകുല സഹദവന്മാർ ദാമ
ഗ്രന്ഥി, തന്ത്രി പാലൻ എന്നീ പേരുകളോടുകൂടിയും വിരാട
സവിധത്തിലെത്തുന്നു. രാജാവ് അവർക്ക് കൊട്ടാരത്തിൽ
ഓരോ ജോലികൾ കല്പിച്ചു നൽകുന്നു. മാലി എന്ന നാമം<noinclude><references/></noinclude>
i7m7a6frnqikvw6kwo1b1wto4cmbc4u
താൾ:Kathakali-1957.pdf/309
106
78626
223655
2024-12-24T18:03:21Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '271 സ്വീകരിച്ച് പാഞ്ചാലി വിരാട പത്നിയായ സുദേഷ്ണയുടെ അന്ത:പുരത്തിൽ ചെല്ലുന്നു. രാജ്ഞി മാലിനിയെ തൻറ ദാസിയായിട്ടും കൂടെ പാർപ്പിക്കുന്നു. മാത്സ്യപുരിയിൽ ഒരു മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223655
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>271
സ്വീകരിച്ച് പാഞ്ചാലി വിരാട പത്നിയായ സുദേഷ്ണയുടെ
അന്ത:പുരത്തിൽ ചെല്ലുന്നു. രാജ്ഞി മാലിനിയെ തൻറ
ദാസിയായിട്ടും കൂടെ പാർപ്പിക്കുന്നു.
മാത്സ്യപുരിയിൽ ഒരു മഹോത്സവം നടക്കുമ്പോൾ,
അവിടെ ആഗതനായ ഒരു മല്ലനെ ജയിക്കാൻ ആരുമില്ല
എന്ന വിവരം രാജാവു മന്ത്രിമാരോടു പ്രസ്താവിക്കുകയും
വലലൻ മതിയാകുമെന്നു കൻ പറയുകയും ചെയ്യുന്നു.
മല്ലൻ തിരനോട്ടം.
"ആരൊരു പുരുഷനാ എന്നോടുപ്പാൻ
ആരൊരു പുരുഷനാ...... o
എന്ന് അയാൾ അട്ടഹസിക്കുന്നു. വലലൻ പ്രവേശിക്കുന്നു.
മല്ലയുദ്ധം.
മല്ലനെ വധിക്കുന്നു.
കീചകൻ പുറപ്പാട്: മാലിനിയെക്കണ്ടു സ്മരതുര
നായ കീചകൻ അവളെ സമീപിച്ച് പ്രണയാഭ്യന
നടത്തുന്നു. “സാദരം നീ ചൊന്നൊരു മൊഴിയിൽ സാധ
വല്ല കുമതേ' എന്ന് അവൾ നിരസിക്കുന്നു.
തനിക്കു
ഭർത്താക്കന്മാരായി അഞ്ചു ഗന്ധർവ്വന്മാരുണ്ടെന്നും അവരിൽ
ഒരുവനെങ്കിലും ഈ വിവരമറിഞ്ഞാൽ അവനെ കൊല്ല
മെന്നും മാലിനി കീചകനോടു പറയുന്നു. അനന്തരം
അവൾ പെട്ടെന്ന് അവിടെനിന്നും നിഷ്ക്രമിക്കുന്നു. മന്മ
ഥാർത്തി സഹിയാതെ കീചകൻ തന്റെ അഭിലാഷം
സഹോദരിയായ സുദേഷ്ണയെ അറിയിച്ചു, നിവൃത്തി
മാറ്റം ഉണ്ടാക്കാൻ യത്നിക്കുന്നു. കീചകൻ അഭിലാഷം
അനുചിതമെന്നു സുദേഷ് ഉപദേശിക്കുന്നു. കീചകൻ<noinclude><references/></noinclude>
mn9cpa3ele9bay4bjiojf8nxx4nr197
താൾ:Kathakali-1957.pdf/310
106
78627
223656
2024-12-24T18:03:29Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '272 നിർബ്ബന്ധിക്കയാൽ ഒരു ദിവസം മാലിനിയെ വല്ലവിധവും കീചകന്റെ മന്ദിരത്തിലയയ്ക്കാമെന്നും സുദേഷ്ണ ഏന്നു. സാദാ മന്ദിരത്തിൽ ചെന്നു അന്നവും മധുവുംകൊണ്ടു വരുവാൻ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223656
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>272
നിർബ്ബന്ധിക്കയാൽ ഒരു ദിവസം മാലിനിയെ വല്ലവിധവും
കീചകന്റെ മന്ദിരത്തിലയയ്ക്കാമെന്നും സുദേഷ്ണ ഏന്നു.
സാദാ മന്ദിരത്തിൽ ചെന്നു
അന്നവും മധുവുംകൊണ്ടു
വരുവാൻ സുദേഷ്ണ മാലിനിയെ നിയോഗിക്കുന്നു. ഗത്യന്തര
മില്ലായ്മയാൽ മാലിനി പാത്രവും എടുത്തു കീചകൻ
വാസസ്ഥാനത്തേക്കു പുറപ്പെടുന്നു. col in er
ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന
രേണീവിലോചന നടുങ്ങി...'' ഇത്യാദി ദണ്ഡകം,
ഹരിണാക്ഷീജനമൌലിമണേ! നി അരികിൽ
വരിക മാലിനി.....
അനു
എന്നിപ്രകാരം മാലിനിയെ മഞ്ചമതിങ്കലിരുന്നു രമിക്കു
വാനായി കീചകൻ അരികിലേക്കു ക്ഷണിക്കുന്നു.
ചിതവചനങ്ങൾ അരുതെന്നു മാലിനി ഗുണദോഷിക്കുന്നു.
തന്റെ അഭിലാഷത്തിനു വഴിപ്പെടായ്മയാൽ,
കണ്ടുകൊൾകയെങ്കിലിന്നു കുണ്ഠശീലേ! നിന്നെ
രണ്ടുപക്ഷമില്ല ഞാന പൂണ്ടിടുവനിപ്പോൾ
എന്നു പറഞ്ഞു അവളെ ബലാൽ പ്രാപിക്കുന്നതിനു
കീചകൻ ശ്രമിക്കുന്നു. തത്സമയം സൂദേവനാൽ അയ
പ്പെട്ട ഒരു രാക്ഷസൻ പ്രവേശിച്ച് പാഞ്ചാലിയെ
രക്ഷിക്കുകയും കീചകനെ മർദ്ദിച്ചെറിയുകയും ചെയ്യുന്നു.
വിരാടസന്നിധിയെ പ്രാപിച്ചു. പാഞ്ചാലി
ബോധിപ്പിക്കുന്നു. കങ്കൻ (ധർമ്മപുത്രർ) സമാധാനിപ്പി
സങ്കടം
മാലിനി വലലനെ കണ്ട് കീചകൻ നിന്ദ്യ
വൃത്തികളെക്കൊണ്ടുണ്ടാകുന്ന സങ്കടങ്ങളെപ്പറ്റി പറയുന്നു.<noinclude><references/></noinclude>
lf7kb6ik51tku1wm9zqxwv0venf4vf0
താൾ:Kathakali-1957.pdf/311
106
78628
223657
2024-12-24T18:03:38Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '273 കീചകനെ ഗ്രഢമായി വധിക്കാമെന്നും നികേതന ത്തിൽ വരാൻ അവനെ കണ്ട് ഏപ്പാടുചെയ്യണമെന്നും ഭീമൻ പറയുന്നു. മതി മതി മതിമുഖി പരിതാപം' സ്ഥലം നൃത്തനികേതനം. വലലൻ മൂടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223657
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>273
കീചകനെ ഗ്രഢമായി വധിക്കാമെന്നും നികേതന
ത്തിൽ വരാൻ അവനെ കണ്ട് ഏപ്പാടുചെയ്യണമെന്നും
ഭീമൻ പറയുന്നു.
മതി മതി മതിമുഖി പരിതാപം'
സ്ഥലം നൃത്തനികേതനം. വലലൻ മൂടിപ്പുതച്ചു മാലിനി
യെന്ന വ്യാജേന ശയിക്കുന്നു. കിടക്കുന്നതും മാലിനിയാ
ണെന്നു കരുതി കീചകൻ സഹശയനത്തിനു
ക്കുന്നു. ഭീമൻ അവനെ ഞെ
ഞെക്കിക്കൊല്ലുന്നു. കീചകൻ
മരണവൃത്താന്തം നൃത്തരംഗപാലകൻ ഉപകീചകന്മാരെ
ധരിപ്പിക്കുന്നു. (കീചകൻ 105 സഹോദരന്മാർ
ഞങ്ങളൊരഞ്ചുമൊരൻപതുമൻ പതു
മിൽ വസിച്ചീടുന്നേരം
തിങ്ങിന ഗവമൊടിങ്ങനെ ചെയ്തവ
നെ പറഞ്ഞിടുക
എന്നിപ്രകാരം അവർ രോഷാകുലരായി നൃത്ത നികേത
നത്തിലേക്കു ചെല്ലുന്നു. മൃതദേഹത്തിനരികിലിരുന്നു വില
പിക്കുന്ന പാഞ്ചാലിയെ (മാലിനിയെ അവർ ബന്ധിച്ചു
ദഹിപ്പിക്കാൻ തീർച്ചയാക്കുന്നു. പ്രിയതമയുടെ രോദനം
കേട്ട് ഭീമസേനൻ പ്രവേശിച്ചും ഉപകീചകന്മാരെ വധി
കീലകാദികളെ നിഗ്രഹിച്ചത് ഒരു ഗന്ധർവ്വനാ
ണെന്ന് അടു ദിവസം വാത്ത പരത്തി
ഭീമൻ പത്നിയോടു പറയുന്നു.
ക്കുന്നു.
ഉത്തരാസ്വയംവരം
വാൻ
വിരാടനും പത്നിയും: ശൃംഗാരപ്പദം. ദുരോധനന്റെ
പുറപ്പാടും, 'കല്യാണി കാൺക മമ വല്ലഭ' ഇത്യാദി<noinclude><references/></noinclude>
rx8undn1b8xuhihkym0h5u4rqmyya05
താൾ:Kathakali-1957.pdf/327
106
78629
223658
2024-12-24T18:03:53Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നളനിൽ തവ 287 വൈരമകരം... എന്നും ദേവന്മാർ പറഞ്ഞ കൂട്ടാക്കാതെ കലി ദ്വാപര സഹിതനായി പുഷ്കരനെ ചെന്നു കാണുന്നു. ന്നോടു ചൂതുകളിച്ചു ജയിച്ചു രാജ്യം കൈക്കലാക്കണമെന്നും,...' താൾ സൃഷ്ടിച്ചിരിക്കുന്നു
223658
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>നളനിൽ തവ
287
വൈരമകരം...
എന്നും ദേവന്മാർ പറഞ്ഞ കൂട്ടാക്കാതെ കലി ദ്വാപര
സഹിതനായി പുഷ്കരനെ ചെന്നു കാണുന്നു. ന്നോടു
ചൂതുകളിച്ചു ജയിച്ചു രാജ്യം കൈക്കലാക്കണമെന്നും,
നളനെ കാട്ടിലയയ്ക്കണമെന്നും, അതിനു വേണ്ട സഹായ
ങ്ങളെല്ലാം ചെയ്തുതരാമെന്നും കലിദ്വാപരന്മാർ പുഷ്കരനെ
പ്രേരിപ്പിക്കുന്നു. കലിയുടെ പ്രേരണയാൽ മലിനാശയ
നായിത്തീന്ന് പുഷ്കരൻ ജ്യേഷ്ഠനെ ഇതിനു വിളിക്കുന്നു.
വീരസേന സൂനോ രവിപിനമാവാനോ പദം.
നളൻ അനുജനെ ഉപദേശിച്ചു നോക്കുന്നു. പുഷ്കരനാകട്ടെ
അതൊന്നും വകവയ്ക്കുന്നി ചൂതുകളി ആരംഭിക്കുകയും
·
കലി കാളയുടെ രൂപത്തിൽ പുഷ്കരൻ പണയമായിട്ടി
രുന്നു അവനെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു. നളൻ
മുറയും തോറ്റു തുടങ്ങുന്നു. പുഷ്കരൻ ആജ്ഞാനു
സരണം സർവ്വസ്വവുമുപേക്ഷിച്ചിട്ടും ഭൂമിയുമൊന്നിച്ചു
നളൻ വനത്തിലേക്കു പുറപ്പെടുന്നു (വാർയൻ മുഖാ
തിരം ദമയന്തി തന്റെ രണ്ടു കുട്ടികളെയും പിതാവിൻറ
അടുക്കലേക്കയയ്ക്കുന്നു. വനത്തിൽ പ്രവേശിച്ച നളൻ
തന്റെ വിധിയെ ഓർത്തു "എന്തുപോൽ ഞാനിന്നു
ചെൻ' എന്നു വിലപിക്കുന്നു. സമീപത്തു കാണപ്പെട്ട
രണ്ടു പക്ഷികളെ ഭക്ഷണാം പിടിക്കാനായി നളൻ
വസ്ത്രമഴിച്ചു വല വയ്ക്കുന്നു.
കലിദ്വാപരന്മാരായ ആ
പക്ഷികൾ നളൻ വസ്ത്രം അപഹരിച്ചശേഷം നളനെ
അപഹസിച്ചിട്ടു മറയുന്നു. ദ്വിഗ്വസനനായി ഭവിച്ച നളൻ<noinclude><references/></noinclude>
2e66r3amdr6fdrcctu7vtql20pw17ep
താൾ:Kathakali-1957.pdf/328
106
78630
223659
2024-12-24T18:04:02Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '288 വിഭ്രാന്തചിത്തനായി വനത്തിൽ അങ്ങുമിങ്ങും നടക്കുന്നു. വിധിവൈപരീത്യം ഓ രണ്ടുപേരും ദുഃഖിക്കുന്നു. ദമയന്തി ഉറങ്ങിക്കിടക്കുമ്പോൾ, കിരണ നിമിത്തം മൂഢപ്രായമനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223659
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>288
വിഭ്രാന്തചിത്തനായി വനത്തിൽ
അങ്ങുമിങ്ങും
നടക്കുന്നു. വിധിവൈപരീത്യം ഓ രണ്ടുപേരും
ദുഃഖിക്കുന്നു. ദമയന്തി ഉറങ്ങിക്കിടക്കുമ്പോൾ, കിരണ
നിമിത്തം മൂഢപ്രായമനസ്സായ നളൻ അവളുടെ പകുതി
മുറിച്ചെടുത്തുകൊണ്ടു വേർപെട്ടുപോകുന്നു.
ഇന്നു നോക്കിയപ്പോൾ പ്രാണനാഥനെ കാണായ്കയാൽ
ദമയന്തി പരിഭ്രമിക്കുന്നു; കരഞ്ഞും ഖേദിച്ചും അവൾ
ആ വനഭൂവിൽ പല വഴി നടന്നു വലയുന്നു.
വസ്ത്രവും
കാട്ടാളൻ പുറപ്പാടു്. ദമയന്തിയുടെ വിലാപം
ആരവമെന്തിതറിയുന്നതോ ഇ
ഘോരവനത്തിൽ നിന്നെഴുന്നതും
എന്നു ചിന്തിക്കുന്നു.
മരത്തിനിടയിൽ കാണുന്ന തുല
മില്ലാത്ത ആ സുന്ദരിയുടെ സമീപത്തേക്കു അവൻ നടന്നു
ചെല്ലുന്നു. ദമയന്തിയുടെ പാദം ഗ്രസിച്ചിരുന്ന പാമ്പിനെ
ഹരിച്ചശേഷം തന്നോടൊന്നിച്ചു പാർക്കുന്നതിനു കാട്ടാ
ഉൻ ഭൂമിയെ ക്ഷണിക്കുന്നു. കാമാർത്തനായ ആ ദുഷ്ടനെ
ദമയന്തി ശാപാഗ്നിയിൽ ദഹിപ്പിക്കുന്നു. അനന്തരം,
"ആരോടെന്റെ
സ്വരക്കേടുക
ളാകവേ ഞാൻ ചൊൽ ശിവനെ
എന്ന് അവൾ വിലപിക്കുന്നു.
ഒരു സാസംഘം
വനമാലത്തിലെ നദികടക്കുന്നതു കണ്ട് ഭൂമി അങ്ങോട്ടു
ചെല്ലുകയും സാനാഥൻ ഭൂമിയെ ചേദിരാജാവിൻറ
കൊട്ടാരത്തിൽ എത്തിക്കുകയും ചെയ്യുന്നു.
രാജമാതാവു<noinclude><references/></noinclude>
t82s5whb2b2sy7jw7ps3otpzms3hcdc
താൾ:Kathakali-1957.pdf/329
106
78631
223660
2024-12-24T18:04:11Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '289 ദമയന്തിയെ തന്നോടൊന്നിച്ചു താമസിപ്പിക്കുന്നു. രാജാവിന്റെ കല്പന പ്രകാരം ദമയന്തിയെത്തേടി പുറപ്പെട്ട സുദേവ ബ്രാഹ്മണൻ ചേദിരാജധാനിയിൽ വച്ചു ദമയന്തിയെ കാണു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223660
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>289
ദമയന്തിയെ തന്നോടൊന്നിച്ചു താമസിപ്പിക്കുന്നു.
രാജാവിന്റെ കല്പന പ്രകാരം ദമയന്തിയെത്തേടി പുറപ്പെട്ട
സുദേവ ബ്രാഹ്മണൻ ചേദിരാജധാനിയിൽ വച്ചു ദമയന്തിയെ
കാണുന്നു. സുദേവനൊന്നിച്ച് ദമയന്തി കുണ്ഡിന
പ്രാപിക്കുന്നു; കഥകളെല്ലാം അച്ഛനെ പറഞ്ഞു കേൾ
രാജാവ് പുത്രിയെ സമാശ്വസിപ്പിച്ച് കൂടെ
പ്പിക്കുന്നു.
പാപ്പിക്കുന്നു.
നളചരിതം (മൂന്നാംദിവസം)
LOG
പത്നിയുടെ വേർപാടിനെ പ്രാപിച്ച നളൻ ലോക
പാലകന്മാരെ സംബോധനചെയ്തു്,
പ്രതിദിനം
നൈഷധൻ നമസ്കരുതേ, മി
പതിദേവതയും ദുഃഖം വരുത്തരുതേ'
ക്കണമെന്ന പേക്ഷിക്കുന്നു.
എന്നു പ്രാത്ഥിക്കുന്നു. പുര ജീവിതത്തെ അദ്ദേഹം വെറു
കാമക്രോധാദികളായ ഭയങ്കരശത്രുക്കളെക്കൊണ്ടു
നിറഞ്ഞ നഗരം കാടാണെന്നും, യഥാർത്ഥ നഗരം ഈ
ഘോരവിപിനമാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. കാട്ടു
തീയിൽ പെട്ടുഴലുന്ന കാക്കോടകൻ നളനെ വിളിച്ചു, രക്ഷി
അഗ്നിമദ്ധ്യത്തിൽ നിന്നും
കാക്കോടകനെ നളൻ മോചിപ്പിക്കുന്നു. തൽക്ഷണം
കാക്കോടകൻ ദംശിക്കുകയാൽ, നളന്റെ വേഷം വികൃത
മായി ഭവിക്കുന്നു. ഊക്കേറുമഹിവരരിൽ കാക്കോടകാ
ഖനം' എന്നും കാക്കോടകൻ തന്റെ പരമാ
പ്രസ്താവിക്കുന്നു.
താൻ ദംശിക്കുകയാൽ നളനും അന്യഥാ<noinclude><references/></noinclude>
nzem4qieheh9z2t10345eanvs8crdoy
താൾ:Kathakali-1957.pdf/330
106
78632
223661
2024-12-24T18:04:20Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '290 ധാരണ ഉണ്ടായേക്കുമെന്നു വിചാരിച്ചു അതിന്റെ ഉദ്ദേ ശവും കാക്കോടകൻ വെളിവാക്കുന്നു. നിന്നഴൽക്കുമൂലം കലി വന്നകമേ വാഴുന്നവൻ എന്നുടെ വിഷമേറ്റു നിന്നെയവൻ വിടുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223661
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>290
ധാരണ ഉണ്ടായേക്കുമെന്നു വിചാരിച്ചു അതിന്റെ ഉദ്ദേ
ശവും കാക്കോടകൻ വെളിവാക്കുന്നു.
നിന്നഴൽക്കുമൂലം കലി വന്നകമേ വാഴുന്നവൻ
എന്നുടെ വിഷമേറ്റു നിന്നെയവൻ വിടുമുടനേ
നിന്നെയറിയരുതൊരുവനെന്നിട്ടുനിന്നുടൽ മറച്ചു;
പിന്നെ നീയിത്തുകിലടുക്കിൽനിന്നുടൽ നിനക്കു വരും'
എന്നു പറഞ്ഞു നളന് ഒരു തുകിലും സമ്മാനിക്കുന്നു.
ഇന്ദുമൗലിഹാരമേ! നീ ഒന്നിനി എന്നോടു ചൊൽക
എന്നെനിക്കുണ്ടാവുയോഗം ഖിന്നയാതയാ
മുന്നേപ്പോലെ
about coCOLD
മുന്നേപ്പോലെ മന
മന്ദിരത്തിൽ ചെന്നു
ന വാണുകൊള്ളുവാനും
അക്കാ
എന്ന നളന്റെ ചോദ്യത്തിനു മറുപടിയായി, ബാഹുക
നെന്ന പേരു സ്വീകരിച്ച അയോദ്ധ്യയിൽ ചെന്നു ഋതു
പരാജാവിനെ സേവിച്ചു വസിക്കണമെന്നും,
ലത്ത് ഋതുപർണ്ണനിൽ നിന്ന് അക്ഷഹൃദയം
മ്പോൾ കലി വിട്ടൊഴിയുമെന്നും മറ്റും കാക്കോടകൻ
നളനെ ധരിപ്പിക്കുന്നു.
വശമാകു
ബാഹുകൻ (നളൻ) അയോദ്ധ്യയിൽ പ്രവേശിച്ചു
ഋതുപരാജനെ വന്ദിക്കുന്നു. കുതിരകളെ പരിപാലിക്കു
ന്നതിനും, ചോറും കറിയും നിഷ്പ്രയാസം വച്ചു വിളമ്പുന്ന
തിനും തനിക്കു വശമാണെന്നും ജോലിതന്നു രക്ഷിക്കണ
മെന്നും ബാഹുകൻ രാജാവിനോടപേക്ഷിക്കുന്നു. അതനു
സരിച്ച് ഋതുപർണ്ണൻ ബാഹുകനെ കൊട്ടാരത്തിൽ നിയമി
A<noinclude><references/></noinclude>
0ygtoyikhsq85xmf32zjue6ph937o8p
താൾ:Kathakali-1957.pdf/331
106
78633
223662
2024-12-24T18:04:29Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്കുന്നു. 291 ജീവവായന്മാരുമായി കൊട്ടാരത്തിൽ താമ സിച്ചുവരവേ ഒരു ദിവസം രാത്രി ബാഹുകൻ പ്രേയസിയെ സ്മരിച്ചു, വിജനേ ബത! മഹതി വിപിനേ നീയുന്നിനു അവനെ ചെന്നായോ ബന്ധുഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223662
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>ക്കുന്നു.
291
ജീവവായന്മാരുമായി കൊട്ടാരത്തിൽ താമ
സിച്ചുവരവേ ഒരു ദിവസം രാത്രി ബാഹുകൻ പ്രേയസിയെ
സ്മരിച്ചു,
വിജനേ ബത! മഹതി വിപിനേ നീയുന്നിനു
അവനെ ചെന്നായോ ബന്ധുഭവനേ ചെന്നായോ ഭീരു
എന്നു കാണ്മനിന്ദ സാമ്യ ചിമുഖമെന്നു പൂ
എന്നു ദുഃഖിക്കുന്നു.
നിന്ദ്രകാര്യാലയം
അവളതൊരു കമനി ഹ ബാഹുക
എന്നു ജീവലൻ ചോദിച്ച
പ്പോൾ, ഇതെല്ലാം തന്റെ സ്വന്തകൃതിയാണെന്നും,
ഒരാൾ മറെറാരാളിനോടു തന്റെ സങ്കടാവസ്ഥയെ പറഞ്ഞു
കേൾപ്പിച്ചു, എന്നുമാത്രം ധരിച്ചാൽ മതിയെന്നും ബാഹു
കൻ സൂത്രത്തിൽ മറുപടി പറയുന്നു. (ഭീമരാജാവിൻറ
കല്പനപ്രകാരം ബ്രാഹ്മണർ നാനാദിക്കിലും നളനെ തിര
സാകേതവാസിനി'...... ഇത്യാദി
അയോദ്ധ്യയിൽ വച്ചു നളനെ കണ്ടുമുട്ടിയെന്നും, പണ്ണാൻ
എന്ന ബ്രാഹ്മണൻ ദമയന്തിയെ അറിയിക്കുന്നു. ദമയന്തി
വിവരം മാതാവിനെ ഗ്രഹിപ്പിക്കുകയും, അനന്തരം
സുദേവനെ ഋതുപർണ്ണൻ കൊട്ടാരത്തിലേക്കു യാത്രയാക്കു
കയും ചെയ്യുന്നു.
ആ സരസബ്രാഹ്മണനാകട്ടെ; ബാഹു
കൻ ഋതുപർണ്ണസന്നിധിയിലുള്ള തക്കംനോക്കി അവിടെ
പ്രവേശിച്ചു.<noinclude><references/></noinclude>
1s8ml0blh79981q5c3xzvbia3zsjy69
താൾ:Kathakali-1957.pdf/332
106
78634
223663
2024-12-24T18:04:38Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '292 പന്തണിമൂലമാർ മണി, സുന്ദരി ദമയന്തി കാനനഭ്രാന്തനൈഷധരോ ഷിണി താന്തനിക്കു നിതാന്ത നിശാന്ത കളി ബാന്ധവം കാന്തനാക്കി പാന്തരം വരിക്കാൻ തുനിഞ്ഞു സഭാന്തരേ എന്നു ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
223663
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>292
പന്തണിമൂലമാർ മണി,
സുന്ദരി ദമയന്തി കാനനഭ്രാന്തനൈഷധരോ ഷിണി
താന്തനിക്കു നിതാന്ത നിശാന്ത കളി ബാന്ധവം
കാന്തനാക്കി പാന്തരം വരിക്കാൻ തുനിഞ്ഞു സഭാന്തരേ
എന്നു തട്ടിവിടുന്നു. എ ന്നാൽ സ്വയംവര ദിവസമാണെങ്കിൽ
രണ്ടാം
ഇന്നു കേട്ടിതു നാളെയെന്നതൊരാളും മൂലമിതെന്നതും
എന്നും ബുദ്ധിപൂർവ്വം സൂചിപ്പിക്കുന്നതിനും വിപ്രൻ വിസ്മ
രിക്കുന്നില്ല. ദമയന്തിയെ പടതന്നെ ലഭിക്കാതിരുന്നതു
മൂലം നിരാശനായി പത്തിച്ചിരുന്നു. ഋതുപർണ്ണനും കുണ്ഡിന
ത്തേക്കു പുറപ്പെടാൻ തിടുക്കമായി, ബാഹുകനെ വിളിച്ചു
തേരു തെളിക്കാൻ അദ്ദേഹം ആജ്ഞാപിക്കുന്നു.
സ്വയംവരത്തെപ്പറ്റി കേൾ
കറക്കുകയുണ്ടായെങ്കിലും,
“തീത്തുചൊല്ലാം നിന്ദകം താത്തൻ മൊഴിയില്ല
എന്ന് നളൻ വിശ്വസിക്കുന്നു. ഋതുപർണ്ണനും വാർ
യനുമൊന്നിച്ചു തേരിൽ കയറിയശേഷം കുണ്ഡിന
ലക്ഷ്യമാക്കി ബാഹുകൻ കുതിരകളെ അതിവേഗത്തിൽ
പായിക്കുന്നു. രഥവേഗം കണ്ടിട്ട്, ഈ സൂതവേഷ
ധാരിയായ ബാഹുകൻ നൈഷധനായിരിക്കണമെന്ന് വാർ
യൻ ശങ്കിക്കുന്നു. ഉത്തരീയം പുറത്തുവീണുപോയെന്നും
രഥം തൽകാലം നിറുത്തണമെന്നും ഋതുപർണ്ണൻ ആവശ്യ
പ്പെടുന്നു. വസ്ത്രം വളരെ യോജന പിന്നിലാണെന്നും
രഥം നിറുത്തുന്ന പക്ഷം പാണിഗ്രഹണത്തിനു സംബ
സിക്കാൻ പറ്റുകയില്ലെന്നും ബാഹുകൻ സമാധാനം
നൽകുന്നു; രഥവേഗം മന്ദഗതിയിലാക്കുന്നു. ഋതുപർണ്ണൻ<noinclude><references/></noinclude>
o0k3rwitkahjvgzg17xd1dqd4fu6srl
താൾ:Kathakali-1957.pdf/333
106
78635
223664
2024-12-24T18:04:47Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '293 നളനും അക്ഷ ഹൃദയം ഉപദേശിക്കുന്നു. കലി നളനെ ഉപേ ക്ഷിച്ചു വെളിക്കു ചാടുന്നു. കലിയുടെ ഗളച്ഛേദം ചെയ്യാൻ നളൻ വാളെടുക്കുന്നു. ക്ഷമാപണം ചെയ്തു നമിക്കുകയാൽ, മേലാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223664
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>293
നളനും അക്ഷ ഹൃദയം ഉപദേശിക്കുന്നു. കലി നളനെ ഉപേ
ക്ഷിച്ചു വെളിക്കു ചാടുന്നു. കലിയുടെ ഗളച്ഛേദം ചെയ്യാൻ
നളൻ വാളെടുക്കുന്നു. ക്ഷമാപണം ചെയ്തു നമിക്കുകയാൽ,
മേലാൽ ശിഷ്ടന്മാരെ ഉപദ്രവിക്കരുതെന്നുപദേശിച്ചു
നളൻ ആ ദുഷ്ടനെ വിട്ടയയ്ക്കുന്നു. അനന്തരം അവരെല്ലാം
അന്നുതന്നെ കുണ്ഡിനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.
നളചരിതം നാലാംദിവസം)
കുണ്ഡിനത്തിൽ സ്വയംവരാഘോഷങ്ങളൊന്നും
കാണായ്കയാൽ ഋതുപർണ്ണൻ വിഷാദം കൊണ്ടു വിവർ
നാകുന്നു. ദമയന്തിയും തോഴിമാരും: ഋതുപർണ്ണൻറ
സാരഥി നളനായിരിക്കണമെന്നു കരുതി ഭൂമി തോഴി
മാരോട് ആഹ്ലാദിച്ചു സംസാരിക്കുന്നു. ഭീമരാജാവ് ഋതു
പണ്ണനെ സൽക്കരിച്ചു കുശലപ്രശ്നം ചെയ്യുന്നു. നളനെ
കാണായ്കയാൽ ദമയന്തി കുണ്ഠിതപ്പെടുകയും ഋതുപ
തന്റെ സാരഥിയായ വികൃതവേഷധാരി നളൻ തന്നെ
യാണോ എന്നറിവാൻ, അവിടെച്ചെന്നു അവൻ സംഭാ
ഷണങ്ങൾ ശ്രവിച്ചു വരണമെന്നു തോഴിയെ ചുമതല
പ്പെടുത്തി അയയുകയും ചെയ്യുന്നു.
കേശിനിയും (തോഴി) ബാഹുകനും:
ആരെടോ നീ നിന്റെ
പേരെന്തു ചൊല്ലേണം,
ആരുടെ തേരിതെടോ?' ഇത്യാദി
കേശിനിയുടെ ചോദ്യങ്ങൾക്കു മറുപടിയായി
“ഇവിടെ വന്ന ഞങ്ങളിന്നു ഋതുപർണ്ണഭൂപസാരഥികൾ,
ഇരുവരിലഹം ബാഹുകനെന്തു വേണ്ടുതവ? പൊന്നോടു<noinclude><references/></noinclude>
6eeuz0gh9fjfhawuzeiuig3r9rualov
താൾ:Kathakali-1957.pdf/370
106
78636
223665
2024-12-24T18:05:06Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '826 ത്തൻ ശാൻ കുമതി ദുരോധനന തന്റെ മദമടക്കിടുവൻ എന്നു രോഷാന്ധനായി പറഞ്ഞുകൊണ്ടു മടങ്ങിപ്പോകുന്ന ഘട്ടത്തിൽ ആവിഷ്കൃതമാകുന്ന ഈശ്വരവിലാസം ഇതരനായ ഒരു കാവ്യത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223665
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>826
ത്തൻ ശാൻ കുമതി ദുരോധനന
തന്റെ മദമടക്കിടുവൻ
എന്നു രോഷാന്ധനായി പറഞ്ഞുകൊണ്ടു മടങ്ങിപ്പോകുന്ന
ഘട്ടത്തിൽ ആവിഷ്കൃതമാകുന്ന ഈശ്വരവിലാസം
ഇതരനായ ഒരു കാവ്യത്തിന്റെ ഹൃദയത്തിൽ ഉദയം
ചെയ്യുന്നതല്ല.
സിംഹികയുടെ ലളിതയെ സൃഷ്ടിച്ച് കിമ്മീരവധ
ത്തിനു നൂതനമായ, അതായതു പുരാണകഥയിലില്ലാത്ത
ഒരു കാരണം കണ്ടുപിടിച്ച ആ കവിസമ്രാട്ട് പ്രേക്ഷക
ലോകത്തിനു ഒരു നയനാമൃതപാപിയെത്തന്നെ കഥയിൽ
ഖനനം ചെയ്തിരിക്കുന്നു. നവരസരാഗത്തിൽ പാഞ്ചാലി
യോടുള്ള ലളിതയുടെ പദം ഹൃദയഗാംഭീരം തികഞ്ഞ
പ്രൗഢവനിതകളെപ്പോലും വശീകരിച്ചു പ്രേഷകിയുടെ
അധീനത്തിലാക്കുവാൻ പോന്ന സാരസ്യം
ഒന്നാകുന്നു.
നല്ലാർകുലമണിയും മൗലിമാല
നല്ല മൊഴികൾ കേൾക്ക നീ
അലകന്നിതു അരികിൽ തന്നെ
അണിക്കുഴലാളെക്കായാൽ നിന്നെ
ഹരിണാകോപമാനനേ, ആരും കൂടാതെ
അരുണാംഭോരുഹദളനയനേ,
പഴുതേ
തുളുമ്പുന്ന
ഹരിനാരികൾ വാണീടുമരണത്തിലാചിത
ചരണാാബുജം കൊണ്ടു വരണം ചെയ്യരുതേ
മാത്സ്യമിതെന്നു തോന്നരുതേതും ബാല,
മത്സഖി, മഹനീയതരണശിലേ<noinclude><references/></noinclude>
12p3dbk3z2wnzl3ms5j4p87hp0y4i9b
താൾ:Kathakali-1957.pdf/371
106
78637
223666
2024-12-24T18:05:16Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'LU 327 വാത്സല്യം കൊണ്ടു നീ പറയെടോ വഴിപോലെ വത്സ, തവ കുലനാമങ്ങളില ഗഗനചാരിണിമാരിലൊരുത്തി ഞാനെന്നു ഗതിജിത കള, നീ ധരിച്ചാലുമിന്നു ഗഹനസീമനി നിന്നെക്കണ്ടി ഹവന്നു ഗണി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223666
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>LU
327
വാത്സല്യം കൊണ്ടു നീ പറയെടോ വഴിപോലെ
വത്സ, തവ കുലനാമങ്ങളില
ഗഗനചാരിണിമാരിലൊരുത്തി ഞാനെന്നു
ഗതിജിത കള, നീ ധരിച്ചാലുമിന്നു
ഗഹനസീമനി നിന്നെക്കണ്ടി ഹവന്നു
ഗണിക എന്നെന്നുടെ നാമമാകുന്നു.''
(നല്ലാർ )
എന്ന ഗാനം ശ്രോതാക്കൾക്ക് ആത്മനിർവൃതിയെ അരു
ളുന്ന വാങ് മാധവം വമിക്കുന്നു. അതിനടുത്ത കാമോ
ഒരി രാഗത്തിലുള്ള പദത്തിന്റെ മാധുരി അവർണ്ണനീയ
“കണ്ടാലതിമോദമുണ്ടായ
വിപിനുമിതു കണ്ടായോ?
കൊണ്ടൽനിര തിമിരമിടയുന്ന ത
നീണ്ടു ചുരുണ്ടൊരു കാമിന്നു പല
വണ്ടുകള നുടനിഹവന്നു മു
കണ്ടി വാർകുഴലി കണ്ടു കണ്ടു പുന
രിണ്ടൽപൂണ്ടു ബത മണ്ടീടുന്നു.
കീചകമിതാ കുഴലൂതുന്നു പിക
ഗീതവിശേഷമോടിടന്നു ഹൃദി
സൂചിതമോദമൊടിഹനിന്നു ചില
വല്ലികാനടികൾ വായുസഞ്ചലിത
പല്ലവാംഗുലിഭിരഭിനയിക്കുന്നു.
കുരവകതരുനിരകളിൽനിന്നു ചില
കുസുമനികരമിതാ പൊഴിയുന്നു തവ<noinclude><references/></noinclude>
qb8umrsz7kpx86fmijtro0w4oj01d5f
താൾ:Kathakali-1957.pdf/372
106
78638
223667
2024-12-24T18:05:26Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '328 കുറുനിരകളിലിതാ വീഴുന്നു അതു അ കുവലയാക്ഷി കുതുകൾ നിന്നെയെതി വന്നെന്നിഹ തോന്നുന്നു.'' DLO എന്നും, ലളിതയുടെ രണ്ടാമത്തെ പദം ഒരു ദാനവന യുടെ സൗഷ്ഠവത്തെ ആവിഷ്ക്കരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223667
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>328
കുറുനിരകളിലിതാ വീഴുന്നു അതു അ
കുവലയാക്ഷി കുതുകൾ നിന്നെയെതി
വന്നെന്നിഹ തോന്നുന്നു.''
DLO
എന്നും, ലളിതയുടെ രണ്ടാമത്തെ പദം ഒരു ദാനവന
യുടെ സൗഷ്ഠവത്തെ ആവിഷ്ക്കരിക്കുന്നു. കിമ്മീരവധത്തിലെ
ശ്ലോകങ്ങളും ഗാനങ്ങളുമെല്ലാം രസാനുഗുണങ്ങളായ പദ
ങ്ങളാൽ ഗുംഫിതങ്ങളാകുന്നു. സിംഹിക ലളിതവേഷം
ഉപേക്ഷിച്ചു സ്വരൂപത്തെ സ്വീകരിക്കുന്ന സന്ദർഭത്തിൽ
അവളെ വണ്ണിക്കുന്നതായ
നോക്കുക,
260
(m
പ്രാസം വന്ന ശ്ലോകം
കാഘോഷതിഭീതി പ്രചലദനിമിഷാ
സിംഹികാഭാഷ്യ പുഷ്യ
ഷാ ദോഷാചരിതം ഖലു നിജവപുഷാ
ഭിഷയന്തി പ്രദോഷ
ഈഷാ കൂലങ്കഷണ പ്രവർഷാ
ജോഷമാദായ ദോഷാ
യോഷാഭൂഷാമനെഷിൽ പ്രിയവധരുഷിതാ
പാർഷതിം ദൂരമേഷാ
B
യമകം, കാനുപ്രാസം, വൃത്യനുപ്രാസം എന്നിവയാൽ
പരിപുഷ്പമായ ഈ പദ്യം എത്രമാത്രം ഉജ്ജ്വലമായിരി
ക്കുന്നു.
സിംഹികയാൽ അപഹൃതയായ പാഞ്ചാലി സ്വ
ഭർത്താക്കന്മാരെ വിളിച്ചു കരയുന്ന ഘട്ടത്തെ പ്രതിപാദിക്കു
മ്പോഴും കോട്ടയത്തു തമ്പുരാൻ കവിയെന്നുള്ള നിലയിൽ<noinclude><references/></noinclude>
302gyp8lwdiehf1p7hmsvyamz22um1z
താൾ:Kathakali-1957.pdf/373
106
78639
223668
2024-12-24T18:05:35Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '829 താൻ ദീക്ഷിക്കേണ്ട ഔചിത്യത്ത വിസ്മരിക്കുന്നില്ല. ആദ്യം ദ്രൗപദീദേവി ധമ്മപുത്രരെ സംബോധനം ചെയ്യു ന്നത്, ധമ്മപരായണ നിലാംഗ' എന്ന വിശേഷണം ത്താണ്. ഭീമസേനനെ പ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223668
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>829
താൻ ദീക്ഷിക്കേണ്ട ഔചിത്യത്ത വിസ്മരിക്കുന്നില്ല.
ആദ്യം ദ്രൗപദീദേവി ധമ്മപുത്രരെ സംബോധനം ചെയ്യു
ന്നത്, ധമ്മപരായണ നിലാംഗ' എന്ന വിശേഷണം
ത്താണ്. ഭീമസേനനെ പ്രാണനാഥ' എന്നും ആദേവി
വിളിക്കുന്നു. ത ഏതു കാമിതത്തെയും സാധിക്കാൻ
സമ്പ്രദാ
സന്നദ്ധനും അനേകം ആപത്തുകളിൽ നിന്നും
തന്നെ രക്ഷിച്ചവനും മഹാ പരാക്രമിയും ആയ വായു
പുത്രനെ പരമാത്തിൽ തന്റെ ജീവനാഥനായി തന്നെ
യാണു യാജ്ഞസേനി കരുതിയിട്ടുള്ളത്. നകുലനെ,
മഹാബല' എന്നും സഹദേവനെ 'വീര' എന്നും അത്രേ
സം ബുദ്ധിചെയ്യുന്നത്. എന്നാൽ തന്റെ യഥാ
നാഥനായ അജ്ജുനനെ വിളിക്കുന്ന സന്ദർഭത്തിൽ മാത്രം,
പുത്ര!” എന്ന പദവും, തന്നെ ഉദ്ദേശിച്ച് ഭാ
എന്ന സ്ഥാനാഭിധാനവുമാത്രേ ഉ ഉപയോഗിക്കുന്നത്.
“ആ
ആപുത്ര, ധനഞ്ജയ, വീര,
വാരി, ചാരുകളേബര
ഭാര്യയാമെന്നെ നീയും വെടിഞ്ഞിതോ?
ഭാഗ്യമില്ലായ്മയാൽ
meta
എന്ന പദം കാണുക, തന്നെ ഭാഷ എന്നു വിളിക്കാൻ
അർഹതയുള്ളത് അജ്ജുനൻ മാത്രമാണെന്നും ആ ദേവി
ഇവിടെ പ്രസ്പഷ്ടമാക്കിയിരിക്കുന്നു. ഈവിധ സന്ദർഭ
ങ്ങളിലെല്ലാം
കഥാപാത്രങ്ങളെകൊണ്ടു ബുദ്ധി
പൂവും കഥാമങ്ങളെ വിശദമാക്കിയിരിക്കുന്നതിനെ
ആലോചിച്ചാൽ വാസ്തവത്തിൽ അത്ഭുതം തോന്നിപ്പോകും.<noinclude><references/></noinclude>
jiiul7zv3fghr87eso2zchi5kdtkb46
താൾ:Kathakali-1957.pdf/392
106
78640
223669
2024-12-24T18:05:47Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '246 പ്രസ്തുത പദ്യം വായിക്കുന്ന ഏതു സഹൃദയൻറയും അന്ത രംഗത്തിൽ ഉദ്ഭൂതമാകുന്ന പ്രഥമ പ്രശനം, അവിടുന്നു മലയാളത്തിൽ കഥകളി, കങ്ങൾ നിർമ്മിക്കാഞ്ഞതെ എന്തെന്നാണ്; അത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
223669
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>246
പ്രസ്തുത പദ്യം വായിക്കുന്ന ഏതു സഹൃദയൻറയും അന്ത
രംഗത്തിൽ ഉദ്ഭൂതമാകുന്ന പ്രഥമ പ്രശനം, അവിടുന്നു
മലയാളത്തിൽ കഥകളി, കങ്ങൾ നിർമ്മിക്കാഞ്ഞതെ
എന്തെന്നാണ്; അത്രയും മനോഹരമായിട്ടുണ്ട് ഈ ഒറ
ഭാഷാ ശ്ലോകം. ഈ കവിപുംഗവൻറ ഈശ്വരഭക്തി
നിസ്സീമമത്രേ. അത് അദ്ദേഹത്തിന്റെ കൃതികളിൽ
പലേടത്തും ദൃശ്യമാകുന്നുണ്ട്. രുഗ്മിണീസ്വയംവര
ത്തിലെ
1218
അവസാനശ്ലോകം തന്നെ നോക്കുക,
കലയാമി ചാരു കലയാമിനീ പതി
പ്രതിമാനനം കലിത മാനനം ജന
അളികാന്തലോലാളി കാന്തകുന്തളം
മഹിന്ദ്രനീലമണി മേചകം മഹാ
അസുലഭമായ രസികത്വം തുളുമ്പുന്ന അശ്വതി തിരുനാൾ
തിരുമനസ്സിലെ ആട്ടക്കഥകൾ, സാഹിത്യപ്രസ്ഥാന
ത്തിലും സമുന്നതമായ പദവിയെ അലങ്കരിക്കുന്നു.
ദിവസം ആട്ടക്കഥകളുടെ
കർത്താവാണ് ഉണ്ണായി വാര്യർ. ഈ കവി വയ്യന്റെ ജീവ
സംബന്ധിച്ചു വിശ്വാസയോഗ്യമായ
യാതൊരു രേഖയും നമുക്കു ലഭിച്ചിട്ടില്ല.
സാഹിത്യചരിത്രകാരന്മാർ
ചരിത്രത്ത
ഉണ്ണായിവായ
അവർക്കു
തോന്നിയ ഊഹങ്ങളെ അടിസ്ഥാന
മാക്കി ഓരോന്നു പറഞ്ഞിട്ടുണ്ട്. അതിനാൽ നമ്മുടെ
കവിസമ്രാട്ടിന്റെ ജീവിതകാലത്തെപ്പറ്റി സുനിശ്ചിത
മായി ഒന്നും പറയാൻ നമുക്കു നിവൃത്തിയില്ല. കൊച്ചി<noinclude><references/></noinclude>
d6t3nulgp9nqteomr57omlse51ai339
താൾ:Kathakali-1957.pdf/393
106
78641
223670
2024-12-24T18:05:56Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '347 യിൽ ഇരിങ്ങാലക്കുട ക്ഷേത്രത്തിനു സമീപമാണു ഉണ്ണായി വാവരുടെ ഗൃഹമെന്ന് എല്ലാവരും ഐകകണ്ഠന താമ അഭിപ്രായപ്പെടുന്നു. ത്രിശ്ശിവപേരൂരും, ഇരിങ്ങാലക്കുടയും ആയിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223670
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>347
യിൽ ഇരിങ്ങാലക്കുട ക്ഷേത്രത്തിനു സമീപമാണു ഉണ്ണായി
വാവരുടെ ഗൃഹമെന്ന് എല്ലാവരും ഐകകണ്ഠന
താമ
അഭിപ്രായപ്പെടുന്നു. ത്രിശ്ശിവപേരൂരും, ഇരിങ്ങാലക്കുടയും
ആയിരിക്കണം അദ്ദേഹത്തിൻറ ബാല്യകാലവസതി
കളെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. ആ സ്ഥിതിക്കു് വായ
രുടെ വിദ്യാഭ്യാസവും ഈ സ്ഥലങ്ങളിൽ വച്ചുതന്നെ
നടന്നിരിക്കണം. വായരുടെ ഗുരു ആരെന്നു നിശ്ചയമില്ല.
സംസ്കൃതത്തിൽ കാവ്യനാടകാലങ്കാരാദികളും വ്യാകര
ണവും നല്ലപോലെ അഭ്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻറ
കൃതികൾ തെളിയിക്കുന്നു. പുരുഷപ്രാപ്തിക്കുശേഷം
അദ്ദേഹം വളരെക്കാലം തിരുവനന്തപുരത്തുവന്നു
സിച്ചതായി ലക്ഷ്യങ്ങളുണ്ടെന്നു പറയുന്നു. കാത്തിക
തിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട് വാനരുടെ
യോഗ്യതകൾ കണ്ട് സമുചിതമായ സംഭാവനകൾ ചെയ്തി
ട്ടുള്ളതായും കഥകളുണ്ട്. പണ്ഡിതവത്സലനായ മഹാ
മഹാരാജാവിന്റെ തിരുവുള്ളം, കുഞ്ചൻനമ്പ്യാർ തുട
ങ്ങിയ പ്രശസ്തകവികളുടെ സാഹചര്യം, വഞ്ചിരാജ്യ
ത്തിന്റെ സുഭിക്ഷത, എന്നിവയെല്ലാം തിരുവനന്ത
പുരത്തെ സ്ഥിരതാമസത്തിനു വായരെ പ്രേരിപ്പിച്ചതായി
നളചരിതം അട്ടക്കഥയിലെ ഭാഷ നോക്കു
മ്പോൾ അതു തെക്കൻ ദിക്കിൽ വച്ചെഴുതിയതായി വിചാ
രിക്കാൻ ന്യായം കാണുന്നു. ആട്ടക്കഥകൾ കൂടാതെ
ഗിരിജാകല്യാണം എന്നൊരു കൃതികൂടി വായർ രചിച്ചിട്ടു
ള്ളതായി പറയപ്പെടുന്നു. അത് ഉണ്ണായിവാര്യരുടെ കൃതി
അല്ലെന്നും തർക്കങ്ങൾ ഉണ്ട്. വാരുടെ ജനനം കൊല്ലം<noinclude><references/></noinclude>
12qiy0v66jkm88heomhlfdtaysdodyh
താൾ:Kathakali-1957.pdf/394
106
78642
223671
2024-12-24T18:06:05Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '348 9 15-ാമാണ്ടാണെന്നും അറുപതുവയസ്സിനു മേൽ അദ്ദേഹം ജീവിച്ചിരുന്നു എന്നും പറയപ്പെടുന്നു. അപിയ മമ ദയിതാ കളിയല്ലാതിചിരതാ പ്രാണൻ കളയുമതി വിധുരം എന്നാൽ മറുതിവന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223671
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>348
9 15-ാമാണ്ടാണെന്നും അറുപതുവയസ്സിനു മേൽ അദ്ദേഹം
ജീവിച്ചിരുന്നു എന്നും പറയപ്പെടുന്നു.
അപിയ മമ ദയിതാ കളിയല്ലാതിചിരതാ
പ്രാണൻ കളയുമതി വിധുരം എന്നാൽ
മറുതിവന്നിതു
കുലമിതഖിലവും
എന്നീ പദങ്ങളിൽ അറം പറ്റീട്ടുണ്ടെന്നും അതിനാൽ
അടുത്ത തലമുറയോടെ അദ്ദേഹത്തിന്റെ കുടുംബത്തിൽ
സന്തതിയില്ലാതായി, എന്നും കേൾവിയുണ്ടു്.
നളചരിതം ആട്ടക്കഥ മണിപ്രവാള ഭാഷയിലാണ
രചിച്ചിട്ടുള്ള തെങ്കിലും മിക്കവാറും ഒരു സംസ്കൃതകൃതിയെന്നു
പറയത്തക്കവണ്ണം കഠിന സംസ്കൃതപദങ്ങൾ
അതിൽ
പ്രയോഗിച്ചിട്ടുണ്ടു്. വാർ സംസ്കൃത
നാമ
നളചരിതം ത്തിലും മലയാളത്തിലും ഒരുപോലെ പണ്ഡി
തനാണു്. അതുകൊണ്ടു രണ്ടു ഭാഷയിലും
അദ്ദേഹം നിരങ്കുശനായി വിഹരിക്കുകയും ചെയ്തിട്ടുണ്ടു്.
സംസ്കൃതവ്യാകരണനിയമങ്ങളെ മലയാളത്തിൽ പ്രയോ
ഗിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമില്ല.
വിശേഷണത്തിനു വിശേഷ്യത്തിന്റെ വിഭക്തിവചനങ്ങൾ
വേണമെന്നത് a. സംസ്കൃതവ്യാകരണസിദ്ധാന്തമാകുന്നു.
എന്നാൽ മലയാളത്തിൽ ആ നിർബന്ധമില്ലെന്നുമാത്ര
ചില സാഹിത്യകാരന്മാരുടെ അഭിപ്രായത്തിൽ അതു
പാടില്ലെന്നും കൂടി ശാര്യമുണ്ട്. വാരാകട്ടെ കൂസൽ
കൂടാതെ സംസ്കൃതനിയമത്തെ മലയാളത്തിലും ഉപയോഗി
ചിട്ടുള്ളതു നോക്കുക:<noinclude><references/></noinclude>
pkhpkj5dbqn68u2isdkxzo0i51ddtpq
താൾ:Kathakali-1957.pdf/395
106
78643
223672
2024-12-24T18:06:13Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '349 നലമുള്ളാരു നവഗുണപരിമളനെ നളനെന്നൊരു നൃപനെ അവൾ വരിച്ചു.'' ame dofin ഇത്തരം പ്രയോഗങ്ങൾ നമ്മുടെ പഴയ കവിശ്രേഷ്ഠന്മാ കെല്ലാമുണ്ടായിരുന്നു. ഭാഷാചമ്പു ഗ്രന്ഥങ്ങൾ യാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223672
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>349
നലമുള്ളാരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവൾ വരിച്ചു.''
ame dofin
ഇത്തരം പ്രയോഗങ്ങൾ നമ്മുടെ പഴയ കവിശ്രേഷ്ഠന്മാ
കെല്ലാമുണ്ടായിരുന്നു. ഭാഷാചമ്പു ഗ്രന്ഥങ്ങൾ
യാൽ അനവധി ഉദാഹരണങ്ങൾ
കാണാം.
സ്വാതന്ത്ര
യുടെ മറ്റൊരു സാസസംയുക്തമായ
കാ:
“അപരിഹരണീയവിധിയന്ത്രത്തിരി മൂന്ന്
' ഈ മൂന്നു ' എന്നു പ്രയോഗിക്കേണ്ടതിനുപകരം മുന്നി
എന്നാണ് വാർ പ്രയോഗിച്ചിരിക്കുന്നത്.
വിശേഷണം വിശേഷ്യത്തിനുമുമ്പെ ഈ നടപ്പ്' എന്നുള്ള
വ്യാകരണസൂത്രത്തിനു വിപരീതമാകുന്നു,
" ഉണ്ണായി
വാസ്തവത്തിൽ സംസ്കൃതവും മലയാളവും ഒരേ ഭാഷയെ
ന്നാണു വിചാരം.
മാ
@
കാട് ഇങ്ങനെ നോക്കുന്നപക്ഷം ഉണ്ണായി വാരെപ്പോലെ
സ്വതന്ത്രനായ ഒരു കവി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നു
തന്നെ പറയണം. ആട്ടക്കഥാകാരന്മാർ എല്ലാപേരും
ശ്ലോകങ്ങൾ സംസ്കൃതത്തിലും, പദങ്ങൾ മണിപ്രവത്തില
ചിച്ചിട്ടുള്ളത്. ഉണ്ണായി വാരാകട്ടെ നേരെ
അദ്ദേഹത്തിന്റെ ശ്ലോകങ്ങൾ മിക്കതും
മലയാളത്തിലും പദങ്ങൾ ഏറിയകൂറും സംസ്കൃതത്തിലു
മാണു രചിക്കപ്പെട്ടു കാണുന്നത്. ഇങ്ങനെയൊക്കെയാ
ണെങ്കിലും വായുടെ ശ്ലോകങ്ങൾക്കും പദങ്ങൾക്കുമുള്ള
മരം ഒന്നു വേറെ തന്നെയാണ്. ശബ്ദാലങ്കാരസുന്ദ<noinclude><references/></noinclude>
4p1ed2p97nsvj0w3lz709yshgthsx9k
താൾ:Kathakali-1957.pdf/396
106
78644
223673
2024-12-24T18:06:23Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '350 ങ്ങളായ പദങ്ങൾ നളചരിതത്തിൽ നിരവധിയുണ്ട്. അവ യിൽ ഒന്നുദ്ധരിക്കാം. നവവീരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം ജനിൽ വിദമയന്ത്യാം ജാതതാപം വസന്തം വ്യസനമകലെയാവാൻ വീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223673
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>350
ങ്ങളായ പദങ്ങൾ നളചരിതത്തിൽ നിരവധിയുണ്ട്. അവ
യിൽ ഒന്നുദ്ധരിക്കാം.
നവവീരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം
ജനിൽ വിദമയന്ത്യാം ജാതതാപം വസന്തം
വ്യസനമകലെയാവാൻ വീണിരുന്നാശു ദേവാൻ
ന്നത് ദാവാന്നാ പൂവാൻ പാവാൻ
ഇതുപോലെതന്നെ അത്ഥാലങ്കാരമധുരങ്ങളായ പദങ്ങളും
അച്ഛനമായി നളചരിതത്തിൽ സ്ഥലം പിടിച്ചിട്ടുണ്ട്.
പ്രീതിപ്രദേസ്മിൻ ഋതുപ്പ
സീതപ്രകാശേ നിഷധൗഷധീശേ
നിശാന്തശാന്ത തത് ആവിരാസീ
ദാന്താമൃതവാങ് മയകൗമുദീയം
എന്ന ശ്ലോകം അതിനുദാഹരണമാണ്. ഏവംവിധമായ
ശ്ലോകങ്ങളിലെ ചാരത്തിനോടൊപ്പം നളചരിതത്തിലെ
പദങ്ങളും ഹൃദയാവകങ്ങളാണ്.
നളചരിതം രണ്ടാം
ദിവസത്തെ ശൃംഗാരപ്പദം സുപ്രസിദ്ധമാണ്. നായികാ
നായകന്മാരെക്കൊണ്ടും പരസ്പരം
രതിപ്രാത്ഥനചെയ്യി
ക്കുന്ന വിരസമായ ചടങ്ങ് വായർ വിജയകരമായി ഉപ
ക്ഷിച്ചിരിക്കുന്നു.
“കുവലയവിലോചനേ ബാലേ ഭൂമി
കിസലയാധരേ ചാരുശീലേ
എന്നിപ്രകാരം നവോഢയായ പത്നിയെ സംബുദ്ധിചെയ്തു
"നവയൗവ്വനവും വന്നു നാൾ തോറും വളരുന്നു
കളാലാവൃഥാകാലം നി<noinclude><references/></noinclude>
1lyyauqq2yanh8inqajb3ihs2tpgor0
താൾ:Kathakali-1957.pdf/374
106
78645
223674
2024-12-24T18:06:35Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '330 a കാലകേയവധത്തിൽ ഇന്ദ്രപുത്രനായ അനന കാമിക്കുന്ന ഉവശിക്ക് തന്റെ അഭിനിവേശം അസ്ഥാന ത്തിലാണെന്നുള്ള ബലമായ ശങ്ക ഉദിക്കുന്നു. എന്തെന്നാൽ സ്വതിയുടെ ഭാരസമൂഹത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
223674
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>330
a
കാലകേയവധത്തിൽ ഇന്ദ്രപുത്രനായ അനന
കാമിക്കുന്ന ഉവശിക്ക് തന്റെ അഭിനിവേശം അസ്ഥാന
ത്തിലാണെന്നുള്ള ബലമായ ശങ്ക ഉദിക്കുന്നു. എന്തെന്നാൽ
സ്വതിയുടെ ഭാരസമൂഹത്തിൽ പെട്ട ഒരുവളായ താൻ
അജ്ജുനൻ മാതൃപദത്തിനധികാരിണിയാണെന്നുള്ള
യാഥാത്ഥ്യം മറച്ചുവയ്ക്കാൻ പാടില്ലാത്തവിധം അത്ര സു
ടമായി നില്ക്കുന്ന ഒന്നത്രേ. എങ്കിലും മദനപരവശയും
സ്വകാരനാരീഗണനാഗ്രഗണ്യ'യുമായ ആ സുന്ദരിക്കു
അതൊന്നും ഗണിക്കാൻ ഭാവമില്ല. കൂടാതെ മദ്ധ്യമ
കൗന്തേയൻ പുരുഹൂതബീജോദ്ഭവനാണെന്ന വസ്തുത
പോലും അംഗീകരിക്കാൻ അവൾ സന്നദ്ധയുമല്ല. അതി
നാൽ വിജയൻ രൂപലാവണ്യത്തെ വണ്ണിച്ചു സഖിയായ
ചിത്രലേഖയെ കേൾപ്പിക്കുന്ന ഘട്ടത്തിൽ, പാണ്ഡുപുത്ര
നായി മാത്രം അദ്ദേഹം ചൂണ്ടി പറയുന്നു. ഉവ്വശിയുടെ,
ഹൃദയാവജ്ജകമായ പ്രസ്തുത പദം താഴെ ഉദ്ധരിക്കുന്നു.
പാണ്ഡവൻറെ രൂപം കണ്ടാലാ
പുണ്ഡരീകഭവ സൃഷ്ടികൗശലമ
ഖണ്ഡമായി വിലസുന്ന വങ്കലതി ശം ഞാൻ
പണ്ടു കാമനെ നീലകണ്ഠൻ ദഹിച്ചീടുക മൂലം
തണ്ടാർബാണതുല്യനായി നിർമ്മിതനവൻ വിധിയാലും
തൊണ്ടിപ്പവിഴമിവ രണ്ടുമധരമ
കണ്ടിടുന്നളവിലിൽ പൂണ്ടുബത
കൊണ്ടലണികുഴലി കോമളവദനേ അയി സഖി ബത
പൂർണ്ണചന്ദ്രനോ പുനര് ജമോ കിമു വദനം
em<noinclude><references/></noinclude>
cygowbou9x800ryw3hoq8eoflgvmfxi
താൾ:Kathakali-1957.pdf/375
106
78646
223675
2024-12-24T18:06:45Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '381 സ്വണം മങ്ങിടു മവൻ കാന്തി കാണുമ്പോളെന്നു നൂനം, കണ്ണശോഭ കഥയാമി വാകഥം തൂണ്ണമേവ ചെന്നവനോടിന്നു നീ വണ്ണം മമ വരവിനി പരവശം അയി സഖിബത്. ചില്ലിയുഗള മതു വില്ലോടു തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
223675
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>381
സ്വണം മങ്ങിടു മവൻ കാന്തി കാണുമ്പോളെന്നു നൂനം,
കണ്ണശോഭ കഥയാമി വാകഥം തൂണ്ണമേവ
ചെന്നവനോടിന്നു നീ
വണ്ണം മമ വരവിനി പരവശം അയി സഖിബത്.
ചില്ലിയുഗള മതു വില്ലോടു തുല്യമാകുന്നല്ലോ
മലമുകുളമോ മുകുരകലമോ
നല്ലൊരു
ചൊല്ലുവതിനിഹനി,
മല മിഴികൾ മണിമകുടരണമേ അയി സഖിബത
വാണി മാധ്യം കേട്ടാൽ നാണിച്ചീടുന്നു വീണാനാദം
പാണികൾ കണ്ടാലുള്ളിൽ പാരം വളർന്നീടുന്നു മോദം
കാണിനാഴിക കളഞ്ഞിടാതെ സുമബാണം
വാനിൽ മവനോടു ചൊല്ലുകിൽ
നാണിയമിഹ തവ നലമൊടു പെരുകീടും
അയി സഖിബത! ''
അജ്ജുനനിൽ ഉർവ്വശിക്കുണ്ടായ അഭിനിവേശം ഇത്ര
താമര ത്വത്തോടുകൂടി വിക്കാൻ വേറൊരു കവി
സാദ്ധ്യമല്ല. ഇന്ദ്രപുത്രനെന്ന പ്രതീതി ജനിക്കത്തക്ക
ഒരു
പദവും ഉവ്വശി അജ്ജുനനെ ഉദ്ദേശിച്ചു എങ്ങും
തന്നെ ഉപയോഗിക്കുന്നില്ല. വിജയനെ സമീപിച്ചു
തൻ കനകനത്ത അറിയിക്കുന്ന സന്ദർഭത്തിലും
ഉവശി കരുതലോടുകൂടിത്തന്നെ അദ്ദേഹത്തെ സംബോ
ധനചെയ്യുന്നു.<noinclude><references/></noinclude>
3kkiz3ekzkhaf14t2nimknf6sn09hhi
താൾ:Kathakali-1957.pdf/376
106
78647
223676
2024-12-24T18:06:53Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '332 അരിവരനിരകളെ അരനിമിഷ അതിപെടുത്തുന്നതിലതിനിപുണാ എന്നത്രേ ആ സ്വവേശ്യ സ്വപ്രണയപാത്രമായ സുകുമാരനെ വിളിക്കുന്നത്. കാമപ്രാന് ചെയ്യുന്നി ടത്തും ഉർവ്വശിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223676
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>332
അരിവരനിരകളെ അരനിമിഷ
അതിപെടുത്തുന്നതിലതിനിപുണാ
എന്നത്രേ ആ സ്വവേശ്യ സ്വപ്രണയപാത്രമായ
സുകുമാരനെ വിളിക്കുന്നത്. കാമപ്രാന് ചെയ്യുന്നി
ടത്തും ഉർവ്വശിയുടെ മുൻകരുതൽ ശ്രദ്ധേയമാണ്;
കുരുവര തരിക തവാധരബിംബം
അരുതരുതതിനിഹ കാലവിളംബം'
എന്നിങ്ങനെ അനനു മറ്റുയാതൊരു വിശേഷണ
പദവും ഇല്ലാത്തതുപോലെ 'കുരുവര എന്നു പ്രയോഗി
ച്ചിരിക്കുന്നു. ''കുരുവം' എന്ന പദത്തിന്റെ പ്രഥമവ
ണത്തിൽ ഉണ്ടാകുന്ന പ്രതീതി ആയോധനപരമാണ്.
ദുരോധനാദികളും, യുധിഷ്ഠിരാദികളും ഒരുപോലെ ഒരു
വിൻ സന്താനങ്ങളായതിനാൽ ഒരു പദപ്രയോഗം
ഇരു കൂട്ടം ഭംഗിയായി യോജിക്കുന്ന സ്ഥിതിക്ക്, ഫൽ
ഗുനനെ ഉദ്ദേശിച്ചു ആ പദം പ്രയോഗിച്ച പണ്ഡിത
ശിരോമണിയും ശ്രീപോർക്കലി ഭഗവതിയുടെ കാരുണ്യാ
മൃതത്തിനു നിത്യപാത്രവുമായ ആ തിരുമേനി ഒരിക്കലും
ഔചിത്വദീക്ഷയിൽ നിന്നും വ്യതിചലിച്ചിട്ടില്ലെന്നും
കൂടി പറഞ്ഞുകൊള്ളട്ടെ. എങ്കിലും ഉവ്വശിയുടെ ഇംഗി
തത്തിനു തനിക്കുള്ള ആനുകൂല്യത്തെ തമ്പുരാൻ ഈ വിധം
പ്രദർശിപ്പിച്ചു എന്നേയുള്ളൂ. ഉർവ്വശിയുടെ പദത്തിനു
മുമ്പുള്ള ശ്ലോകത്തിൽതന്നെ കോട്ടയത്തു തമ്പുരാൻ ആ
ദേവാംഗനയുടെ അഭിലാഷത്തെ ആദരിച്ചിട്ടെന്നപോലെ
അജുനൻ ഇന്ദ്രജാതിത്വത്തെപ്പറ്റി മൗനമവലംബി<noinclude><references/></noinclude>
fnusa8qpu8o4ebpww9k00bcp9puzhl6
താൾ:Kathakali-1957.pdf/377
106
78648
223677
2024-12-24T18:07:03Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '333 സ്വജനമണിഞ്ഞിടുന്ന മണിമാലിയിൽ കാ നഖചിതമാ മുർശി തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ ശരീശാലഭൂഷണം യുവതിമോഹനം ധവളവാഹനം എന്ന പ്രസ്തുത ശ്ലോകത്തിൽ ശരീശകുലഭൂഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
223677
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>333
സ്വജനമണിഞ്ഞിടുന്ന മണിമാലിയിൽ കാ
നഖചിതമാ
മുർശി തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ
ശരീശാലഭൂഷണം യുവതിമോഹനം ധവളവാഹനം
എന്ന പ്രസ്തുത ശ്ലോകത്തിൽ ശരീശകുലഭൂഷണൻ'
എന്നും, 'യുവതിമോഹനനെന്നും, ധവളവാഹനനെന്നും
അവസാനമായി
അ
"പാനു'വെന്നുമാണ്
നൻ വിശേഷണങ്ങളായി പറഞ്ഞിരിക്കുന്നത്. ഇങ്ങനെ
കോട്ടയം കഥകളുടെ രാമണീയകം വണ്ണിക്കുന്നതായാൽ
അനവധിയുണ്ട്. ഇനി പ്രസ്തുത കഥകളിലെ സാഹിത്യ
ഭംഗിയെപ്പറ്റി അല്പം പറയാം. ഇവയിലെ ശബ്ദാത്ഥാ
ലങ്കാരങ്ങളെ സംബന്ധിച്ചു ഈ സാഹിത്യനിരൂപണ
ത്തിന്റെ ആദ്യഘട്ടത്തിൽ ചെറുതായി ഒന്നു പ്രതിപാദി
ച്ചിട്ടുണ്ട്. എങ്കിലും കോട്ടയം കഥകളിൽ ഇനിയും ചില
പ്രധാന ശ്ലോകങ്ങളും പദങ്ങളും സഹൃദയന്മാക്ക് അവശ്യം
ശ്രദ്ധേയങ്ങളായി ഉള്ളതിനാൽ അവയേയും കൂടി ഉദ്ധരിച്ചു
മാരം വിശദമാക്കാമെന്നു വിചാരിക്കുന്നു.
പുരോഹിതം മുനിമുപവി മാസ
പുരോഹിതം നിജപവിശ്യ ധർമ്മജ
പുരോഹിതപ്രകൃതിരാന ഹസ്തിനാൽ
പുരോഹിതപ്രഹിതമുവാച സാഞ്ജലി'
“സഭാജനവിരചിതത്സസഭാജന<noinclude><references/></noinclude>
is13710drpo6hm98zdunyagpbgehpyj
താൾ:Kathakali-1957.pdf/397
106
78649
223678
2024-12-24T18:07:15Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '351 എന്നും തന്റെ അഭിലാഷത്തെ നളൻ ദമയന്തിയെ അറി യിക്കുന്നത്, ധീരോദാത്തനായ ഒരു നായകൻ ആദി ജാത്യത്തിനുന്ന ഭാവവൈശിഷ്ട്യത്തോടുകൂടിയാകുന്നു. ഉൽകൃഷ്ടമായ ശൃംഗാരരസത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
223678
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>351
എന്നും തന്റെ അഭിലാഷത്തെ നളൻ ദമയന്തിയെ അറി
യിക്കുന്നത്, ധീരോദാത്തനായ ഒരു നായകൻ ആദി
ജാത്യത്തിനുന്ന ഭാവവൈശിഷ്ട്യത്തോടുകൂടിയാകുന്നു.
ഉൽകൃഷ്ടമായ ശൃംഗാരരസത്തിന്റെ സമാഹാരം തന്നെ
യാണു പ്രസ്തുത പദം.
ദമയന്തിയുടെ പദത്തിലാകട്ടെ
അശ്ലീലത്തിൻറ
കണികപോലും സ്പശിച്ചിട്ടില്ല. കുലസ്ത്രീകൾക്കു ചേരാത്ത
വിധത്തിൽ നായികയെക്കൊണ്ടു രതിപ്രാത്ഥന നടത്ത
ക്കുന്ന പതിവ് മിക്ക ആട്ടക്കഥാകാരന്മാരും സ്വീകരി
ച്ചിട്ടുണ്ടു്. എന്നാൽ താദൃശമായ വിഷയമൊന്നും ദമയ
ന്തിയുടെ സംഭാഷണത്തിൽ പാത്രമാകുന്നില്ല.
66
സാമ്യമകന്നൊരുദ്യാനം എത്രമഭിരാമ
ഗ്രാമ്യം നന്ദനവനമരം
മിതിനുണ്ടതു നൂനം
ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാദ്യമല്ലിതു രണ്ടും
കളിചമ്പകാദികൾ പൂത്തുനിൽക്കുന്നു;
ശങ്ക വസന്തമായാതം, ഭൃംഗാളി നിറയുന്നു
പാടലപടലിയിൽ
കിങ്കേതകങ്ങളിൽ മൃഗാങ്കൻ ദിക്കായലി
പൂത്തും തളിർത്തുമല്ലാതെ ഭൂരുഹങ്ങളിൽ
പത്തുമൊന്നില്ലിവിടെ കാണാൻ
ആത്തുനടക്കും വണ്ടിൻ പാത്തും കയി കുലവും
crap am<noinclude><references/></noinclude>
6kdc6m1r2vdeh4oekc0v464z7ww0drp
താൾ:Kathakali-1957.pdf/398
106
78650
223679
2024-12-24T18:07:24Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '352 സവരമണീയമേതൽ പൊനയക്രീഡാ പർവ്വതമെത്രയും വിചിത്രം ഗവതഹംസകോക്രി ഡാ തടാകമ തു നിർവൃതികരങ്ങളിലീവണ്ണം മാറാന്നില്ലാ എന്നിങ്ങനെ പ്രിയതമനായ നൈഷധൻ ആരാമത്ത വണ്ണി...' താൾ സൃഷ്ടിച്ചിരിക്കുന്നു
223679
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>352
സവരമണീയമേതൽ പൊനയക്രീഡാ
പർവ്വതമെത്രയും വിചിത്രം
ഗവതഹംസകോക്രി ഡാ തടാകമ തു
നിർവൃതികരങ്ങളിലീവണ്ണം മാറാന്നില്ലാ
എന്നിങ്ങനെ പ്രിയതമനായ നൈഷധൻ ആരാമത്ത
വണ്ണിച്ചു കേൾപ്പിക്കുകയാണു ദമയന്തി
ചെയ്യുന്നതു
" ഏതാദൃശമായ മനഃസംയമനം എല്ലാ നായിക
മാക്കും ഉണ്ടാകുന്നതല്ലെന്ന വസ്തുത വായർ ഇവിടെ പ്രകട
മാക്കിയിരിക്കുന്നു.
ഇങ്ങനെ യുള്ള ഗുണങ്ങളുടെയിടയിൽ
ചില ദോഷങ്ങളും വാവരുടെ കവിതയിൽ കടന്നു കൂടി
യിട്ടുണ്ടു്. അവയിൽ പ്രധാനമായുള്ളത് അദ്ദേഹത്തിൻറ
പ്രാ പക്ഷപാതമത്രെ പ്രാസം കൂടാതെ അദ്ദേഹത്തിനു
കവിത എഴുതുക സാദ്ധ്യമല്ല. പ്രാസത്തിനോടൊത്തു
പദങ്ങൾ സന്നദ്ധങ്ങളായില്ലെങ്കിൽ ബലേന അവയെ
ച്ചുകൊണ്ടുവരുവാനും അദ്ദേഹത്തിനു മടിയില്ല.
ഇങ്ങനെ പിടിച്ചുവലിക്കു മ്പോൾ
വൈകല്യം നിമിത്തം
പിടി
ശബ്ദങ്ങൾക്കുണ്ടാകുന്ന
വൈരൂപ്യം നേരിടുവാനും ഇടയാകും.
ഈ ഉം ഖല്വംകൊണ്ടുണ്ടായിട്ടുള്ള വൈരൂ
ദാഹരണമാണ് മുന്നീ' എന്ന പ്രയോഗം.
ത്തിനു
കാട്ടാളൻറ
പദത്തിൽ 'കോ' എന്നതിലേ കാരത്തെ കാര
മതം, "ഇത് ജാമി മാമി ഇങ്ങനെ
മെന്നുള്ളതിനെ ചാമാക്കിയതും മറ്റും ദൃഷ്ടാന്തങ്ങളാണു .
ഇപ്രകാരമുള്ള പ്രയോഗങ്ങൾക്കു ഇനിയും ഉദാഹരണങ്ങള
ഉണ്ടെങ്കിലും അവയെല്ലാം ഉദ്ധരിക്കേണ്ടതു
ന്നു തോന്നുന്നില്ല. ആകെക്കൂടി പറയുന്നതായാൽ<noinclude><references/></noinclude>
8drwjt6vrli7afxxalvftvih3wt4k0l
താൾ:Kathakali-1957.pdf/399
106
78651
223680
2024-12-24T18:07:34Z
Tonynirappathu
2211
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മിനുക്കു -' താൾ സൃഷ്ടിച്ചിരിക്കുന്നു
223680
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>മിനുക്കു
-<noinclude><references/></noinclude>
dkw3enmls295qoz3b7l44zhpfzxjh8g
താൾ:Malayalam Onnam Padapusthakam 1926.pdf/67
106
78652
223706
2024-12-25T05:22:42Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223706
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>വാക്യാന്മാക്ക് ഉപദേശങ്ങൾ.
5
30 അക്ഷരപാഠം പഠിപ്പിക്കാൻ ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്ന രീതി
മലയാളത്തിൽ നൂതനമാകുന്നു. ഓരോ പാഠത്തിലും വലത്തു പുറത്ത് ചിത്രങ്ങൾ
ചേത്തിട്ടുണ്ട് . ഓരോന്നും മുറം കാണിച്ചു എന്തിന്റെ ചിത്രം എന്ന് പറയി
ക്കണം. ചിത്രത്തിനടിസ്ഥാനമായ വസ്തു കാണിക്കാൻ പാടില്ലെന്നില്ല.
വിൻറെ പേരു് ഏത് വിധത്തിലും കുട്ടികളുടെ മുഖത്തുനിന്നു വരണം. പിന്നെ,
ആ പാഠത്തിൽനിന്ന് പഠിക്കേണ്ട ശബ്ദം' ഏതോ അത് പ്രത്യേകം ഉറപ്പിച്ചു.
പറഞ്ഞ് ഓരോ പേരും ഉച്ചരിപ്പിക്കണം. അതിൽ പിന്നെ, ഇടത്തു വശത്ത് ചുവന്ന
മഷിയിൽ അച്ചടിച്ചിട്ടുള്ള അക്ഷരം ചൂണ്ടിക്കാണിച്ചു് അതു് ആ ശബ്ദത്തിന്നുള്ള
എഴുത്താണെന്നു് മനസ്സിലാക്കണം. എന്നാൽ ആ അക്ഷരമടങ്ങിയ വാക്ക്
യിക്കേണ്ട ആവശ്യമില്ല. ഓരോ പാഠത്തിലും നിന്നു് പഠിക്കുന്ന അക്ഷരം വാക്കി
ൻ അടിയിലും, പാഠത്തിന്റെ ഒടുവിലും പ്രത്യേകം എടുത്ത് ചേർത്തിട്ടുണ്ട് .
ഒരു പാഠം കഴിഞ്ഞാൽ ആ അക്ഷരമടങ്ങിയ വാക്കുകൾ ബോഡിൽ എഴുതി,
പഠിച്ചയക്ഷരം ചൂണ്ടിക്കാണിക്കാൻ പറയണം. അനന്തരം അക്ഷരം ഒന്നുകൂടി
ഉച്ചരിപ്പിച്ചു് ഉറപ്പുവരുത്തണം.
P. “അഭ്യാസം പഠിച്ച അക്ഷരം ആവത്തിച്ച് ഓരോ പാഠത്തിന്റേയും
ഒടുവിൽ കൊടുത്തിരിക്കുന്നത് കുട്ടികൾ നോക്കി ചൊല്ലണം.
32.
3
ആറാം പാഠത്തിൽ ആദ്യമായി, പഠിച്ച യക്ഷരങ്ങൾ കൊണ്ട് ഒരു വാക്കു
ണ്ടാക്കി ത്തിരിക്കുന്നു. കാം പാഠം മുതൽ വാക്കുകൾ ധാരാളം ചേർത്ത് കാണും.
അക്ഷരങ്ങൾ മാത്രം പഠിപ്പിച്ചു പോകുന്നതായാൽ, ഒരു രസമോ പുതുമയോ ഇല്ലാ
തെ കുട്ടികൾ മുഷിയും. ഇത് കൂടാതെ കഴിക്കാനാണ്, കഴിയുന്നതു മുൻപു കൂട്ടി
വാക്കുകളുടെ രചന ആരംഭിച്ചിരിക്കുന്നത് . ഈ വാക്കുകൾ, പഠിച്ച് അക്ഷരങ്ങൾ
മാത്രം ചേന്നതും സാധാരണവും ആയിരിക്കാൻ വേണ്ട ശ്രമം ചെയ്തിട്ടുണ്ട് .
ധ്യാന്മാർ കൂടുതൽ ഉദാഹരണങ്ങൾ കൊടുക്കുന്നപക്ഷം, അവയും ഇപ്രകാരമിരി
ക്കാൻ നിഷിക്കണം.
ഈ ഭേദഗതി
@ ആദ്യത്തെ 20 പാഠങ്ങളിലും അതിൽ നിന്ന് പഠിക്കാനുള്ള അക്ഷരം
വരുത്തീട്ടുള്ളത് വാക്കുകളുടെ ആരംഭത്തിലാണ് . പിന്നത്തെ പാഠങ്ങളിൽ ഈ
മുറ ഒന്നു ഭേദപ്പെടുത്തി ഒടുവിലും, നടുക്കും ആക്കേണ്ടി വന്നിട്ടുണ്ട് .
ആദ്യമായി കാണുമ്പോൾ, അതുവരെ അഥാ പരിചയിച്ചുപോയ പൈത
ങ്ങൾക്ക് സ്വല്പം വിഷമമുണ്ടാകാം. അദ്ധ്യാപകന്മാർ ഈ വസ്തുതയോത്ത്
വേണ്ടത് പ്രവത്തിക്കേണ്ടതാകുന്നു.
@. 2. പാഠങ്ങൾക്ക് ശേഷം, പഠിച്ചുതിന്ന അക്ഷരങ്ങളെല്ലാം ചോതി
കാണും. ഈ കൂട്ടത്തിൽ ' എന്ന പുതിയ അക്ഷരം കൂടി ഉണ്ട്.
ലിമായി
ല്ലാതെ ഒരു വാക്കിലും കാണാനില്ലായ്മയാൽ, അതിനെ ഒരു പ്രത്യേകപാഠത്തിൽ<noinclude><references/></noinclude>
dagjy6vcktwml18x10zzmmquyrw8tv8
താൾ:Malayalam Onnam Padapusthakam 1926.pdf/62
106
78653
223707
2024-12-25T05:24:00Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223707
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>വേഗം.
പതുക്കെ.
രാത്രിയിൽ.
ഉറക്കെ.
നേരത്തെ, ഭംഗിയായി.
ശരിയായി.
വടക്കോട്ടു്
നല്ലവണ്ണം. കുള ത്തിൽ.
അമ്പലത്തിൽ.
1. അവർ വേഗം നടന്നു.
2. ഞങ്ങൾ പതുക്കെ പോയി.
3. അവൾ ഉറക്കെ വിളിച്ചു.
4. അച്ഛൻ എന്നും നേരത്തെ ഉണരും.
6. പകൽ മുഴുവൻ വേല ചെയ്യും.
6. രാത്രിയിൽ നല്ലവണ്ണം ഉറങ്ങും.
7. കല്യാണി ഭംഗിയായി എഴുതുന്നു.
8. കൃഷ്ണൻ ശരിയായി ശ്ലോകം ചൊല്ലി.
9. അവർ വടക്കോട്ട് പോയി.
10. കുട്ടി കുളത്തിൽ വീണു.
11. ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു.
(a)
1. കോഴി കൂകുന്നു.
2. നേരം വെളുക്കാറായി.
3. പക്ഷികൾ ചിലയ്ക്കുന്നു.
4. നമുക്ക് എഴുനേൽക്കണം<noinclude><references/></noinclude>
lna5v23vq25884zqa7vamghema0bunn
223708
223707
2024-12-25T05:25:31Z
Josephjose07
12507
223708
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>വേഗം.
പതുക്കെ.
രാത്രിയിൽ.
ഉറക്കെ.
നേരത്തെ, ഭംഗിയായി.
ശരിയായി.
വടക്കോട്ടു്
നല്ലവണ്ണം. കുള ത്തിൽ.
അമ്പലത്തിൽ.
1. അവർ വേഗം നടന്നു.<br>
2. ഞങ്ങൾ പതുക്കെ പോയി.<br>
3. അവൾ ഉറക്കെ വിളിച്ചു.<br>
4. അച്ഛൻ എന്നും നേരത്തെ ഉണരും.<br>
6. പകൽ മുഴുവൻ വേല ചെയ്യും.<br>
6. രാത്രിയിൽ നല്ലവണ്ണം ഉറങ്ങും.<br>
7. കല്യാണി ഭംഗിയായി എഴുതുന്നു.<br>
8. കൃഷ്ണൻ ശരിയായി ശ്ലോകം ചൊല്ലി.<br>
9. അവർ വടക്കോട്ട് പോയി.<br>
10. കുട്ടി കുളത്തിൽ വീണു.<br>
11. ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു.<br>
(a)
1. കോഴി കൂകുന്നു.
2. നേരം വെളുക്കാറായി.
3. പക്ഷികൾ ചിലയ്ക്കുന്നു.
4. നമുക്ക് എഴുനേൽക്കണം<noinclude><references/></noinclude>
9kfja4f4u4vniywier4a6yztyohc4hs
223709
223708
2024-12-25T05:27:36Z
Josephjose07
12507
223709
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>വേഗം.
പതുക്കെ.
രാത്രിയിൽ.
ഉറക്കെ.
നേരത്തെ, ഭംഗിയായി.
ശരിയായി.
വടക്കോട്ടു്
നല്ലവണ്ണം. കുള ത്തിൽ.
അമ്പലത്തിൽ.<br>
{{ന|
1. അവർ വേഗം നടന്നു.<br>
2. ഞങ്ങൾ പതുക്കെ പോയി.<br>
3. അവൾ ഉറക്കെ വിളിച്ചു.<br>
4. അച്ഛൻ എന്നും നേരത്തെ ഉണരും.<br>
6. പകൽ മുഴുവൻ വേല ചെയ്യും.<br>
6. രാത്രിയിൽ നല്ലവണ്ണം ഉറങ്ങും.<br>
7. കല്യാണി ഭംഗിയായി എഴുതുന്നു.<br>
8. കൃഷ്ണൻ ശരിയായി ശ്ലോകം ചൊല്ലി.<br>
9. അവർ വടക്കോട്ട് പോയി.<br>
10. കുട്ടി കുളത്തിൽ വീണു.<br>
11. ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു.<br>
}}
{{ന| അഭ്യാസങ്ങൾ
1. കോഴി കൂകുന്നു.<br>
2. നേരം വെളുക്കാറായി.<br>
3. പക്ഷികൾ ചിലയ്ക്കുന്നു.<br>
4. നമുക്ക് എഴുനേൽക്കണം<br>
}}<noinclude><references/></noinclude>
guoyayzm1je2wh8h7hwvers3p2lc13g
223710
223709
2024-12-25T05:28:05Z
Josephjose07
12507
223710
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>വേഗം.
പതുക്കെ.
രാത്രിയിൽ.
ഉറക്കെ.
നേരത്തെ, ഭംഗിയായി.
ശരിയായി.
വടക്കോട്ടു്
നല്ലവണ്ണം. കുള ത്തിൽ.
അമ്പലത്തിൽ.<br>
1. അവർ വേഗം നടന്നു.<br>
2. ഞങ്ങൾ പതുക്കെ പോയി.<br>
3. അവൾ ഉറക്കെ വിളിച്ചു.<br>
4. അച്ഛൻ എന്നും നേരത്തെ ഉണരും.<br>
6. പകൽ മുഴുവൻ വേല ചെയ്യും.<br>
6. രാത്രിയിൽ നല്ലവണ്ണം ഉറങ്ങും.<br>
7. കല്യാണി ഭംഗിയായി എഴുതുന്നു.<br>
8. കൃഷ്ണൻ ശരിയായി ശ്ലോകം ചൊല്ലി.<br>
9. അവർ വടക്കോട്ട് പോയി.<br>
10. കുട്ടി കുളത്തിൽ വീണു.<br>
11. ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു.<br>
{{ന| അഭ്യാസങ്ങൾ }}
1. കോഴി കൂകുന്നു.<br>
2. നേരം വെളുക്കാറായി.<br>
3. പക്ഷികൾ ചിലയ്ക്കുന്നു.<br>
4. നമുക്ക് എഴുനേൽക്കണം<br><noinclude><references/></noinclude>
kr9we7i75urj2pbpju5v7zlljflm0xx
താൾ:Malayalam Onnam Padapusthakam 1926.pdf/63
106
78654
223712
2024-12-25T05:38:33Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223712
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|ബി }}
1. അമ്മ വിളക്ക് കത്തിച്ചു.<br>
2. ഞങ്ങൾ എഴുനേറ്റു.<br>
3.അക്ക അടിച്ചു തളിച്ചു.<br>
4. ഞാൻ പാഠം വായിച്ചു.<br>
5.അമ്മ തൈരു് കലക്കി.<br>
6. സൂര്യൻ ഉദിച്ചു.<br>
7. എല്ലാരും കളിക്കാൻ പോയി.<br>
{{ന|സി }}
1. കല്യാണി പാത്രം തേച്ചു.<br>
2. ഗോവിന്ദൻ പശുവിനെ കറന്നു.<br>
3. അമ്മ കുളിച്ചു വന്നു.<br>
4. വേഗം കാപ്പി കാച്ചി.<br>
6. എല്ലാവരും കാപ്പി കുടിച്ചു.<br>
{{ന|ഡി }}
1. കുട്ടികൾ നാമം ചൊല്ലുന്നു.<br>
2. കല്യാണി വെള്ളം കോരുന്നു.<br>
8. കൃഷ്ണൻ അരി വയ്ക്കുന്നു.<br>
4. പോറ്റി പൂജ കഴിക്കുന്നു.<br>
6. കത്തനാർ പ്രാത്ഥന നടത്തുന്നു.<br>
8. മുക്കുവർ മീൻ പിടിക്കുന്നു.<br>
7. പുലയർ വരമ്പ് കുത്തുന്നു.<br>
8. കുമാരൻ തൊണ്ട് തല്ലുന്നു.<br>
9. ലക്ഷ്മി കയറും പിരിക്കുന്നു.<br>
10. വള്ളക്കാരൻ വളളം ഊന്നുന്നു.<br>
11. കേശവൻ തണ്ടു് പിടിക്കുന്നു.<br><noinclude><references/></noinclude>
2dnantedodznbqrmkxze8gdac4x8z54
223713
223712
2024-12-25T05:39:44Z
Josephjose07
12507
223713
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|(ബി) }}
1. അമ്മ വിളക്ക് കത്തിച്ചു.<br>
2. ഞങ്ങൾ എഴുനേറ്റു.<br>
3.അക്ക അടിച്ചു തളിച്ചു.<br>
4. ഞാൻ പാഠം വായിച്ചു.<br>
5.അമ്മ തൈരു് കലക്കി.<br>
6. സൂര്യൻ ഉദിച്ചു.<br>
7. എല്ലാരും കളിക്കാൻ പോയി.<br>
{{ന|(സി) }}
1. കല്യാണി പാത്രം തേച്ചു.<br>
2. ഗോവിന്ദൻ പശുവിനെ കറന്നു.<br>
3. അമ്മ കുളിച്ചു വന്നു.<br>
4. വേഗം കാപ്പി കാച്ചി.<br>
6. എല്ലാവരും കാപ്പി കുടിച്ചു.<br>
{{ന|(ഡി) }}
1. കുട്ടികൾ നാമം ചൊല്ലുന്നു.<br>
2. കല്യാണി വെള്ളം കോരുന്നു.<br>
8. കൃഷ്ണൻ അരി വയ്ക്കുന്നു.<br>
4. പോറ്റി പൂജ കഴിക്കുന്നു.<br>
6. കത്തനാർ പ്രാത്ഥന നടത്തുന്നു.<br>
8. മുക്കുവർ മീൻ പിടിക്കുന്നു.<br>
7. പുലയർ വരമ്പ് കുത്തുന്നു.<br>
8. കുമാരൻ തൊണ്ട് തല്ലുന്നു.<br>
9. ലക്ഷ്മി കയറും പിരിക്കുന്നു.<br>
10. വള്ളക്കാരൻ വളളം ഊന്നുന്നു.<br>
11. കേശവൻ തണ്ടു് പിടിക്കുന്നു.<br><noinclude><references/></noinclude>
d031nwchny8jnjeoxlxsijzthq3ubb4
താൾ:Malayalam Onnam Padapusthakam 1926.pdf/64
106
78655
223714
2024-12-25T05:40:19Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223714
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>ma
(1)
1. എനിക്ക് വിശക്കുന്നു.
2. അവൻ ദാഹിക്കുന്നു.
3. വിശന്നാൽ ഉണ്ണണം.
4. ദാഹിച്ചാൽ വെള്ളം കുടിക്കണം.
നേരത്തെ ഉറങ്ങണം.
കാലത്തെ എഴുനേൽക്കണം.
5.
6.
7. ഈശ്വരനെ വിചാരിക്കണം.
1.
(എഫ് )
ഉത്സാഹം ആവശ്യമാകുന്നു.
2. മടി ദോഷം ചെയ്യും.
8. എപ്പോഴും സത്യം പറയണം.
4. ഒരിക്കലും മോഷ്ടിക്കരുത്..
6. വേലചെയ്തു് സമ്പാദിക്കണം.
6. എല്ലാവരോടും നല്ല വാക്കു പറയണം.
7. ഒന്നിനേയും ഉപദ്രവിക്കരുത്.
1. കാറ്റ് വീശുന്നു.
2.
മഴ പെയ്യുന്നു.
(BN)
8. വെള്ളം പൊങ്ങും.
4. വെള്ളം പൊങ്ങിയാൽ സഞ്ചാരത്തിന് എളു
പ്പമുണ്ട്. പുരപണിക്ക് കല്ലിഠക്കാം. തടി
വേണ്ട വക്ക് തടി കൊണ്ടു വരാം. പഞ്ചനില
ങ്ങൾക്ക് എക്കൽ കിട്ടും.<noinclude><references/></noinclude>
t7n7tv78i54djbbzec5n300cvq50del
223715
223714
2024-12-25T05:48:55Z
Josephjose07
12507
223715
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന| (ഇ ) }}
1. എനിക്ക് വിശക്കുന്നു.<br>
2. അവൻ ദാഹിക്കുന്നു.<br>
3. വിശന്നാൽ ഉണ്ണണം.<br>
4. ദാഹിച്ചാൽ വെള്ളം കുടിക്കണം.<br>
5.നേരത്തെ ഉറങ്ങണം.<br>
6.കാലത്തെ എഴുനേൽക്കണം.<br>
7.ഈശ്വരനെ വിചാരിക്കണം.<br>
{{ന|(എഫ് )}}
1.ഉത്സാഹം ആവശ്യമാകുന്നു.<br>
2. മടി ദോഷം ചെയ്യും.<br>
8. എപ്പോഴും സത്യം പറയണം.<br>
4. ഒരിക്കലും മോഷ്ടിക്കരുത്.<br>
6. വേലചെയ്തു് സമ്പാദിക്കണം.<br>
6. എല്ലാവരോടും നല്ല വാക്കു പറയണം.<br>
7. ഒന്നിനേയും ഉപദ്രവിക്കരുത്.<br>
{{ന|(ജി )}}
1. കാറ്റ് വീശുന്നു.<br>
2.മഴ പെയ്യുന്നു.<br>
3. വെള്ളം പൊങ്ങും.<br>
4. വെള്ളം പൊങ്ങിയാൽ സഞ്ചാരത്തിന് എളു
പ്പമുണ്ട്. പുരപണിക്ക് കല്ലിഠക്കാം. തടി
വേണ്ട വക്ക് തടി കൊണ്ടു വരാം. പഞ്ചനില
ങ്ങൾക്ക് എക്കൽ കിട്ടും.<noinclude><references/></noinclude>
2520m7hd8ntkbzn412pozhpdllo0dk0
താൾ:Malayalam Onnam Padapusthakam 1926.pdf/65
106
78656
223716
2024-12-25T05:49:28Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223716
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>1.
ഇന്ന് എന്റെ പിറന്നാൾ ആണ്.
2. ഞാൻ കുളിച്ചു തൊഴാൻ പോകുന്നു.
3. അണ്ണൻ കൂടെ വരണം.
4.
ഒരു സദ്യവട്ടം വേണം.
5. ഗോപാലൻ നായരെ കൂടി വിളിക്കണം.
8. അയാളുടെ പിറന്നാളിനു് നമ്മെ വിളിച്ചല്ലോ.
7. ഇന്നത്തേയ്ക്ക് ഞാൻ അവധി വാങ്ങീട്ടുണ്ടു്.
കാക്ക കറുത്തിരിക്കുന്നു. അതിനു് രണ്ടു് കാലുണ്ടു്.
മുൻവശത്തു ഒരു കൊണ്ടു്. ഇതു് നീണ്ടു കുത്തിരിക്കുന്നു.
കൊക്കുകൊണ്ട് അത് തീറ്റി കൊത്തി തിന്നുന്നു. അതിനു്
വശങ്ങളിൽ ചിറകുകളും ഉണ്ട്.
ചിറകുകൾ
വിരിച്ചു അതു് പറക്കുന്നു. കാക്ക ഒരു പക്ഷിയാകുന്നു.
നീണ്ടതാകുന്നു.
പശുവിനെ നോക്കുക. അതിന് നാല് കാലുണ്ടു്. ഉടൽ
മോന്ത തുങ്ങി കിടക്കുന്നു. ദേഹം മുഴുവൻ
രോമംകൊണ്ടു മൂടിയിരിക്കുന്നു. പശുവിനു് രണ്ടു് കൊമ്പ
കൾ ഉണ്ട
ഒരു വാലും ഉണ്ട്. പശു ഒരു മൃഗം ആകുന്നു.
പശുവിന്റെ തീറ്റി, പ്രധാനമായി, പുല്ലാണു്. അതു്
നമുക്ക് പാൽ തരുന്നു. പശുവിൻപാൽ ദേഹത്തിനു വളരെ
നല്ലതാകുന്നു.<noinclude><references/></noinclude>
dxnnaa4hkbnabm3wrvoph7vsypq60gj
223717
223716
2024-12-25T05:58:07Z
Josephjose07
12507
223717
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന|(എച്ച് ) }}
1.ഇന്ന് എന്റെ പിറന്നാൾ ആണ്.<br>
2. ഞാൻ കുളിച്ചു തൊഴാൻ പോകുന്നു.<br>
3. അണ്ണൻ കൂടെ വരണം.<br>
4.ഒരു സദ്യവട്ടം വേണം.<br>
5. ഗോപാലൻ നായരെ കൂടി വിളിക്കണം.<br>
6. അയാളുടെ പിറന്നാളിനു് നമ്മെ വിളിച്ചല്ലോ.<br>
7. ഇന്നത്തേയ്ക്ക് ഞാൻ അവധി വാങ്ങീട്ടുണ്ടു്.<br>
{{ന|-----------}}
{{ന|കാക്ക }}
കാക്ക കറുത്തിരിക്കുന്നു. അതിനു് രണ്ടു് കാലുണ്ടു്.
മുൻവശത്തു ഒരു കൊണ്ടു്. ഇതു് നീണ്ടു കുത്തിരിക്കുന്നു.
കൊക്കുകൊണ്ട് അത് തീറ്റി കൊത്തി തിന്നുന്നു. അതിനു്
വശങ്ങളിൽ ചിറകുകളും ഉണ്ട്.
ചിറകുകൾ
വിരിച്ചു അതു് പറക്കുന്നു. കാക്ക ഒരു പക്ഷിയാകുന്നു.
{{ന|പശു }}
പശുവിനെ നോക്കുക. അതിന് നാല് കാലുണ്ടു്. ഉടൽ നീണ്ടതാകുന്നു.മോന്ത തുങ്ങി കിടക്കുന്നു. ദേഹം മുഴുവൻ
രോമംകൊണ്ടു മൂടിയിരിക്കുന്നു. പശുവിനു് രണ്ടു് കൊമ്പ
കൾ ഉണ്ട
ഒരു വാലും ഉണ്ട്. പശു ഒരു മൃഗം ആകുന്നു.
പശുവിന്റെ തീറ്റി, പ്രധാനമായി, പുല്ലാണു്. അതു്
നമുക്ക് പാൽ തരുന്നു. പശുവിൻപാൽ ദേഹത്തിനു വളരെ
നല്ലതാകുന്നു.<noinclude><references/></noinclude>
jt69mprc9073cco3svdy8tez721v1sz
താൾ:Malayalam Onnam Padapusthakam 1926.pdf/66
106
78657
223718
2024-12-25T05:59:30Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223718
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>നിങ്ങൾ തെങ്ങും കണ്ടിട്ടുണ്ടല്ലോ. അതു് മണ്ണിൽ
രൂന്നി നിൽക്കുന്നു. അതിനു് കവരങ്ങൾ ഇല്ല. അതിൻറ
മണ്ട് കാണാൻ അഴകുള്ളതാകുന്നു.
മണ്ടയിൽ മടലും,
കൂമ്പും, കുലയും ഉണ്ടു്. കുലയിൽ പൂവും, കൊച്ചങ്ങായും,
കരിയ്ക്കും, തേങ്ങായും ഉണ്ടായിരിക്കും. തേങ്ങാകൊണ്ടു്
നമുക്ക് വളരെ ഉപകാരമുണ്ട്. തെങ്ങിന്റെ ഒരു ഭാഗവും
ഉപകാരമില്ലാത്തതല്ല. തെങ്ങ് ഒരു വൃക്ഷമാകുന്നു..
അവൻ മ
രാമൻ നല്ല കുട്ടി ആകുന്നു. ആരോടും ചീത്തവാക്ക്
പറകയില്ല. അച്ഛനും അമ്മയും പറയുന്നത് കേട്ട് നടക്കും.
വീട്ടിൽ എല്ലാവരോടും സ്നേഹമായിരിക്കും.
യാളം പഠിക്കുന്നു. അവന് പഠിത്തത്തിൽ നല്ല ജാഗ്രത
അവനെ ജയിക്കാൻ ക്ലാസ്സിൽ ആരും ഇല്ല.
അവൻ നേരത്തെ ഉണരും. ഒട്ടും താമസിയാതെ കുളിക്കും.
കുളികഴിഞ്ഞു ഈശ്വരനെ വന്ദിക്കും. പിന്നെ ആഹാരം
വല്ലതും കഴിച്ചിട്ട് പുസ്തകം എടുത്തു പഠിക്കും.
a
മുണ്ടും,
ദേഹവും, പുസ്തകവും എല്ലാം വൃത്തിയായി സൂക്ഷിക്കും.
നല്ല കുട്ടികൾ രാമനെപ്പോലെ ഇരിക്കണം.
wwwwwm<noinclude><references/></noinclude>
9o6eiial0b280i1lkzdd97wyz6f71kc
223720
223718
2024-12-25T06:06:00Z
Josephjose07
12507
223720
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>{{ന| തെങ്ങു് }}
നിങ്ങൾ തെങ്ങു് കണ്ടിട്ടുണ്ടല്ലോ. അതു് മണ്ണിൽ
രൂന്നി നിൽക്കുന്നു. അതിനു് കവരങ്ങൾ ഇല്ല. അതിൻറ
മണ്ട് കാണാൻ അഴകുള്ളതാകുന്നു.
മണ്ടയിൽ മടലും,
കൂമ്പും, കുലയും ഉണ്ടു്. കുലയിൽ പൂവും, കൊച്ചങ്ങായും,
കരിയ്ക്കും, തേങ്ങായും ഉണ്ടായിരിക്കും. തേങ്ങാകൊണ്ടു്
നമുക്ക് വളരെ ഉപകാരമുണ്ട്. തെങ്ങിന്റെ ഒരു ഭാഗവും
ഉപകാരമില്ലാത്തതല്ല. തെങ്ങ് ഒരു വൃക്ഷമാകുന്നു..
{{ന| നല്ല കുട്ടി }}
അവൻ മ
രാമൻ നല്ല കുട്ടി ആകുന്നു. ആരോടും ചീത്തവാക്ക്
പറകയില്ല. അച്ഛനും അമ്മയും പറയുന്നത് കേട്ട് നടക്കും.
വീട്ടിൽ എല്ലാവരോടും സ്നേഹമായിരിക്കും.
യാളം പഠിക്കുന്നു. അവന് പഠിത്തത്തിൽ നല്ല ജാഗ്രത
അവനെ ജയിക്കാൻ ക്ലാസ്സിൽ ആരും ഇല്ല.
അവൻ നേരത്തെ ഉണരും. ഒട്ടും താമസിയാതെ കുളിക്കും.
കുളികഴിഞ്ഞു ഈശ്വരനെ വന്ദിക്കും. പിന്നെ ആഹാരം
വല്ലതും കഴിച്ചിട്ട് പുസ്തകം എടുത്തു പഠിക്കും.
a
മുണ്ടും,
ദേഹവും, പുസ്തകവും എല്ലാം വൃത്തിയായി സൂക്ഷിക്കും.
നല്ല കുട്ടികൾ രാമനെപ്പോലെ ഇരിക്കണം.<noinclude><references/></noinclude>
tq6k2a6pr0749s993x73g92x8i0gy9u
താൾ:Malayalam Onnam Padapusthakam 1926.pdf/54
106
78658
223723
2024-12-25T06:12:59Z
Josephjose07
12507
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
223723
proofread-page
text/x-wiki
<noinclude><pagequality level="3" user="Josephjose07" /></noinclude>. തല
മുഖം.
തോൾ. വീടു്.
കലം
അറ
കിണ്ടി.
നെററി. നെഞ്ചു്. മുറി
കിണ്ണം. വി.
തളിക
അര
അമ്മി
മരവ
അടുക്കള.
കുഴവി ഭരണി.
@S.
മുറാം.
ആട്ടുകല്ല്. കുട്ട.
പൂമുഖം.
തിരികല്ല്. വട്ടി.
കഴുത്തു്. പാദം.
പടിപ്പുര.
മുത്തു്.
വിരൽ.
തൊഴുത്തു്. മരക്കലം. തുറപ്പ്.
ഉടുപ്പു്.
ചെമ്പ് . കട്ടിൽ.
വാക്ക്. മെത്ത.
ചങ്ങഴി. കോടാലി. തൊപ്പി.
ഉരുളി. പായ. നാഴി.
ചട്ടുകം. തലയണ്. തുടം. കൂന്താലി. മുണ്ട്.
ചരുവം. ചാരുവട്ട, ചോതന വെട്ടുകത്തി. നേരിയതു്.
പട്ടക്കര.
696.
പടം.
കവിണി.
ചെരിപ്പ്.
ജോട്ട്.
കസേര.
പെട്ടി.
കണ്ണാടി.
വാച്ചും.
തോത്തു്.
S.
അലമാരി.
പാവാട. വടി
സൈക്കിൾ.
റാന്തൽ.<noinclude><references/></noinclude>
md9q5yige1lsyu941yy43135qp6qpuv